Skip to main content

Full text of "Swamiyude Vilakkanushthanam MR Subramanian Master 2003"

See other formats


സ്വാമിയു൭ട 


വിഞുഷഠാനം 


0 ംആ്കണന്‍ മസ്്ര്‍ 
ലഴ 
. hes Tg 


Copy right for the eBook edition of 
Swamiyude Vilakkanushthanam by M. R. 
Subramanian Master 


Attribution-NonCommercial-NoDerivs 
CC BY-NC-ND 


ose 


Er NC ND 

You are free: to Share — to copy, distribute and 
transmit the eBook without any modifications 
what so ever under the following conditions: 
Attribution — You must attribute the work, 
Noncommercial — You may not use this work for 
commercial purposes, and No Derivative Works 
— You may not alter, transform, or build upon 
this work. You are not free to make a printed 
edition of the book. This copy right is applicable 
only to the eBook edition permitted to be 
distributed through malayalamebooks.org. 


സ്വാമികമുകട 


വിളക്കനമുഷ്ഠാനം 
(n1OMo) 


(കേരളസര്‍ക്കാര്‍ താംശ്‌ക്കാരിക ൨/കൃഷിസ്ത്‌ 
Mn YWMo LIB) 


WMAMD D8ങങSും, 


ശാസ്താം പാട്ടുകളും 
( 5 ഭാഗങ്ങള്‍ ) 


സമ്പാദകന്‍ 

nfo. BO, THM AY 
കോലഴി, പി.ഒ. കോലഴി 

തൃശൂര്‍ - 680 010 


സ്വാദിഷുകട 
വിളക്കനമുഷ്ഠാനം 


സമസ്ത താളങ്ങളും, ശാസ്താംപാട്ടുകളും 


സമ്പാദകന്‍ 


ദമൃം.ആര്‍. സ്യരബ്ചഹ്മണ്്യല്‍ മാസ്റ്റര്‍ 


ഒന്നാം എഡിഷന്‍ 2003 സെപ്തംബര്‍ 
കോപ്പികള്‍ - 1000 


കോപ്പിറൈറ്റും, സമസ്ത അവകാശങ്ങളും 
എം.ആര്‍. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ & സണ്‍സ്‌ 


പ്രകാശനവും വിതരണവും 
എം.ആര്‍. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ & സണ്‍സ്‌ 


കവര്‍പേജ്‌ & പ്രിന്റിംഗ്‌ 
മെജസ്റ്റിക്‌ ഓഫ്‌സെറ്റ്‌ പ്രിന്റേഴ്‌സ്‌, അയ്യന്തോള്‍ 


ടൈപ്പ്‌ സെറ്റിങ്ങ്‌ 
ഇന്റര്‍ഫേയ്സ്‌ സോഫ്റ്റ്വെയേഴ്‌സ്‌, അയ്യന്തോള്‍ 


വില : 150 രൂപ 


 സ്യാമികുകട വിളക്കനുഷ്ഠയാനം 
py എം.ആര്‍. സുബ്രഹ്മണ്ൃന്‍. 


ച്രാചീന ഭരരനുഷ്തരാന കലകളില്‍ 


'ച്രമുഖമാക ഭരഴ്ടുഷൾ൯ വിളക്കനുഷ്ഠാ 
f 


'നകത്ത സസമക്ഷക്മം വിലഷിരൃത്തി 
പ്രതിപാദിക്കുന്ന ഒരപൂ൪മദ്ൃഗ്രന്ഥം. ഈ 
ശ്രന്ഥകരരന്‍ രഗകത്ത കലാകാര മാര്‍ക്കും; 
വിദ്യാ൪ത്ഥികള്‍ക്കും, വിളക്കുനടത്തി 
ഷുകാ൪ക്കും വിശിഷ്യാ ബഹമുജനങ്ങള്‍ക്കും പ്രഭഖകോജന 
കരമാക്കുന്നത്‌. കരള സര്‍ക്കാര്‍ സാംസ്ക്കാരികവകുഷ്‌ 
ളത്തമ ചഠന/ഗഗവേഷണ ഗ്രന്മവകുൂഷിത്‌ കക്ടുത്തി ഭരംഗീ 
കാരവും, സഹാകധനവും ഭരനമുവദിച്ചത്‌. 
ഗ്രസാകാരനാക ശ്രീ. എംംരമ൪. സമ്രബഘ്മണ്യ൯ 
തൃശൂ ജില്ലഷിലെ കോലഴി ഗ്രാമത്തില്‍ 11-1 1-1946-൭ഠ 
ജനിച്ചും തൃശൂര്‍, പുറനാട്ടുകര ശ്രീരാമകൃഷ്ണമാം ഹക൪൦ 
സെക്കണ്ടറി സ്ക്കുൂളിത ഭധ്യാപകനാകി. 2002-ല്‍ 
വിരമിച്ച: ഇഷോൾ കൃഷിഷും; കലാകാരസംഛഎടനാ 
പ്രവ൪ത്തനങ്ങളുമാകി കഴികുന്നു. ഭാര്യ ഗരി, മക൯ 
ബിനീഷ്‌ ബാബു, പെണ്‍മക്കള്‍ ബിജ്നി കൃഷ്ണകുമാ൪, 
പ്രീതി. 


വിലാസം : മുണ്ടംകുളങ്ങര ഹസ്‌ (ഗയരിനിലകം) 
പി.ഒ, ഭകോലഴ്ടി, തൃശൂമര്‍ - 480010, 


E-mail: preejp@gmail.com, Mobile no.: 0091-9447674071 


സമര്‍പ്പണം 
എന്റെ അഭിവന്ദ്യരായ 
- ഗുരുഭൂതന്മാരുടെ തൃപ്പാദങ്ങളില്‍ 


എന്റെ അഭിവന്ദൃഗുരുക്കന്മാര്‍ 


ശ്രീ. തിരൂപറമ്പില്‍ ശങ്കരന്‍, കോലഴി 

ശ്രീ. ഈഞ്ചയ്ക്കല്‍ വേലായുധന്‍, കോലഴി 
ശ്രീ. തത്തെമ്പാട്ട ശ്രീധരന്‍ നായര്‍, പൂങ്കുന്നം 
ശ്രീ. അമ്പാടത്ത്‌ രാമന്‍ നായര്‍, അയ്യന്തോള്‍ 


നേരിട്ടും അല്ലാതെയും വിലപ്പെട്ട ഉപദേശങ്ങളും പ്രചോദന 
ങ്ങളും നല്‍കിയ എന്റെ മാനസഗുരുക്കന്മാര്‍ 


ശ്രീ. കളത്തില്‍ കൃഷ്ണന്‍കുട്ടി ആശാന്‍, തൃശൂര്‍ 
ശ്രീ. ഇട്ട്യേമ്പുറം ശങ്കരന്‍കുട്ടി ആശാന്‍, തൃശൂര്‍ പൂങ്കുന്നം 
ശ്രീ കണ്ടെങ്കാവിൽ ഗോപാലന്‍നായര്‍, മനക്കൊടി 
ശ്രീ. മങ്ങാട്‌ ദാമു ആശാന്‍, പൂങ്കുന്നം 

ശ്രീ. പെരളി ഉണ്ണി ആശാന്‍ 

ശ്രീ. മുണ്ടത്ത്‌ നാരായണന്‍ നായര്‍, ഗുരുവായൂര്‍ 
ശ്രീ. കുഞ്ഞപ്പു വെളിച്ചപ്പാട്‌, തൊയക്കാവ്‌ 

ശ്രീ. ശങ്കുണ്ണി ആശാന്‍, മുല്ലശ്ശേരി 

ശ്രീ. ഇന്താമത്ത്‌ ഗോപാലന്‍ നായര്‍, തിരൂര്‍ 

ശ്രീ. പൊന്നരാശ്ശേരി അപ്പു ആശാന്‍, പാലയൂര്‍ 
ശ്രീ. പി.സി. ശങ്കരനെഴുത്തച്ഛന്‍, കോലഴി 

ശ്രീ. കുറവന്‍ മാധവന്‍ 

ശ്രീ. അശോകന്‍ വെളിച്ചപ്പാട്‌, കൈപ്പറമ്പ്‌ 

ശ്രീ. കല്ലാശ്ശേരി നാരായണന്‍, അരണാട്ടുകര 


1. 
2, 
3. 
4. 
9. 
6. 
7. 
8. 
9. 


ഈ മഹാമതികളുടെ അനുഗ്രഹത്തിനായി കുപ്പുകൈയോടെ 


സമ്പാദകന്‍:- എം.ആര്‍ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ 
മുണ്ടംകുളങ്ങര ഹാസ്‌, കോലഴി പി.ഒ. 
(മണിമാഷ്‌ മുണ്ടംകുളം), തൃശൂര്‍ 680 010 


വാ 
ണമയ്യപുാഠാ 


ശരണമയു 


ഗര 
ശരണമയ്ുപ്ചാഠാ 


യോ വായോ ഞാഞ്ഞതോാോത്തന്തയുയയ പം തതം യതംഗയയോനനതതതതതതം താവ കോടാലി യോ പാത യോ ഏം ഹയോ ഗയാ യായ താത തേ ത്ത ഞാനോ ഞഞ്വലാ്ാായതെ യായാ അയ ഞാ ഞ്രതനാന വ 


ആമുഖം 


ശാസ്താംപാട്ട്‌ കേള്‍ക്കാനും, ശ്രദ്ധിക്കാനും, പഠിക്കാനും തുട 
ങ്ങിയിട്ട്‌ 4ട-ലധികം വര്‍ഷങ്ങളായി. കേരളത്തിലങ്ങോളമിങ്ങോളം 
നടത്തപ്പെട്ട അനേകം വിളക്കനുഷഠാനങ്ങള്‍ കാണാനും, അനേകം 
-ആശാന്മാരേയും, കലാകാരന്മാരേയും കണ്ട്‌ പരിചയപ്പെട്ട തത്സം 
ബന്ധമായി കുറച്ചൊക്കെ മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്‌. തുന്‍കാ 
ലങ്ങളെ അപേക്ഷിച്ച്‌ ഇക്കാലങ്ങളില്‍ ശാസ്താംപാട്ടുകല ആല 
സൃത്തിലും, മൂല്യച്യുതിയിലും ആണ്ടിറിക്കുന്നു. ജനഹൃദയങ്ങളില്‍ 
ഭക്തിയോടൊപ്പം ആനന്ദാവേശങ്ങള്‍ നിവേശിപ്പിക്കാനല്ല മറിച്ചു 
അവജ്ഞയും, അവഗണനയും ഉളവാക്കാനാണ്‌ അതിന്‌ കഴിയു 
ന്നത്‌. ഈ രംഗത്തെ കലാകാരന്മാര്‍ ആത്മാര്‍ത്ഥതയോടെ പരിശ്രമി 
ച്ചാൽ ഇതിനൊരു മാറ്റം ലരുത്താനാല്ലേ! 

ദൈവീകമായ ഈ അനൃഷ്ഠാന്ത്തെ ആശ്ലേഷിച്ച്‌ താലോ. 
ലിച്ചു വളര്‍ത്തിയവരാണ്‌ നമ്മുടെ പൂര്‍വ്വീകര്‍. മറ്റേതോരു അനു 
ഷ്റാന കളം പാട്ടുകളേക്കാള്‍ ആകര്‍ഷണീയതയും, കലാമുല്യങ്ങ 
ളും, മഹനീയസ്ഥാനവും അവര്‍ അതിനു സമ്മാനിച്ചു നല്‍കി. ജന 
ഹൃദയങ്ങളില്‍ അത്‌ ഭയഭക്തിയും, ആനന്ദവും ആവേശഡും ഇട്ടി 
വളര്‍ത്തി. സര്‍വ്വത്ര സ്വാമി ഭക്തി അലയാടിച്ചു. ഇന്നും ആ ഭനഭ 
ക്ത്യാദരവുകള്‍ക്ക്‌ ക്ഷീണം സംഭവിച്ചിട്ടില: എന്നാല്‍ സ്വാമിനാമ 
ത്തില്‍. അനുഷ്ഠിക്കപ്പെടുന്ന വിളക്കനുഷ്ഠാനങ്ങളുടെ നിലവാരം 
'ഉയരുകയല്ല, താഴുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. 
കേരളത്തനിമയില്‍ നിന്നുയിര്‍കൊണ്ട്‌ അഭംഗുരം നിലനിന്നു 
വന്ന അനേകം ദൈവികാനുഷ്ഠാനങ്ങളും, കടുംപാട്ടുകളും, നമു 
ക്കുളളത്രല്‍, കലാരുല്യത്തില്‍ ഒന്നാം സ്ഥാനത്തുതന്നെ വര്‍ത്തി 
ക്കുന്നതാണ്‌ ശാസ്താംപാട്ട്‌. മറ്റേതില്‍ നിന്നും' വ്യത്യസ്തമായ 
ദിമുഖ കലാ പ്രകടനമാണ്‌ അതിലുള്ളത്‌. ഏക്‌ കാലത്ത്‌ കൊട്ടി 
യും, പാടിയും സദസ്സിനെ ആവേശഭരിതരാക്കി ആനന്ദിപ്പിക്കലാണ്‌ 
അതിന്റെ ലക്ഷ്യം. ഉടുക്കിൽ താളം എന്നത്‌ കേവലം ഒരു ശ്രുതി 
യല്ല. താളഎണ്ണങ്ങളും, പെരുപ്പങ്ങളും, പ്രകാരദേദങ്ങളുമെന്നല്പ, 
വൈചിത്ര്യങ്ങളും : മനോധര്‍മ്മങ്ങളു മെല്ലാം താളവട്ടത്തിനും, 
പാട്ടിനും ഉള്ളില്‍ ര്‍ന്നു വീഴ്ത്തുന്ന ഒരു കലാ പ്രകടനമത്രെ. 


cc en Cuereemmmmenn censor Case g cn res ra COSTES Sc Sau ponctzas Sy ons td 


pm nn തം ത പയം ഞ്ഞ നോ ൭ 


I 


ഇവകളെ ്രതീക്ഷിച്ചിരിക്കുന്ന സദസ്സാകട്ടെ അവയെ ആമ്ധവദിച്ചും, 
ആനന്ദിച്ചും, കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചും സദസ്സില്‍ സദാ 
ഉണര്‍ന്നിരിക്കുന്നു. 

മേല്‍പറഞ്ഞ വസ്തുതകളെ അനുഭവിച്ചറിഞ്ഞ ആചാര്യന്മാ 
രാണ്‌ ഇത്തരം താളവഴികള്‍ ഉടുക്കിനു നൽകി ആ കലയെ ആകര്‍ഷ 
ണീയമാക്കിയത്‌. ഒപ്പം തന്നെ സ്വാമി ഭക്തിയെ അഭംഗുരം നില 
നിര്‍ത്താനുതകുന്ന ആചാരാനുഷ്ഠാനങ്ങളും. “തികഞ്ഞ സാത്വിക 
പരിവേഷവും, പൂര്‍വ്വാര്‍ജിത പുണ്യസംസ്്‌ക്കാരവും ഉളള “മഠപതി 


> 6¢ 


-സംഘ?ങ്ങളാല്‍ വിളക്കനുഷ്ഠിക്കപ്പെടുക്‌”. “അകം വിളക്കിയേവിള 
ക്കാടാവു”. “വിളിയെത്തുമകലേന്ന്‌ വിളക്കെഴുന്നെള്ളിപ്പ്‌” “പന്തല്‍ 
കടക്കുക വിളക്ക്‌ വെക്കുക” “അന്നദാന പ്രഭുവിന്‌ അന്നദാനം 
മുഖ്യം” “അറിഞ്ഞുവിളിച്ചാലറയിലും സ്വാമി”. “അറിഞ്ഞു സേവി 
പ്പോര്‍ക്കാനന്ദമൂര്‍ത്തി”. “അവമതിപ്പോര്‍ക്കവരാണ്ടമൂര്‍ത്തി” എന്നീ 
ചൊല്ലുകളുണ്ടായത്‌ മേല്‍പറഞ്ഞ സ്വാമീഭക്തി ഭാവത്തെ നില 
'നിര്‍ത്താനാകണം. എന്നാല്‍ ഇക്കാലത്ത്‌ മേൽപറഞ്ഞതിനൊന്നും 
വേണ്ടത്ര പ്രസക്തി ഇല്ലാതായിരിക്കുന്നു. 

ശാസ്താംപാട്ടിലും, താളത്തിലും, ആചാരാനുഷ്ഠാനങ്ങളിലും 
ഏകീകൃതമായ ഒരു രീതി കേരളത്തില്‍ ഉണ്ടെന്ന്‌ പറഞ്ഞു കൂടാ. 
ഒരു രീതി ഇതരര്‍ക്ക്‌ ഇഷ്ടമല്ല, അവരുടേത്‌ മറ്റുള്ളവര്‍ക്കും, ഇതാണ്‌ 
നില. ഉടുക്കൊഴികെ ചെണ്ട, മദുളം, തിമില എന്നിവയിലെ കലാകാ 
രന്മാര്‍ - അവര്‍ ഏതു. ജില്ലക്കാരാകട്ടെ - ഒന്നിച്ചു ചേര്‍ന്നാല്‍ ഒത്തു 
പോകുന്നു. എന്നാല്‍ ഉടുക്കില്‍ ഒത്തുപോകില്ല. ഈ അവസ്ഥ ഈ 
കലയ്ക്കൊട്ടും തന്നെ ഗുണകരമല്ല. 

ശാസ്താംപാട്ടില്‍ “പാട്ടിനാണ്‌ പ്രാധാന്യം, താളത്തിനല്ല” 
എന്നു വാദിക്കുന്നവരും, ശഠിക്കുന്നവരുമുണ്ട്‌. ശാസ്താംപാട്ടിനെ 
“തോറ്റംപാട്ടി” ന്റെ നിലയിലേക്ക്‌ താഴ്ത്തുകയാണോ വേണ്ടത്‌? 
അങ്ങനെ ചിന്തിച്ചാല്‍ കാര്യം എളുപ്പമാണല്ലോ? “താളങ്ങളോ താള 
നിയമങ്ങളോ” പഠിക്കണ്ട. കലാതലപരമായ ഒരു മനസ്സോ, ഒട്ടും 
തന്നെ ത്യാഗമോ വേണ്ടതില്ല. മുത്താളം, തൃപുട തുടങ്ങിയ 
ആദിതാളങ്ങളുടെ - ആദ്യകാലതാളവട്ടം മാ്രം പഠിച്ചാല്‍ മതി. 
ഏതൊരാള്‍ക്കും “ശാസ്താംപാട്ടുകാരനാകാം”. ഈ ആവസ്ഥ 
ഇക്കാലത്ത്‌ സര്‍വ്വത് നിലനില്‍ക്കെ “ഇവരില്‍ നിന്നൊന്നും തന്നെ 


പ്രതീക്ഷിക്കാനില്ല” എന്ന നിരാശയില്‍ ജനം പന്തലില്‍ ഉറങ്ങാനും 
തുടങ്ങി. അനേകം ത്യാഗങ്ങളിലൂടെ നമ്മുടെ പൂര്‍വ്വീകര്‍ നേടിത്ത 
ന്നതെല്ലാം “കളരിക്ക്‌ പുറത്തും ആയി. വിളക്കുകമ്മിറ്റിക്കാരുടെ 
ഇഷടങ്ങള്‍ക്കൊത്ത്‌ ആചാരനുഷറാനങ്ങളിലും “വെളളം ചേര്‍ത്തു” 
പ്ലതുറം തകിടം മറിച്ചു. 
| പുര്‍വ്വാചാര്യസമ്മതങ്ങളായ പാട്ട-താള- _ആചരണവഴികളെ 
സഞ്ചയിക്കുക സ്വാമിയുടെ വിളക്കനുഷ്ഠാന കാര്യത്തില്‍ ഏകി 
കൃതമായ ഒരു രീതി സര്‍വ്വത്ര ഉണ്ടായിത്തീരുക, - “വണ്ണ്‌ത്തില്‍ 
ചുരുങ്ങിയാലും “എണ്ണങ്ങ്‌ള്‍ സംരക്ഷിക്കപ്പെടുക - എന്നീ ഉദ്ദേ 
ശ്യങ്ങളോടു കൂടിയാണ്‌ ഈ ഗ്രന്ഥമിറക്കുന്നത്‌. സ്വാമിയുടെ വിള 
ക്കനൃഷഠാന കാര്യത്തില്‍ പ്രഥമവും, ്രധാനവുമായി ചെയ്യേണ്ടത്‌ 
“പൂര്‍വ്വീക ആചാര്യന്മാരെ അനുസരിക്കുക്‌ എന്നും, മഖ്ന്നെ “പാട്ടു 
കാരെ പന്തലിലേക്ക്‌ മടങ്ങുക”യെന്നുമാണ്‌. ഇക്കാലത്ത്‌ വിളക്ക്‌ 
ഉത്സവമായിറിക്കെ പാട്ടുകാരുടെ “പ്രവൃത്തി” തെരുവിലും “വിശ്രമം” 
പന്തലിലും എന്നായിരിക്കുന്നു - പ്രത്യേകിച്ചും തൃശ്ശൂര്‍ ജില്ലയില്‍ 
- വിളക്കുകങമ്മിറ്റിക്കാരുടെ ഹിതാനുസരണമല്ല. മറിച്ച്‌ പൂര്‍വ്വാചാര്യ 
നിര്‍ദ്ദേശാനുസരണമേ വിളക്ക്‌ നടത്തു എന്നു വരണം. അയ്യപ്പന്‍ 
വിളക്ക്‌ തീര്‍ത്തും ഭക്തി പ്രധാനവും, ഒപ്പം കണ്ണിനും, കരളിനും, 
കാതിനും ആനന്ദാനുഭവങ്ങള്‍ പകര്‍ന്നു നരാകുന്ന ഒരു കലാനിദര്‍ശ 
നവുമാകണം. ഈ രംഗത്തുള്ള സര്‍വ്വരുടേയും ഏക മന 
സ്രോടെയുള്ള കൂട്ടായ്മകൊണ്ടേ അതു സാധ്യമാകു. എങ്കിലേ ഈ 
കലാനുഷ്ഠാനം കാലത്തെ അതിജീവിച്ച്‌ മുന്നേറുകയുളളൂ. 

ഇരതരുണത്തില്‍ കാലത്തിന്‌ യോജിച്ചതും, ആചാര്യഹിത 
ത്തിനെതിധല്ലാത്തതുമായ ചില നിര്‍ദ്ദേശങ്ങള്‍ കുടി പറഞ്ഞു 
കൊള്ളട്ടെ. 

ഉദയം മുതല്‍ ഉദയം വരെയാണല്ലോ വിളക്കനുഷ്ഠാനം - 
ആകയാൽ പന്തലിലെ അമ്പലങ്ങള്‍ കമനീയമായി നിര്‍മ്മിച്ച വിളക്ക്‌ 
നടത്തണമെങ്കില്‍ 2 രാത്രികളും 1 പകലും അതിനാവശ്യമായി വരും. 
അതായത്‌ വിളക്കിന്‌ തലേന്ന്‌ രാത്രിയിൽ അമ്പലം പണി തുടങ്ങി 
വിളക്കു ദിവസം ദാം യാമത്തില്‍ (6AM to 9AM) പണിതീര്‍ത്ത്‌ 
2-0ഠം യാമാരംഭത്തില്‍ എഴുന്നെള്ളിച്ചിരുത്താന്‍ പാകത്തില്‍ സജ്ജ 
മാകണം. 


IV 


വിളക്കു ദിവസം 1-ാം൦ യാമത്തില്‍ (6AM to 9AM) 
കുടിയിരുത്തിപ്പൂജ. (അകത്ത്‌). 

മാം യാമാരംഭത്തില്‍ (9AM to 12AM)- പന്തലിലെ അമ്പല 
ങ്ങളിലേക്ക്‌ ദേവനേയും പരിവാരങ്ങളേയും, എഴുന്നെള്ളിച്ചിരുത്തല്‍. 
(ഈ ഒന്നാം എഴുന്നെള്ളിപ്പ്‌ എല്ലാ ഘടകങ്ങളോടും കൂടി ലഘു 
രൂപത്തില്‍ പന്തല്‍ പ്രദക്ഷിണം മാത്രം ചെയ്ത്‌) തുടര്‍ന്ന്‌ പന്തലില്‍ 
പൂജ, ഉച്ചപൂജ, ഉച്ചപാട്ടു, വാദ്യമേളങ്ങള്‍, “ഭക്തിപ്രഭാഷണങ്ങള്‍, 
അന്നദാനം മുതലായവ. | 

3-ാം. യാമാന്തൃത്തില്‍ (3PM) പാലകൊമ്പ്‌ എഴുന്നെള്ളിപ്പിന്‌ 
(2-ാം എഴുന്നെള്ളിപ്പ്‌) പുറപ്പാട്‌. പന്തലില്‍ നിന്ന്‌ ശംഖനാദം എത്തു 
ന്നത്ര ദൂരത്തുനിന്ന്‌ - പാലകൊമ്പ്‌ എഴുന്നെള്ളിക്കല്‍. (എല്ലാവിധ 
ആര്‍ഭാടങ്ങളോടു കൂടി) ഉടുക്കിന്‌ പ്രാധാന്യം നല്‍കുക. ചെണ്ട 
അത്യാവശ്യഘട്ടങ്ങളില്‍ മാത്രം - വടക്കന്‍ ഭാഗങ്ങളില്‍ നടപ്പുള്ള 
 കോമരനൃത്തങ്ങള്‍ പരിമിതപ്പെടുത്തുക. 

4-0൦ യാമാന്ത്യത്തില്‍ (3PM to 6PM) എഴുന്നെള്ളിപ്പ്‌ പന്തലില്‍ 
എത്തുക. (പന്തലില്‍ കടക്കുക വിളക്കുവെക്കുക' എന്ന പ്രമാണമ 
നുസരിച്ച്‌) | | 

ട-ാഠം. യാമത്തിൽ (6PM to 9PM) ദീപാരാധന, മലര്‍പൂജ, 
അത്താഴപൂജ, ഭജനാവലി, വാദ്യഘോഷങ്ങൾ, ഭക്തി പ്രഭാഷണ 
ങ്ങള്‍. | 

6-ാം യാമത്തിൽ (9PM to 12PM). പന്തലില്‍പാട്്‌ (നിയമാനു 
ക്രമം) സ്വാമി അവതാരം വഴി, അമതപൂജ. | 

മാം യാമത്തിൽ. (2AM to 3AM) പാല്‍കിണ്ടി പൂജ, 
പാല്‍കിണ്ടി എഴുന്നെള്ളിപ്പ്‌, (3-0൦ എഴുന്നെള്ളിപ്പ്‌) പന്തലില്‍ സേവം. 
“പാട്ടുകള്‍, വടക്കും വാതിക്കല്‍ പൂജ. 

ടാം യാമാരംഭത്തില്‍ (3AM to 6AM) പന്തലില്‍ തിരിയുഴി 
ച്ചില്‍, പന്തലില്‍ പാട്ട്‌, വാവര്‍പാട്ട്‌, പുലിസേവംപാട്ടുകള്‍. 

8-ാം യാമാന്ത്യത്തില്‍ സ്വാമി പരിവാരങ്ങളെ പുറത്തേക്ക്‌ എഴു 
ന്നെളളിക്കല്‍ (ദാം എഴുന്നെള്ളിപ്പ്‌) വേട്ടവിളി, സ്വാമിയെത്തല്‍, വാവ 
രങ്കം, കനലാട്ടം, വടക്കും വാതിക്കല്‍ ഗുരുതി തര്‍പ്പണം, ഭുതഗണ 
ഉദ്വസനം, കാണിസമര്‍പ്പണം, വിടവാങ്ങല്‍, കൂറവലിക്കല്‍.. 

ഉദയത്തോടെ മഠപതിദക്ഷിണ, വിളക്കനുഷ്ഠാനം, സമാപ്തം. 


1994-ല്‍ “ശ്രീ അയ്യപ്പന്‍ വിളക്ക്‌ എന്ന പേരില്‍ ഞാന്‍ ഒരു 
പുസ്തകം ഇറക്കിയിരുന്നു. അതില്‍വന്ന പാകപ്പിഴകളും മറ്റും നീക്കി 
പരമാവധി ശ്രദ്ധയോടെ തയ്യാറാക്കിയ അതിന്റെ തന്നെ അനുപൂര 
കമാണിത്‌. 1-5൦ പുസ്തകം ഇറക്കുന്നതിന്‌ അനേകം മഹാനുഭാവ 
ന്മാരുടെ സഹായം എനിക്കു ലഭിച്ചിട്ടുണ്ട്‌. ഞാന്‍ ജോലി ചെയ്തി 
രുന്ന തൃശ്ശൂര്‍ പുറനാട്ടുകര - ശ്രീരാമകൃഷ്ണമഠം ഹയര്‍സെക്കന്‍ററി 
സ്കൂളിലെ മുഴുവന്‍ സ്റ്റാഫും അതില്‍ ഭാഗഭാക്കുകളായിരുന്നു. 
അവര്‍തന്നെ സ്ക്കൂളില്‍വെച്ച്‌ ആശ്രമം മഠാധിപതിയും, സ്ക്കൂള്‍ 
മാനേജരുമായിരുന്ന പൂജ്യശ്രീ മൃഡ്ദാനന്ദ സ്വാമികളെ കൊണ്ടത്‌. 
പ്രകാശനവും ചെയ്യിപ്പിച്ചു. ശ്ര മാടമ്പ്‌ കുഞ്ഞുകുട്ടന്‍ അവര്‍കള്‍ക്ക 
ഒരു കോപ്പി നല്‍കി കൊണ്ടായിരുന്നു ;പകാശനകര്‍മ്മം. ഈ മഹാ 
മതികളോട്‌ എങ്ങനെ നന്ദിപറയേണ്ടൂ എന്നെനിക്ക്‌ അറിയില്ല. അ 
പുസ്തകുത്തിന്‌ ആമുഖവും, അവതാരികളും എഴുതിത്തന്ന ശ്രീ 
മാടമ്പ്‌ കുഞ്ഞുകുട്ടന്‍ അവര്‍കള്‍, ശ്രീ ചക്കുചാത്ത്‌ കൃഷ്ണൻകുട്ടി 
മേനോന്‍, ശ്രീ കണ്ടെങ്കാവില്‍ ഗോപാലസ്വാമി ആശാന്‍ അവര്‍കള്‍ 
എന്നിവരോടുള്ള നിസ്സീമമായ നന്ദി ഇത്തരുണത്തില്‍ പ്രകാശിപ്പി 
ച്ചുകൊളളുട്ടെ. കൂടാതെ ടി- പുസ്തകം ഭംഗിയായി അച്ചടിച്ച്‌ -വിത 
രണം ചെയ്ത്‌ സഹായിച്ച കൊടുങ്ങല്ലൂര്‍ ദേവി ബുക്ക്‌ സ്റ്റാള്‍ ഉടമ 
ശ്രീ. ഡി. ദേവരാജപൈ അവര്‍കളോടും പ്രത്യക നന്ദി പറഞ്ഞു 
കൊള്ളട്ടെ. 

ഇങ്ങനെയൊരു കര്‍മ്മം ചെയ്യുന്നതിന്‌ വര്‍ഷങ്ങളായി എനി 
ക്കുവേണ്ട ്രചോദനങ്ങളും, വിലപ്പെട്ട ഉപദേശങ്ങളും മറ്റും തന്ന 
എല്ലാ ഗുരുജനങ്ങളോടും, സ്നേഹിതന്മാരരാടുമുള്ള കടപ്പാടുകള്‍ 
മറക്കാവതല്ല. പ്രത്യേകിച്ച്‌ ഈ ഗ്രന്ഥത്തെ ഉത്തമ ഗവേഷണ/പഠന/ 
വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ പ്രകാശത്തിനുളള സഹായവകു 
പില്‍പെടുത്തി സഹായധനം അനുവദിച്ചുതന്ന കേരളസര്‍ക്കാര്‍ 
സാംസ്ക്കാരിക വകുപ്പിനും അളവറ്റ നന്ദി പറഞ്ഞുകൊള്ളട്ടെ. ഈ 
ഗ്രന്ഥാവസാനത്തില്‍ ചേര്‍ത്ത ഗുരുഭുതന്മാരുടെ ലിസ്റ്റ്‌ അവര്‍ക്കുള്ള 
എന്റെ “പാദപൂജ യായിരിക്കട്ടെ. ഈ :ഗന്ഥത്തിന്നലങ്കാരമായി 
്രനഡമായ ഒരവതാരിക എഴുതിത്തന്ന ശ്രീ ഗോപാലന്‍ നായര്‍ 
ആശാന്‍, മഴുവഞ്ചേരി ഹനസ്‌, ചാലക്കുടി-രയാട്‌ പ്രതേ ൃകനന്ദി പറ 
ഞ്ഞുടകാള്ളട്ടെ. ഈ ഗ്രന്ഥത്തിന്റെ ഡി.ടി.പി. വര്‍ക്ക്‌ ചെയ്ത 


VI 


ഇന്റര്‍ഫേയ്സ്‌ സോഫ്റ്റ്വെയേഴ്സ്‌, അയ്യന്തോള്‍ -നും, അച്ചടിയും 
കവറും ഭംഗിയാക്കിത്തന്ന മെജസ്റ്റിക്‌ ഓഫ്‌സെറ്റ്‌ ്രനറേഴ്്‌സ്‌, അയ്യ 
ന്തോളിനും, വിശിഷ്യ ഈ രംഗത്ത്‌ എന്നെ സഹായിച്ച അഡ്വ. കെ. 
ഗോപിനാഥ്‌. B.A.L. LL.B. ക്കും എന്റെ ഹൃദയംഗമമായ കൃതജ്ഞത 
പ്രകാശിപ്പിച്ചു കൊളളുന്നു. | 


കോലഴി ലേഖകന്‍ 
18-06-2003 എം.ആര്‍. സുബ്രഹ്മണ്യന്‍ 


അവതാരിക 


കാലമാണ്‌ ഏതൊന്നിനേയും വളര്‍ത്തുകയും, തളര്‍ത്തുകയും 
ചെയ്യുന്നത്‌. കാലം പടിപടിയായി വളര്‍ത്തുകയും, പിന്നീട്‌ തളര്‍ച്ച 
യിലേക്ക്‌ പിടിച്ച്‌ തള്ളുകയും ചെയ്ത ശാസ്താംപാട്ടു കലയുടേയും 
സ്ഥിതി ഇതുതന്നെ. തളര്‍ച്ചയില്‍ നിന്നും പുതിയ പാഠങ്ങള്‍ 
ഉള്‍ക്കൊണ്ട്‌ അത്‌ വീണ്ടും തളിര്‍ത്തു വരാന്‍ തുടങ്ങിയിരിക്കുന്നു. 
അഖില കേരള ശാസ്താം പാട്‌ കലാകാരസമിതിയുടെ ഉദയവും, 
“ശ്രീ അയ്യപ്പന്‍ വിളക്ക്‌, സ്വാമിയുടെ “വിളക്കനുഷ്ഠാനം”, എന്ന്‌; 
ശ്രേഷ്ഠ ഗ്രന്ഥങ്ങളുടെ ആഗമനവും അതിന്റെ വളര്‍ച്ചയിലെ കരു 
ത്തുറ്റ പൊടിപ്പുകളായി കരുതാം. 

കയ്യില്‍ തൂക്കിപ്പിടിച്ച പ്ലാസ്റ്റി സഞ്ചിയുമായി മാസ്റ്റര്‍ എന്നെ 
വീട്ടിൽ വന്നു കണ്ടപ്പോള്‍ പരിചയം തോന്നാത്തതു കൊണ്ട്‌, ഒരു 
പാട്ടുകാരനാകണം എന്നുഹിക്കാനേ കഴിഞ്ഞുള്ളൂ. മുന്‍പ്‌ രണ്ടുത 
വണ തമ്മില്‍ കാണുകയും ഒരു തവണമാത്രം അല്പം സംസാരി 
ചചിരുന്നതും ഒഴിച്ചാല്‍ യാതൊരു മുന്‍ അടുപ്പവും ഞങ്ങള്‍ തമ്മിലി 
ല്ലായിരുന്നു. വീട്ടില്‍ വന്ന മാസ്റ്റര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട്‌ 
പറഞ്ഞു “ഇതെന്റെ പുതിയ പുസ്തകമാണ്‌. ഇത്‌ സൂക്ഷ്മമായി 
വിലയിരുത്തി ഒരവതാരിക എഴുതിത്തരണം.” ഞാന്‍ ആശ്ചര്യ 
ത്തോടും അതിലേറെ സന്തോഷത്തോടും കൂടെ മാസ്റ്ററെ അടിമുടി 
യൊന്നു നോക്കി. സ്വീകരിച്ചിരുത്തി. പുസ്തകത്തിന്റെ സ്ക്രിപ്റ്റ്‌ 
എടുത്ത്‌ പുറംതാള്‍ മറിച്ചു. “സ്വാമിയുടെ വിളക്കനുഷ്ഠാനം”, 
സമസ്ത താളങ്ങളും ശാസ്താംപാട്ടുകളും by M.R. സുര്ബഹ്മണ്യന്‍ 
മാസ്റ്റര്‍, മുണ്ടംകുളങ്ങര വീട്‌, പി.ഒ. കോലഴി. തൃശൂര്‍ - 10. ധൃതി 
യില്‍ അതിന്റെ താളുകളൊന്ന്‌ മറിച്ചു നോക്കി. അല്പം ഘനപ്പെ 
ടുതു തന്നെയെന്നു തോന്നി. ഞാന്‍ പറഞ്ഞു “വളരെയൊന്നും അറി 
യില്ല. അറിയാവുന്നിടത്തോളം വെച്ച്‌ ആവുന്നത്‌ ചെയ്തു തരാം” 

സൌഹൃദ സംഭാഷണത്തിന്നിടയില്‍ മാസ്റ്റര്‍ പറഞ്ഞു. “ഈ 
പുസ്തകത്തിന്‌ കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പില്‍ നിന്ന്‌ 
ഗനസഹായം ലഭിച്ചിട്ടുണ്ട്‌. അതുകേട്ടപ്പോള്‍ എന്റെ സന്തോഷം 
ശതഗുണിീഭവിച്ചു. ഞാന്‍ സാവധാനത്തില്‍ സ്ക്രിപ്റ്റ്‌ പരിശോധിച്ചു. 
5 ഭാഗങ്ങളിലായി 380 പേജുകളില്‍ ചേര്‍ത്ത വിഷയങ്ങളിലൂടെ 
കണ്ണോടിച്ചു. ഓരോ ഭാഗങ്ങളെടുത്ത്‌ വായിച്ചു കേള്‍പ്പിച്ചും വിശ 
ദീകരിച്ചും മാസ്റ്ററും സഹായിച്ചു. ദിവസങ്ങളോളം തുടര്‍ന്ന വാദ- 


കോയി തോ യായാ യും നനയുന്ന ോയോയുനുളനയുു കോ 


VII 


പ്രതിവാദ- -വിശദീകരണങ്ങളുടേയും മറ്റും ഫലമായി ആ പുസ്ത 
കത്തിലെ കനത്ത അന്തസ്തത്തയും, അതു. തുറന്നു കാണിക്കാന്‍ 
മാസ്ററര്‍ ചെയ്ത തീവ ്രയത്നത്തിന്റെയും മഹത്ത്വവും ബോധ്യ 
പ്പെട്ടു. “പരിപാവനമായ ഭഗവത്‌ സേവാ അനുഷ്ഠാനകാര്യം ഒരേ 
ശൈലിയില്‍ എങ്ങും അനുഷധിക്കപ്പെടുക, അതിന്റെ കലാപരമായ 
മുല്യം സദാ ഉയര്‍ത്തി നിര്‍ത്തുക, അതിലുടെ ഈ കല സര്‍വ്വത്ര 
ഭക്ത്യഃദരവിന്‌ .അര്‍ഹമാകുക” അതാണ്‌ മാസ്റ്ററുടെ മനോഭിലാഷ 
മെന്ന്‌ മനസ്സിലായി. 
അനുഷ്ഠാനപര്‍വ്വമെന്ന ഒന്നാംഭാഗം പഠിച്ചുകഴിഞ്ഞപ്പോള്‍ 

- ഇക്കാലത്ത്‌ തെക്ക്‌ മുതൽ വടക്കു വരെ നിലവിലിരിക്കുന്ന പ്രകാ 
രഭേദങ്ങളെ സഞ്ചയിച്ച, മാസ്റ്റര്‍ നിര്‍ദ്ദേശിക്കുന്ന വഴിക്ക്‌. ഏകോപി 
പ്പിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നി. ഇതില്‍- അയ്യപ്പന്‍ വിള 
ക്കിനനുഷഠിക്കേണ്ട സമസ്ത കാര്യങ്ങളും സുക്ഷ്മവിശകലന 
ത്തോടെ മാസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നു. പഴയ ചിട്ടാക്രമങ്ങളില്‍ 
മാറ്റം വരുത്തി. “എഴുന്നെള്ളിപ്പാണ്‌ പ്രധാനം” എന്ന ഇന്നത്തെ മന. 
സ്ഥിതി മാറേണ്ടിയിരിക്കുന്നു. | 

അവതാര പര്‍വ്വമെന്ന 2ാംഭാഗത്തില്‍ സ്വാമിയുടെ അവതാ 
രകഥയാണുള്ളത്‌. ശൂര്‍പ്പാന്‍ കവി, പാലാഴി മഥനം. മഹിഷീ മര്‍ദ്ദനം 
എന്നീ പ്രശസ്തങ്ങളായ 3 വഴികളും ഭംഗിയായി തന്മയത്തത്തോടെ 
അവതരിപ്പിച്ിരിക്കുന്നു. . പാടിപ്പതിഞ്ഞ പദങ്ങളും നവീന കാഴ്ച 
പാടുകളും അതിലെ പ്രതേ ൃകതകളാണ്‌. DR പരമാവധി 
ചേര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്‌. 

താളപര്‍വ്വമെന്ന 3-ാം ഭാഗമാണ്‌ മാസ്റ്ററുടെ മാസ്റ്റര്‍ പീസ്‌” 
താളങ്ങള്‍, താള-അടക്കുകള്‍, പെരുപ്പങ്ങള്‍, പ്രകാരഭേദങ്ങള്‍, മാത്ര, 
കാലം, പ്രാചീനചിട്ടാ സമ്മ്രദായങ്ങള്‍, പല പ്രകാരങ്ങളിലൂള്ള “വിരു 
തുകള്‍” വിലയിരുത്തല്‍ തുടങ്ങി ആ മേഖലയിലെ എല്ലാ' കാര്യ 
ങ്ങളും മാസ്റ്റര്‍ അതീവ താത്പര്യ പുരസ്സരം ആവിഷര്‍ശരിച്ചിരിക്കുന്നു. 
്രയോഗങ്ങളിലില്ലാത്ത അനേക താളങ്ങളെ തേടിപ്പിടിച്ചെടുത്തു 
മിനുക്കി പ്രയോഗക്ഷമമാക്കി കാണിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. 
അതിനു വേണ്ടി മാസ്റ്റര്‍ ചെലവിട്ട സമയവും അധ്വാനവും വിലമര 
തിക്കാവുന്നതല്ല. ഈ തലമുറക്കെന്നല്ല വരുംതലമുറകള്‍ക്കും ആധാ 
രവും ആദര്‍ശവുമായി ഭവിക്കത്തവിധമാണത്‌ കൈകാര്യം ചെയ്തി 
ട്ടുള്ളതെന്ന്‌ പറയുന്നതോടൊപ്പം ഇക്കാര്യത്തില്‍ ശാസ്താം പാട്ടു 


ഞം ഞം തുണിയോ ഞം ണോയയതോോഞംണോയോോഞംനുണോളണത്ഞം യന യന യാ 


ലോകം എന്നെന്നും മാസ്റ്ററോട്‌ കടപ്പെട്ടിരിക്കുകയും ചെയ്യും എന്നാ 
ണെന്റെ അഭിപ്രായം. 

സേവാപര്‍വ്വമെന്ന 4-൦ ഭാഗത്തില്‍ മുന്‍കാലങ്ങളില്‍ പ്രചാ 
'രത്തിലിരുന്ന മുഴുവന്‍ പാട്ടുകളും ചേര്‍ത്തിരിക്കുന്നത്‌ നന്നായി. 
ഇക്കാലത്ത്‌ വിളക്കുസഭകളിലൊന്നും അവ പൂര്‍ണ്ണമായും അവത 
രിപ്പിക്കുക പ്രായോഗികമല്ല. എന്നിരിക്കിലും ഒരു ശാസ്താം പാട്ടു 
കാരന്‍ അതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌ എന്ന സന്ദേശമാണ്‌ 
മാസ്റ്റര്‍ ഇതിലൂടെ തന്നിരിക്കുന്നത്‌. 

ശ്ളഗപര്‍വ്വമെന്ന 5-ാം ഭാഗത്തില്‍ മുന്‍കാലങ്ങളില്‍ പ്രയോ 
ഗത്തിലിരുന്നവയും, സമയക്കുറവു മൂലം ഇക്കാലത്ത്‌ മാറ്റി നിര്‍ത്തു 
ന്നവയുമായ പല മനോഹരങ്ങളായ പാട്ടുകളും ഉള്‍പ്പെടുത്തിയിരി 
ക്കുന്നു. 

പഴയ സമ്മത്രദായങ്ങളിലുള്ള പേട്ട വിളികളും ഒഴിവാക്കിയി 
ട്ടില്ല. ഏറെ പ്രാധാന ൃമര്‍ഹിക്കുന്ന മറ്റൊരു കാരൃം അതിലെ അന്ത്യ 
ത്തില്‍ ചേര്‍ത്ത ഗുരുപരമ്പരകളുടെ പട്ടികയാണ്‌. ശാസ്താം പാട്ടു 
കലക്കായി ജീവിതം ഹോമിച്ചു ആ രംഗത്ത്‌ നമ്മുക്ക്‌ പലതും നേടി 
ത്തന്ന്‌ നിലവാരമുള്ള ഒരു കലാവിഷ്ക്കരണമാക്കി ഉയര്‍ത്തിക്കാ 
ണിച്ച ആ മഹാന്മാരോടുള്ള സ്നേഹാറരവുകളെ പ്രത്യേകം പ്രക 
ടമാക്കി. “ഗുരുപൂജ്‌ നിര്‍വ്വഹിച്ചിരിക്കുന്നു; ഇതിലൂടെ മാസ്റ്റര്‍. 

ചുരുക്കത്തില്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ചെയ്തിരിക്കുന്ന 
സ്വാമിനാമത്തിലുളള ഈ അനര്‍ഘസേവനം എന്നെന്നും വിലമതി 
ക്കപ്പെടുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ശാസ്താംപാട്ടു രംഗത്തെ കലാ 
കാരന്മാര്‍ മാത്രമല്ല, വരുംതലറുറകളും, മുഴുവന്‍ ജനങ്ങളും ഈ 
വിലപ്പെട്ട പുസ്തകം ഉപയോഗപ്പെടുത്തുമാറാകട്ടെ എന്ന (പാര്‍ത്ഥ 
'നയോടെ, മാസ്റ്റര്‍ക്ക്‌ സര്‍വ്വഭാവുകങ്ങളും നേര്‍ന്നുകൊണ്ട്‌ സ്വാമി 
നാമത്തിൽ ഞാന്‍ ഉപസംഹരിക്ക൦ട. 


സ്വാമിയേ ശരണമയ്യപ്പു................ 


എന്ന്‌ വിജയാശംസകളോടെ, 

ദിതീയ ശാസ്താതിലക അവാര്‍ഡ്‌ ജേതാ 
ആശാന്‍ ഗോപാലന്‍ നായര്‍ (ഒപ്പ) 

॥ ചാലക്കുടി മഴുവഞ്ചേരി ഹാസ്‌ 

ചാലക്കുടി 


വീളക്കനമുഷ്ഠാനം 


mpalogas nSE0MgrsOMo 
MAIMOD DIB, RAWDINISIASGO 
ഉളളടക്കം | 


ഭാഗം 1 അനുഷ്ഠാനപര്‍വ്വം 
അധ്യായം 1 
അനുഷ്ഠാനങ്ങളും ചടങ്ങുകളും ഘട്ടം 1 മഠപതിയെ നിശ്ചയിക്കാന്‍ ...... 15 
ഘട്ടം 2 മഠപതിയെ സ്വീകരിക്കല്‍ ......... 15 


കുടിവെപ്പ്‌, പാട്ടു ..................-...... 16 
അമ്പലം, സ്ഥാനങ്ങള്‍ ....... 17-18 
ഏറ്റുവാങ്ങല്‍ .............. 18 
എഴുന്നെ മളിച്ചിരുത്തി ൨ പൂജ. .. 

ഉച്ചപൂജ, ഉച്ചപ്പാട്ടു -..................-. 20 


അധ്യായം 2 
പാലകൊമ്പ്‌ എഴുന്നെള്ളിപ്പ്‌ പുറപ്പാട്‌ 


എഴുന്നെള്ളിപ്‌ പാട്ടുകള്‍ വരവിളി । പമ്പയില്‍ കുളി നീരാടി .. 24 
'മാഹേശ്വര സ്തുതി അമ്പൊടു തുമ ....................-.. 25 

വരവിളി ॥ ശരണം .................... 25 
നൃത്തത്താളം ഗാരീശസ്തുതി അമ്പിളിഗംഗ ...............കംം 26 
ദാരികവധം കൈലാസനാഥന്‍ .............. 27 
ശബരീശവന്ദനം മാര്‍ത്താണ്ഡ സന്നിഭം ........... 31 
അയ്യപ്പ സ്തുതി ശ്രീ. ശബരിമലയില്‍ ................ 32 
സ്വാമി വന്ദനം കണ്ടനയ്യന്‍ കരത്തിലേ........... 34 
മലയാത്ര 'ആദരാല്‍ ചില ......ംിിംിി്്ിം പം 34 
പരാശക്തി സ്തുതി അമ്മേ മഹേശ്വരിയേ ............... 37 
സ്വാമീവന്ദനം ശ്രീ. ശബരീശനയ്യ ................. 38 
ശ്രീ സുബ്രഹ്മണ്യ സ്തുതി പണ്ട്‌ പരന്തവ...................-..--ം-.. 39 
വേലവസ്തുതി വീരവീര സുബ്രഹ്മണ്യ ........... 39 
ആണ്ടവ പിണക്കം ലോകപിതമാ ... പി 40 


വേലവ സ്തുതി തങ്കമയിലേറിയാടും .................. 
വളളിത്തിരുമണം വീണാധരനായ ........ 


തോ രോ കോം a 


മോ യ യം യ യയാ = യോ ടാ 
വിളക്കനമുഷ്ഠാനം ) 


പടയണി അന്നനേര്‍നടയൊത്ത ............. 45 
ദേവീ സ്തുതി ഹരനു തൃക്കനല്‍മിഴി ............. 46 
വീരപരീക്ഷ അസ്ഥിമാലയണിന്തര ............. 47 
ദേവീ സ്തുതി തൃക്കണ്‍മുന്നിനെക്കൊണ്ട്‌ി .... 48 
കളരിപണി ഉപരിവല്ലഭ ...................പപപപപപപം 48 
പാല്‍കിണ്ടി പുറപ്പാട്‌ ആഴിവര്‍ണ്ണനയ്യനുടെ ............ .. 52 
വരവിളി ॥॥ അവ്വൊടു ഗണനാഥനും........ 54 
ദേവീസ്തുതി നൃഷത്തപ്പാട്ട്‌ കുമ്മിയടിയമെമ ................... 55 
കൊടുങ്ങല്ലുരമ്മസ്തുതി ഭദ്രേനമോനമ .......... ees 55 
പരാശക്തി സ്തുതി ഹിമശശൈലകുമാരി ................... 56 
പരാശക്തി സ്തുതി. ബാലകുലമൌലി ..................... 57 
അധ്യായം 3 


കവിവഴക്ക ഹരിശ്രീ ....ലല്്്്്്പപംം sad 
ഉടുക്കിന്‍ മൂലം ആദിതുന്നം പരം ..............ം. കം 59 
ഉടുക്ക്‌ എടുക്കാന്‍ ശ്രീ ഉടുക്കെ ഞാനെടുച്ഛതി .. 60 
ഏകം കൊട്ടിരേഞ്ഞിറങ്ങല്‍ ശങ്കരായനമസ്തുദഭ്യം .............. 60 
ഗണപതിമൂലം കുംഭി മുഖവന്റെ ...................ം. 61 


അധ്യായം - 4 


വന്ദനഗീതങ്ങള്‍ 
മൂലഗണപതി a 1 മുലവിനായക ................ംംംംംംംംംം 61 
ഗണപതി 2 അസ്ഥിമാലയും .................-..4... 62 
ഗണപതി 3 'അരവഗമ്പിളി ....................... sae 63 
ഗണപതി 4 പൊന്‍മുടിയും ..................... പം 64 
ഗണപതി 5 ആനമുഖവനെ .......................ം.. 65 
ഗണപതി 6 കറ്റമാന്‍ ജിട ........................ 65 
ഗണപതി 7 കടതടമുഖം കുടവയര്‍ ........... 66 
ഗണപതി 8 ഹരിശ്രീ ഗണപതയേ ............ ..66 
ഗണപതി 9 ഹരനുടെ തിരുമകനെ -........... 67 
ഗണപതി 10 മൂലവിനായക ......... es 67 
സരസ്വതി സ്തുതികള്‍ 1. Tes sat .. 68 
സരസ്വതി സ്തുതികള്‍ 2 'അല്വിത്താരിതളിങ്കല്‍ ............... 69 | 
en . ലി 


വീളക്കനമുഷ്യാനം 


സരസ്വതി സ്തുതികള്‍ 3 
സരസ്വതി സ്തുതികള്‍ 4 
സരസ്വതി സ്തുതികള്‍ 85 
സരസ്വതി സ്തുതികള്‍ 6 
ഗുരുവന്ദനങ്ങള്‍ 1 
ഗുരുവന്ദനങ്ങള്‍ - 2 


ഭാഗം 2 അവതാരപര്‍വ്വം 
അധ്യായം 1 


അവതാര കഥാകഥനം 
ശൂര്‍പ്പക ജനനം. 

ശൂര്‍പ്പക ജനനം 

ശൂര്‍പ്പക തപസ്‌ 

ശൂര്‍പ്പകന്‍ വരലാഭം 
വേലാമുടക്കം 
വിഷ്ണുവിന്റെ വരവ്‌ 
ഒന്നാം മോഹിനി 
മായാരൂപത്തില്‍ ആഗ്രഹം 
മാം മോഹിനി 

സ്വാമീ ജനനം 

സ്വാമി കൈലാസത്ത്‌ 
ജാതകം 

വിദ്യാരംഭം 

ശ്രീദേവിയെ കുടിയിരുത്തല്‍ 


അധ്യായം 2 


പാലാഴി മഥനം വഴി 
ദുര്‍വ്വാസാമൂനിക്ക്‌ മാലലാഭം 
ദേവേന്ദ്രന്‌ മാലലാഭം 
ദുര്‍വ്വാസാശാപം . 
ബ്രഹ്മാദികളുടെ പുറപ്പാട്‌ 
ശ്രീനാരായണ സ്തുതി 
'മഥനാലോചന 


3 
പങ്കജാസന .......... SEs 70 
സരസ്വതി ദേവി തന്റെ ........... 70 
പത്മസംഭവന്‍ ഭാര്യേ .............. 72 
വാണീദേവ ......... പം 72 
ഹരിശ്രീയെന്നരുള്‍ ചെയ്യിച്ച . 73 
'ഹരനുനന്ദനനായ ടട 74 
ബ്രഹ്മസുനുപുലസ്ത്യ ........... 77 
ഹരിഹരസുതനായ ..............-.. 79 
ഹരിഗുരുഗണസ ..............ംംകംംം; 80 
ശ്രീ പരമീശന്‍  ............ eens et 
ശ്രീ വൈകുണ്ഡത്തില്‍ ....... , 82 
ശ്രീ കൈലാസത്തെ .........ം..ംംംം 83 
പേടിക്ക വേണ്ട...............-......ം 84 
മായവന്റെ മായാ ............ ക 88 
കാറിലേറ്െ .......ettneenennrnensnensssrs 89 
പുണര്‍ന്ന നാളില്‍ ................... 90 
പുരഹരന്‍ തിരു ..............--......-. 92 
ഹരിഹരസുതന്‍ തന്റെ a 94 
അരിപൊന്നും പണവും .......... 96 
ശ്രീമയ പാല്‍ക്കടലില്‍ ............ 98 
കരിവരാനനാം ........... കം 99 
മുനിവരനും .............. 00 
സുരവരനും മാലയെ ....:......... 101 
ദുര്‍വ്വാസാവിന്റെ ........... ഹം 102 
ഈരേഴുലകിനുറ .............-..-ം--. 103 


മൂര്‍ത്തിമൂവ്വരും ......... ലാ 103 


വിളക്കനമുഷ്ഠാനം 4 


ഗരുഡവിക്രമം ആഴിയെക്കടഞ്ഞീടാ ............. 104 
വാസുകി മഹത്ത്വം സപ്തസാഗരം .................-..ം.-ംം 105 
പാലാഴി മഥനം | വേണ്ടതൊക്കെ ....................... 106 


ഭഗവാന്റെ വിഷപാനം കാലകാലകമലാസ്ത്ര ........... 107 
പാലാഴി മഥനം ॥ മുര്‍ത്തിമുവ്വരും ......................... 108 


അമൃതാവതാരം മുന്നമെയെഴുന്നെളളി ........ കം 109 
മോഹിനിവേഷം । മാനനീയഗുണനിധേ .............. 110 


അമൃതഹരണം ചെന്നുദൈത്വപുരി ................... 111 
അസുരരുടെ ശമളി യോഷമാര്‍മണി ....................... 112 
രാഹുകേതു ഉല്‍പത്തി മായാമോഹിനി ........................ 114 
വേഷം കാണാന്‍ ആഗ്രഹം അരിസു ധാഘടം ................ sts 
വിഷ്ണുമായാരുപം ॥ വണ്ടാളും നിറമാണ്ട ............... 116 
സ്വാമീ ജനനം പുണര്‍ന്നനാളുടനെ ................ 117 


അധ്യായം 3 


പിഴരദോഷം 

അയ്യന്റെ ദേവലോകയാത്ര എന്ത്‌ എന്തെന്റെ ...............-.. 118 
സ്വര്‍ഗ്ഗ വൈഭവം സര്‍ഗ്ഗവൈഭവപൂരിതം ........... 119 
വേദമത്സര പണയം അണ്ടര്‍കോന്‍ ഉലകിനു.......... 120 
വേദമത്സരം മറുനാട്ടുഷസ്സിന്‌ ...................... 121 
ദേവകളുടെ ചതി വ്ാസ്ലദദി ടട 122 
മധുപാനം സത്യമെന്നുനിനച്ചു ................. 122 
ഗരഡാദ്രീവാസം ഖിന്നരാനസനായി .................. 123 
ദേവകളുടെ കുടിയിരുത്തല്‍ ഹരിഹരസുതനെ .................... 124 


അധ്യായം 3 A 
പന എയ്ത്ത്‌ കവി 
ദേവലോകത്ത്‌ പോകാന്‍ ചൂതസ്സധാവക 125 
ദേവലോകയാത്ര ജനകനോതിയ ..............ം.ം.ം eo. 126 
പണയം വിശ്വവിശ്രുത .................-.....-.. 126 
വേദമത്സരം ഇന്ദുകലാധര ............ ക 27 
ദേവകളുടെ ചതി അന്നുരാവമരരും .................-.. 129 


മധുപാനം അലറിമറിഞ്ഞ ...:...............ംംംംം 130 


വിളക്കനമുഷ്തയാനം 5 


അധ്യായം 4 
മഹിഷിമര്‍ദ്ദുനം വഴി 


മഹിഷാസുര വധം ഹരിശ്രീ ഗണപതെ .........ംംം.ംം 132 
മഹിഷിയുടെ തപസ്സ്‌ വീരനാം മഹിഷാസുര ........... 133 
മഹിഷിപൂര്‍വ്വ ചരിതം നില്‍ക്ക നില്‍്കെടൊ ............ 134 
ദത്തന്റെ മഹിഷാവതാരം അഖിലജഗങ്ങള്‍ ................ംം-ം 136 
ആരിയശാസ്താവവതാരം കാലം ഗമിച്ചു .......................-.. 137 
നാരദനിവേദനം ലോകകണ്ടകി ..............,..-“--ംംംം- 138 
പന്തളാവതാരനിശ്വയം നാരദമുനി ..................... etd 138 
മണികണ്ഠാവതാരം അന്തകാന്തക ...................-ം--..ം.. 139 
മന്ത്രിമാരുടെ കുതന്ത്രങ്ങള്‍ സ്വര്‍ഗ്ഗീയ സുഖ .................-.ംം. 140 
- പുലിപ്പാലിനു യാത്ര ബാലനാം മണികണ്ഠ ........... 141 
മണികണ്ഠ വിജയം വീരനാം മണികണ്ഠന്‍ .......... 142 
പുലിപ്പുറത്ത്‌ വരവ്‌ വലരിപുതെളിഞ്ഞ ................. 144 


ഭാഗം 3 താളപര്‍വ്വം 


അധ്യായം 1 

ഉടുക്കിന്‍ മഹത്ത്വം 

ഉടുക്ക്‌ വിശ്വാകാ൯ം...........--ിരി ER Sn 147 
ഉടക്കിലെ ദേവസ്ഥാനം, നാദസ്ഥാനം ............ം.ംം.ംംംം Ph DD 148 
പഞ്ചവീരല്‍ സ്ഥാനം ...... eR Sn 149 
വ്ന്ന്ടര്‍ക്ടല്‍ ടാം യാടി 
ഉടുക്ക്‌ വാദ്യം -........... EL 
. ഉടുക്ക്‌. താളം ...................--. cesses ssa 151. 
താളവും കാലവും ............... ED കിം 19.2 
' കാലബന്ധിതമായ താള]ഘടന ............ 152 
ഉടുക്കിലെ താള പ്രകൃതി യായ ds 
DNDN DST OSS Sis rer SRS 


ശാസ്താംപാട്ടിലെ കാലനിര്‍ണ്ണയം (ചാര്‍ട്ട) 
3, nl | 


രായ മായാ, യായ ഗർ ലായ യാത്ത ദായ ജ്‌ ടാ യന മത ഞര തത്ത ഞയനയയ, തായം യായ, യയ രയ മ ജയ മയ ഉ 
വിളക്കനമുഷ്യാനം 6 


അധ്യായം 2 
ശാസ്താംപാട്ട്‌ താളങ്ങള്‍ 


മുത്താന... 158 
DORE 161 
ആദി താളങ്ങള്‍ നാലാം താള .....................ം.ം.ം 162 
i തെക്കന്‍മുത്തളം -..................... 162 
കുമ്മിതാളദ ....................ം.ം 163 
ചൂഴാദിതാളങ്ങള്‍ ഏകതാഭൂം .. ...... ഐം. 164 
BE രൂപകതാളടം .................-......----ംംം 167 
ചെമ്പടതാളം .................... a. 171 
കാരിക താളും ............--.....-.----ം- 173 
വര്‍മ്മ താളം ................ം.-ം.--.-ംംംം “174 
കൂഠഭ താളം ..........................ംംംംം 175 
ചുഴാ൪രിതാളദc ......................ംംംംംം 175 

വര്‍മ്മതാടം - ഷഴയ രീതി 
പൂര്‍വ്വാധികം ഉത്തരാ ധികം ..............ഫ.ീ-v ഷം 180 
പുറംതാളങ്ങള്‍ കൊണ്ടര്‍ കൊണ്ടരാശി ......... 181 
| പരിവവട്ടുങ്ങള്‍ L... .hahaeeieeie tne 181 
മകുടത്താരികള്‍ .................ംം . 182 
ശകവിത്തം ............... യക 182 
ദൊങ്കത്താരികള്‍ ....................ം.. 182 
റെകെവിഡWം ........ 4... eve 132 
ഹനുമാന്‍ ചാട്ടം ...................... 182 
വിളംബിത ...............--ം..------:ംംം 182 
വന്ദയതാളങ്ങള്‍ ഗണപതി _...............ംംംംംംംം 182 
ai കൃപം ഗണപതി ...................... 183 
മൂുലഗണപതിി ..................--:ം-.-ംംം 183 
ഈഷധ ഗണപതി ................... 183 
ഗണപതി ചാര്‍ ........... cgi 
സരസ്വതി 19. വിരൽ ................ 183 
സരസ്വതി 46 വിരല്‍ ............... 183 
ലക്ഷ്മി 28 വിരൽ .................. 183 
പതുര്‍ഭു ജം hit eiieee tect 183 


വിളക്കനുഷ്യാനം 


അധ്യായം 3 
ഉടുക്കിലെ വിരുതുകള്‍ നാലും തളയ്ക്കല്‍ .................. 184 
| മുറിയ്ക്കല്‍ ......................ംം 184 
പട്ടമുറി ടട 184 
താളം മുറി ..............ക 187 
മാത്രാമുറി .......................... 188-191 
അധ്യായം 4 
ശാസ്താംപാട്ട്‌ വിലയിരുത്തല്‍  .................. 192 
ശാസ്താംപാട്ട്‌ പാടികൊട്ടുന്ന രീതി ...................പംംപംം 193 
ശാസ്താംപാട്ട ഗീതപ്രകാരം അന്ന വിധം ...........ം കം 198 
i മുന്നവിധംടാട 198 
ഈനഴ വിം .....4 4h 198 
ചാരുവിധറമ 198 
തള്ളത്തായം, പിളളത്തായംം ............. കകക 198 
ചില സാമൃതൃ പ്രകടനങ്ങള്‍ ................ ക കക 199 
ഭാഗം 4 സേവാപര്‍വ്വം 
അധ്യായം 1 
ഇളവരസേവം 
പടനിരപ്പ്‌ | അന്നത്തൂണിന്നരി .................. 202 
പടനിരപ്പ്‌ ll കോലാഹലവാദ്യധ്വനി ......... 203 
പടനിരപ്പ്‌ NI പടകളൊക്കെ നിരത്തി ......... 203 
പടനിരപ്പ്‌ IV ആറും ജടയണിന്ത ................ 205 
പടനിരപ്പ്‌ V അരഭ മണിന്ത൪ .................----.- 205 
-പടനിരപ്പ്‌ Vi ആറണിന്തര പുത്തിര ............ 206. 
ചുതാട്ടം | ഉടനെചില .......... 207 
ചുതാട്ടം I പുരഹര സുതനെ ...............--- 208 
ചൂതാട്ടം ॥ കതിരവന്നൊളി ...................-... 209 
ദാം കളി IV നാലുകൊമ്പാലവര്‍ ...............- 
2-ാം കളി V കുറയരുതിനി ......................---. 
3-00 കളി Vi ഇഷ്ടനാമിളഹരജ .................-. 
'4ാം കളി Vil ഇട്ടചൂതിനു ..................് 
5-0൦ കളി Vill . ഇത്തരം കളിനാല്‍ ................... 


ളം യതോ പാരും ഗത ഞ്ഞ ഞി ത 


തോ ാണ യ തയായി തോര. കുത 


വിളക്കനുഷയാനം g 
അധ്യായം 2 
മാലാസേവം | ശംഭുവിന്‍ മകനന്നൊരു ........ 214 
Te tl ബാലസുന്ദരി ........................-.. 215 
Ll സുന്ദരം പുരുഷ ......................ം 216 
IV ചഠരുരുപനദരാത്തമ ............... 216 
V തിങ്കള്‍നേര്‍മുഖി ...................... 217 
അധ്ൃയം 3 
അരിപൊലിവ്‌ 
കാണിപ്പാട്ട്‌ | ശ്രീ കൈലാസ. ...............-.-.-ംംംം 218 
കാണിപ്പാട്ട്‌ തുടര്‍ച്ച 1 കേളിയുളള ..............ംം 219 
കാണിപ്പാട്ട തുടര്‍ച്ച I കാണിപ്പാട്ടില്‍ ......................-.... 220 
അരിപൊലിവ്‌ | ഇസ്സഭയിലെ .... uci .. 221 
അരിംപാലിവ്‌ തുടര്‍ച്ച ॥ ഒന്നിതാകും ...........................- .. 222 
അരിപൊലിവ്‌ തുടര്‍ച്ച ॥॥ പാട്ടുകേട്ടവളാരിയ ............. ee, 229 
വേളിരസവം 
E | മന്നന്‍ മലയാളി ....................... 226 
|| മീന൫&േതന . ....l deen 227 
lll പരമേശ്വര പുത്തിര .......... 228 
അധ്യായം 4 
പുങ്കൊടി സേവം | 
പാണ്ഡിക്‌ പോകാനൊരുക്കം അന്നം നടയൊത്ത ................ 229 
പാണ്ഡിക പോകാനൊരുക്കം ഈരില്‍ പെരിയ .................. .ംം 229 
പാണ്ഡിക്‌ പോകാനൊരുക്കം മന്നന്‍ മലയാളി ....................... 230 
അയ്യന്‍ പാണ്ഡി നാട്ടിൽ കണ്ടനാരുടെ ....................ം.ംം 230 
അയ്യർ പാണ്ഡി നാട്ടിൽ ചില്ലൂരി അമ്പലം ...................... 23 
ആരിയ കന്യാദുഃഖം. അത്‌।താപഠ൦ ..... keeles 232 
ആരിയ പൈങ്കിളിദൂത്‌ ഏഴാമൽമല മേലെ .................. 233 
| കാണുന്നു സേവകന്‍ ........... 233 
അല്ലിത്തോരണം ete 734 
ആരിയ നോവകന്‍ Rates , 234 
മക്കളില്ല ........ പം. 236 
കാരിക്കുതിരയും ............... AS 


പാണ്ഡിയസേവം 


പുലിസേവം 


പുലിസേവം 


ന്‍ 


-പന്തളസേവം 
പന്തളത്തിൽ 


“പ്രശ്നോത്തരങ്ങള്‍. 


'പാണ്ഡിയസേവ 


വിളക്കനമുഷ്ഠാനം 


അപ്പോള്‍ വരുന്നൊരു ........... 
അവിടന്നും കുതിരയെ ......... 
മുന്നം കുതിരയെ ................... 239 
കാണുന്നു സേവകന്‍ ............ 239 
അമ്പാലെ കാരിക്കുതിര ....... 240 
മാളികയില്‍ ഓടി ...............ം.ംംം 240 
കളരുചി കിളറിന .......... ല്‌ 242 
അധ്യായം 5 
പരമശിവന്‍ ................. 243 
1 അസ്ഥിമാലയണിഞ്ഞ ........... 244 
Hl പുരമെരിചെയ്ത ..................... 245 
| പന്ത്രണ്ടു വയസ്സിലയ്യന്‍........ 246 
Hl അഷ്ട വൈദ്ൃരു .................... 247 
മലയാളിതാന്‍ ചെന്ന്‌ ............ 248 
മേലെ തെരുവതിലുടെ ......... 249 
ഇത്തരം മധുവാണി ............... 250 
ഉള്ളാട ക്കൂടി ....................-.-... | 
പുലികളെ കൊണ്ടു ................ ! 
ഹരിഹര ഹര .................ംം.-ംംം 


അധ്യായം 6. 


അധ്യായം 7 


അന്തകരിപുനന്ദന .................. 
ഉദയരാജാവുറം ................ കം | 


'ഇപ്പോള്‍ വന്നിനപട .............. 


സത്യമന്പൊടു ................ംകം-ംം 
സത്യവ്രതനാം .............. ഴാ 
ഏവം ശബരീശ ..............-ഃംംം-ം 


ചന്ദ്രശേഖരപുത്തിര .............. 
കേള്‍ക്കമന്നവ ............. ടകം 


aa SE SED D TTS SEEPS EEE ENED SEER SE TREE COROESEEES അയോ യോടെ ആരം, മ കന്ത രം AN 


4 
വിളക്കനുഷ്യാനം 10 | 
കമലലോചനനായ ................ .261 

കണ്ടര്‍മകന്‍ ....................... . 262 

പരശുരാമചരിതം സനസിജാക്ഷണ ....................: 288 ; 
പരശുതാമന ................. പം ... 264 
ജാലന്തര വധം ലക്ഷമിയാള്‍ക്ക്‌ ....................... 265 
ശാസ്ത്രവിജ്ഞരിരിക്കു ....... 265 
്രീഹ൪നോട്ടെ 1... Liv. 266 

ആധാരക്രമം | | 
EEE അന്തകരിപു ............................. 288 
കേള്‍ക്കമന്ന വ ....................ംംം. 269 
ആധാരക്രമമിനിയും .............. 269 

സ്ഹടികവര്‍ണ്ണ ..................-..-.. 271 | 

ഉടുക്ക്‌ മുലം ഭുതനാഥകഥാമൃതം .............. 272 | 
ere മൂലമായ ചില ........................-. 272 

അധ്യായം 8 

വേളാര്‍ സേവം | 

TS അന്നത്തില്‍ നട ............. ce 274 
മുതുപറവീ ഇത്തരം കിഴവി .............. 7 
മക്കളെ. പന്ത്രണ്ടാള്‍ ............... 275 
ചെറുകുത്തി ചെറുകുത്തിപ്പെണ്ണിന്റെ ......... 276 
വേളാര്‍പുരി പണ്ടുസേവകനാര്‍ .................. 278 


അധ്യായം 9 


ഞഈഴോത്തര സേവം അരചരില്‍ മണി ..................... 279 
കപ്പല്‍ പണി അമ്മാച്ചനുടെ ............... eevee 279 
അറിയണം കേളി ..................... 281 
ഈഴത്തു നാട്ടിൽ ഏറിയവാദ്യ ധ്വനി .................. 282 
പഞ്ച ശരരിവപു ...................-..ംം 282 
പെണ്‍കൊടിതയ്യലാള്‍ .......... 2€2 
കുറയും തോറും ..............പപടപംംം 283 
നീലനീരദകള്‍േ ....ലം പം .ം 283 
പിറ്റെന്നാള്‍ പുലര്‍കാലെ ..... 285 
വണ്ടണിക്കുഴലാള്‍ ................. 285 


വിഭളക്കനമുഷ്തയാനം 


അന്തണസേവം 
താനും തന്റെ പെരുനമ്പട ....... 
അന്തണന്റെ പടികൂടി ........... 288 
കത്തീടിന തീപോല്‍ .............. 289 


അധ്യായം 10 


വാവര്‍ ചരിതം 
ത്രിപുര ചരിതം 


വൃക്ഷാവതാരം 


വാവര്‍ ജനനം 


പരിചിലിന്നു ............................. 290 
രക്ഷകന്‍ ീ ഹരി .................ം.ംംംംംംം 291 
'ആയവണ്ണം മുടച്ചു -............... 292 
കേള്‍ക്കണം മഹാ............-.ംം-. 293. 
എല്ലാരും പോണുമ്മാ ........... 294 
ഉമ്മചൊല്ലിയ ............പംം 295 
ഹളള പടച്ചവനെ ................ ം- 296 
കപ്പാരി തോട്ടത്തില്‍ ............ 297 
ആരും വഴിമാറി ..................... 298 


അധ്യായം 11 


മംഗള സ്തുതികള്‍ 
സുബ്രഹ്മണ്യ സ്തുതി 
അയ്യപ്പമംഗളം 


കളംകൊളളന്‍ 
വേട്ടവിളി 


പള്ളിക്കെട്ട്‌ നിറക്കുമ്പോള്‍ 


കാര്‍ത്തികയും ......................-.. 299 
തലയതില്‍ കല ...................ം.ം 300 
തിരുനാമങ്ങളും ..................-ം... 301 
ശോദഭിച്ചീടിന .......... രാര 301 
അന്തകാന്തകന്‍ തന്റെ .......... 302 
വീരമണി കണ്ഠ :................... 302 
ശ്രീ ശബരീശ . പം 302 
സ്വാമി അയ്യനിീ ....................-... 303 
ഇന്നു ഞാന്‍ സഭയില്‍ ......... 304 
ലോകത്തിലുള്ള മാനുഷ ..... 


വിളക്കനമുഷ്ഠാസം 12 

ഭാഗം 5 ശ്ളഥപര്‍വ്വം 
'ഗണപതി അപ്പ്ചുടും ....................-...ം.. ... 309 
| ഹരിഹരനാം ....................... 309 
iL കൊമ്പ്‌ നല്ല ചുകര ................. 310 
സരസ്വതി വേദരൂപിണി .....................-..ം.പംം 311 
| നന്മയോടു ശിവങ്കല്‍ .............. 312 
It ഹരനുതൃക്കനല്‍ ..................... 313 
എഴുന്നളളിപ്പിന്‌ അന്നനേര്‍നട ....................-... 314 
നാഗമണി സേവം ഹരനുപുത്തിര ......................... 315 
അരിപൊലിവ്‌ ഹരനുപുത്തിര ......................... 316 
ശൂര്‍പ്പകന്‍ കവി | ഉഗ്രനേകിയ ................. Re 317 
Il ഹരിയും കരിവരനും .............. 319 
അരിപൊല്ിവ്‌ അടര്‍വിയൻ മല ....................... 321 
ജനനം വിഷ്ണുമായ ഹരി ................ 322 
സ്വര്‍ണസന്നിഭ ........................ 325 
അമ്പലവര്‍ണ്ണന വെളളിമാമല ......................ംംംം 330 
ജാതകഗ്രഹനില അന്തരങ്ങള്‍ .. 
മോഹിനീ വേഷം ചിത്തത്തില്‍ ........ se 
ജാതകം | അയ്യപ്പന്‍ പിറനന ........ ഹം 333 
| അഴകില്‍ പുരഹര .................. 335 
കുറത്തിപ്പാട്ട ഹരിഹരസുതന്‍ ................... 336 
വാണിഭം വാണിയനാര്‍ ................ ea 338 
വാണിഭം വട്ടാറയില്‍ ശാലപുകതഴത്ത്‌ ...... 340 


സ്വാമികുകട 


| വിളക്കനമുഷ്ഠാനം 


ഭാഗം 1 


(MIN 0IMal0G}o 
(BB BlaidQjo) 


BREED COREE SERED CERRO ESR ERD CERES D CRORE EEE PSD 0 SSSR ERS SERRE Gop 4 RRR ERG 6 2s രയാ തോ തിയെ യ ത 


Y 
വിളക്കനുഷ്ഠാനം 14 


അധ്യായം -- 1 
൭ അനുഷ്ഠാനങ്ങളും, ച്ടങ്ങുകളും 


ആദി മഅനുഷ്ഠാനഭക്തിധാരയില്‍ നിന്ന്‌ വളര്‍ന്ന്‌ ഇന്നത്തെ 
നിലയിലായ അയ്യപ്പന്‍ വിളക്കിലും അനുഷ്ഠാനങ്ങള്‍ക്കോ, ചടങ്ങു 
കള്‍ക്കോ, കുറവില്ല. ഭക്തരില്‍ ഭയഭക്തി വിശ്വാസങ്ങള്‍ ഉളവാക്കി 
നിലനിര്‍ത്താന്‍ അവ കാര്യമായ പങ വഹിക്കുന്നുമുണ്ട്‌. എളുപ്പ 
ത്തിൽ ഓര്‍മ്മിച്ചെടുക്കാനുളള സരകുര്യം പരിഗണിച്ച്‌ അവയെ 
ഏൃതാനും ഘട്ടങ്ങളാക്കി തരംതിരിച്ചിരിക്കുന്നു. 


ഘടും 1 മഠപതിയെ നിശ്ചയിക്കൽ, മഠപതിവരണം, ചാര്‍ത്ത്‌ സ്വീക 
രണം, വ്രതാചരണം, കളമൊരുക്കല്‍, പന്തലിന്‌ കാലിടല്‍, 
പന്തലൊരുക്കൽ, ഒരുക്കുകള്‍ സംഭരിക്കല്‍. 


ഘട്ടം 2 മഠപതിയെ സ്വീകരിക്കല്‍, കുടിവെപ്പ, പൂജ, അമ്പലത്തിന്‌ 
കാലിടല്‍, അമ്പലപ്പണി, ഏറ്റുവാങ്ങല്‍, അലങ്കരിക്കല്‍, 
കൂറയിടല്‍, പീഠ സ്ഥാനങ്ങള്‍, പീഠപുജ എഴുന്നെളളിച്ചി 
രുത്തന്‍, ഉച്ചപൂജ, ഉച്ചപ്പാട്ട, അന്നദാനം 

ഘട്ടം 3 എഴുന്നെളളിപ്പിന്‌ പുറപ്പാട്‌, ഏഴിലംപാലകടയ്ക്കല്‍ പുജ, 
പാലക്കൊമ്പ്‌ വെട്ടല്‍, വരവിളി, എഴുന്നെള്ളത്ത്‌ തുടക്കം, 
എഴുന്നെള്ളത്ത്‌ അമ്പലത്തില്‍, പന്തലില്‍ ന്യത്തം, 
ദീപാരാധന, പാലക്കൊമ്പ്‌ നാട്ടല്‍, പ്രാഥമിക പൂജ, 
അത്താഴപൂജ 

ഘട്ടം 4 “പന്തലില്‍ പാട്ടിന്‌ ആരംഭം, കവി, വന്ദന താളങ്ങള്‍ ഗണ 
പതി സരസ്വതി-ഗുരുവന്ദന ഗീതങ്ങള്‍, സ്വാമി അവതാരം 
വഴിപാടുകള്‍, സ്വാമീജനനം, ബാല്യം വിദ്യാഭ്യാസം പിഴ 
ദോഷം, ഗരുഡ്ദാദ്രിവാസം 

ട്ടം 5 പാല്‍കിണ്ടി നിറച്ച്‌ പൂജ, ദേവിയെ എഴുന്നെള്ളിച്ചിരുത്തല്‍, 
പഠറനിറപ്പ്‌, അമൃതപൂജ, വടക്കുംവാതുക്കല്‍ പത്മമിട്ട്‌ പൂജ. 

ഘട്ടം 6 സേവം വഴിപാടുകള്‍, തിരിയുഴിച്ചില്‍, വാവര്‍ പാട്ടു 

ഘട്ടം 7 സ്വാമിയേയും പരിവാരങ്ങഭ്േേയും പുറത്തേക്ക്‌ എഴുന്നെ 
ളളിക്കല്‍, കനലാട്ടം, വെട്ടതട, വടക്കുംവാതുക്കൽ 
തര്‍പ്പണം, ഭൂതഗണ ഉദ്വസനം, അനുഗ്രഹ വെളിപാട്‌, 
കാണിക്കയിടല്‍, ദേവചൈതന്യങ്ങളെ ഉദ്വസിക്കല്‍, 
അമ്പലം ഇളക്കല്‍, മഠപതിക്ക്‌ ദക്ഷിണ, വിടവാങ്ങൽ 


വീളക്കനുഷ്ഠാനം 1S 


ഘട്ടം 1 : മഠപതിയെ നിശ്ചയിക്കല്‍ 

അയ്യപ്പന്‍ വിളക്കനുഷ്ഠാനത്തില്‍ -മഠപതിക്കാണ്‌ പ്രധാന 
പങ്ക. ഉചിതനും, പൂര്‍വ്വീക ആചാരാനുഷ്ഠാനങ്ങള്‍ അറിഞ്ഞ്‌ 
“പ്രവര്‍ത്തിക്കുന്നവനും, മഠപതി പാരമ്പര്യത്തില്‍ മതിയായ സേവാ 
ബലമുള്ളവനും ആയ മഠപതിയാണ്‌ ഉത്തമം. ആ സംഘത്തിലെ 
എല്ലാവരും തന്നെ ഭയഭക്തി സദാചാരശീലഗുണങ്ങള്‍ ഉള്ളവരും 
ആദരണീയരുമായിരിക്കും, (അങ്ങനെ ആയിരിക്കണം). 
മഠപതിവരണം : മഠപതിയെ നിശ്ചയിച്ചു കഴിഞ്ഞാല്‍ വിളക്ക്‌ നട 
ത്തിപ്പുകാരനായ ആള്‍ അദ്ദേഹത്തെ ചെന്നുകണ്ട്‌ കാര്യം 
ഉണര്‍ത്തണം. മഠപതിക്ക്‌ സമ്മതമെങ്കിൽ ഉത്തമമായ മുഹൂര്‍ത്ത 
കാലം കണ്ടെത്തി ആ ദിനത്തില്‍ വിളക്ക്‌ നടത്തിത്തരാമെന്ന്‌ 
ഏലക്കും, | 
ചാര്‍ത്ത്‌ : തുടര്‍ന്ന്‌ മഠപതി വിളക്കനുഷ്ഠാനത്തിനു വേണ്ടതായ 
സമസ്തഏര്‍പ്പാടുകളും ഒരുക്കങ്ങളും വിവരിക്കുന്ന ഒരു കുറിപ്പ്‌ തരു 
ന്നതാണ്‌. ദക്ഷിണ നല്‍കി വിളക്ക്‌ നടത്തിപ്പുകാരന്‍ ഇത്‌ സ്വീകരി 
ക്കുന്നു. 
്രതാചരണം : വിളക്ക്‌ ചാര്‍ത്ത്‌ വാങ്ങിക്കഴിഞ്ഞാല്‍ വിളക്ക്‌ കഴി 
യുന്നതുവരെ ബന്ധപ്പെട്ട എല്ലാവരും തന്നെ ്രതം ആചരിക്കേണ്ട 
താണ്‌. 
കളമൊരുക്കല്‍ : വിളക്ക്‌ നടത്താന്‍ ഉദ്ദേശിക്കുന്ന ഇടം നിരപ്പാക്കി 
ഒരുക്കി മെഴുകി ശുദ്ധിയായി പരിരക്ഷിക്കേണ്ടതാണ്‌. ദീര്‍ഘ 
ചതുരമോ, സമചതുരമോ ആകാം. 


പന്തലിന്‌ കാലിടല്‍ : തയ്യാറാക്കിയ കളത്തില്‍ നല്ല ദീവസം നോക്കി 
പന്തലിന്‌ കാലിടുക പതിവുണ്ട്‌. 

പന്തലിടല്‍ : പത്തടിയില്‍ കുറയാത്ത ഉയരത്തില്‍ പന്തലിട്ട്‌ സാധ്യ 
മായ അലങ്കാരപണികള്‍ ചെയ്യാവുന്നതാണ്‌. 

ഒരുക്കങ്ങള്‍ സംഭരിക്കല്‍ : ചാര്‍ത്ത്‌ പ്രകാരമുള്ള എല്ലാ ഇനങ്ങളും 
മുന്‍കുട്ടി സംഭരിച്ചു വെക്കണം. മഠപതിയെ അവ ഏല്പിക്കുന്നതും 
നന്നായിരിക്കും. 


ഘട്ടം - 2 മഠപതി പരിവാരങ്ങളെ സ്വീകരിക്കല്‍ 

ഉദയം മുതല്‍ ഉദയം വരെയാണ്‌ സാധാരണയായ വിളക്കു 
ചടങ്ങുകള്‍. അതിനു തക്കവിധം മഠപതിയും സംഘാംഗങ്ങളും 
എത്തിച്ചേരുന്നു. സ്വാമീബിംബവും, തിരുവായുധങ്ങളും, പട്ടും മറ്റും 
എടുത്തുകൊണ്ടാണ്‌ ശംഖനാദത്തോടെയുള്ള മഠപതിയുടെ വരവ്‌. 
അപ്പോള്‍ സ്വാമിയെ എന്നപോലെ വരവേല്‍ക്കണം. കുടുംബനാഥന്‍ 


ണെ , 
SETTED EERE SOG REEDED COE REO SEP RR SEC R CURSED CORES ERED ഞ്ഞ ഞ്ായ്തത SOD EP IND US SEED GERD GI ram 


വിളക്കനമുഷ്റാനം 16 


നിലവിളക്ക്‌ നിറ, ജലപാത്രം, എന്നിവയോടുകുടിച്ചെന്ന്‌ മഠപതി 
യുടെ കാല്‍കഴുകി വിരിച്ചിട്ട വെളളയും കരിമ്പടത്തിലൂടെ നടത്തി 
മുന്‍പേ ഒരുക്കി വെച്ച പൂജാമുറിയിലേക്ക്‌ ആനയിക്കുന്നു. ശംഖ 
നാദത്തോടും ശരണമന്തത്തോടും കൂടി പൂജാമുറിയില്‍ എത്തുന്ന 
മഠപതി ഉടന്‍തന്നെ സ്വാമിയെ കുടി വെക്കാനുളള ഒരുക്കങ്ങള്‍ നട 
ത്തുന്നു. 

കുടിവെപ്പ്‌ : ഒരുക്കിവെച്ച പീഠത്തില്‍ സ്വാമിബിംബം കുടി വെച്ച 
ശേഷം ഉാരുവശത്തും മുന്നിലും ഉപദേവന്മാരെയും പട്ടും തിരുവാ 
യുധട്ങളും യഥായോഗ്യം വെച്ച കുടിവെപ്പ്‌ പൂജ ആരംഭിക്കുന്നു. 
പൂജ : മഠപതി യഥാവിധി പൂജ നടത്തവെ സംഘാംഗങ്ങള്‍ ഉടുക്ക്‌ 
കൊട്ടി കുടിയിറുത്തു പാട്ട പാടുന്നു. 


കുടിയിരുത്തു പാട്ട്‌ - മുത്താളം 
സ്വാമിയേ ശരണം 
ശരണം പൊനസ്ധായ്യപ്പാ ................. 
സ്വാമിയല്ലാതെ 
ശരണമില്ലയ്യപ്പാ ................. 
ശ്രീമല്‍ ശബരീശാ ................ 
ശ്രീ ഭൂതനാഥനേ ................. 
ശീ ഹര വീരൃനയ്യാ ................. 
ശ്രീ ധാര്‍മ്മ ശാസ്താവേ ............ം-... 
ശ്രീചടി പതിനെട്ടില്‍ 
റേലെയിരുപ്പോനേ 
ശിപിഠത്ത്!ലമരും. 
ശ്രീയോഗീശനേ നമഃ 
ശ്രീയമ്മേ മാളികേ ................. 
മഞ്ചംബികേ ദേവീ 
ശ്രീമുലേ ഹേരംബാ ................. 
ശ്രീപദ സേവ്യരേ ................ 
ശ്രീകവി സരസ്വതി 
നാവിന്നു സാരഥിയേ 
ശ്രീ ഗുരുര്‍ഭൂതഗണ- 
രാര്‍ജ്ജിത പുണ്യഫലം 
സദയമീ നാദദനത്തില്‍ 
ശ്രീയേറ്റാനണയണേ 
ശ്രീഹര ഹരിഹര 
ശ്രീമായാസുതനയ്യാ 
നമഃ നമഃ മലരടി 
ശരണം നമിക്കുന്നേന്‍ 


Dosoesonniitri tn ത 


വിളക്കനുഷ്താനം 17 


അമ്പലം പണി : ' പ്രധാന പൂജയ്ക്ക്‌ സ്വാമിയേയും, പരിവാരങ്ങ 
ളേയും എഴുന്നെള്ളിച്ചിരുത്താനുള്ള അന്പലം പണിയാണ്‌ ഇനി 
വേണ്ടത്‌. മിക്കവാറും വാഴപ്പിണ്ടിയും, പോളയും, കുരുത്തോലയും 
ഉപയോഗിച്ചാണ്‌ അമ്പലം പണിയുക. നടത്തുന്ന വിളക്കിന്റെ ഇനം 
അനുസരിച്ച്‌ 1, 3, 5, 7 എന്നിങ്ങനെയാകും തീര്‍ക്കുന്ന അമ്പലങ്ങ 
ളുടെ എണ്ണം. ഒറ്റ അമ്പലം മാത്രമുള്ള 4 വിളക്കാണെങ്കില്‍ അയ്യപ്പ 
സ്വാമിക്കു മാത്രം അമ്പലവും, മറ്റു ദേവന്മാര്‍ക്ക്‌ സ്ഥാനങ്ങളും മതി 
യാകും. 3 അമ്പലങ്ങളുള്ള 2 വിളക്കിന്‌..സ്വാമിക്കു പുറമേ ദേവി 
ക്കും, വാവര്‍ക്കും. അമ്പലങ്ങള്‍ തീര്‍ക്കുന്നു. 34 വിളക്കിന്‌ ട അമ്പല 
ങ്ങളും മതില്‍ക്കെട്ടും ഉള്ളതാണ്‌. അതില്‍ കൂടുതലായി കരിമലക്കും 
കൊച്ചുകടുത്തക്കും കൂടി അമ്പലങ്ങള്‍ ഉണ്ടാകും. മുഴുവന്‍ വിള 
ക്കിന്‌ 7 അമ്പലങ്ങളും ചുറ്റുമതിൽ ഗോപുരങ്ങള്‍ എന്നിവയും വേണ്ട 
താണ്‌. അതില്‍ കൂടുതലായി ഗണപതിക്കും, സുബ്രഹ്മണ്യനും കൂടി 
അമ്പലങ്ങള്‍ ഒരുക്കുന്നു. മണിമണ്ഡപവും, നാഗത്തറയും കൂടി 
തീര്‍ക്കുന്ന സമ്മ്രദായമുണ്ട്‌. അമ്പലം പണി മുന്‍പേ തുടങ്ങിവെച്ച 
വിളക്കു ദിവസം രാവിലെ പൂര്‍ത്തീകരിക്കുന്ന പതിവുമുണ്ട്‌. 


© അമ്പലസ്ഥാനങ്ങള്‍ 


പടിഞ്ഞാറ്‌ ഗോപുരം 
cotrcw Paw 


ZILLI 


. ൧ തായോ, മായോ ജയാ യായ ടോ ാായോടാണയയാായ ഞാറു യായ ഞം ജാ യായ യയ മായ ജായാ യുട lnc യല തട 


കോ കോ യതോ ടാം യോയോ യ്യോ ഹയ യ്യാ ബോതം ദാതാ ഇവ ഖാ യയയയയയം ഞാ ഫയ തന്ത്തം പത്ത കം 


വിളക്കനമുഷ്ഠാനം 18 


അമ്പലന്്ഥാനങ്ങളുടെ (വിശേഷിച്ചും ഗണപതി, സുബ്രഹ്മണ്യ) 
കാര്യത്തില്‍ മതഭേദം നിലവിലുണ്ട്‌. അതുപോലെ വെക്കുന്ന പഠ 
സ്ഥാനങ്ങളുടെ കാര്യത്തിലും 9, 1, 13 എന്നിങ്ങനെ പ്രാദേശിക 
മാറ്റങ്ങള്‍ പ്രകടമാണ്‌. ശബരിമല അയ്യപ്പസ്വാമിയെ ഉദ്ദേശിച്ചാണ്‌ 
വിളക്കനുഷ്ഠാനം നടത്തുക. ആകയാല്‍ കിഴക്കഭിമുഖമാനിട്ടേ 
സ്വാമി അമ്പലം പണിയാറുളളു. 

വീടിന്റെ മുമ്പിലിട്ട പന്തലില്‍, മാപതി നടയും വശങ്ങളും 
മറ്റു സാകര്യങ്ങളും പരിഗണിച്ച്‌ അമ്പലങ്ങള്‍ക്ക്‌ സ്ഥാനം നിശ്ച 
യിച്ച്‌ കുഴികള്‍ എടുപ്പിക്കുന്നു. സഹായികള്‍ പിണ്ടിക്കാലുകള്‍ തയ്യാ 
റാക്കിയിരിക്കും. അമ്പലത്തിന്‌ കാലിടല്‍ ഒരു പ്രധാന ചടങ്ങാണ്‌. 


അമ്പലത്തിന്‌ കാലിടല്‍ : അരി, പൂവ്‌, നെല്ല്‌, സ്വര്‍ണ്ണം, വെളളി 
നാണയം, കത്തിച്ച തിരി എന്നിവ ഒരു നാക്കിലയില്‍ എടുത്ത്‌ ജപിച്ചു 
ശേഷം മഠപതി അത്‌ ഗൃഹനാഥനെ ഏല്‍പ്പിക്കുന്നു, കുടെ ഒരു 
പിണ്ടിക്കാലും. ഗൃഹനാഥന്‍ ഈശാന കോണിലേക്ക്‌ അഭിമുഖമായി 
നിന്ന്‌ സ്വാമിയെ നമസ്കരിച്ച ശേഷം നാക്കിലകുഴിയിലിട്ടു മീതെ 
പിണ്ടിക്കാല്‍ നാട്ടുന്നു. ഇതേ സമയം മറ്റു കുഴികളിലും കാലിടപ്പെ 
ടുന്നു. തുടര്‍ന്ന്‌ അമ്പലം പണി തുടങ്ങുകയായി. 


അമ്പലം പണി : അമ്പലം പണി ഒരു കലാചാതുര്യപ്രകടനമാണ്‌. 
വിവിധ മാതൃകകളെ അനുകരിച്ചുകൊണ്ട്‌ കമനീയതയും ശില്പ 
ചാതുര്യങ്ങളും ഒത്തിണക്കി 3250ൽ ഏറെ രോഡലുകളില്‍ അമ്പലം 
പണിചെയ്യാന്‍ കഴിവുള്ളവരുണ്ട്‌. വിസ്താര ഭയത്താല്‍ അവരുടെ 
പേരുകള്‍ എടുത്തു പറയുന്നില്ല. ഇത്തരം അമ്പലങ്ങള്‍ തന്നെ ജന 
ങ്ങളില്‍ ഭക്തിപ്രകര്‍ഷം ഉണര്‍ത്തുവാന്‍ പര്യാപ്തങ്ങളാണ്‌. പൂമാല 
കളും, ദീപാലങ്കാരങ്ങളും കൊണ്ട്‌ ചോതോമനോഹരമാക്കുന്നതി 
ലൂടെ ആ അമ്പലങ്ങളുടെ പൊലിമ അത്യാകര്‍ഷകമായിത്തീരുന്നു. 


ഏറ്റുവാങ്ങല്‍ : അമ്പലം പണി കഴിഞ്ഞാല്‍ അത്‌ ഗൃഹനാഥന്‍ 
ഏല്പിച്ചുകൊടുക്കുന്ന ചടങ്ങുണ്ട്‌. ഏറ്റുവാങ്ങല്‍ എന്നാണതിനു 
പറയുക. ഗൃഹനാഥന്റെ സംതൃപ്തി ഉപഹാരങ്ങളിലൂടെ മറപതി 
യിലെത്തുന്നു. 


കൂറയിടല്‍ : അമ്പലം ഏറ്റുവാങ്ങിക്കഴിഞ്ഞാല്‍ പിന്നെ ദേവനെ 
കുടിയിരിത്താനുളള ഒരുക്കങ്ങള്‍ ആരംഭിക്കയായി. അമ്പലത്തിന്റെ 
മുകളില്‍ കിഴക്‌ പടിഞ്ഞാറ്‌ നീളമായി അലക്കിയ വെള്ളമുണ്ട്‌ മേലാ 
പ്പായി കെട്ടുന്നതാണത്‌. 


RR RE RE 


വിളക്കനമുഷ്ഠാനം 19 


പീഠപൂജ : കൂറയിട്ടു കഴിഞ്ഞാല്‍ പുണ്യാഹം ചെയ്ത്‌ അമ്പലവും 
പരിസരവും ശുദ്ധമാക്കുന്നു. അമ്പലങ്ങള്‍ക്കകത്ത്‌ യഥാസ്ഥാനങ്ങ 
ളില്‍ പീഠങ്ങളും, ഒരുക്കങ്ങളും വിളക്കും വെച്‌ പീഠപൂജ നിര്‍വ്വഹി 
ക്കുന്നതിലൂടെ ക്ഷേത്രം ദേവനെ പ്രതിഷ്ഠിക്കാന്‍ സജ്ജമാകുന്നു. 
ദേവനേയും പരിവാരങ്ങളേയും ക്ഷേത്രത്തിലേക്ക്‌ മാറ്റി പ്രതിഷ്ഠിച്ച്‌, 
ഉച്ചപൂജ, ഉച്ചപാട്ട്‌, അന്നദാനം എന്നിവയാണ്‌ പിന്നത്തെ ചടങ്ങുകള്‍. 


പാലകൊമ്പ്‌ എഴുന്നെള്ളിക്കല്‍ : ഉച്ചതിരിഞ്ഞ്‌ 3 മണിയോടു കൂടി 
പാലകൊനമ്പ്‌ എഴുന്നെള്ളിപ്പിന്‌ പുറപ്പെടുന്നു. താലം ഒരുക്കലാണ്‌ 
ആദ്യം. അരി, പുവ്‌, കവുങ്ങിന്‍ പൂക്കുല, നാളികേര മുറിയില്‍ എണ്ണ 
അരിത്തിരി എന്നിവയോടെ താലം ഒരുങ്ങുന്നു. ഒരുങ്ങിവന്ന ബാലി 
കന്മാര്‍ അത്‌ ഏന്തിനില്‍ക്കുന്നു. - താലത്തില്‍ ഏതാനും ചിലത്‌ 
കൊളുത്തി മഠപതി സംഘാംഗങ്ങളുമൊത്ത്‌ ഉടുക്ക്‌ താളത്തോടെ 
കുടിവെച്ചിരിക്കുന്നേടത്ത്‌ എത്തുന്നു. ശംഖനാദത്തോടെ ദേവന്റെ 
അനുജ്ഞ നേടിയ ശേഷം കര്‍പ്പുരാരാധന ചെയത്‌ പ്രതിബിംബവും 
തിരുവായുധങ്ങളും എടുക്കുന്നു. അന്നേരം മഠപതി വരവിളിയോടെ 
- മഹേശ്വര *2 സ്തുതി (അമ്പോടു തുമ്പ പേജ്‌ 25) പാടുന്നു. ആര്‍പ്പ്‌ 
കുരവ നടനട ഉടുക്ക്‌ നാദത്തോടും താലം, കോല്‍വിളക്ക്‌ അകമ്പ 
ടിയോടെ സംഘം എഴുന്നെള്ളിപ്പിനായി പുറപ്പെട്ട പോകുന്നു. 


*3 ഏഴിലംപാലകടയ്ക്കല്‍ : സംഘം പുറപ്പെട്ട ഏഴിലംപാലചുവ 
ട്ടിലെത്തി നില്‍ക്കുന്നു. മാപതി ഏഴിലംപാല കടയ്ക്കൽ വിധി പ്രകാ 
രമുള്ള പൂജകള്‍ നടത്തി ശിഖരം വെട്ടിയെടുക്കുന്നതിനുള്ള 
അനുജ്ഞ നേടുന്നു. തുടര്‍ന്ന്‌ ്രതമെടുത്ത ആള്‍ പാലയില്‍ കയറി 
വടക്കോട്ടുള്ളതും മൂന്ന്‌ ശിഖരങ്ങളോടു കൂടിയതും, ഒരാള്‍ പൊക്ക 
ത്തിലുളളതുമായ ഒരു ശിഖരം വെട്ടിയോ, അറുത്തോ എടുക്കുന്നു. 
- ശിഖരം നിലം തൊടാതെ താഴെയിറക്കി, അതില്‍ കുരുത്തോല 
തോരണങ്ങള്‍, അരിപുഷ്പാദികളോടെ നാണയം മുതലായവ ഇടു 
കെട്ടിയ കോടി തോര്‍ത്തുമുണ്ട്‌ ശിഖരത്തില്‍ കെട്ടിത്തുക്കിയിടുന്നു.. 
തുടര്‍ന്ന്‌ മേളാഘോഷത്തോടു കൂടി പാലകൊമ്പിനെ എഴുന്നെ 
ളളിച്ച്‌, പുറപ്പെടുന്ന സ്ഥാനത്തേക്ക്‌ എത്തുന്നു. 
5 വിളക്ക്‌ നടത്തുന്നിടത്തുനിന്ന്‌ ശാഖനാദം കേള്‍ക്കുന്നത്ര അകലമേ 
പാടുള്ളു 
*2 വരവിളിയും പാട്ടും 26-൦ പേജില്‍ കാണുക. 
* വടക്കന്‍ ജില്ലകളില്‍ പാലക്കൊമ്പ്‌ എഴുന്നെളളിപ്പു പകല്‍ ദമണിക്ക്‌ 
ആരംഭിക്കുന്നു. 


വീളക്കനമുഷ്ഠാനം 20 


പാലക്കൊമ്പും ഘോഷയാത്രയും നിശ്ചിത സ്ഥാനത്ത്‌ 
എത്തുന്നദതോടെ എഴുന്നെളളിപ്പ്‌ പുറപ്പാട്‌ കാര്യങ്ങളായി. കോമര 
ങ്ങള്‍ പട്ടും തിരുവാഭരണങ്ങളും അണിഞ്ഞ്‌ ക്ഷ്രേതനടയില്‍ 
എത്തുന്നു. ബിംബം ക്ഷേത്രത്തിലേക്ക്‌ പൂജിക്കാനായി കൊടുത്ത 
യക്കുന്നു. താലം നിരത്തുന്നു. പൂജിച്ച പ്രതിബിംബം ഗൃഹനാഥന്‍ 
വാങ്ങി ഏന്തിനില്‍ക്കുന്നു. അതിന്നിരുവശത്തും തുരടുവിളക്കുകള്‍ 
ഭസ്മത്തട്ട്‌ ശംഖ്‌ അതിന്നദിമുഖമായി കോമരങ്ങള്‍. കര്‍പ്പൂരാരാധ 
നയോടൊപ്പം ശംഖനാദവും കൂടിയസമയത്ത്‌, മാപതി ശരണം വിളി 
യോടെ വരവിളി നടത്തുകയായി. വരവിളിയോടൊപ്പം അരിപുഷ്പ 
ങ്ങള്‍ കോമരങ്ങളുടെ ശിരസ്സിലേക്കിട്ട * മഠപതി തന്റെ സേവാ 
ചൈതന്യത്തെ കോമരങ്ങളിലേക്ക്‌ പകരുന്നു. വരവിളിയുടെ അന്ത്യ 
ഘട്ടത്തില്‍ കോമരങ്ങള്‍ വെളിച്ചപ്പെട്ട സോല്ലാസം ചെയ്ത്‌ അരങ്ങ്‌ 
തകര്‍ക്കുന്നു. ഈ സമയം ഉടുക്കില്‍ ന്ൃത്തത്താരി ആരോഹണാവ 
ഃരാഹണ ക്രമത്തില്‍ കൊട്ടി രംഗം കൊഴുപ്പിക്കുന്നു. തുടര്‍ന്ന നൃത്ത 
പാട്ടുകള്‍ തുടങ്ങി എഴുന്നെള്ളിച്ച്‌ ക്ഷേത്ര പ്രദക്ഷിണം കഴിച. 
പുറപെട്ട്‌ പോരുന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്തുനിന്ന്‌ എഴുന്നെ 
ഒളിക്കുന്ന പക്ഷം പാലകൊമ്പ്‌ മതില്‍കെട്ടിന്‌ പുറത്ത്‌ കൊടിവിള 
ക്കോടു കൂടി നിര്‍ത്തുകയാണ്‌ പതിവ്‌. എഴുന്നെള്ളിപ്പ്‌ പുറത്തു 
കടന്നാല്‍ സ്വാമിബിംബം പിടിച്ചതിന്റെപിന്നില്‍ പിടിച്ചുനിന്ന്‌ 
എഴുന്നെളളിച്ചു പോരുന്നു. 

സാധാരണ ചെറിയ വിളക്കിന്‌ 2 പേരും മുഴുവന്‍ വിളക്കിന്‌ 
4 പേരും ദകോമരംകെട്ടി തുള്ളാറുണ്ട്‌. ക്രമത്തില്‍ അവ സ്വാമി, 
മാളിക, കരിമല, കൊച്ചുകടുത്ത എന്നിങ്ങനെയാണ്‌. വലിയവിളക്കു 
കളില്‍ സുബ്രഹണ്യനും തുള്ളാറുണ്ട്‌. വാവര്‍ പ്രധാനി തന്നെയെ 
ങ്കിലും അവസാനത്തെ എഴുന്നെള്ളിപ്പിലേ എത്താറുള്ളൂ. 

അരമണി, കരിങ്കച്ച, ചുരിക, ചിലമ്പ്‌, രുദ്രാക്ഷമാല എന്നിവ 
സ്വാമിക്കും, കസവിട്ട ചെമ്പട്ട, അരമണി, വഷ്ട്രക, വാള്‍, ചിലമ്പ്‌, 
ചെത്തിമാല എന്നിവ ഭഗവതിക്കും ആഭരണങ്ങളാണ്‌. അരമണി, 
ഒരു തരം വളഞ്ഞ ചുരിക, ചിലമ്പ്‌, കരിങ്കച്ച എന്നിവയാണ്‌ കരി 
മല വേഷം. കരിജ്കച്ചയും അരമണിക്ക്‌ പുറമേ തൃശൂലവും കുങ്കുമ 
പപൂമാലയുമണ്‍ കൊച്ചു കടുത്തയുടേത്‌. ലുങ്കികച്ചക്കുമേലെ പച്ച 
ബത്റ്റും, കൈത്തണ്ടയില്‍ ഏലസ്‌, കയ്യില്‍ പരിച, പൊന്തി, ശിര 
സ്സില്‍ വെള്ള തൊപ്പി ഇങ്ങനെയാണ്‌ വാവരുടെ വേഷം, വാവര്‍ 
വദര്‍കാലന്‍ കൂടിയാണ്‌. 


* വരവിളി !॥27-ാം പേജില്‍ കാണുക 


a am am mn ത്ത ഞോയാനയായോനോടോഗാോോോോഹേ ലാനാ എത്ത തോങനബഞ്ചാരഞതോോയോോയയോതയ്ോനടയ യായാ യ ഡായ ര ായാ 1 ് A 


ഇ pt 


വിളക്കനമുഷ്ഠയാനം 21 


എഴുന്നെള്ളിപ്പ്‌ വലിയ ജനക്കൂട്ടത്തോടും ഭക്തി സാന്ദ്രമായ 
ആവേശത്തോടും കൂടിയാണ്‌ പന്തലില്‍ പ്രവേശിക്കുക. മധ്യകേര 
ളത്തിലെ രീതി ആദ്യാവസാനം ഉടുക്കിൽ തന്നെ ആകയാല്‍ അത്‌ 
കൂടുതല്‍ ഹരവും ആവേശ്രപധാനവുമാണ്‌. എഴുന്നെള്ളിപ്പ്‌ 
പന്തലില്‍ എത്തവെ പന്തലും പരിസരവും ദീപാലംകൃതവും കര്‍പ്പു 
രപരിമളപൂരിതവും, ശരണ മന്ത്രത്താല്‍ മുഖരിതവുമായിരിക്കും. 
പ്രദക്ഷിണം കഴിഞ്ഞ്‌ നടയില്‍ കലാശമിടുന്നതോടെ അതത്‌ അന്വ 
ലങ്ങളില്‍ ദീപാരാധന നടത്തുന്നു. താലം ചൊരിയുന്നു. കോമര 
ങ്ങള്‍ താളാനുസൃതമായ നൃത്തത്തോടെ അമ്പല്രദക്ഷിണം 
പൂര്‍ത്തിയാക്കിയ ശേഷം സോല്ലാസം ചെയ്ത്‌ നിവൃത്തരമാകുന്നു. 
പാലകൊമ്പ്‌ ദേവീ ക്ഷേ!തത്തിന്റെ വടക്കെനടയില്‍ നാട്ടി 
നിര്‍ത്തുന്നു. 
പന്തലില്‍ പൂജ : ക്ഷേത്രപ്രതിക്ഷണം കഴിഞ്ഞാല്‍ പിന്നെ മലര്‍ 
പൂജയാണ്‌. പൂജാരി ക്രമത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും പൂജ നിര്‍വ്വ 
ഹിക്കുന്നു. 


ഘട്ടം - 4 

പന്തലില്‍ പാട്ടിന്‌ ആരംഭം : പൂജാനന്തരം പന്തലില്‍ പാട്ടാണ്‌ പ്രധാ 
നം. സ്വാമിയേയും പരിവാരങ്ങളേയും സ്തുതിച്ചുകൊണ്ടുളള അപ 
ദാനവര്‍ണ്ണനകളാണ്‌ പാട്ടുകള്‍. ഇത്‌ വളരെ വിപുലമായതാണ്‌. മഠ 
പതിയും സംഘങ്ങളും സ്വാമി അമ്പലത്തിന്റെ തെക്ക്‌ കിഴക്ക്‌ 
ഭാഗത്ത്‌ നിരന്നിരിക്കുന്നു. അവിടെ ഗുരുസ്ഥാനത്ത്‌ വിളക്കും, ഒരു 
ക്കങ്ങളും വെച്ചിരിക്കും. പൂജാരി സര്‍വ്വര്‍ക്കും പുഷ്പവും, 
തീര്‍ത്ഥവും കൊടുക്കുന്നു. അവര്‍ ഗുരുവിനേയും സ്വാമിയേയും, 
പരിവാരങ്ങളേയും സ്മരിച്ച്‌ തൊഴുത്‌ ഉടുക്കെടുത്ത്‌ പതം തളിച്ചു 
“നാദം പകര്‍ന്ന്‌ പാട്ടിന്‌ തയ്യാറെടുക്കുന്നു. മാപതി വന്ദന താളങ്ങള്‍ 
മുതല്‍ തുടങ്ങുന്നു. എല്ലാവരും അത്‌ അനുകരിക്കുന്നു. പിന്നീട്‌ 
കവി ചൊല്ലി സ്തുതിച്ച്‌ ഉടുക്കില്‍ മൂലം ചൊല്ലി ഏകം കൊട്ടി 
മേഞ്ഞിറങ്ങുന്നു. 

താളങ്ങള്‍, പാട്ടുകള്‍ : ആദ്യം മൂലം, ഗുരുവന്ദനം, ഗണപതി, സര 
സ്വതി എന്നീ വന്ദന ഗീതങ്ങളാണ്‌ ചടങ്ങനുസരിച്ച്‌ ഉടുക്കു കൊട്ടി 
പാടേണ്ടത്‌. പിന്നീട്‌ സ്വാമി അവതാരകഥാവര്‍ണ്ണനമാണ്‌. ഇത്‌ മുന്ന്‌ 
വഴികളില്‍ ഉണ്ട്‌. ശൂര്‍പ്പാന്‍കവി എന്ന ഭസ്മാസുര കഥവഴി, പാലാ 
-ഴിമഥനം വഴി, മഹിഷിമര്‍ദ്ദനം വഴി, ഗൃഹനാഥന്റെ ഇഛാനുസരണ 
മായ വഴിയിലൂടെ പാട്ട്‌ മുന്നേറുന്നു. ഏകദേശം 3% മണിക്കൂര്‍ നേരം 
കൊണ്ട്‌ സ്വാമിജനനം പാടിയെത്തുന്നു. ജനനസമയം അതീവ ഭക്തി 


യയ തോ യ യോ യോയോ  യുയരംോറാോോോറ്േയോയുോാാാഘണമയതാതയാോുയറോയണോയോയാവതുയോയണായയുയാവയയായയോുേോായാോോ യാത യോ യോ യായ യാണോ തേനോ േയാായാാോയോയോയോയോ തതം ലോയ യയാ ഹായ പത്ത കയം 


വീളക്കനമുഷ്ഠാനം 22 


സാന്ദ്രമായി മാറുന്നു. പന്തലും പരിസരവും ദീപജ്യോതികളാലും, 
കര്‍പ്പുരപരിമളത്താലും, ശരണമന്ത്രത്താലും പ്രദീപ്തമാകുന്നു. 


വട്ടാ -5 

പാല്‍കിണ്ടി പൂജ : സ്വാമിജനനശേഷം പാല്‍കിണ്ടി നിറച്ചു വെച്ച്‌ 
ദേവീ പ്രധാനമായ പാട്ടുകള്‍ ചെമ്പടതാളത്തില്‍ പാടിക്കൊട്ടി 
ദേവിയെ കുടിയിരുത്തുന്നു. അമൃത പൂജ അഭപ്പാഴാണ്‌. 


പാല്‍കിണ്ടി എഴുന്നെള്ളിക്കല്‍ : ഇത്‌ ഭഗവതിക്കുള്ള മുഖ്യ എഴു 
ന്നെള്ളിപ്പാകുന്നു. അതിനായി താലം ഒരുക്കുന്നു. പാല്‍കിണ്ടി 
(പാല്‍ നിറച്ച ഒരു കിണ്ടിയില്‍ തെങ്ങിന്‍പുക്കുല, തിരുവുടാട ട, 
വാല്‍ക്കണ്ണാടി, സ്വര്‍ണ്ണചെയ്യന്‍, കുങ്കുമം തുടങ്ങിയ അഷ്ടമംഗല 
വസ്തുക്കള്‍ അലങ്കരിച്ച്‌ ചാര്‍ത്തിയത്‌) ഗൃഹനാഥനും, കന്യകമാര്‍ 
താലവുമേന്തി, ഒരുങ്ങിയ കോമരങ്ങളും, പാട്ടുകാരും കൂടെ കുരവ 
ആര്‍പ്പുനാദത്തോടെ പുറപ്പെടുന്നു. അന്നേരം പാട്ടുകാര്‍ പുറപ്പാട്‌ 
പാട്ട്‌ പാടുന്നു. പുറപ്പാട്‌ പാട്ടോടെ നിശ്ചിതസ്ഥാനത്ത്‌ എത്തിയാല്‍ 
ലോകമാതാവായ ഭഗവതിയെ സ്മരിച്ച്‌ നാമാര്‍ച്ചന ചെയ്ത ശേഷം 
മഠപതി വരവിളി നടത്തുന്നു. (വരവിളി 58-ാം പേജില്‍) എഴുന്നെ 
ളളത്ത്‌ പന്തലില്‍ എത്തിയാല്‍ ഭഗവതിക്ക്‌ പറനിറപ്പ്‌ വേണ്ടതാണ്‌. 


വടക്കുംവാതുക്കല്‍ കര്‍മ്മം : ഭഗവതി എഴുന്നെള്ളിപ്പിന്‌; ശേഷം 
വടക്കും വാതുക്കല്‍ പാലക്കൊമ്പ്‌ സ്ഥാപിച്ചിടത്ത്‌ 16ദള പത്മമിട്ടു 
ഭൂതഗണങ്ങളെ ആവാഹിച്ചിരുത്തി യഥാവിധി പൂജ നടത്തി പ്രസാ 
ദിപ്പിക്കണം. വിളക്കവസാനത്തില്‍ ഗുരുതി കൂട്ടി കുമ്പളങ്ങ വിധി 
്രകാരം വെട്ടി ഗുരുതി അര്‍പ്പിക്കണം. പിന്നീട്‌ ഭഗവതി വെളിച്ച 
പ്പെട്ട നിലയില്‍ പാലക്കൊനമ്പും മറ്റും ദുരെ ആളൊഴിഞ്ഞ വിജന 
സ്ഥലത്ത്‌ കൊണ്ടുപോയി ഭദുതഗണളഉദ്വസനം നടത്തി തിരിച്ചു 
വന്നാല്‍ വിളക്കാഘോഷത്തിന്‌ തിരശ്ശില വീഴുകയായി. 


തിരിയുഴിച്ചില്‍ : പാല്‍കിണ്ടി എഴുന്നെള്ളിപ്പിന്‌ ശേഷം തിരിയുഴി 
ച്ചില്‍ ഒരു പ്രധാന ചടങ്ങാണ്‌. ഇത്‌ ഭുതഗണങ്ങളെ ഉദ്ദേശിച്ചാണെ 
ന്നാണ്‌ വിശ്വാസം. മെയ്യഭ്യാസ പ്രധാനമായ ഈ ചടങ്ങ്‌ നല്ല മെയ്‌ 
വഴക്കമുള്ളവര്‍ക്കേ ആകര്‍ഷകമായി പ്രകടിപ്പിക്കാനാകൂു. കാണി 
കളില്‍ നിന്നവര്‍ക്ക്‌ സമ്മാനങ്ങളും ലഭിക്കും. 

കാണിപാട്ട : പന്തലില്‍ സേവം പാട്ടുകള്‍ ആരംഭിക്കുന്നത്‌ മിക്ക 
പ്പോഴും കാണിപ്പാട്ടോടു കൂടിയാണ്‌. കാണികള്‍ നടയില്‍ കാണി 
പൊലിച്ചു ആത്ഥസംതൃപ്തി നേടുന്നു. സേവം വഴിപാട്ടുകളാണ്‌ ഇനി 
പാടേണ്ടത്‌. സമയവും സന്ദര്‍ഭവും കാണികളുടെ താത്പര്യവും 
കണക്കിലെടുത്ത്‌ അത്‌ മുനോറുന്നു. 


വിളക്കനമുഷ്ഠയാനം 


വാവര്‍ പാട്ട്‌ : വാവര്‍ ജനനം വിസ്തരിച്ചും, ചുരുക്കിയും 2 വിധ 
ത്തിലാകാം. സമയം ഉള്ള പക്ഷം വിസ്തരിക്കാനാണ്‌ പലര്‍ക്കും 
ഇഷ്ടം. കാണികള്‍ക്കും അത്‌ രസമാണ്‌. ജനനം വരെയുളള പാട്ടു 
കള്‍ പാടി വെക്കുക എന്നതാണ്‌ സാധാരണ കണ്ടു വരുന്ന രീതി. 
അവസാന എഴുന്നെളളത്തു സമയം ജനനം പാടി വാവരെ ജനി 
പ്പിക്കുക തുടര്‍ന്ന്‌ വാവരങ്കത്തോടെ കലാശം. ഈ സനകര്യത്തിനു 
വേണ്ടിയാണ്‌ ജനനം വരെ മുന്‍പേ പാടി വെക്കുന്നത്‌. വാവര്‍ ജനനം 
വിസ്തരിച്ചു പാടുന്നത്‌, ഒരു പക്ഷേ ആ സമുദായത്തിന്‌ ഹിതകര 
മാവണമെന്നില്ല. ആകയാല്‍ ചുരുക്കിയുള്ള ജനനം പാടി ചടങ്ങ്‌ 
നിര്‍വ്വഹിക്കുകയാണ്‌ കൂടുതല്‍ അഭികാമ്യമെന്ന്‌ തോന്നുന്നു. 


ഘട്ടം - 7 
ഈ ഘട്ടം. വിളക്കാഘോഷത്തിന്റെയും അനുഷ്ഠാനചട ങ്ങു 
കളുടേയും പരിസമാപ്തിയാണ്‌. ഉദയത്തോടടുത്താണ്‌ ഈ ചടങ്ങ്‌. 
സ്വാമിയേയും പരിവാരങ്ങളേയും പുറത്തേക്ക്‌ എഴുന്നള്ളിക്കലാണ്‌ 
പ്രധാന ചടങ്ങ്‌. മുന്‍പറഞ്ഞ എല്ലാ ആര്‍ഭാടങ്ങളോടു കൂടെ എഴു 
ന്നെള്ളിപ്പിന്‌ പുറപ്പെടുന്നു. നിശ്ചിത സ്ഥാനത്തെത്തിയാല്‍ മഠപതി 
പേട്ടവിളി നടത്തുന്നു. (പേട്ടവിളി 304 പേജില്‍) അതിന്റെ അന്ത്യ 
ത്തില്‍ കോമരങ്ങള്‍ വെളിപ്പെടു വന്ന്‌ താളത്തോടെ നൃത്തം ചെയ്ത) 
പന്തലിലെത്തുന്നു. ഈ സമയം വാവര്‍ എത്തുന്നു. വാവരങ്കം ഈ 
സമയത്ത്‌ അരങ്ങേറുന്നു. തുടര്‍ന്ന്‌ ഒത്തു പറഞ്ഞു ചങ്ങാതിമാരായ 
അവര്‍ കനലാട്ടത്തിനിറങ്ങുന്നു. 
കനലാട്ടം : ഭക്തജനങ്ങളുടെ ഭക്തിവിശ്വാസത്തെ ദ്യഡപ്പെടുത്തും 
വിധമുള്ള ഒരു ചടങ്ങാണിത്‌. ക്ഷേത്രനടയില്‍ അല്പം വലത്തോട്ടു 
മാറി ആഴികുണ്ഡധം തയ്യാറാക്കിയിരിക്കും. വാവരങ്കം കഴിഞ്ഞ്‌ അയ്യ 
പനനും, വാവരും, പരിവാരങ്ങളും അമ്പലപ്രദക്ഷിണവും കഴിഞ്ഞ്‌ 
ഈ അഗ്നികുണ്ഡത്തിലേക്ക്‌ എടുത്തുചാടി നിശ്ശേഷം തീ അണ 
യുന്നതുവരെ നൃത്തമാടുന്നു. ഈ ഘട്ടത്തിലാണ്‌ ഭൂതഗണ ഉദ്വസനം. 
ദേവന്റെ വിടവാങ്ങല്‍ : കനലാട്ടം കഴിഞ്ഞ്‌ സ്വാമിയും പരിവാര 
ങ്ങളും ഭക്തജനങ്ങള്‍ക്കായി അനുഗ്രഹകല്പന നല്‍കി വിട ചോദി 
ക്കുന്നു. തല്‍സമയം ഗൃഹനാഥന്‍ നടയില്‍ കാണിക്കയര്‍പ്പിച്ച നിവ്യ 
ത്തരാകാന്‍ അനുവദിക്കുന്നു. കോമരങ്ങള്‍ അതത്‌ ക്ഷേത്രനടയില്‍ 
വന്ന്‌ സോല്ലാസം ചെയ്ത്‌ തിരുവായുധം വെച്ച്‌ നിവൃത്തരാകുന്നു. 
ഉദ്വസനം : കോമരങ്ങള്‍ നിവൃത്തരായ ശേഷം മഠപതി ദേവചൈ 
തന്യങ്ങളെ പൂുര്‍വ്വസ്ഥാനത്തേക്ക്‌ ഉദ്വസിപ്പിച്ച്‌ വിളക്കും പീഠവും ഇള 
ക്കുന്നു. കൂറ വലിക്കുന്നു. അതിനുശേഷം അമ്പലക്കാലുകള്‍ ഇളക്കി 
വിളക്കാഘോഷം സമാപ്തമാക്കുന്നു. 


വിളക്കനുഷ്തയാനം 24 


മഠപതി ദക്ഷിണ : ഗൃഹനാഥന്‍ മഠപതിക്കും, പരിവാരങ്ങള്‍ക്കും 
ഉചിതമായ ദക്ഷിണയും, സമ്മാനങ്ങളും നല്‍കി സന്തോഷിപ്പിച്ച 
യാത്രയാക്കുന്നു. ഇതോടെ ഒരു അയ്യപ്പന്‍ വിളക്കനുഷ്ഠാനം സമാ 
പിക്കുന്ാു. 

വാമിയേ ...........ം.ം. ശരണമയ്യപ്പാ ........... econ 


N88 മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ പ്രാദേശിക വ്യത്യാസങ്ങളും മത 
ഭേദങ്ങളും നിലവിലുണ്ട്‌ എന്ന്‌ പ്രത്യേകം ഓര്‍മ്മിക്കേ 
ണടതാണ. 
i ഗ്രന്ഥകര്‍ത്താവ്‌ 
-ശുഭം- 


൭. കം കം ക്കം ക, 
°° °° 9° %* °° 


അധ്യായം - 2 
പന്തലിലേക്ക്‌ എഴുന്നെള്ളിച്ചിരുത്തല്‍ 


വരവിഭളി -1 എഴുന്നെള്ളിച്ചിരുത്താന്‍ തുടങ്ങവെ വിളക്ക്‌ സ്ഥലത്ത്‌ 
കുടിവെപപി നടത്തിയിരിക്കുന്നയിടത്ത്‌ താലം, ശംഖനാദം, ഉടുക്ക്‌ 
നടനട നാദങ്ങളോടു കൂടി ചെന്ന്‌ മഠപതി ശരണം വിളിയോടെ 


> 


സ്വാമിയേ ശരണമയ്ൃപ്പാ.............. 

സ്വാമിയേ ശരണമയ്യപ്പം.............. 

സ്വാമിയേ ശരണഗശയ്ൃപ്പാ.............. 

ഹരിഹരസുത ആനന്ദചിത്ത അയ്യനയ്യപ്പ 

സ്വാമിയേ ശരണശമയ്യപ്പാ.............. 

പമ്പയില്‍ കുളിനീരാടി നീലമലമുകളില്‍ ചെന്ന്‌ | 
പൊന്നും പതിനെട്ടാം പടിയേറി പൊന്നമ്പലത്തട്ടിനകത്ത്‌ 
-ചെന്ന്‌ പൊന്നും. സിംഹാസനത്തില്‍ അധിവസിച്ചു 
വെളള്ടി സിംഹാസനത്തില്‍ മേല്‍ തൃപ്പാദം നീട്ടി 
വെച്ച്‌ കാങ്കി കറപ്പുകച്ചതും കെട്ടി കരിമ്പന 

ക്കാതല്‍ വില്ലും കയ്യിലേന്തി പൊന്നമ്മാനക്കായ 
കൊണ്ടന്മാനമാടിക്കൊണ്ട്‌, ഭക്തവാത്സല്യം 
തുളുമ്പുന്ന തൃക്കണ്‍പാര്‍ത്തുകൊണ്ട്‌ ഇരുന്നരുളി 
ക്കളിക്കും. വില്ലന്‍ വില്ലാളി വീരന്‍ വീരന്‍ 

വീരമണി കണ്ഠേനയ്യന്‍ ശ്രീ അയ്യപ്പ സ്വാമി 

എന്‍ ചിത്തേ വിളങ്ങി ഈ പന്തലിലോക്കഴുന്നെ 


ചിളക്കനമുഷ്ഠരാനം 


ളളാനായ്‌ തൊഴുന്നേന്‍ സ്വാമിയേ ശരണ 
മയ്യപ്പാ ആ ................. ത്ത ആ.......... 


ഉടുക്കില്‍ ഒറ്റത്തുക്ക്‌ താളം (തിരുവായുധങ്ങള്‍ ഏന്തിയശേഷം) 


മാഹേശ്വര സ്തുതി 

അമ്പൊടു തുമ്പ അണിന്തരനേ നമഃ 

ആട പുലിത്തുകില്‍ ആണ്ടരനേ നമഃ 

ഇന്ദുക്കലാധര മൌലേ നമോ നമഃ 

ഈടും മുനിജന. 'സേവിതരെ നമഃ 

ഉറ്റൊരു ദാനവ സേവിതരെ നമഃ 

ഉക്കോടു ശൂലമെടുത്തരനെ നമഃ 

ഭൂക്കുകള്‍ക്കുള്‍പ്പൊരുളേ ഹരരേ നമഃ 

എല്ലും എലിമ്പുമണിന്തരരേ നമഃ 

ഏറിയ കാലമിരുപ്പരനേ നമഃ 

ഐയ്യനിരന്നു നടപ്പരനേ നമഃ 

ഒന്നായിരിക്കുന്ന ഓങ്കാരമേ നമഃ 

ഓതും മറപ്പൊരുളേ ഹരരേ നമഃ 

രഈവ്വന വാസികള്‍ സേവിതരെ നമഃ 

അംബരമംബര മായരരേ നമഃ 

ആനന്ദബിന്ദോ നമസ്തേ നമോനമഃ 

ശംഭോ ഹരഹര കാലാരിയെ നമ്ഃ * 

ഹരഹര നമഃശിവ പാദം നമോനമഃ 

പന്തലിലെ ക്ഷേത്ര പ്രദക്ഷിണം ചെയ്ത്‌ പീഠങ്ങളില്‍ പ്രതിഷ്ഠി 
ക്കുന്നു. തുടര്‍ന്ന്‌ ഉച്ചപ്പൂജ, ഉച്ചപ്പാട്ട, അന്നദാനം, വാദ്യഘോഷങ്ങൾ 
എന്നിവ അരങ്ങേറുന്നു. | 
പാലക്കൊമ്പ്‌ എഴുന്നെള്ളിപ്പിനായി പുറപ്പെട്ട പോകുമ്പോള്‍ ശംഖ 
നാദം, നടനട, ഉടുക്ക്‌ നാദം (ഉടുക്കില്‍ പരിവട്ടങ്ങള്‍ ചാരുകള്‍, 
താരികള്‍ എന്നിങ്ങനെ). എന്നിവ വേണ്ടതാണ്‌. | 


നിശ്ചിത സ്ഥാനത്ത്‌ നിന്ന്‌ എഴുന്നെള്ളിപ്പ്‌ പുറപ്പെടുമ്പോള്‍ 


വരവിളി ॥ (സംഘം ചേര്‍ന്ന്‌) 
ODOT TE യ്‌ ശരണമയ്യപ്പാ 
ഹരിഹരസുതനേ ...........4ഐ tenes യ്‌ ശരണമയ്യപ്പാ 
പൊന്നമ്പലവാസനോ ....... ei യ്‌ ശരണമയ്യപ്പാ 
പൊന്‍ ചുരികായു ധനേ ............ 4 യ്‌ ശരണമയ്യപ്പാ 
താരക ബ്രഫ്മററ .........! 4... eee ene യ്‌ ശരണമയ്യപ്പാ 


ശ്രീഭുതനാഥനേ ..................... ങോ യ്‌ ശരണമയ്യപ്പാ 


വീളക്കനമുഷ്ഠാനം 

ശ്രീദയോഗ മൂര്‍ത്തദW L........... 4 ന്‌ 
കലികാല രക്ഷ൭൦ന ...........4. കെ യ്‌ 
ശ്രീധര്‍മ്മ ശാസ്താവേ ............. കം ..യ്‌ 
സുരമുനി പൂജിതനേ .................-.--.-ം--ംംംം-ം യ 
ശ്രീശബരിീശ്വരനേ ............ ക. ന്‌ 
കരിന്പലിവാഹന?ന .............. 4. യ്‌ 
പതിനെട്ടാം പടിക്കീശനേ ...... ലെ യ്‌ 
സേവിപ്പാര്‍ക്കാനന്ദമൂര്‍ത്തിയേ ................ യ്‌ 
കന്നിമേല്‍ഗണ പതിയെ ..............-. ഴം യ്‌ 
മാളികപുറത്തമ്മ മാതാവേ ...............-..--.ം-. ന്‌ 
കരിമലകറുത്ത സ്വാമിയേ .........................- യ്‌ 
കൊച്ചുകടുത്ത സ്വാമിയേ ......................-.-.. ന്‌ 
എടക്കെട്ടിൽ വാവര്‍ സ്വാമിയേ ................. യ്‌ 
സ്വാമിയുടെ ഭൂതഗണങ്ങള്‍ ...................-.ം. യ്‌ 
ദേവിയുടെ ഭൂതഗണങ്ങള്‍ ................-.--.ം-ം യ്‌ 


വെളിപ്പെട്ട കളുമാടിത്തെളിയാന്‍ 

വരിക വരിക സ്വാമിയേ...............-.ം-ംംംംം യ 
വരിക വരിക ഉലകിനെല്ലാം വൈവമായ്‌ 
വിളങ്ങും എന്റെ സ്വാമി ഹരിഹരസുത 


ശരണരയപ്പാ.......................... 


(ആവശ്യമായത്ര താളവട്ടം) 


(പതികാലം, അടിയോളം കുനിഞ്ഞ്‌) 
അമ്പിളി ഗംഗയണിഞ്ഞാടു മീശ്വര 
തന്പുരാനേ നമഃ ഗൌരീപതെ 
ആടിന പാമ്പണിഞ്ഞാടും മഹേശ്വര 
ആനന്ദദായക ഗനരീപതെ 
ഇരന്നു കപാല മെടുത്താടു മീശ്വര 
ഇന്ദുക്കലാധര ഗരീപതെ 
ഈടും വിഷം കുടിച്ചാടീടു മീശ്വര 
ഈശ്വരി പ്രാണനാം ഗാരീപതെ 
ഉറ്റവര്‍ക്കുറ്റു തുണച്ചാടുമീശ്വര 
രത്തമനേ നമഃ ഗനരീപതെ 
ഉക്കാല്‍ പുരങ്ങളെടുത്താടുമീശ്വര 
നം വരാതുള്ള ഗനരിപതെ 


ആനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ................. 


ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 


ശരണമയ്യപ്പാ 


ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 
ശരണമയ്യപ്പാ 


വരിക വരിക വരവിളിയിങ്കല്‍ സ്വാമിയേ............. 


കോമരങ്ങള്‍ വെളിപ്പെടുന്നതോടെ ഉടുക്കിൽ നൃത്തത്താരി 


2, ഗൌറീശ ന്യത്തം സ്തുതി (മുത്താളം മുന്നു വിരല്‍) 


വീളക്കനുഷ്ഠാനം 


ഭൃഷഭപ്പുറമേയമര്‍ന്നാടു മീശ്വര 
ഉഷഭേശനെ നമഃ ഗരീപതെ 
എല്ലും എലിമ്പുമണിഞ്ഞാടുമീശ്വര 
എന്നുമഴിയാത്ത ഗൌരീപതെ 
വേലും ഉടുക്കെടുത്താടും മഹേശ്വര 
ഏകാക്ഷര നമഃ ഗാരീപതെ 
ഐയരാവതമായ്‌ കളിച്ചാടുമീശ്വര 
ഐശ്വര്യദായക ഗാരീപതെ 
ഒന്നായിപ്പിന്നെ പിരിഞ്ഞാടുമീശ്വര 
ഓങ്കാരനാഥനെ ഗരീപതെ 
ഓഈവനേ സൃഷ്ടി സ്ഥിതിലയമാടുന്ന 
ശംഭോ മഹേശ്വര ഗരരീപതെ 
നമഃ നമഃ തൃപ്പദേ വീണു നമിക്കുന്നു 
നമഃ ശങ്കരായ മേ ഗരീ പതെ 


3, ദേവീ സ്തുതി (ദാരിക വധം) മുത്താളം 
അമ്മേ ഭഗവതി ഭദ്രേ നമോ സതുതേ 
കൈലാസനാഥന്‍ തിരുനൃത്തമാടവെ 
'മംഗല്യലക്ഷ്മിമാര്‍ താലം പിടിക്കവെ 
നാരദ മാമുനി വീണ വായിക്കവെ 
വൈശ്രവണന്താനിലത്താളം കൊട്ടവെ 
നന്ദികേശ്വരന്‍ തുടികൊട്ടിപ്പാടവെ 
ശങ്കരനാര്‍ തിരു താണ്ഡവമാടവെ 
തൃക്കണ്ണിലെന്തോ കുതൂഹലം തോന്നവെ 
തൃക്കണ്ണിലഗ്നി സ്ഫുലിംഗങ്ങള്‍ പാറവെ 
തൃക്കണ്ണില്‍ നിന്നതാ പൊട്ടിപ്പുറപ്പെട്ടു 
ബഡവാഗ്നി പോലമ്മ ശ്രീ ഭദ്രകാളിയാള്‍ 
(നൃത്തകുമ്മി താളത്തില്‍) 
അമ്മേ ജയ ജയ ഭദ്രേ നമഃ നമഃ 
ദേവീ പരിവാഹി തമ്പുരാട്ടി 
കട്ടിക്കാറൊത്ത തടിച്ച തിരുമേനി 
തീമാരിപെയ്യുന്ന നെറ്റിക്കണ്ണ്‌ 


ചെന്തീ ജ്വലിപ്പതു പോലെ രൌദ്രാനനം 
അഗ്രം വളഞ്ഞുള്ള ദംഷ്ട്രകള്‍ 
(ഏറ്റുപാടുന്നവര്‍ക്ക്‌) 
ഏറ്റം ചുഴറ്റിന ചെഞ്ചോര നാവത്‌ 
ഇറ്റിറ്റും വീഴും നിണകണങ്ങള്‍ 


? 


SA 


ced se: 


കണ്ഠേ കുപാലാസ്ഥി മാലാനിരകള്‍ 

മിന്നലാം വഷ്ടക വന്‍കരത്തില്‍ 
അമ്മേ .................ംംം 
ചെമ്പട്ടുമണി ചേര്‍ന്നിട്ടരക്കെടു 
കാലില്‍ കലമ്പും ചിലമ്പരങ്ങ്‌ 
ന്അമ്മേ ........... 
കാലാരി പോലും വിറക്കു മദര്‍ശനം 

കാത്തു രക്ഷിക്കണേ തമ്പുരാട്ടീ 
അമ്മേജയജയ ഭദ്രേ നമോ നമഃ 

ദേവീ പരിപാഹി തമ്പുരാട്ടീ 
വഷ്ട്രക വാള്‍ ഇളുക്കി ക്കുതിച്ചമ്മ 
അച്ഛന്റെ മുമ്പില്‌ ചെനാമ്മ ഭ്രയാള്‍ 
ആചാധമോടടി വീണുതൊഴുതമ്മ 
എന്തിന്നു നല്ലച്ഛാ എന്നെവിളിച്ചത്‌ 
മനവിയ കാളി മകളെ വരിക നീ 
ദാരികനെകൊല ചെയ്ക മകളെ നീ 
ദാരികന്റെ തല കാഴ്ച വെച്ചീടുക 
അലറികുതിചുമ്മ അരിശം ചൊടിച്ചിട്ട 
എനിക്കൊത്ത വാഹനം ചൊല്ലിത്തരികച്ചാ 
നിനക്കൊത്ത വാഹനം അശ്വത്ഥവേതാളം 
അച്ഛന്റെ മുമ്പിലും വീണു തൊഴുതമ്മ 
അടദ്ടഹാസത്തോടെ ചാടി പുറപ്പെട്ടു 
കാളികള്‍ കുളികള്‍ കൂടെ പുറപ്പെട്ടു 
ടൈരവ കൂട്ടങ്ങള്‍ ഭൂതപ്പടയോടെ 
ദവതാളപുരിനോക്കി നടകൊണ്ടു കാളിയാള്‍ 
വേതാള കോട്ടയില്‍ പുക്കമ്മ കാളിയും 
വേതാള വേതാള അശ്വത്ഥവേതാളാ 
ക്ഷിപ്രം വരികെന്റെ ചാരത്ത്‌ വേതാളാ 
ഞെട്ടും കണക്കുറ്റ കല്പന കേട്ടിട്ട്‌ 
പേടിച്ചുഴറുന്നു വേതാളനപ്പോഴേ. 
പേരെടുത്തെന്നെ വിളിച്ചവരില്ലയേ 
ഇത്രയ്ക്കു ത്രാണിയെഴുന്നവനാരാര്‍? 
ഓടി അടുത്തവന്‍ നോക്കുന്ന നേരത്ത്‌ 
സംഹാര ഭദ്രയെ കണ്ടു വിറ പൂണ്ടു 
“വേണ്ട ഭയമിങ്ങു വായെടോ വേതാളാ 
ഹരനുടെ തിരുമകള്‍ കാളിയെന്നറിക 


വിളക്കനുഷ്ഠയാനം 


ദാരിക കോട്ടയ്ക്ക്‌ പോകണം നമുക്കിന്ന്‌ 
എന്നുടെ വാഹനമായി വരിക നീ R 
(നൃത്ത കുമ്മി താളത്തില്‍) 
അമ്മേ ജയ ജയ ഭദ്രേ ജയജയ 
ശ്രീ ഭദ്രകാളി നമോ നമസ്തേ 
എന്നെച്ചുമലിലെടുക്കാമോ വേതാള- 
മുന്നം നടപ്പാനെളുതോ ചെല്‍ക- 
അമ്മേ ജയ ജയ ഭദ്രേ ജയ ജയ 
പെണ്ണിനെത്തോളിലെടുക്കുവാനോ വിധി - 
പൊണ്ണന്‍ താനെന്നപ്പോള്‍ വേതാളനും 
നിന്നെപ്പോലുള്െളൊരറുപതു കാളിയെ 
അമ്മാനമാടും ഞാനുള്ളം കയ്യില്‍ 
പൊണ്ണം പറയാതിരിക്കെടോ വേതാള 
തിണ്ണം ചുമലിലെടുക്ക വേഗം 
കുമ്പിട്ടുമുട്ടിലിരുന്നല്ലോ വേതാളം 
കന്ധരമേറിയിരുന്നു കാളി 
തിട്ടമെണീക്കാനരുതാഞ്ഞു വേതാളാ 
മുട്ടിലൂന്നി പണിപ്പെട്ടുയര്‍ന്നു 
ഒന്നോ അറുപതോ വേണ്ടിതു വേതാളാ 
കന്നത്തരത്തിന്നറുതി വന്നോ? 
ആര്‍ത്തുവിളിച്ചവര്‍ അട്ടഹാസത്തോടെ 
പേര്‍ത്തു കുതിക്കുന്നു കോട്ടനോക്കി 
അമ്മേ ജയ ജയ ഭദ്രേ ജയജയ 
ദാരിക കോട്ടയില്‍. ചെന്നമ്മ കാളിയാള്‍ 
കോട്ടമതില്‍ തകര്‍ക്കുന്നു ഭൂതങ്ങള്‍ 
കോട്ടയ്ക്കകത്ത്‌. കടക്കുന്നു കാളിയും 


“ പോര്‍വിളി കൊണ്ടമ്മ അട്ടഹസിക്കുന്നു 


ദാരിക ദുഷ്ടാ വരികെടാ പോരിന്ന്‌ 

എടാ എടാ ദാരിക വാടാരണത്തിന്‌ 
പോര്‍വിളി കേട്ടല്ലോ ദാരികനന്നേരം 
ക്രോധം മുഴുത്തവനോടി അടുക്കുന്നു 
എടാ എടാ എന്ന്‌ വിളിച്ചവനാരെടാ 
മഠയാ യമ പുരി പൂകാന്‍ തിടുക്കമോ? 
ആണല്ല പെണ്ണായ കാളി ഞാന്‍ ദാരിക. 
ഹരനുടെ തിരുമകള്‍ ഞാനെന്നറിക നീ 
നിന്നോടു പോരിന്നയച്ചത്‌ നല്ലച്ഛന്‍ : 
പെണ്ണേ പെരുതുണ്ട്‌ പൊണ്ണത്തരം നിന്റെ. 
പെണ്ണായ നിന്നോടെതിര്‍പ്പാന്‍ ചിതം പോരാ 
മൂക്കും മുലയും അരിഞ്ഞിന്ന്‌ വീട്ടിടാം 


സിയാ ഇ രാജയ ജയേ യയാ ജായാ ജാട തായോ രാ ത തായോ യോയോ യോ മായ യയാ 


വിളക്കനുഷ്ഠാനം 


(നൃത്തക്കുമ്മി താളത്തില്‍) 
വരിക ദാരിക വിരുതനെങ്കില്‍ നീ 
വീരവോടെ രണമാടാന്‍ 
രമണിയല്ല ഞാനറുകൊടുംകാളി 
അറുതി ചെയ്തീടും. നിന്നെ 
പെരിയ വാക്കച്ഛച അടരില്‍ വേണ്ടത്‌ 
കരവീര്യബലമോര്‍ക്ക 
അരികിലെത്തുകില്‍ വീരയേ നില്‍തല 
അരിഞ്ഞെടുക്കുമീ കാളി 
പരിചൊടച്ചന്റെ ചരണതാരിലീ 
ശിരസ്സിനാല്‍ കണിതീര്‍ക്കും 
ക്രോധം മുഴുത്തമ്മ ആ ക്രോശിച്ചപ്പോഴെ 
പെണിനെ പേടിക്കും പൊണ്ണനോ കശ്മല 
പെണ്ണിന്‍ കരുത്തൊന്ന്‌ കണ്ടുമടങ്ങെടാ 
ആണെങ്കില്‍ നേരിട്ടുവായെടാ ദാരിക 
കോപം മുഴുത്തല്ലോ ദാരികനന്നേരം 
മിന്നൽപ്പിണര്‍പോലെ ഓടി അടുത്തവന്‍ 
ക്രോധാൽഇളകി കുതിച്ചുമ്മ മുന്നോട്ട 
പല്ലും കടിച്ചൊന്ന്‌ അട്ടഹനനിച്ചമ്മ 
കണ്ടുഭയപ്പെട്ടു ദാരികനപ്പോഴേ 
പിന്‍പ്‌ തിരിഞ്ഞിട്ട ഓടിനാല്‍ ദാരികന്‍ 
ഘോരാട്ടഹാസേന കാളിയാള്‍ പിന്നാലെ 
വട്ടപ്പറനമ്പൊത്ത തട്ടൊത്ത ഭൂമിയില്‍ 
വട്ടപ്പറമ്പിലിട്ടോടിച്ചു കാളിയെ 
കാലാന്തകന്‍ പോലെ ദാരികനന്നേരം 
ഘോരാട്ടഹാസേന പോര്‍ തുടങ്ങിനാന്‍ 
കാളമേഘങ്ങളിടയുന്നതു പോലെ 
കൊണ്ടലിനുള്ളിലെ മിന്നൽപിണര്‍പോലെ 
ദിക്കുകള്‍ വട്ടംകറങ്ങുന്നതു പോലെ 
ദുര്‍ഗ്ഗാമഹിഷന്മാര്‍ യുദ്ധമതു പോലെ 
ശ്രീരാമരാവണയുദ്ധം കണക്കിനെ 
നീലമലകളിടയുന്നതു പോലെ 
ബാലി സുഗ്രീവയുദ്ധം കണക്കിനെ 
രണ്ടു സമുദ്രങ്ങള്‍ കോപിച്ചുടുക്കും പോല്‍ 
കാലാഗ്നി ചീറി അടുക്കുന്നതു പോലെ 
ഭൂമിനിലതെറ്റി ആടുന്നതു പോലെ 
ഒട്ടൊട്ടുദാരികന്‍ പിന്നൊട്ട കാളിയാള്‍ 
തോല്‍വിയുമില്ല ജയവുമില്ലാര്‍ക്കുമേ 


വിളക്കനുഷ്യാനം 


ഹരഹര ശിവശിവ പോരതിഘോരമായ്‌ 
ആളിപ്പടരുന്നോരഗ്നി കണക്കമ്മ 
ഏന്തിയവന്‍ മുടിക്കെട്ട പിടിച്ചമ്മ 
മിന്നല്‍കണക്കായി വെട്ടുന്നു കാളിയാള്‍ 
ഇടംകയ്യില്‍ ദാരിക ശിരസ്സുമെടുത്തമ്മ 
മുട്ടിന്‌ ചോരയില്‍ ചാടിപ്പുളച്ചമ്മ 
കാളികള്‍ കുളികളാര്‍ത്തു ചിരിക്കുന്നു 
നല്ലച്ഛനിന്നിത്‌ കാഴ്ചയായ്‌ വെക്കണം 
വീരാളിപ്പട്ടില്‍ൽ പൊതിഞ്ഞെടുത്തു തല 
കണ്ടാകരുണാദി ഭൂതപ്പടയോടെ- 
ചണ്ഡനിലന്‍കണക്കമ്മ കുതിക്കവേ 
മികവിന മകളുടെ വരവിന്റെ ഹുംങ്കാരം 
കേട്ടു ഭയപ്പെട്ടു നല്ലച്ഛനപ്പോഴേ 
കാളിയിവളുടെ കോപമടക്കേണം 

തക്കം ഉപായത്താല്‍ കോപം കളഞ്ഞച്ഛന്‍ 
അച്ഛന്റെ മുന്‍പിലും വീണു തൊഴുത്തമ്മ 
ദാരികന്‍ തലയന്ന്‌ കാഴ്ചയായ്‌ വെക്കുന്നു 
അച്ഛന്‍ പ്രസാദിച്ച്‌ വരമരുളീടിനാല്‍ 
വേണ്ടും വരങ്ങള്‍ കൊടുത്തു മകള്‍ക്കന്ന്‌ 
ശ്രീകുരുംബക്കാവില്‍ വാഴ്ക മകളിനി' 
ശ്രീ കുരുംബക്കാവില്‍ വാണമ്മ ഭദ്രയും 
ദേവീ നമോനമഃ ഭദ്രേ ഭഗവതി. . 
കാത്തു രക്ഷിക്കണേ നിത്യവുമീശ്വരി 
നമഃനമഃ ദേവീ മലരടി കൂപ്പുന്നേന്‍ 


൫ 4. ശ്രീ ശബരീശവന്ദനം (ഒറ്റത്തുക്ക്‌ മുത്താളം, കുമ്മി) 


സ്വാമിശരണം ശരണമെന്നയ്യപ്പാ 
സ്വാമിയല്ലാതെ ശരണമില്ല.................... 
മാര്‍ത്താണ്ഡ സന്നിഭം കീര്‍ത്തിയെഴുന്നിന- 
മൂര്‍ത്തിയാണയ്യപ്പനെന്റെ സ്വാമി...................-. 
(പിന്‍പാട്ടുകാര്‍ക്ക്‌ സാമീ ശരണം) 

സത്യ പര്രഹ്മം നിതൃം കുടികൊള്ളും 
മുക്തികേദാരം ശബരിമല................:--:. 
.പൊന്നും പതിനെട്ടു തൃപ്പടിമേലെഴും 
പൊന്നമ്പലവാസനെന്റെ സ്വാമി..................ംം- 
സത്യധര്‍മ്മാദികള്‍ നിത്യാനുശീലക 
 സത്യസ്വരൂപനാണെന്റെ സ്വാമീ..................... 
ആദരിച്ചീടുവോര്‍ക്കാനന്ദദായക്‌ | 


്ാതയോയാായയയതേവോോതാടയയോണാ യ യായേ. യയണ്ായുനയാോണതാോയാാോാം യോ പോ യായാ ലായി പ തായാ യണം ജാനാ ജായാ ഇയോ നാനാ ഗന്നം, ോയായോതോടുണണായാ പയ 


3 അ 


മൂര്‍ത്തിയാണയ്യപ്പനെന്റെ സ്വാമി 
സ്വാമിശരണം..................... 
നാത്യധ൪മ്മാദികള്‍ നര്‍ത്തനമാടുന്ന 
പുണ്യമലയിലിരുപ്പവനേ..................... 
ജാതി. മതം, നിറമോരാതെ ഭക്തന്റെ 
നിര്‍മ്മല ചിത്തമറിയു വോനേ..................... 
പൊന്നും പദവികളോരോതെ സജ്ജന- 
സാമിപ്യമേറെ കൊതിപ്പവനേ..................-.. 
ആര്‍ത്തരായ്‌ ആരു വിളിച്ചാലുമക്ഷണം 
കാത്തുരക്ഷിപ്പവനയ്യനയ്യാ..................... 
ആരെന്നു മെങ്ങനെയെന്നറിയാതെ ഞാന്‍ 
മോഹിച്ചു ചെയ്യുമികര്‍മ്മമെല്ലാം 

ദനരായ നീ താനറിഞ്ഞു പിഴ -പോക്കി- 
നേര്‍വഴിക്കെന്നെ നയിച്ചിടണേ..................... 
നന്മവളര്‍ത്തണം തിന്മയകറ്റേണം 
ചിന്മയനെന്നില്‍ വിളങ്ങീടണേ..................... 
(ഓരോ വരിയും 2 തവണ) (പിന്‍പാട്ടുകാര്‍ സ്വാമീശരണം മാത്രം) 


വിളക്ക നമുഷ്താനും 32 


ട, സ്വാമി വന്ദനം (മുത്താളം; 
അയുപ്പ സ്തുതി നൃത്തക്കുമ്മി 
അയ്യപ്പനേ ശരണം ഹരിഹര- | 
നന്ദനനെ ശരണം...............--.-.. | 
ശ്രീ ശബരിമലയില്‍ അമരുന്ന | 
അയ്യപ്പരന ശരണം-..................-. 
ശങ്കരന്‍ കണ്ണില്‍ നിന്നും പിറന്നതാം 
മങ്കയാം ഭദ്രാ ദേവീ..................... 
സങ്കടം തീര്‍ത്തീടുവാന്‍ അയ്യപ്പനേ- 
കൊണ്ടുവാ വന്‍ പുലിയെ..................... (അയൃപ്പനേ പിന്‍പാട്ടുകാര്‍ക്ക്‌) 
വള്ളി സരസ്വതിയും കളളംകഭൃ- 

ഞ്ഞുള്ളില്‍ വസിച്ചിടേണേ 

വെളളത്തിരകള്‍ ദപാലെ കവിതയെ - 

ന്നുളളില്‍ വിളങ്ങിടേണം..................-.. അയ്യപ്പനേ............പംംം 
മന്നിതില്‍ മന്നവന്റെ മഹിഷി തന്‍ 

ദീനത പോക്കുവാനായ്‌..................... 

കാനനേവേല ചെയ്തോരയ്യപ്പനേ- 

കൊണ്ടുവാ വമ്പുലിയെ................. കം അയ്യപ്പദന....:......ം.ംംംം 
ദീനമകറ്റുകെന്റെ ഹരിഹര സൂനു | 

വായുളള ദേവാ...................-. 

മാനിനിമാര്‍ പുകഴ്ത്തും - അയ്യപ്പനേ 


2 വരികള്‍ കൂട്ടി പാടുക 


വിളക്കനുഷ്യാനം 


കൊണ്ടുവാ വനമ്പുലിയെ............ Sis അയ്യപ്പനേ 
അല്ലലൊഴിച്ചു നിത്യം അടിയന്‍ | 
ഉല്ലാസമേകിടാനായ്‌ 
വില്ലാളിവീരനായോരയ്ൃപ്പനേ- 
കൊണ്ടുവാ വമ്പുലിയെ..................... അയ്യപ്പനേ 
ശത്രുക്കളെ ഹരിച്ചു ദിനേദിനെ 
പുത്രസമ്പത്തുയര്‍ത്താന്‍ 
ശ്രതുൂസംഹാരനായോരയ്ൃയപ്പനേ- 
കൊണ്ടുവാ വമ്പുലിയെ.................-.. അയ്യപ്പാന. 
കോമളമായ നിന്റെ മനോഹര- | 
ശ്യാമളമായ രൂപം..:...............-.. 
കാണ്മതിനാശയാലെ അയ്യപ്പനേ- 
കൊണ്ടുവാ വമ്പുലിയെ..................... അയ്യപ്പനേ 
പെണ്‍പുലിപ്പാല്‍ കറപ്പാന്‍ നിലവയ്യന്‍ 
ആണ്‍പുലി കുഞ്ഞുമായി..................... 
ഉമ്പര്‍കോന്‍ കുമ്പീടുന്നോരരയ്യപ്പനേ 
കൊണ്ടുവാ . വമ്പുലിയെ..................... അയ്യപ്പനേ 
മാണികൃരത്നമൂര്‍ത്തേ മനോഹര- 
മേവുക ദേവദേവാ...............-.... 
മണികണ്ഠനായ്്‌പ്പിറന്നോരയ്യപ്പനെ 
കൊണ്ടുവാ വമ്പുലിയെ..................... അയ്യപ്പനേ 
ഭൂതാദിനാഥനെന്നും പുരഹരന്‍ 
കാതിലുമോതി മെല്ലെ..................... 
ഭൂതലനാഥനായൊരയ്യപ്പനേ- 

കൊണ്ടുവാ വമ്പുലിയെ..................-.- അയ്യപ്പനേ 
സതൃത്തില്‍ മേവീടുന്നോരടിയന്റെ | 
ചിത്തെ വിളങ്ങീടണേ................---.. 
'സത്യസ്വരൂപനായൊരയ്യപ്പനെ | 
കൊണ്ടുവാ വമ്പുലിയെ...................-. അയ്യപ്പനേ 
അയ്യപ്പനെ ശരണം ഹരിഹര- 

നന്ദനനെ ശരണം...............-..--. 

ശ്രീ ശബരീമലയില്‍ കുടികൊള്ളും 

അയ്യപ്പനേ ശരണം. 


(എഴുന്നെളളിപ്പ്‌ നൃത്തത്തിന്‌ നല്ല അക്ഷരവടിവോടും കൊഴുപ്പോടും 
കുടെ പതികാലത്തില്‍ പാടിയാല്‍ ഏതു സദസ്സും ആനന്ദതുന്ദില 
മായി മാറും.) 


EER EEE STE OSES OESSESEY 


തിളക്കും ദ 


വിളംകങ്ങനമുഷ്ഠാനം 


സ്വാമി വന്ദനം (മുത്താളം) 
കണ്ടനയ്യന്‍ കരത്തിലേന്തിയ- 
പൊന്‍ചുരിക വിലസവേ 
കണ്ടുകുപ്പുവാന്‍ കാത്തുനില്പവര്‍- 
ക്കിന്9ല്‍ തീര്‍ക്കണേ സ്വാമിയേ 
കിന്നരടത്താടുടുക്ക്‌ വാദ്യ- 
മലങ്കരിച്ചൊരു തോരണം 

കിങ്ങിണി മണികോര്‍ത്തു ചേര്‍ത്ത- 
രക്കാമ്പു കണ്ടു നമിക്കുന്നേന്‍ 
കീര്‍ത്തനങ്ങള്‍ സ്തുതിക്കയും ചിലര്‍- 
സ്വാമി നാമത്തെ വാഴ്ത്തിയും 
കുഞ്ജരമുതുകേറി വന്‍മല 
കീഴിറങ്ങി നാനയുനും 
കുറ്റമൊക്കെയകറ്റിനല്ഛ- 
അനുഗ്രഹങ്ങള്‍ അരുളണേ 
കൂര്‍ത്തു മൂര്‍ത്തശരങ്ങള്‍ വില്ലൊടു- 
ചേര്‍ത്ത്യു കെട്ടിന ചൂരലും 

കെട്ടിയ കരിങ്കച്ച തൊങ്കലു- 
മിട്ടുടന്‍ നിലവയ്യനും 

കേടകറ്റുക പൊന്‍ മലയ്ക്കഴ- | 
കോനെ നിത്യം ഞാന്‍ കൈതൊഴാം 


6. മലയാത്ര (മുത്താളം) 
ആദരാല്‍ ചില പട്ടുചേല 
പതക്കനും മണി കാഞ്ചിയും. 
കങ്കണം കടകങ്ങള്‍ കൈവള 
മോതിരാദികമങ്ങിനെ 
കൈക്കിട ചുരിക കടുത്തില 
കുന്തവും പര്‍ിചകളം 
കരതലെ ശരചാഹങ്കുശം 
ചക്രവും അസ്‌ തോമരം 
വേണുവെണ്ഴുകയ്യിലേന്തി 
നടപ്പവനു നമോ സ്തുതേ 
അയ്യനാര്‍തിരുനാളതാകിയ 
മകരവേലവിളക്കിന്‌ 
മാനവരുമൊരുങ്ങി മാമലെ 
അയ്യനെതൊഴുതീടുവാന്‍ 
വെള്ളിയാഴ്ച കുളിച്ചു വെണ്‍നിറ 


ESESEED SERERERED SES SHES B ASFGES 
pent a np 


വിളക്കനമുഷ്ഠാനം 


ആടയും പകര്‍ന്നാനവര്‍ 
മന്ദവാരമാം ബ്രാഹ്മവേളയില്‍ 
അയ്യനാലയം -പൂകിനാര്‍ . 
മുദ്രമാലയണിഞ്ഞു കാറൊളി 
കുറയുമുടുത്താനവര്‍ 
അയ്യനയ്യനെന്നുള്ള മന്ത്രവും 
_പയ്യവേ ജപിച്ചീടിനാര്‍ 
-സ്വാമിഭാവനയോടെ സര്‍വ്വവും 
സാദരം. തൊഴുതാനവര്‍ 
ഏറ്റവും.ഭയഭക്തിയോടെ 
കഴിഞ്ഞു നാല്പത്‌ നാളുകള്‍ 
 മണ്ഡലാറുതിയും കഴിഞ്ഞിനി 
- മാമലെ ഗമിച്ചീടുവാന്‍ 
പള്ളിക്കെട്ടു നിറച്ചുസര്‍വ്വരും 
ശരണമായ്‌ നടന്നീടിനാര്‍ 
കൂട്ടമോടെരുമേലിപൂക്കവേ 
പേട്ടകെട്ടിനാനേവരും 
കോട്ടവാതില്‍ കടന്നുപേരൂര്‍ 
തോട്ടില്‍ തീര്‍ത്ഥവുമാടിനാര്‍ 
കാളകെട്ടികടന്നഴുതയില്‍ 
മേളമായ്‌ കുളിച്ചേവരും 
കല്ലെടുത്തു കരേറി കല്ലിട്ടു 
കുന്നിലന്നവര്‍വാസവും 


| -.-ഉള്‍ക്കരുത്തൊടെ ഉഷസികരിമല 


പൊക്കമമ്പോടു കേറിനാര്‍ 


IE ഞ്ഞ ാങ്ങറാലല തൈടക്കുക 
॥്‌ആര്‍ത്തരക്ഷകനയ്യനെ'-.....- 
ധ്‌. - കഠിനം കരിമലയിറക്കവും | 


ചെറിയവലിയാനവട്ടവും കടന്നാനവര്‍ 
പമ്പപുക്ക്‌ കുളിച്ചും പമ്പയി 

ലന്ന്‌ വാസമിളക്കയും 

പിണ്ഡവും ചിലദാനകര്‍മ്മവും : 
സദ്യയും കഴിച്ചാരവനര്‍ 
ഉള്‍ക്കരുത്തൊടു ന്റീലിതന്‍ പദം. 
 തൊട്ടുതൊഴുതു കരേറിനാര്‍ 

. നീലിയില്‍ മല മുകളില്‍ വറ 


| - പൊടി. ധൂളിയിട്ട നമിച്ചവര്‍ 


തുള 


വിളക്കനമുഷ്ഠയാനം 36 


അപ്പാച്ചിക്കുഴിയിപ്പാച്ചിക്കുഴി 
നോക്കിയുണ്ടയെറികയും 
തത്ര ചെന്നു ശബരിയെ തൊഴുത 
ത്തലുളളത്‌ തീരുവാന്‍ 
ചിത്രമഠം ഗുഹകണ്ടവിടെ 
മുനിസത്തമാ്രമവും രുദാ 
ഹരസുതനുടെ നടയില്‍ അനമ്പൊടു 
വെടികളനവധി കേള്‍ക്കയും | 
പന്തളാധിപനായ അരചനുടെ 
എഴുന്നെള്ളത്തതിഘോഷമാം 
കൊടികള്‍ കുടതഴ ശബരിവെഞ്ചാമരം 
പരിചിലാലവട്ടങ്ങളും 
.തോക്കുകുന്തമൊട്ടായുധങ്ങള്‍ 
ധനുസുതനുടെ അകമ്പടി 
ചിലരുടുക്ക്‌ നന്തുണിവീണ 
രാഗാദിവിധങ്ങളും . 
മന്ദമായ്‌ പതിനെട്ടാംപൊന്‍പടി 
ചെന്നു െകതൊഴുതേവരും 
നാളികേരമുടച്ചു വന്ദനം 
ചെയ്തുടന്‍ മുകളേറിനാര്‍ 
മാരവൈരി സുതന്‍ തൃക്കാലെ 
പണിഞ്ഞു വീണു നമിക്കയും 
കേടകനന്നൊരു ഉരല്‍ക്കുഴി 
പിന്നെ കുമ്പളം തീര്‍ത്ഥ വുമാടിനാര്‍ 
മോടികുടിയ സദ്യയും കഴിച്ചിടി 
നാർ ചില ദാനവും 
ചെന്നു കൊച്ചു കടുത്ത വാവരു 
സ്വാമിയേയും തൊഴുതാനവര്‍ 
പിന്നെ മാളികയെ തൊഴുതു 
കാണിക്കയിട്ടു തൊഴുതവര്‍ 
കൃത്ൃയനിഷ്ഠയോദടവരും നിജ 
പത്തനം സുഖമെത്തിനാര്‍ 
പങ്കജശരനാശനാത്മജ 
നിത്ൃവും തൊഴുന്നേനിതാ 

൫ 7. സ്വാമി വന്ദനം (മുത്താളം) 
രരന്തകരിപു നന്ദനനുടെ 
നന്ദനശരണം നമഃ 


വിളക്കനുഷ്ഠാനം 


അന്തരമെഴാതാര്‍ക്കുമേ തുണ- 
യേകുമീശ്വരനെ നമഃ 
സന്തപിച്ചൊരപന്തളേന്ദ്ര- 
കുമാരക ഭവനെ നമഃ 

ഉമ്പര്‍ കോനുലകാദിയമ്പോടെ 
കുമ്പിടും പദമെ നമഃ 
സ്ഥാനമാനം മറന്നു ഭക്തനെ- 
യാദരിപ്പവനെ നമഃ 

ജാതിയും മതമല്ല സോദര- 
ഭാവമേറ്റുവോനെ നമഃ 
ശുദ്ധഭക്തിയതേറ്റി മുക്തി- 
യരുളുമീശ്വരനെ നമഃ 

നീറിടും ദുരിതങ്ങളാവണേ- 
നീറണിന്തര നന്ദന 

മാലകറ്റി തുണക്കണേ നില- 
വയ്യനെ ശരണം തൊഴാം 


© 8. പരാശക്തി സ്തുതി (കുമ്മി) 
അമ്മേ മഹേശ്വരിയെ ഭദ്രമണി 
ദീപനിവാസിനിയേ..................... 
നിന്മഹീമാവിതെല്ലാം കഴലീണ- 
വീണു നമിച്ചിടുന്നേന്‍..................... 
ചിന്മയിഭാരതിയും കവിയുമാ- 
ലക്ഷ്മി സരസ്വതിയും..................... 
ശക്തിനിന്നം ശരല്ലോ കഴലിണ- 
വീണു നമിച്ചിടുന്നേന്‍..................... 
മുന്നംപരം പൊരുളാം പുമാനി- 
ലിരുന്നു സര്‍വ്വം ചമച്ചു..................... 
വാലിച്ചുവാണു പിന്നെ ലയിപ്പി- 
രമ്മയെ കുപ്പിടുന്നേന്‍..................... 
കാലവും കാലനുമെ കലലേന- 
കാര്യമീ കാണ്മതെല്ലാം..................... 
കാലാരി മുര്‍ത്തിമാരും തവലില- 
അമ്മേ നമിച്ചീടുന്നേന്‍..................... | 
സത്വരജ. തമസ്സാല്‍ സമസ്തമാം- 
ലീലകളാടുമമ്മേ..................... 
തത്വങ്ങളാരറിവൂ സത്വാത്മികേ- 
നിത്യം നമിച്ചിടുന്നേന്‍..................... 


saan ത്ന 


വിളക്കനമുഷ്തയാനം 


© 9, സ്വാമീ. വന്ദനം (കുമ്മി) 
സ്വാമീ ശരണമയ്യ ശരണമെ 
സ്വാമീ ശരണമയ്യാ................:....9................ംം 
ശ്രീ ശബരിശനയ്യ ഹരിഹര- 
നന്ദനനായ ദേവാ..................... 
ശ്രീപദമാണഭയം കഴലിണ- 
കൂപ്പി നമിച്ചിടുന്നേന്‍..................... 
ശ്രീപതിമായയിങ്കല്‍ ഹരവീര്യം 
ഉണ്മയാര്‍ന്നുള്ള ദേവാ...............-..... 
ശ്രീയെഴും മാമലയില്‍ കുടികൊള്ളും 
താരക ബ്രഫമൂര്‍ത്തേതേ..................-.. 
സ്വാമീ ശരണമയ്യാ.................-.-. ത 
കുന്നിന്‍ മകളുമയാള്‍ ഇട 
ലാളിതമായ ദേവാ...................ം 
കുന്നിദലറിവസിച്ചു കലിമലം 
നീക്കുവോനെ നമിപ്പേന്‍ 
ആനമുഖമുടയ ഗണേശ- 
നനുജനായുളള ദേവാ..................ം.. 
ആണ്‍രയിലേറിയാടും കുമരക- 
സോദരനായവനേ..................... 


ഘോരമഹിഷീവധാൽ ജഗത്തിന്റെ - 
ഭീതിയൊഴിച്ച ദദവാ..................... 
വീരമണികണ്റനെ കരിമ്പുലി- 
കണ്ഠേയിരുപ്പവനേ..................... 
ഭക്തുഃഖലൊഴിപ്പാന്‍ നരവര- 
പുത്രനായുള്ള ദേവാ..................-.. 
വമ്പുലികുട്ടമോടെ പാണ്ഡേശിനി 
ദീനമൊഴിച്ചഡനേ..................... 
സ്വാമീ ശരണ...................-. | 
പുണ്യമലെ വസിച്ചു സുരമുനി- 
പൂജകളേറ്റ ദേവാ... 
പാപച്ചുഥടൊഴിവാന്‍ ജനകോടി 
വന്നു നമിപ്പുനിന്നെ 
കല്ലുമുള്ളുകളും പലജാതി - 
ദുഃഖമീ ജീവിതത്തില്‍..................... 
അല്ലറലാഴിച്ച ഭയം അരുളണേ- 
ആനന്ദമൂര്‍ത്തേ നമഃ&..................... 


വിളക്കനമുഷ്യാനം 


സ്വാമി ശരണമയ്യ ശരണമെ 

സ്വാമീ ശരണമയ്യാ..................... ടട 
ശ്രീ ശബരീശനയ്യാ ഹരഹര- 

നന്ദനനെ ശരണ്‍ണം................-...ം 


൫ 30. ശ്രീ സുബ്രഹ്മണ്യ ജനനം (സ്തുതി മുത്താളം ഒറ്റത്തുക്ക്‌) 


പണ്ട പരന്തപ ധ്യാനം മുടങ്ങവെ 
തണ്ടലര്‍ സായകന്‍ ഭസ്മമായീടവെ- 
കൊണ്ടലൊളിയുമയ്ക്കിണ്ടലൊഴിയവെ 
അണ്ഡോര്‍ കുലാദികള്‍ കൊണ്ടാടി വാഴ്ത്തവെ 

താണ്ഡവ മൂര്‍ത്തി പരിണയ മാടവെ 

പുണ്ഡരികോത്ഭവന്‍ കാര്‍മ്മികനാകവെ 

അണ്ഡജവാഹനന്‍ പുഞ്ചിരിതുകവെ 

മുണ്ഡധരന്‍ സര്‍ഗ്ഗ ലീലകളാടവെ 

ദണ്ഡിരിപു പ്രിയ തുഷ്ടിപൂണ്ടീടവെ 

ഉണ്ടായി രേതസ്സതഗ്നി സ്ഫുലിംഗം പോൽ 

ഗംഗയിലിട്ടത്‌ ഇണ്ടലേറ്റഗ്നിതാന്‍ 

ഗംഗാതടത്തിലെ ഞാങ്ങണപുല്ലതില്‍ 
ഉണ്ടായിപിള്ളകളാറുപേരപ്പോഴെ 

ബാലാര്‍ക്ക സന്നിഭ ബാലകരെ ത്തദാ 

കണ്ടുകൊതിയാലെടുത്തമ്മ പാര്‍വ്വതി 

പൂണ്ടു ഉടലൊന്നായി ഉണ്ട്‌ ശിരസ്സാറ്‌ | 
ഷഡ്മുഖനെന്നമ്മ നാമമിട്ടിടിനാള്‍ | 
ആണ്ടിതിരുവടി മുരുകഹരോഹര 

പഴനിയിലാണ്ടവ അഴലകറ്റേണമേ 

സ്വാമി ഹരോഹര വേലവനെ നമഃ 


id 


൫൭ 1. ശ്രീ വേലവ സ്തുതി (കാവടി ചിന്ത്‌, മുത്താളം) 
വീര വീര സുബ്രഹ്മണ്യാ 
വീരവേലവ ഹരേ 
വീരഭൈരവന്നനുജ 
കുമരവേലവഹരേ 
ആറണിന്തരന്‍ മകനെ 
ബാലവേലവ ഹരേ 
ശരവണപ്പൊയ്കേ പിറന്ത 
ശരവണ ഹരോഹര 
ശക്തിയമ്മ ചേര്‍ത്തെടുത്ത 

ശക്തിവേലവ ഹരേ 


വീകക്കനമുഷ്ഠാസം 


കൃത്തിക വളര്‍ത്ത പോറ്റി 
കാര്‍ത്തികേയനേ ഹരേ 
വീരരാദി സോദരേണ 
സേവിത ഹരോ ഹര 
താരകനാം ഘോര ദൈത്യ. 
'ഹാരക ഹരോ ഹര 

ദേവ സൈന്യാധി പതയേ 
ദേവസേന കാന്തനേ 
പേടമാനില്‍ .കന്യകയെ 
വേട്ടവേടനേ ഹരേ 
ക്ഷിപ്രഗേഴുലകുതാണ്ട 
ആണ്ടവ ഹരോഹര 

മരുത മലയേ വാണിരിക്കും 
മുരുക വേലവഹരേ 
പീലിഭസ്മ പാലമൃത 
ക്കാവടി പ്രിയഹരേ 
പുഞ്ചരി പഞ്ചാമൃതാന്ന- 
പ്രിയനേ. ഹരോഹര. 
ആടലേന്യേ പാടുവാനാ 
യേകണേ കൃപാവരം 
ഹരഹരോ ഹര ഹര ഹരോ ഹര 
ഹര ഹരോ ഹര ഹര ഹര 


12. .ശ്രീ സുബ്രഹ്മണൃസ്തുതി (മുത്താളം കുമ്മി) 


ലോക പിതാ ശ്രീപരമേശ്വരന്‍ നിജ 
ദേവിയുമായി ശ്രീകൈലാസത്തില്‍ 
ഉണ്ണികളാകിന പുശ്രരുമൊത്തവര്‍ 
ലീലകള്‍ കണ്ടു രസിച്ചിരിക്കെ 
'വീണാധരനായ നാരദ മാമുനി 
കദളിപ്പഴക്കുല കാഴ്ചവെച്ചു 
തീറ്റപിയനായ ഉണ്ണിഗണപതി 
വ്വാഴപ്പഴക്കുല ചെന്നെടുത്തു | 
അഗ്രജന്‍ ചെന്നെടുക്കുന്നത്‌ കണ്ടിട്ട 
കുടെ പിടിച്ചത്‌ വേലായുധന്‍ 

. ഒക്കെയെനിക്കെന്നും പാതിയെനിക്കെന്നും 
തമ്മിൽ പാഞ്ഞവര്‍ ശണ്ഠമായി. 
നല്ലച്ഛനായതു കണ്ടൊരുപായവും 
കല്പിച്ചു ചൊല്ലിനാൻ മക്കളോട്‌ 


ഞാ 


വീളക്കനമുഷ്താനം 


ലോകത്തെ മുന്ന്‌ വലം വെച്ചെടുക്കുക 
മുന്നമേയെത്തുവോരെന്ന്‌ ന്യായം 
'തങ്കമയിലേറി വേലായുധന്‍ത്തദാ 
ക്ഷിപ്രമായ്‌ മുന്നുവലത്തുവെയ്ക്കെ 
മുഷികവാഹനനച്ഛനമ്മമാരെ 
ചുറ്റീട്ടെടുത്തിത്‌ വാഴക്കുല 
ഗണപതിവന്നങ്ങെടുത്തോരു നേരത്ത്‌ 
കൂടെ പിടിച്ചത്‌ കാര്‍ത്തികേയന്‍ 
ന്യായമല്ലിപ്പണി ന്യായമെനിക്കെന്ന്‌ 
താതനോടപ്പോള്‍ ഗുഹനുരക്കേ 
അമ്മയാം ദേവിയാള്‍ പുഞ്ചിരിതുകിനാള്‍ 
| അച്ഛനുമൊന്നും പറഞ്ഞതില്ല 
ആയതിലേറ്റ പരിഭവമോടുടന്‍ 
കാര്‍ത്തികേയന്നഥ യാത്രയായി 
മരുതമലയതില്‍ പുക്കി പിണക്കമായ്‌ 
മരുവീനാനീശ്വര നന്ദനന്‍ താന്‍ 
ആടും മയിലേറുമാണ്ടവനെന്നുടെ 
ആടലൊഴിച്ചു തുണച്ചീടണേ. 
ഹരഹരോഹര ഹര ഹരോ ഹര 
പഴനിയപ്പനെ കൂപ്പീടുന്നേൻ 


൫ 13. തങ്കവേലവ സ്തുതി (കാവടിച്ചിന്ത്‌) 
തങ്കമയിലേറിയാടും തങ്കവേലവാ 
നിങ്കനീവെ തേടിത്തേടി ഇങ്കുവന്തായെ 
ആറിലെ പിറന്തവനെ അറുമുഖസ്വാമി 
കൂറെഴും കുറത്തിയാളെ വേട്ട വേലവാ 


ഗുഹ്യമാം മറയറിന്ത ഗുഹനേയാണ്ടവ 
ജോതിഷാറിവാളനെ ജോതി രൂപനെ 
ദേവസേനയോടു മേവും ദേവസൂരയേ 
വള്ളിയാള്‍ മണാളനെ തിരഞ്ചുവന്തായേ 


കൃത്തിക വളര്‍ത്ത പോറ്റി കാര്‍ത്തികേയനെ 
പാര്‍ത്ത പാര്‍ത്തടി തൊഴുവാനിങ്കുവന്തായെ 
മരുതമലൈ വാണിരിക്കും :ബാലമുരുകനൈ 
പാര്‍ത്തു പാര്‍ത്ത ടി തൊഴുവാനിങ്കു വന്തായെ 
തങ്കമയിലേറിയാടും തങ്കവേലവ................പം 


ഗ്യ താള, യോ ട്രോ യ്ത വ ത, യായാ ലായ യായാ ജാ യായാ തായോ ന യമ മന 


വിളക്കനുഷ്ഠയാനം 


നിങ്കനിവെത്തേടിത്തേടി ഇങ്കുവന്തായെ 
ഹരോഹര ഹദരാ ഹര ഹര ഹരോ ഹര 
ഹരോ ഹര ഹരോ ഹര ഹരഹരോ ഹര. 
14. വള്ളിത്തിരുമണറ സുബത്രഹ്മണൃയസ്തുതി (കുമ്മി) 
ഹര ഹരോ ഹര ഹര ഹരോ ഹര 
ഹര ഹദരാ ഹര റവലവനെ 
വീണാധരനായ നാരദമാമുനി 
വീണയുമായി നടക്കും കാലം 
വീണയുമായി നടന്നിത്‌ നാരദര്‍ 
വള്ളിയധിരിക്കും വനത്തിലെത്തി 
തട്ടിട്ട മാടത്തില്‍ കവണയില്‍ കല്ലുമായ്‌ 
കിളിക൭ള ആട്ടാനിരക്കും വളളി 
തട്ടിട്ട മാടത്തിന്നരികിലെത്തി മുനി 
വള്ളിയോടായവന്‍ ചൊല്ലീടുന്നു. 
നീ പിറന്നുളെളാരു നാടേതാണ്‌ പെണ്ണേ 
നിന്റെ കുലം ജാതി ചൊല്ലീടുക 
നിന്നുടെ താതന്റെ പേരെന്താണ്‌ മങ്കേ 
മാതാവിന്‍ പേരും നീ ചൊല്ലീടേണം 
ഇങ്ങനെയുള്ളൊരു നാരിമണിയാളേ 
കാട്ടിൽ വസിക്കുന്നതെന്താകുന്നു? 
ഇത്തരം മാമുനി വാക്കുകള്‍ കേട്ടപ്പോള്‍ 
സത്വരം വള്ളിയുരചെയ്യുന്നു 
ഞാന്‍ പിറന്നുള്െളാരു നാടുമിതുതന്നെ 
പുര്‍വ്വചരി്ര മറികയില്ല 
മാനിന്റെടുത്തെന്നെ കണ്ടതു കാരണം 
മാന്‍പെറ്റ മങ്കയാളെന്നു തോന്നും 
വേടരെടുത്തു വളര്‍ത്തിയ കാരണം 
വേടരാജാവാണിന്നെന്റെ താതന്‍ 
എന്നുടെ താതന്റെ തിനവിളക്കാത്തി ഞാന്‍ 
കാനനം തന്നില്‍ വസിച്ചീടുന്നു 
ഇത്തരം വള്ളീടെ വാക്കുകള്‍ കേട്ടപ്പോള്‍ 
. പെട്ടെന്ന്‌ എങ്ങോ മറണ്ഞു മുനി 
പെട്ടെന്നവിടെ മറഞ്ഞത്‌ മാമുനി 
വേഗേന ചെന്നെത്തി കൈലാസത്തില്‍ 
നാരദര്‍ തന്റെ വരവത്‌ കണ്ടപ്പോള്‍ 
ആസ്ഥാനം നല്‍കിയിരുത്തി സ്വാമീ 
ഈരേഴുലകം നടക്കുന്ന നാരദ 


വീളക്കനമുഷ്ഠാനം 


ലോകവിശേഷങ്ങളെന്താകുന്നു? 
പോകുക വേലവ കാനനം തന്നില്‍ നീ 
വളളിയെച്ചെന്നു ചിറയെടുക്ക 

നാരദ വാക്കുകളിങ്ങനെ കേട്ടപ്പോള്‍ 
വള്ളിയെക്കാണ്മാനുറച്ചു സ്വാമീ: 
ഭസ്മക്കുറിയും ജടാമുടിയും സ്വാമി 
രുദ്രാക്ഷമാല കഴുത്തില്‍ ചാര്‍ത്തി 
കാട്ടുംവടനുടെ വേഷമായി സ്വാമി 
അമ്പും വില്ലും വാളും കയ്യിലേന്തി 
വള്ളിയിരിക്കും വനമാടക്കീഴില- 
ങ്ങെത്തിയവന്‍ വിളിക്കൂട്ടിടുന്നു 
പുള്ളിമൃഗാക്ഷിയേ ഞാനെയ്തുവിട്ടൊരു, 
പുളളിമാനെങ്ങാനും വന്നോയിങ്ങ്‌ ? | 
കണ്ടാലഴകുള്ള വേടന്റെ ധിക്കാരം 
കണ്ടരിശത്തോടുരത്തു വള്ളി 
നാരിയാമെന്നോട്‌ മാനിനെ ചോദിച്ച 
വേടാ നീ പോടാ വനത്തില്‍ നിന്ന്‌ : 
ഭാവം കലര്‍ന്നുളള ക്രോധ വചസേറ്റു 
ഭാവനയോടെ മറഞ്ഞു സ്വാമീ 
ഭാവനയേറ്റാനുപായം നിരൂപിച്ചു 
കങ്കണച്ചെട്ടിടെ വേഷമായി . 
കങ്കണച്ചെട്ടിടെ വേഷമാര്‍ന്നു സ്വാമീ 
കനക തള വള ഭാണ്ഡമേന്തി 

വളവള യെന്നങ്ങുരച്ചുകൊണ്ടേ സ്വാമീ 
വളളിയിരിക്കും വനത്തിലെത്തി. 

- കനകവളയുടെ തരിയൊച്ച കേട്ടപ്പോള്‍ 
കൈക്കൊട്ടി മാടി വിളിച്ചുവള്ളി | 
 ഭാണ്ഡമഴിക്ക താന്‍ കാണട്ടെ കൈവള 
ബോധിക്കിലായതെടുത്തു കൊള്ളാം 

ഭാണ്ഡേ വിലസിന കൈവള കണ്ടിട്ടു 

കണ്‍മയങ്ങി കരം നീട്ടി വളളി 

വള്ളീകരത്തെ പിടിക്കുന്നു വേലവന്‍ 

കക നിറയെ വളകളിട്ടു 
കൈകള്‍ നിറഞ്ഞപ്പോള്‍ തട്ടികരം വള്ളി. 
തട്ടിട്ട. മാടത്തില്‍ കേറിനിന്നു 
കനകവളയുടെ തരിയൊച്ച കേട്ടപ്പോള്‍ 

കിളികള്‍ പറന്നു മലകടന്നു 


യ്തയാം തായാ ായിയോുനാള്‍യോയമാളയങ്ങളോറോയ ലോല ോറത്യ്യോോോോോ യ്യ തോയം ാാാാാാണായ യോയോ താം യോയോ യായാ പയത 


വിളക്കനുഷ്യാനം 


തിനവിളകാക്കുവാന്‍ ദവടരാജപ്പട 

വന്ന്‌ നിരന്നത്‌ കാനനത്തില്‍ 

വേടരാജപ്പട വന്നത്‌ കാണവെ 

പെട്ടന്നൊരു മരമായി സ്വാമീ 

ബോധി മരം കണ്ടു സംശയം പുണ്ടിട്ട്‌ 
ചൊല്ലിനാര്‍ വേടരാജപ്പടയും 

മുന്‍പില്ലാ മാമരം മായാ വിരചിതം 
ചെന്നു മുറിക്കുക മാമരത്തെ 
മാമരത്തെ മുറി വെയ്ക്കാനടുത്തപ്പോള്‍ 
ഗൌളി പിലച്ചു പറഞ്ഞതപ്പോള്‍ 
വന്‍രരമിപ്പോള്‍ മുറിക്കുകയാണെങ്കില്‍ 

നാശം പടക്ക്‌ ഭവിക്കുമെന്ന്‌ 

അമ്പ്‌ വില്ല്‌ വാള്‍ ആയുധമൊക്കെയും 
രെ വെടിഞ്ഞങ്ങ്‌ ഓടി വേടര്‍ 

മുത്തു നരച്ചൊരു സന്ന്യാസി വേഷമായ്‌ 
വളളിയരികത്ത്‌ ചെന്നു സ്വാമി 

ജീവന്‍ വെടിയേണ്ട നേരമായി പെണ്ണെ 
തണ്ണീര്‍ തന്നെന്നെ രക്ഷിക്കേണം 

ഉറ്റവരാരും നിനക്കില്ല പൈതലേ ' 

കാട്ടില്‍ വസിക്കുന്നതെന്താകുന്നു? 
കാട്ടാനകളുള്ള കാടാണിത്‌ പെണ്ണേ 
ആയുധമൊന്നും കരത്തിലില്ലേ 
കാട്ടാനകളെ ഭയമില്ല സന്യാസി 
ഇക്കാട്ടിലാന കടക്കയില്ല. 

കാട്ടാനയെ ഭയമില്ലെന്ന്‌ കേട്ടപ്പോള്‍ 
കുംഭിമുഖനെ സ്മരിച്ചു സ്വാമി 

വള്ളിയെ വേള്‍ക്കുവാ നാശയുണ്ടര്്ജാ 
കാട്ടാനയായി വരിക വേണം 

സത്യസ്വരൂപന്റെ പ്രാര്‍ത്ഥന കേട്ടപ്പോള്‍ 
പെട്ടെന്നെഴുന്നളളി കുംഭീമുഖന്‍ 

കാടും തകര്‍ത്തതി ഘോര ചിന്നം വിളി- 
യോടങ്ങടുത്തത്‌ മാടം കീഴെ 

കാട്ടാന വിക്രമം കണ്ടു ഭയപ്പെട്ടു 
സന്യാസിയന്തികെ ചെന്നു വള്ളി 

പാഹിമാം പാഹിമാം സന്യാസി ്രേഷ്ഠനെ 
കാട്ടാന കുത്തി ഹനിക്കും മുന്പെ 

എന്നുടെ ഭാര്യയായ്‌ വാണിടേണം നിയ്യ്‌ 
പാദശുശ്രൂഷകള്‍ ചെയ്തീടണം 


വിളക്കനമുഷ്ഠാനം 


പാദശുശ്രൂഷകള്‍ ചെയ്തു കൊള്ളാമെന്ന്‌ 
സത്യം പറഞ്ഞങ്ങു കേണു വള്ളീ | 

വളളി വചനത്തെ കേട്ടു തെളിഞ്ഞിട്ടു 

സത്യസ്വരുപനായ്‌ നിന്നു സ്വാമീ 

ആറുമുഖങ്ങളും പന്ത്രണ്ട്‌ കൈകളില്‍ 

ആയുധ ജാലങ്ങളേന്തിക്കൊണ്ടു 
സതൃസ്വരൂപനെ കണ്ടൊരു നേരത്ത്‌ 
കാല്‍ക്കല്‍ വീണാചാരം ചെയ്തു വള്ളീ 
തങ്കമയില്‍ ചുമലേറി സ്വാമിയും 
കൈലാസം നോക്കി പറന്നീടുന്നു 

കൈലാസം നോക്കി നടന്നീടുന്നു സ്വാമി 

കതിര്‍കാമം തോറ്റി കുടിയിരുത്തി , 

വെള്ളിമല തന്നില്‍ പള്ളികൊണ്ടീടുന്ന 

വള്ളി മണാളനെ വേല്‍മുരുക 


പടയണി (മുത്താളം) 
അന്നനേര്‍നടയൊത്തരന്‍- 
മകനയ്യനും പട ചുഴലവെ 
അരചരൊടു കരിവരരു മുരശുകള്‍ , 
തുരഗമിളകിന പരികക 
കിന്നരം കുട മന്നരം കുഴല്‍ 
മന്തരുതിന ശംഖൊലി 

ചിറണി പറതകില്‍ മുരശ്‌ കുഴല്‍ വിളി 
തുരഗമിളകിന താളവും 

തകൃതി ധിത്തിക തകൃതി ധിമിധക 
താളമൊത്ത നിഴാബലി 
തപ്പിണങ്ങിയ തൊപ്പി മദുള- 
മൊത്തിണങ്ങിയ താളവും 
തകൃതിലഞ്ചിലും പരിചിലഞ്ചിലും 
പരിചയും പൊന്നു ചുരികയും 
ഒപ്പമൊത്തു നടന്നകമ്പടി 
കൂട്ടുമംബികാ വല്ലഭന്‍ 
അരഭമിരുമുടി ജടയിലാറണി 
യുന്നരന്‍- മകനന്തകന്‍ 

അരികില്‍ ഫാലവിലോചനന്‍ | 
കനലെരിയും മാകുളിര്‍മ്മ കിങ്കരന്‍ 
മുരഹരന്‍ പുതു മലരുമമ്പിളി. 
ചൂടുമംബികാ വല്ലഭന്‍ 


തുളയും പോയോ തതം ഞം, ഇതയും എ യോയോ നോം അിയയോയയനയനംു്ഹം എംബാം ന ത 


വിളക്കനമുഷ്യാനം 46 


പോരിവാരണ രൂപവും ഉമ- 
യാളുമായ്‌ നടമാടിനാന്‍ 
അടര്‍ശരങ്ങളണിന്ത കാരണി 
കരണി പൂരണിയായുടന്‍ 

അഴകില്‍ മെത്ത കുളിര്‍ത്ത പുത്തിര 
നൊത്ത പുത്തിരനുത്ഭവം 

അട തരിപ്പണമപ്പവില്‍ പൊരി 
കൂപ്പവില്‍ വരവെപ്പോഴും 

അഗൃത്‌ ചെയ്ത്‌ തുണക്കഫാലവി- 
ലേചന ശരണം തൊഴാം 

15. ദവീസ്തുതി (മുത്താളം) 
ഹരനു തൃക്കനല്‍ മിഴിയിലഴകൊടെ 
അവതരിപ്പിച്ച ഭയങ്കരി 

കുളിര്‍ ധുടിക്കല റെടിലമൊത്തൊരു 
'കുനശല്‍ തൃക്കനല്‍ പുരികവും 
കുല്മൊടരികളെ അറുതിചെയ്യുവാന്‍ 
കനലുചിതറിന തിരുമിഴി 
തിരുരുഖത്തിനോടരുമയൊത്തിന 
തരികളിട്ടിന കാതില 
കവിളിണയ്ക്കുമിണങ്ങി വീശിന 
കാതിലിട്ടുകള ശോഭയും 
അരഭമൊടുമുടി ജടയിലിടര്‍മണി 
നിരയിൾ മിഴികിന കണിഴി 
കരമതില്‍ തരിവളകളും പിരി 
വളകളും തിരുവാഴിയും 

ഇടുടരടി കരത്തില്‍ വഷ്ട്രക 

വാളും മറ്റുമുളളായുധം 

ഇളകി വളര്‍കരം ഒളിയില്‍ വിലസിന 
തെളിവിലായുധ പംക്തികള്‍ 
മേളമായ്‌ വിളയാടുവാന്‍ ചില 
കൂളികള്‍ നടുവിടെഴും 
വിടര്‍മയൊടു പടപൊരുവതിന്നു 
വേതാളമേറിയൊരംബികേ 

കുര്‍ത്ത ശൂലമതിങ്കല്‍ നിന്നങ്ങു 
നൃത്തമാടിന ദാരികന്‍. 
ആര്‍ത്തറിഞ്ഞു ശിരസ്സു, മച്ഛനു 
കാഴ്ചവെച്ച ഭയങ്കരി 


ഇ mR en mm eee 


വീളക്കനുഷ്ഠാനം 


ശങ്കവിട്ടു തുണക്ക പന്തലില്‍ 
ശങ്കരസുത പാഹിമാം 


16. വീരപരീക്ഷ (മുത്താളം) 
അസ്ഥിമാലയണിന്തരസുത- 

നെത്തി പാണ്ഡിയ പത്തനെ 

അരഭം പുലിതുകല്‍ മണികള്‍ നവരത്നം 
കൊടികള്‍ കൂട തഴ ശബരിയും 
നാണിഭക്കൊടി തോരണങ്ങളി- 

ടയ്ക്കു തൂക്കിയ രാജന്‍ 

ഗോപുരം മണി മണ്ഡപത്തറ- 
ചതുമണിക്കൊടി മുല്ലയും 
മാതൃദന്തിയടിച്ചിരുത്തിയ 

കനക ഭൂഷണ ശാലയും 
കണ്ടുകണ്ടരന്‍ മകനും ചിതമൊടെ 
കോവില്‍ പുക്ക്‌ വസിച്ചതും 
കണ്ടുതൊഴുതുണര്‍ത്തിച്ചു പാണ്ഡിയ- 
വയ്മ്പരാമധികാരികള്‍, 

'അരവാള്‍ ചുരിക കൊണ്ടരചന്‍ തിരുമുന്പിൽ 
വരിക മുനകൊണ്ടു സേവക 

പണ്ടു ദേവകള്‍ ദൃഷികള്‍ മുനികുലം 
പണിതിട്ടുറപ്പിച്ച ചിത്രക്കൽ 

വെട്ടിതാന്‍ മുറി ചെയ്യണം അര- 
വാളുകൊണ്ടര നിമിഷമേ 

അല്ലെങ്കിൽ തന്റെ ആയുധം വെച്ചു 
സേവിയാതെ താന്‍ പോകണം . 
ആയവാക്കിനെ കേട്ടരരൻ മകന്‍ 
പചതുമണിത്തറ പുക്കിനാന്‍ 

അരവാളും ചുരിക വലങ്കയ്യില്‍ പിടിച്ചു 
പരിചിനോടൊന്നിളക്കീനാന്‍ 

കൊടിയ ചുമടിട്ടു കൊണ്ടുറച്ചരഭക്കല്‍ 
നടുവെ വെട്ടിപ്പിളര്‍ന്നര്‍ന്നത്ഭുതം 
പൊൻമുടി നവരത്നം വാങ്ങിനാന്‍ 
പാണ്ഡീയനോട്‌ സേവകന്‍ 

“ഹരിഹര ശിവ പതിത പാവന 

നമശിവ പദം കൂപ്പുന്നേന്‍ 


വിളക്കനമുഷ്ഠാനം 


17. ദേവീസ്തുതി (മുത്താളം) 
വിളങ്ങിന ശിവന്‍ ശോഭ 
കണ്ണിനു കുതൂഹലം 
വരുത്തേണം നമുക്കിന്ന്‌ 
തൃക്കണ്ണില്‍ കുതുഹല 
മുളവായി ചൊരിഞ്ഞഗ്നി 
അഗ്നിയിലഴകോടെ 
പിറന്നമ്മ ഭ്രാദരേവീ 
കട്ടിക്കാര്‍മമുകിലൊളി 
വണ്ണത്തില്‍ ത്‌'രുമേനി 
ത്രീപാറും നയനങ്ങള്‍ 
ദംഷ്ട്രങ്ങള്‍ വളഞ്ഞഗ്രം 
നീട്ടിയ രസനയീലി- 

ദീടും കടുംചോര 
കണ്ഠത്തില്‍ കപാലാസ്ഥി- 
നികരത്തില്‍ മാലദചരും 
വഷ്ട്രകം തിരുകരെ 
ആയുധ നിരകളും 
അരമണി മുറുകിയ 
ചെനമ്പട്ടിന്നരകാമ്പ്‌ 
ത്ധണഗ്ധണാചിലലമ്പാലി 
പാദത്തിന്നലങ്കാരം 

നല്ലമ്മേ മഹേശ്വരി 

' ഉടല്‍കണ്ടു തൊഴുന്നേൻ ഞാന്‍ 
പരിപാഹ്‌ ജഗദാത്രി 
അടിപാദെ നമിപ്പു ഞാന്‍ 


18. കളുരിപണി കുടിയിരുത്തല്‍ (രുത്താളും) 
ഉപരിവല്ലൂഭനതക വൈരി 7 
അരുളി മൈന്ദനോടന്ന്‌ 

അയ്യനെന്റെ പൊന്‍മകനൊരു 

കളരി തീര്‍ക്കുക മൈന്ദവനെ 

കലല്‍്പറയത്‌ കേട്ടു മൈന്ദന്‍ 

പണിയാളരെ കൂട്ടിനടന്നു 

മഴുവും പല ആയുധമൊക്കെ 
വഴിപോലെയെടുത്തവരന്ന്‌ 


ത ഞഞ്ഞാ യാ ഞം യതോ തോ യോയോ യോയോ യും ക ഞ്ഞ യ യ്യ യ പ 


വീളക്കനുഷ്യാനം 


കയറി മലമുകളില്‍ ചെന്ന്‌ 
വന്‍കാടുകള്‍ വെട്ടിയടക്കി 
ഏതേതു മരങ്ങളെയിന്ന്‌ 
മുറിചെയ്യുക വേണ്ടത്‌ മൈന്ദ 
അത്തി അയിനി അടമ്പുകളകിലല്‍ 
അമ്പഴം അരയാലിവയൊക്കെ 
ആര്യവേപ്പൊടെ ആവല്‍ ആല്‍ 
ആനകള്‍ മദമേറ്റ മരങ്ങള്‍ 
ഇത്തിയിലവ്‌ ഇരുള്‍ ഇലഞ്ഞി 
ഇരുളകവുമിലിപ്പക്കാതല്‍ 
ഇടിയേറ്റില കൊഴിഞ്ഞ വീട്ടി 
ചീനി കുവളമോടു കടമ്പ്‌ 

ഉങ്ങ്‌ ഉറുഞ്ചി ചുരുളി പുളിയും 
പൂത്ത പുമരമോടെ മരുതും 
തേക്ക്‌ തമ്പകമോടഥ വേങ്ങ 
തേന്മാവ്‌ കൈനീ വെണ്ടേക്കിവകള്‍ 
ഉന്നത ഗിരിയിങ്കലെ ദാരു 
ചന്ദനമരം രണ്ടുമതാകാം 
മന്ദാരം കരിമരുതും പലപല 
പേരില്ലാ മരങ്ങളുമാകാം 
മൈന്ദവാദികളൊത്തു തിരഞ്ഞാ 
വന്‍മരങ്ങളെയൊക്കെ മുറിച്ചു - 
ചിതമോടെ കടകളുരുട്ടി 
തരമോടതില്‍ തുളകളഭുമിട്ടു 
വന്‍കരിവരരൊത്തു വലിച്ചാ 
വന്‍തടികളൊക്കെയിറക്കി 
ചായലില്‍ പടങ്ങിട്ടു വന്‍തടി 
ചാലവെയതിലേറ്റിയിരുത്തി 
അന്നു വാള്‍ക്കാള്‍ എത്തിയതവിടെ. 
ഈന്നുവാര്‍ന്നു മുറിച്ചു തുടങ്ങി 
ഉത്തരം വള മല്ലുകള്‍ ചൂഴിക 
കട്ടിളക്കാൽ പലകള്‍ വേറെ 
ചിത്രവേല കൊത്തുപണിക്കായ്‌ 
തീര്‍ത്തതപ്പടിയാകും വണ്ണം 
മൈന്ദാദികളൊത്തു നിരന്നു 
മരവേലകള്‍ തീര്‍ത്തു ചമച്ചാര്‍ 
ഈശന്‍ മകന്‍ കളരിക്കായി 


൭ ബയോായ്ഞാുോയടാാാാാതുതുമാദാം യായാ ബായി ാാാാ്ളോോനതതതോയുയ ൦ യ ്്താതോഗോോഞടതാഴോന്താോധയയാഹന്റായ വട്ടാ തേരേ ഹ ്യുോമുണോതമനോളോോാംം ഫാലോ ടാ ഹാ കഞയാതണതാോറോായ ജാതാ യണ യായ 


TD EEE CREE TREES GB ERROR EEE ECE ER damascene aes Sop 


വിളക്കനുഷ്താനം 


ഭൂമിയൊരുക്കി ലക്ഷണമോടെ 
നല്ല നാള മുഹൂര്‍ത്തം നോക്കി 
കളരിക്കായ്‌ കുറ്റിയടിച്ചു 
കണിശാല്‍ തറവാങ്ങിക്കെട്ടി 
ചുമരും വളര്‍തീര്‍ത്തു കണക്കായ്‌ 
ഈശന്‍ മകന്‍ കളരി ചമപ്പാന്‍ 
മൈന്ദാദികളൊത്തു പിടിച്ചാര്‍ 
ഉത്തരങ്ങളിരുത്തി ചുമരില്‍ 
കൂടമോടഥ കോടിയിണക്കി 
കഴുക്കോലുകള്‍ കോര്‍ത്തഥ ചേര്‍ത്തു 
വളബഖന്ധമടിച്ചു മുറുക്കി | 
പട്ടികപ്പണി തീര്‍ത്തവരന്ന്‌ 
വാമടപ്പണി ചെയ്യുന്നു 
വാമടപ്പണി തീര്‍ത്തവരന്ന്‌ 
ചെമ്പുപലകയടിക്കുന്നു | 
ആഴിവര്‍ണ്ണനെ മനസ്സില്‍ ക്കരുതി 
താഴികപ്പണി ചെയ്യുന്നു 
അയ്യനയ്യന്‌ ശരണം ചൊല്ലി 
താഴിക കൊണ്ടു തറക്കുന്നു 
അമ്പലം പണിതീര്‍ത്തവരന്ന്‌ 
ഗോപുരപ്പണി ചെയ്യുന്നു 
ഭദ്രകാളിയെ മനസ്റ്റില്‍ ക്കരുതി 
ഗോപുരം പണി തീര്‍ക്കുന്നു. 
കളരിപണിത മൈനുങ്ദിക്ക്‌ 
സമ്മാനങ്ങള്‍ കൊടുക്കുന്നു 
കുത്തുമുണ്ടുകള്‍ കച്ചമുണ്ടുകള്‍ 
കട്ടിപ്പാവ്‌ സമ്മാനം 

കങ്കണം കടകങ്ങള്‍ മോതിരം 
കാഞ്ചി കൈവള സമ്മാനം 
ഇണ്ടലൊക്കെ പ്പോവാനായൊരു 
മുണ്ട്‌ നല്‍കി തമ്പുരാന്‍ 
ഏറ്റെൌഴിഞ്ഞു ചിരിച്ചു മൈന്ദന്‍ 
കൂട്ടറൊത്ത/ഥയാത്ര തിരിച്ചു 
തന്ത്രികള്‍ ചില കര്‍മ്മികളൊത്തു 
തന്ത്രമന്ത വിധികളിണക്കി 
നവരത്നം കോരി നിറച്ച്‌ 
നിലവയ്യാന കുടിയുമിരുത്തി 


ES SEED a a mmm 


വിളക്കനുഷ്ഠാനം 


ലോകത്തില്‍ കുലദൈവവുമായി 
വാണിരിക്ക നിലവയ്യപ്പാ 

ഹരിയോ ഹര ശങ്കര സുതനെ 
അടിയങ്ങള്‍ അടിയിണ തൊഴുതേൻന്‍ 


19. പന്തല്‍ ചമയം (മുത്താളം) 
പന്തലകത്തെന്തൊരരങ്ങ 
ചൊല്ല്‌ ചൊല്ലെന്റെ മുക്കണ്ണാരേ 
പന്തലിന്റെ തൂണുകള്‍ നാലും 
പൊന്നും തൂണ്‍ വെള്ളിത്തുണ് 
പൊന്നിന്‍ തൂണ്‍ വെള്ളിത്തൂണ്‍ 
ചിത്രത്തുണ പവിഴത്തുണ് 
ചന്ദനം നല്ല മരമത്‌ വെട്ടി 
പന്തലിന്‌ ഇഴയതു വെച്ച്‌ 
പന്തലിന്‌ ഇഴയതു വെച്ച്‌ 
വെള്ള നൂലാലെ കയറുകള്‍ പാവി 
നവരത്ന പടുത്‌ കൊണ്ട്‌ 
പന്തലാകെ വിതാനം ചെയ്ത്‌ 
-വെള്ള നല്ല പനമ്പുകള്‍ കൊണ്ട്‌ 
പന്തലിന്‌ തിരകള്‍ വളച്ചു 
പന്തലിന്റെ തിരുനട തന്നില്‍ 
പൊന്‍വിളക്കും നിറപറ വെച്ചു 
പൊന്‍വിളക്ക്‌ തന്നരികെ 
മണിവിളക്കും കൊളുത്തി വെച്ച്‌ 
പാല്‍കിണ്ടിയും കുഴല്‍ മോതിരവും 
തിരവുടയാട വാല്‍ക്കണ്ണാടി 
ചെന്തെങ്ങിന്റെ കുരുത്തോലകൊണ്ട്‌ 
പന്തലിന്‌ അരങ്ങുകള്‍ തൂക്കി 
ആലിലയും മാവില പൂക്കുല 
പഴക്കുലകള്‍ ഇടയിടെ തുക്കി 
ചെന്താമര പൂവ്‌ ചെമ്പകപുൂവ്‌ 
വീരാളി പട്ടൊന്നെടുത്ത്‌ 
ഏഴുനിലതിരകള്‍ വളച്ച്‌ 
ഏഴുനിലതിരയകത്ത്‌ | 
പൊന്നും പീഠമെഴുനനെള്ളിച്ച്‌ വെച്ച്‌ 

"പൊന്നും പീഠം തന്നരികെ 

- -വെള്ളിപ്പീഠമെഴുന്നെള്ളിച്ചു വെച്ച്‌ 
വെളളി ശ്രീപീഠം തന്നരികെ 


[ae — ത തോ ക ടട യ 


groan corms se geo ) 


വിളക്കനാമൃഷ്ഠരാനം 52 


ചെമ്പുശ്രീപീഠം എഴുന്നെളളിച്ചു വെച്ച്‌ 
പൊന്നും ശ്രീ പീരമതില്‍ മുകളില്‍ 
പൊന്നരമണി പൊന്‍ചുരിക 
വെളളിശ്രീപീഠ മുകളില്‍ 
പൊന്നമ്പും വില്ലും പൊന്‍ ചുരലും 
ചെമ്പുപീഠമതില്‍ മുകളില്‍ 
വളഞ്ഞവാളും ചുകുന്നകൂറാ 
ഗംഖശ്രീപീഠം തന്‍ മുകളില്‍ 
നിറപറയും വാല്‍ക്കണ്ണോടി 

. അയ്യപ്പന്റെ തിരുമുമ്പില്‍ 
ദീപസ്തംഭം എഴുന്നെള്ളിച്ച്‌ 
ദീപസ്തംഭം തന്‍ മുകളില്‍ 
മണിവിളക്കും കൊളുത്തി വെച്ച്‌ 
കരിരലക്ക്‌ തേങ്ങയെറിയാന്‍ 
കരിധ്കല്പ്‌ എഴുന്നെള്ളിച്ചു വെച്ച്‌ 
ചെന്തെങ്ങിനിളന്നീര്‍ കൊണ്ട്‌ 
കണ്ണകുത്തിതാലം വെച്ച്‌ 
അരയാലിലസിളകും പോലെ 
അയ്യനയ്യഗെഴുന്നെള്ളത്ത്‌ 
കദളിയിലയെന്നകണക്കെ 
കരിമലഅയ്യഗനഴുന്നള്ളത്ത്‌ 
മദമിളകിയ ദന്തികണക്കെ 
മാളികമ്മയുടെഴുന്നെള്ളത്ത്‌ 
വട്ടപമ്പരം ചുറ്റിയപോലെ 
വാവരുടെയെഴുന്നെള്ളത്ത്‌ 
ഇവരൈവരും: കൂടിയിങ്ങനെ 

ഈ സ്സഭയിലെഴുന്നെള്ളുക വേണം 
ഈസ്സഭയിലെഴുന്നെള്ളിയിട്ട 
അടിയങ്ങള്‍ പിഴതീര്‍ത്ത്‌ തരേണം 


പാൾക്കിണ്ടി എഴുന്നെള്ളിപപു സമയത്തെ പാട്ടുകളാണ്‌ ഇനി 
താഴെ കൊടുക്കുന്നത്‌. 
20. പുറപ്പാട്‌ പാട്ട (കുമ്മിതാളം, മുത്താളം) 
പാല്‍കിണ്ടി എഴുന്നെള്ളിപ്പ്‌ പോകാന്‍ ഒരുക്കം തുടങ്ങുമ്പോഴാണ്‌ 
ഇത്‌ പാടാറുളളത്‌ 
ആഴിവര്‍ണ്ണനയ്യനുടെ സോദരിയതായി 
ഉഴിയില്‍ പ്രസിദ്ധിയോടെ മാളികയില്‍ വാഴും 


EES REESE EERSTE Rg a aD SD ED VTE RSET rrr oO LBA Eran) Sy 
pe mma ene fol See dromigr prema afar aap spp ae Sem 


വിളക്കനുഷ്ഠയാനം 


ദേവീ തന്റെതിരേല്‍പ്പിന്നായ്‌ പൂവുണര്‍ന്നെല്ലാരും 
പോകതിന്നൊരുങ്ങി ഭംഗിയോടു നാരിമാരും 
കളമൊഴികള്‍ തന്നളക കോമള- 
നിരചന്ദ്ക്കലപോലെ.....................ംം. 
വിളങ്ങും നെറ്റിയിലിളകും പൈ 
യുഗളവും വല്ലി പോലെ..................-..--.. 
പട്ടുകൊണ്ടുത്തരീയം കെട്ടിവാര്‍കുഴലും_ 
പൊട്ടുതൊട്ടു കുങ്കുമം വാലിട്ടു കണ്ണെഴുതി . 
ആഭരണമണിഞ്ഞതി ശോഭയോടും കൂടി. 
പന്തണി സ്തനികളെല്ലാം പന്തലിലിറങ്ങി 
നിശയിലായിരം ശശിബിംബച്ക്രം- 
ദിശി ഉദിച്ചുയരും പോല്‍.......................ം 
കുശേശയാക്ഷിമാര്‍ മുഖകുസുമവും. 
വികസിച്ചു വിളങ്ങുന്നു........................ 
ബാലികാമനോഹരിമാര്‍ താലവുമെടുത്തു 
മോടിയുള്ള തിരുവുട ആട വാല്‍ക്കണ്ണാടി 
വേണ്ടതെല്ലാമൊരുക്കി പാല്‍ക്കിണ്ടിയുമെടുത്തു 
മാലതിലതാംഗിമാരും ലാലസിച്ചൊരുങ്ങി 
കുളിര്‍മതിക്കൊത്ത്‌ വിളങ്ങുന്ന വെള്ളി- 
ത്തളികയില്‍ വഴിപോലെ... ......... കം 
വിളക്കുവെളളരി കവുങ്ങിന്‍. പൂക്കുല- 
പഴുക്കയും വെച്ചൊരുക്കി........................ 
പുഞ്ചിരിപ്പുതുമയോടും. . കൊഞ്ചല്‍ മൊഴിമാരും 
ചഞ്ചലം കൂടാതെയിരുനിരയതായ്‌ നിരന്നു 
കേളിയുള്ളോരുടുക്കിന്റെ മേളരസമോടെ 
പാട്ടിന്നിടയ്ക്കിടെല്ലാരും ഇട്ടുവായ്ക്കുരവ 
ഇടിവെട്ടും പോലെ വെടികളും ശംഖ- 
ധ്വനിയു മാളുകള്‍ നീങ്ങി..................... 
പൊടിപടലവും ഇളകി നാരി 
കുരവകളോടും കുടി.....................-.. 
കൂട്ടമിട്ടാര്‍ത്തയുനുടെ പേട്ടയും വിളിച്ചു 
കോള്‍മയിര്‍ക്കൊണ്ടുടനോരോ കോമരമിളകി 
പൊന്‍മകനയ്യനും മഞ്ചാംബികയുമായി 
കൊട്ടിനൊത്ത നൃത്തവും ചവുട്ടി ഭംഗിയോടെ 
ചുരികവാള്‍ ചിലമ്പരമണി നല്ല- | 
തരിമുഴക്കവുമേറ്റം........................ 
പരിചപൊന്തിയും ഉടുക്കടിക്കുന്ന- 
രലാരബ്മോടുട; ee യി 


preps emp sree ree mepeeee se eeaepemme ees epee epee eee me ese spf] 


വികളക്കനമുഷ്റാനം Sd 


തേളമോടനസ്മനും മറ്റും മാളികയുമായീ 
പോളകൊണ്ടമ്പലം വഴിനീളെയുണ്ടരങ് 
നൃത്തമായ്‌ പന്തലിനകത്തെത്തി വഴിപോലെ 
അക്ഷണം മൂവുട്ടമാം (പദക്ഷിണവും ചെയ്തു 
അമ്പലത്തിനുടെ തിരുമുമ്പിലെത്തി മോദാല്‍ 
നിറപറകളും നിറച്ചു പാര്‍വ്ൃതി- 

പതിസുതന്‍ ഭഗിനിക്കായ്‌................ a 
അരിറയറിഞ്ഞുള്ം തെളിഞ്ഞുതാലം- 
വെച്ചിരുന്നുടനെയെല്ലാരും.....................--- 


രന്‍, മാധവന്‍, നാന്മുഖനും, വാണിയും, പെരിയ മുനിമുഖ്യരും, 
അര്‍ക്കനും, ചന്ദ്രനും, ആദിതൃന്മാര്‍കളും, അഷ്ടവസുക്കളും, അറു 
മുഖനനന്തനു, ഇന്ദ്രൻ, വരുണനും, ദേവകളോക്കെയും വന്നു തുട 
ങ്ങിനാന്‍. ചാരുഗരുഡനും, ഭൂതവൃന്ദങ്ങളും,. ദുര്‍ഗ്ഗാഭഗവതി, 
ആര്യനും കാളിയും മറ്റു പലവകയുള്ളവരെക്കെയും മുത്തു പാദം 
ബുജം കണ്ടു സേവിക്കയും. മങ്കമാര്‍ നോമ്പ്‌ നോറ്റ്‌ കുളിച്ചു ചമ 
ഞ്ഞുടൽ താലത്തില്‍ വെളളരി, നാളികേരങ്ങളും, അപ്പം, അടയും, 
വറപൊടി, പായസം, തേനൊട്‌, പാലും, നറുനൈ, ശര്‍ക്കര, നല്ല 
വരിക്ക ചുളയും, മലര്‍പൊടി, മാതള നാരങ്ങ, -മുന്തിരങ്ങപഴം, ഈന്ത 
പഴം, നല്ല പഞ്ചസാരകനി ഈ വകകളൊക്കെ ഒരുക്കി വെച്ചങ്ങിനെ 
൦ ആമോദദഗോടങ്ങമൃത്‌ ചെയ്യും പുരാന്‍. ദേവകന്യകകളും വന്നു 
തുടങ്ങിനാര്‍ പാട്ടും, ആട്ടവും, കൂത്തു, വിനോദവും, വായ്ക്കുരലോ 
ശയും, ഗീതരാഗങ്ങളും, കിന്നരം, കൊമ്പ്‌, കുഴല്‍, വിളിനാദവും, 
മദുളവീണയിടക്ക തുടികളും, ലോകങ്ങളൊക്കെ മുഴങ്ങും മണികളും, 
പുഷ്പമിട്ടാശുവണങ്ങുന്നവര്‍കളെ മല്ലിക പിച്ചകം, കാനന 
ചെമ്പകം, നല്ല പനിനീരും കസ്തൂരി ഗന്ധവും, എല്ലാമിതാവെച്ച്‌ 
കുമ്പിടുദനന്നന്‍ തായെ അരങ്ങിട്ട പന്തലില്‍ വന്നു വിളയാടി നല്ലവ 
രഞ്ങളെ നല്‍കേണമീശ്വരി എന്നങ്ങു തന്നില്‍ വിളങ്ങും ഗൃഹങ്ങ 
ളില്‍ നന്നായി വിളങ്ങിയനുഗ്രഹിക്കേണമേ. വീഴുന്ന നേരത്ത്‌ കൊമ്പ്‌ 
കൊണ്ടുന്നണം ലക്ഷമി ഭഗവതി വന്നകം പൂകണെ. ആധിയും, 
വ്യാറിയും വേരറ്റു പോകണം. ആയുസ്സ്‌, സഭാഗ്യമുണ്ടായീവരേ 
ണമേ. പന്തലകത്ത്‌ എഴുന്നെള്ളുനല്ലഗമ്മ ഒമ്പത്‌ സ്ഥാനഭമാരുക്കി 
വെച്ചിട്ടഹോ. ഒമ്പതായിട്ട്‌ പ്രതിഷ്ഠകളും ചെയ്ത്‌ പൂജാദികര്‍ത്മം 
വഴിപോലെ ചെയ്തഹം വാണിഗണപതിയെത്തുണ ചെയ്യണേ - 
ഇങ്ങനെയുളെളാരു ദേവിയെ ഞാനിന്ന്‌ പുഷ്പമിട്ടാശു വണങ്ങി 
സ്തുതിക്കുന്നേന്‍. 


വിളക്കനുഷ്യാനം 


21. ദേവീസ്തുതി നൃത്തപ്പാട്ട്‌ (കുമ്മി) 


കുമ്മിയടി ദേവി കുമ്മിയടിയമ്മെ 
കൂന്തലുലയാതെ കുമ്മിയടി 

കൊല്ലം പിറവം തിരുവനന്തപുരം 
കോഴിക്കോടറ്റം കുറത്തിനാട്‌ 
കാശിരാമേശ്വരം നാട്ടിന്നകത്തുള്ള 
വാള്‍വിരുതേറും കൊടുങ്ങല്ലൂര്‍ 
ബാലികെ മാലികേ ചാരുശീലമ്മയെ 
വീരപരാക്രമി സുന്ദരാംഗീ 
വട്ടപ്പറമ്പൊത്ത തട്ടൊത്ത ഭൂമിയില്‍ 
അറ്റത്തമര്‍ന്നീടും അമ്മാദേവീ 
ആര്‍ത്തുകെട്ടിച്ചൊരു ആല്‍ത്തറയും 
പിന്നെ തീര്‍ത്തുകെട്ടിച്ചൊരു ചിത്രബലി- 
മീനരാശിക്ക്‌ മണിക്കിണറും നല്ല 
ധനുരാശിക്ക്‌ മണിക്കുളവും 
ബ്രാഹ്മണിപാടുന്ന പാട്ടും ബലം മഹാ- 
ബ്രാഹ്മണര്‍ക്കുള്ളോരു ഈട്ടുപുര 
നാലു ചുറ്റമ്പലം നടപ്പുര മാളിക 
ഉറ്റഭഗവതിക്കമ്പലവും 

അമ്പലത്തിന്റെ തിരുനടയിങ്കലോ 
അമ്പത്തൊന്നുണ്ടൊരു ദീപസ്തംഭം 
താലത്തില്‍ വെളളരി കോരി നിറച്ചിട്ട 
മീതെയൊരു മുറി തേങ്ങവെച്ച്‌ 
ഓലത്തരം നല്ല ശീലത്തരം കെണ്ട്‌ 
ഓലത്തരം തിരി നീട്ടിയിട്ട്‌ | 
സ്വര്‍ണ്ണമാലയണിഞ്ഞംബിക ക്ഷേത്രത്തില്‍ 
തമ്പുരാട്ടിയെഴുന്നെള്ളി തൃക്കണ്‍ പാര്‍ത്തു 
കുമ്മിയടി ദേവീ കുമ്മിയടിയമ്മേ 
കൂന്തലുലയാതെ കുമ്മിയടി. 


൫ 22. കൊടുങ്ങല്ലൂരമ്മ സ്തുതി (കുമ്മി) 


കുമ്മിയടി ദേവീ കുമ്മിയടിയമ്മെ 
കുമ്പിട്ടു ചന്തത്തില്‍ കുമ്മിയടി 

ഭദ്രേ നമോ നമഃ കാളി ജയജയ 

ശ്രീ ഭദ്രകാളി നമോ നമസ്തേ 

ശ്രീ കുരുംബക്കാവില്‍ വാണിരിക്കും മമ 
ഭദ്രേ ഭഗവതി കാത്തിടണേ 


വിളക്കനമുഷ്താനാം 


ശ്രീ മഹാദേവന്റെ നെറ്റിക്കടക്കണ്ണില്‍ 
ഉഗ്രതയോടെ ചിറന്നാളമ്മ 
അഗ്നികണക്കെ ജ്വലിച്ചമ്മ കയ്യില 
വഷ്ട്രക വാളിന്നിളക്കം കണ്ടു 
അച്ഛന്റെ കല്പനക്കായി നടന്നമ്മ 
ദാരികന്റെ തലകൊയ്തെടുത്തു 
അച്ഛനു കാഴ്ചക്കവൻ തലയേനീട്ടു 
ഇച്ഛരയാടമ്മ ഗമിക്കുന്നേരം 
ദാരികപത്നി മനോദര! തന്നുടെ 
ഘോരവസുൂരിയാം മാരിയേറ്റു 
ഏറ്റം വലഞ്ഞമ്മ വ്യാധിപൊറുക്കാതെ 
മുറ്റും വലഞ്ഞൊരു കാലത്തിങ്കൽ 
'കണ്ഠാകരുണനാം സോദരനായത് 
നക്കിയെടുത്ത്‌ തുണച്ചകാലം 
എണ്ണിപ്പറവാനരുതാത്തമാരിയെ 
ദണ്ഡിച്ചൊതുക്കാനുറച്ചാളമ്മ 
സാ മാലയെ വെല്ലുവാന്‍ 
ശി കൊട്ടങ്ങല്ലൂരിരുന്നാളമ്മ 
കള്‍ തീര്‍ത്തു തുണക്കും മഹേശ്വരി 
ശ്രീ ഭദ്രകാളി നമോ നമസ്തേ 
കുമ്മിയടി ദേവീ കുമ്മിയടിയമ്മെ 
കുമ്പിട്ടു ചന്തത്തില്‍ കുമ്മിയടി 


23. പരാശക്തി സ്തുതി (മുത്താളം) 
ഹിമശൈലകുമാരികയമ്മ 
 കമലനാഭനോദരിയമ്മ 

ശരണാഗത രക്ഷകിയമ്മ 

നിരുപമ ഗുണസുന്ദരിയമ്മ 

അഘനാശിനി അശനശ്യതധരിയമ്മ (അമൃതിനി) 
അഖിലാണ്ഡേശ്വരി ശങ്കരിയമമ 
മഹിഷാസുര മര്‍ദ്ദിനിയമ്മ 

മദകരിവര ഗാമിനിയമ്മ 

പുരദഹന മനോരണിയമ്മ 

സുച്വിര മൃദുഭാഷിണിയമ്മ 

പരിപാലയി പുരണിയമ്മ 

പാരിനൊക്കെ ജനനിയാമമ്മ 
ആടുന്നോരമ്പിളി ചൂടുന്ന വല്ലഭേ 
ആടുവാന്‍ വായമ്മേ അരങ്ങിട്ട പന്തലില്‍ 


വിളക്ങനറുഷ്യാനം 57 


പാടുന്നു കൈമലര്‍ പൂവണിഞ്ഞങ്ങനെ 
ആടുവാന്‍ വായമ്മേ അരങ്ങിട്ട പന്തലില്‍. 


24. മറ്റൊന്ന്‌ (മുത്താളം). 


കുമ്മിയടി ദേവീ കുമ്മിയടിയമ്മേ 
കുമ്പീട്ടു കൂത്താടി കുമ്മിയടി 
ബാലകുലമലിമാലേ മഹേശ്വരി 
ഗാലവനന്ദിനി കുമ്മിയടി 
മാളികമേലെയതുല ഗുണശീലേ 
നീലാംബുജദളലോലനേത്രേ . 
ചണ്ഡമുണ്‍ഡാസുര സുംഭനിസുംഭഘ്‌നേ 
ചണ്ഡികേ ശാശ്വതീ വിശ്വരൂപേ 
മുക്കണ്ണദേവന്റെ തൃക്കണ്ണിൽജാതയായ- 
ക്കൊടും ക്രൂരനാം ദാരികന്റെ 

മാറിടം കീറിയ ചോരക്കുടൽ മാല 
മാറിലണിഞ്ഞു നിണം കുടിച്ചു 

മേളിച്ചു തുള്ളിക്കളിച്ച രക്തേശ്വരി. 
കാളി കൊടുംകാളി ഭദ്രകാളി 
മൂര്‍ത്തിത്രയശക്തി സംഭൂതയായ്‌ പുരാ- 
ഭര്‍ത്തൃശാപത്താല്‍ മഹിഷിയായി 
ഹരിഹരപുത്രനൊഴിഞ്ഞ നൃരാലില്ല 
മരണമെന്നോര്‍ത്തു ജഗം മുടിക്കെ 
ഹരിഹരപുത്രനയ്യഅയ്യപ്പന്‍ പുലി 
പ്പാലിന്നടവിയില്‍ പുക്കകാലം 

തൃക്കരം കൊണ്ടവള്‍ ശൃംഗം പിടിച്ചിട്ടു 
വട്ടം ചുഴറ്റിയെറിഞ്ഞു സ്വാമി 
പ്രാണനും വേര്‍പെട്ടുമായമൊഴിഞ്ഞവള്‍ 
നാഥനെ കുപ്പിതൊഴുതകാലം 

എന്റെ ഭഗിനിയായ്‌ മാളികെവാഴ്കെന്ന്‌ 
മാളികത്തമ്മയായ്‌ വാണു ദേവീ 
AO 


(പടനിരപ്പ്‌, അന്തണ സേവം. കോഴിയങ്കം പുലിന്നേവം, പാണ്ഡിയ, 
പന്തള സേവം പാട്ടുകള്‍ എഴുന്നെള്ളിപ്പിന്‌ പാടാവുന്നതാണ്‌.) 


സമാപ്തം 


൭. 0 ൭ ൪ 
കം ടം ഒം ഴം ടം 


ജയത്തത്ത്തത്തയമത്തരത തഞ്ഞ ത്ത യന അത്ത ചക 


വിളക്കാനുഷ്യാനം 28 


അധ്യായം - 3 
കളത്തില്‍ പാട്ടിന്‌ ആരംഭം 


കവി (സ്തുതി) 
വന്ദന താളങ്ങള്‍ക്ക്‌ ശേഷം ചൊല്ലേണ്ട കവി വഴക്കം 
അല്ലെങ്കില്‍ “സ്തുതി” ഉടുക്കില്‍ ഒറ്റത്തുക്ക്‌ താളം. 

ഹരി.......... ആക.......... ്ൂ.......... ആ.......... റഹാരിശ്രീഗണപതയെ 


മനസ്സിലെ ഇരുള്‍ നീക്കി വരമരുളീടുക........., മുക്കണ്ണന്‍ മുലനാഥന്‍ 
മൂര്‍ത്തിമൂവ്വര്‍ക്കും വിളുക്കായിരിക്കും, മുന്നമേ തോന്നുമെന്റെ മുക്ക 
ണ്ഠരെ, മുലഹരനാനപോലെ മുഖവും കൊമ്പും തുമ്പിയും മുടിജട 
യില്‍ പാമ്പുമുണ്ട്‌ ഹരനെപ്പോലെ, ചാലവെ നല്ല പരിപൂര്‍ണ്ണ ഉദയം 
കൊണ്ട്‌, സരസമതാകിന നാല്‌ തൃക്കൈ കാല്‍ തുമ്പിക്കരരമാടും 
ഉടയദേവതമാരും. കാലമേതും വൈകീടാതെ ഇവിടേയ്ക്കെഴു 
ന്നെള്ളി ഹൃദയപൂവില്‍ ഉണര്‍ന്നിരിക്ക, ശ്രീപാദ കമലത്തില്‍ 
ഞാനിതാ പൂമലരിട്ടു വന്ദിക്കുന്നേന്‍. വിഘ്നേശ്വരാ.......... ആക........ം 


കതിരവനുദിക്കും മുന്‍പേ കല്‍പ്പകമുല്ല നല്ല മണിയറ പന്തല്‍ 
കളത്തില്‍, ചെത്തിയടിച്ച്‌ മെഴുകി ചാണക നീര്‍തളിച്ച്‌ വിളക്കെടുത്ത്‌ 
പൊടി തുടച്ച്‌ വിളക്കിലെണ്ണ നിറയെ പകര്‍ന്ന്‌, അലക്കിയ നല്ല ശീല 
ചിന്തി ഹരനെ നിനച്ച്‌ അഞ്ച്‌ തിരിയിട്ട, ദീപം കൊളുത്തി വെച്ച്‌ 
നിറപറ നിറച്ചു വെച്ച്‌, താംബുലമോട്‌ വെള്ളരി നാളികേരവും വെച്ച്‌ 
അതിമലരിട്ട കരിമുഖനെ സ്തുതിക്കുമ്പോള്‍ ഗണപതി ഭഗവാന്‍ 
ഈ പന്തലിലേക്ക്‌ ഇതാ എഴുന്നുള്ളുന്നേന്‍.......... ം ഐങ്കരനെ ഹരന്‍ 
മകനെ, ആദിമുര്‍ത്തേ അടര്‍കരിമുഖവ, ഉമവയറ്റില്‍ പിറന്ന പിളെള ൭, 
- തിങ്കള്‍ ചൂടും വിനായകനെ, വിഘ്്‌നേശ്വരാ വിനയമൊത്ത തമ്പു 
രാനെ, കൊനമ്പൊന്നൊടിഞ്ഞ കല്പകമെ മല്‍പരനെ, ഞാനിതാ 
കുമ്പിടുന്നേന്‍.......... കരിമുഖനാം ഗണപതിക്ക്‌ അമൃതിന്നായ്‌ കൊടു 
പ്പാന്‍ ചുട്ടടയോടപ്പം നറുനൈതേനും ഇഷ്ടരേറുന്ന പൂവന്‍പഴം 
വാഴപ്പഴമോടു മാന്പഴം ചുട്ടാറുസഹ്രസം കൊട്ടത്തേങ്ങ ചുട്ടകിഴ 
ങ്ങൊടെ കൊട്ടനിറച്ചിതാ വെച്ചു തരുന്നേന്‍ ഗണപതി ഭഗവാനീ 
പന്തലീലേയ്ക്കെഴുന്നെളളി അമൃത്‌ ഭുജിച്ച്‌ മനം തെളിഞ്ഞ്‌ വരമ 
രുളീടുക ഹരനുടെ സു൬നെ..........4െ.ഴെeeaie tenia ര ത്ത 


വിളക്കനമുഷ്യാനം 59 


സരസ്വതി സര്‍വ്വദേവീ ശാസ്ത്രവേദപ്പൊരുളെ തായേ 
കുളിര്‍ത്ത പാലാഴി തന്നില്‍ കുമ്പിനാല്‍ പുണരിമാതെ തയ്യലെ 
താര്‍മകളെ കന്യകെ കനകരുപീ കാരുണ്യമുടയൊരു പെണ്ണേ കളി 
ചുവന്നീക്കളം തന്നില്‍ കനിവിനോടയ്യന്റെ പൂജ കൈക്കൊള്ളാന്‍ 
ഹൃദയ പങ്കജത്തില്‍ ഉണര്‍ന്നിരിക്ക പാൽമൊഴിയാളെ വാണീ സര 
സ്വതി നാവിന്മേൽ നടനം ചെയ്ക താഡൊ. ...ഐ eee ആ 


വിരവില്‍ കരിമുഖന്‍ പോയ കാലം പരിചിനൊടു പെരുമുഖം 
വെച്ചു. പോറ്റി മുലമാം പിതാവും തനിക്കു കൂടി ഹരിഹര സുത 
നുണ്ടായി. ഉരഴിയില്‍ മായയായി മലയില്‍ ശാസ്താവായി നിത്യ 
ബ്രഹ്മയോഗിയായി ജ്ഞാനമുദ്രയും ഭട്ടബന്ധവും ധരിച്ചവനായി 
ശബരിമലെ പൊന്നമ്പലത്തില്‍ ഹരിവരാസനെ സുരമുനി സേവി 
തനായി നരര്‍കളെ രക്ഷ ചെയ്യുവാന്‍ സുരപതി സമാനനായി ഇരു 
ന്നരുളിക്കളിക്കും നമ്മുടെ ശബരിമല ധര്‍മ്മശാസ്താവ്‌. വില്ലന്‍ 
വില്ലാളി വീരന്‍ വീരന്‍ വീരമണികണ്ഠന്‍ ഭൂമിക്കുടയനാഥന്‍ ഭൂമി 
്രപഞ്ചന്‍ സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തി. കാശിരാമേശ്വരം- പാണ്ടി 
മലയാളം അടച്ചു വാണിരിക്കും നമ്മുടെ ശബരിമല ധര്‍മ്മശാസ്താവ്‌ 
ശ്രീഹരിഹരസുത ആനന്ദചിത്ത നയ്യനയ്യപ്പ സ്വാമിയേ 


(ഗണപതി ലക്ഷ്മിതാളം കൊട്ടി അവസാനിപ്പിക്കാം) 


2, ഉടുക്കിന്‍ മുലം 

ഹരിശ്രീ. ഗണപതയെ നമഃ ആദിമുന്നം പരം പൊരുള്‍ ശ്രീ 
മഹാദേവ ശംഭോ ആദിവ്യാസന്‍ ഗുരുര്‍ വാണീ ശ്രീ ധര്‍മ്മ ശാസ്തേ 
നമഃ ഓങ്കാരനാഥന്‍സ്ഥാണു തങ്കുരെ വിളങ്ങിന ഉല്പത്തി - സ്ഥിതി 
- ലയ മുമ്മുന ശൂലം നമഃ അന്തശുലത്തില്‍ ചേര്‍ത്ത ഉടുക്കെന്നൊരു 
പവാദ്യം കോക്കുയില്‍ നാദം വെല്ലും കോക്കുരല്‍ മൂലം ചൊൽക. 
എപ്പടിയുടുക്കിന്‍ മൂലം ക്ഷേത്രവും സ്വരൂപവും. ആരാലുളവായ 
തെന്നും ഹേതുവെന്തതും ചൊൽക ഇട്ടൊരു വളയങ്ങള്‍ മൂടിയ 
ചര്‍മ്മമെന്ത്‌? ചേര്‍ത്തു കോര്‍ത്തിന സൂത്രം കൈക്കിട കച്ചയെന്ത്‌? 
ഓശയും നാദമെന്ത്‌ ധ്വനിപ്പിച്ചാരെന്നും ചൊൽക. ചൊല്ലെഴും . 
ചതുര്‍ഭുജതാളങ്ങളപരങ്ങള്‍ എപ്പുടിയെന്നുരച്ചിട്ടിക്കവിപാടിടാവു. 

നമഃശിവായഃ ഗുരുവെ നമഃ ദുര്‍വ്വാസാ ശാപം മുന്നം വാണി 
.യാള്‍ക്കുളവായി- ഭാരതീ ശാപം തീര്‍പ്പാന്‍ സരസ്വതി വചനമിട്ടു 
മാതംഗി തന്‍ കരത്താല്‍ കൃശമധ്യം വൃത്തമഗ്രേ തീര്‍ത്താനുടുക്ക 
ന്നാള്‍. ഈടുറ്റൊരു രാജവ്ൃക്ഷേ ശ്രീയോഗമെന്ന ലിംഗവട്ടം അംഗു 


തോം ണ്യോ പോ പായയോ യായ ഏാതതയുതോായങോോോോുനോോോതാ ോാട്ടയുോരയോന്ങ്ങയയാ ത്-ത്തോയ ്ഞയയാ്ലമണം ൨ യായും ഞ്ഞ 


വിളക്കാനുഷ്യാനം 60 


ലമാറുനീളം നാലുവീതി രവിമതികളെ വളയമാക്കി മായയെ ചര്‍മ്മ 
മാക്കി താടിക്കൊണ്ട്‌ വേദത്തെ നുലതാക്കി കോര്‍ത്തുകൊണ്ട്‌ വാസു 
കിയെ കച്ചയാക്കി കെട്ടി ശ്രീ ബ്രഹഫപുണു നൂലിനാലലമ്പകെട്ടി 
ഓങ്കാരധ്വനിനാദരോടെ ഉപവാദ്യമാക്കിച്ചമച്ചാളുടുക്കന്ന്‌. മുന്നം ശ്രീ 
നാരദര്‍ ഉടുക്കെടുത്ത്‌ പതം തെളിച്ചുണര്‍ത്തി ഗണപതി ലക്ഷ്മി, 
കവിത്തം, ധൊങ്കത്താരി ഇവ നാലല്ലോ ചതുര്‍ഭുജം അടിച്ചന്ന്‌ 
പിന്നെത്താന്‍ ദുര്‍വ്വാസാ മുനി പുംഗവന്‍ ഗീതം പാടിയടിച്ചേഴു താള 
വുമുടുക്കിനാക്കി. ഏകം രുപം ചെമ്പട, കാരിയ വര്‍മ്മം കുംഭ ചഴാ 
രികള്‍. ദേവമാനുഷറിതിനെ പോറ്റി ഉടുക്കടിച്ചിന്നു പാടുന്നേന്‍- 


ഉടുക്ക്‌ എടുക്കാന്‍ 

ശ്രീ ഉടുക്കെ ഞാനെടുപ്പതിന്‌ ശിവനടിപാദം തൊഴുത്‌ 
പൂജ്യരാം ഗുരുവരരരുള്‍ ചെയ്ത താളമേളങ്ങളെ മനസ്സിലോര്‍ത്തും 
കൊണ്ട്‌ - എർ ഗുരുനാഥന്‍ പാദാംബുജം വന്ദിച്ച്‌ വിഫ്നേശ്വരനെ 
സ്മരിച്ച്‌ ഹിതത്തിനാലെ ഉടുക്കെടുത്ത്‌ ആടും കൈ കൂടാതിരുക 
രമുള്ള നരഗജമുഖവ കുംഭിമുഖന്റെ നെടിലെവലമേ ധരിക്കും കുംഭ 
ത്തിലോരോന്നു തോന്നും. കൃകൃതക്കുതിക്ക്‌ തകതിന്തെ സരസ്വതി 
സര്‍വ്വ ദദവീ നമഃ തുഭ്യം തിത്തിത്തെ തിമതിത്തെ തിത്തെ തിമതെ 
തിതയ്യ തിരതിത്തെ. 


ഏകം കൊട്ടി മേഞ്ഞിറങ്ങല്‍ 
ശ്രീ ശങ്കരായ നമസ്തുഭ്യം ഏകമാം ഓങ്കാര പൊരുളില്‍ 
നിന്നുളവായ്‌ സപ്തമ്വരരാഗതാളങ്ങളെന്ന്‌ ശ്രുതി. ഓങ്കാര നാഥ 
നാം ഈഗന്‍ തിരുതാണ്ഡവമാടിക്കൊണ്ട്‌ സൃഷ്ട്യാദിലീലകള്‍ നട 
ത്തീടവെ തൃപ്പാദചലനത്തില്‍ നിന്നുളവായ്‌ താളങ്ങളെന്നു മതം. 
മുന്നേ പിറനാനേകതാളം, പിന്നെ ക്രമരത്താലപരങ്ങളും ഈശാം 
ശസംഭൂതനാം ദുര്‍വ്വാസാമുനി ഉടുക്കിലടിച്ചു പാടി സ്തുതിച്ചാ 
നെന്നു കേള്‍വി. അണ്ഡസ്വരൂപമായോരിീശ്വരേച്ഛ സ്ഫുരണമറ്റി 
രുന്നോരു കാലത്ത്‌ സര്‍വ്വേശനതിനെ പകുത്തീരേഴായ്‌ ചതുര്‍ ദശ 
ണ്ടളായ്‌ പദങ്ങള്‍ കവിതകളായി മുട്ടുവത്‌ താളമായി മുഴക്കുവത്‌ 
ശബ്ദമായ്‌ പാടുവത്‌ ബോധമായി പറയുവത്‌ കണ്ഠമായി. 
ഇതര്‍ക്കന്ത സ്ഥലങ്ങളില്‍ കാലിട്ടു തത്വത്താല്‍ മേഞ്ഞിറങ്ങി തത്വ 
ങ്ങളിരുപത്തിനാലും പരനും പന്ത്രണ്ടു രാശിയും തേജോര്‍ ഗോള 
ങ്ങള്‍ നക്ഷ!തങ്ങളിരുപത്തെട്ടും പക്ഷം മാസമൊടുവര്‍ഷമെന്നി 
ങ്ങനെ ചൊല്ലപ്പെട്ടതില്‍ അഭിജിത്തെനു നാളില്‍ ഏകമാത്രയോടു 
കൂടിപ്പിറന്നാനേകതാളം. (ഇവിടെ ഏകം ഒരു താളവട്ടം കൊട്ടിക്കാ 
ണിക്കണം) പിന്നീട്‌ ഗണപതി മൂലം ചൊല്ലി കേള്‍പ്പിക്കുക) 


വിളക്കനുഷ്യാനം 61 


-ഗണപതി മൂലം 


കുംഭീമുഖവന്റെ നെടിലെ വലമെ വസിക്കും കുംഭത്തിനങ്ങു- 
പറയും കൃകൃതക്കുതിക്ക്‌ അമ്പോടെ വരുന്ന മുഴക്കമല്ലയോ ഗംഭീ.: 
രമായ തകതിന്തെ നന്ദികലര്‍ന്ന ത്തിത്തിത്തി നതാ എന്നുരച്ചു 
കൊമ്പ്‌ രണ്ട്‌ അതിലല്ലോ ഗണാം കുതിന്തെ തുമ്പിക്കരം കൃകൃത 
തികിണതോം (ചതുര്‍ഭുജം കൊട്ടി അവസാനിപ്പിക്കണം) 


കൃകൃതാം (ശ്രീപാർവ്വതിയുടെ ഗര്‍ഭത്തില്‍ ഉളവായിട്ട്‌) 
കുതിക്ക്‌ (ഈ പ്രപഞ്ചത്തിലേക്ക്‌ കുതിച്ചു ചാടിക്കൊണ്ട്‌) 
തകതിന്തെ തിത്തിത്തെ (എന്നിങ്ങനെ ലീലകളാടിക്കൊണ്ട്‌) 
ഗണാംകുതിന്തെ (സര്‍വ്വത്തിലും സര്‍വ്വയിടത്തും) 

കൃകൃതതി (സ്വമഹിമയാല്‍ വിരാജിക്കുന്ന ഗണപതിക്കായിക്കൊണ്ട്‌) 
കിണതോം ( .. kth പ്രണാമം) എന്ന്‌ സങ്കല്പം. 


അധ്യായം -- 4 
വന്ദന ഗീതങ്ങള്‍ 


മുൂലഗണപതി (മുത്താളം, ഏകം, നാലാം താളം) 
മൂലവിനായക ചരിതമുരപ്പാന്‍ 

മൂര്‍ത്തികള്‍ മൂവ്വരും തുണയായീടേണമേ 
അഴകോടെന്‍ ഗുരുനാഥൻ തുണയായി വരണം 
മാതാവും പിതാവും തുണയായിടേണമേ 
അര്‍ക്കചന്ദ്രാദികള്‍ അഷ്ടവസുക്കളും 
ഇവകളൊന്നുമേ ഇല്ലാതിരുന്നനാള്‍ 
ക്ഷീരമതിങ്കലേ സലീലമതുപോലെ 
അണുവതില്‍ നിന്ന്‌ കടുക്‌ സമമായി 

കടുക്‌. വളര്‍ന്നൊരു മൊട്ട്‌ കണക്കായി 
മൊട്ടതില്‍ നിന്നൊരു ്രഹ്മപുരാനും 
ബ്രഹ്മപുരാനൊരു മദഗജവടിവായ്‌ 
മദഗജവടിവായ്‌ മലയില്‍ കളിക്കെ 

ശൃംഗം കൊണ്ട്‌ തറച്ചതിനാലെ 

രണ്ടായി വിണ്ടു പിളര്‍ന്നിരുഭാഗമായ്‌ 
രണ്ടതിലൊന്നിഹ മേല്‍പ്പോട്ടുയര്‍ന്നത്‌ 
മേല്‍പ്പോട്ടുയര്‍ന്നത്‌ ആകാശം പോലെ 

കീഴെ പതിച്ചത്‌ ഭൂമികണക്കായ്‌ 


ക യ നത മോ യയ കോയയും ായതയണോയയനോോോനഘനമന്‍ ഛം തോനി മഞ്ഞ എത ഞങ യനം ബാന ഞം ത 


വിളക്കനമുഛ്യാനം 


നാരായണ ഹരേ പാദം തൊഴുന്നേൻ 
നമഃനമഃ ശ്രീപദെ വീണു നമിക്കുന്നേ൯ 
2. ഗണപതി (താളം രൂപം, ചുഴാരി, കുംഭം) 
അസ്ഥിമാലയും അരവമമ്പിളി 
ഗംഗചൂടിന ഹരനൊരു നാളില്‍ 
ചിത്തത്തില്‍ നിനച്ചയു പോലെ 
ഉറ്റു ചമഞ്ഞത്‌ ഓങ്കാര വേഷം 
അതിശയമോടെ പാര്‍വ്വതി ദേവി 
പിടിരുപമായ്‌ പിന്പെ നടന്നു 
കദളി നല്ല കരിമ്പുവനത്തില്‍ 
അലസാതെ ചെന്നു ഇരുവരുമായി 
ഇഷ്ടവനം ഒട്ടു തകര്‍ത്ത്‌ 
ഒട്ടൊടിച്ച്‌ ഭുജിച്ചു നടന്നു 
പുഷപബാണന്റെ അസ്ത്രങ്ങളേറ്റു 
മയങ്ങി പുണര്‍ന്നു ഇരുവരുമന്ന്‌ 
ഉറ്റുമയാള്‍ പാര്‍വ്വതി ദേവി 
ക്കുളവായത്‌ ഗര്‍ദാരംഭം 
മാസം പത്ത്‌ ദിനമത്‌ പത്ത്‌ 
വിനാഴിക ചെന്നൊരു നേരം 
നൊന്തുവിട്ടിയോടെ ഈറ്റുവിളിച്ച്‌ 
(പസവിച്ചത്‌ ഗണപതി സുതനെ 
കണ്ഠനാര്‍പിള്ള ഗണപതി സുതന്‍ 
കൊമ്പ്‌ തുമ്പിയും കുടവയറുണ്ട്‌ 
അക്ഷയനിവനന്‍ കുക്ഷി നിറപ്പാന്‍ 
ഇക്ഷിതിയിങ്കലെന്തൊരുപായം 
ചുട്ടടയപ്പം ഇടിയവില്‍ ഇളന്നീര്‍ 
ഇഷ്‌ടമേറുന്ന പൂവ്വന്‍ പഴവും 
പുഞ്ചനെല്‍പൊറി പഞ്ചസാര മലര്‍ 
ചന്തമേറുന്ന ചെങ്കദളിപ്പഴവും 
ഒത്തിവ ചേര്‍ത്തൊരു വളര്‍വെള്ളിതളിക 
യിലാദരവോടെ വെച്ചുതരുമ്പോള്‍ 
ഇഷ്ടമോടെവന്ന്‌ അമൃത്‌ ഭുജിച്ച്‌ 
അടിയനു വരം അരുളണേ നാഥാ 
ഹരിയോ ഹര ശങ്കര സുതനെ 
അടിയനിതാ തവ അടിയിണ തൊഴുതേന്‍ 


വിളക്കനുഷ്ഠാനം 


3, ഗണപതി (മുത്താളം, ഏകം, നാലം താളം) 
അരവമമ്പിളി ചൂടും- 
ഹരനാര്‍ പണ്ടൊരു നാളില്‍ 
മദയാന വടിവായി- 

വിലസി വന്‍മലമേലെ 
അതുകണ്ടു പിടിയായി 
നടന്നത്‌ ഉമയാള്‍ 

ഗിരിതന്റെ മുകളേറി 
കളിച്ചും പോയ്‌ പുളച്ചും 
മരത്തോടങ്ങുരച്ചും 
കൊക്കിയും ചിന്നം വിളിച്ചും 
.തളിര്‍ത്ത കാടൊടിച്ചന്ത 
ചവച്ചൊട്ട ഭുജിച്ചും 
കുളിര്‍ത്ത നീര്‍ കുടിച്ചും 
മെയ്മേൽ കോരിയൊഴിച്ചും 
തളര്‍ച്ച തീര്‍ത്തവരന്ന്‌ 
മലര്‍ശര ലീലയാടി 
ഗിരിസുതയ്ക്കതു കാലം 
ഉളവായി തിരുഗര്‍ഭം 

മാസം വന്നടുത്തു നാഴിക 
പത്തും തികഞ്ഞപ്പോള്‍ 
മതിമുഖിയുമാ- ദേവി 
കൊതിയോടെ പ്രസവിച്ചു 
പിറന്ന പിളളയെകണ്ടു 
ഉറ്റവര്‍ക്കതിശയം 
ഉടലൊക്കെ നരരൂപം 

. ശിരസ്സത്‌ ഗജരൂപം 

വളര്‍ന്ന നെറ്റിയും കാത്‌ . 
വിടര്‍ന്ന കണ്ണുകള്‍ കൊമ്പ്‌ 
ഐങ്കരം വടിവൊത്ത 
ഉണ്ണിക്കുടവയറ്‌ 
പിറന്നപിളളയെ കാണ്മാന്‍ . 
മാലോകര്‍ നിരന്നത്‌ 

പിറന്ന പിളളയ്ക്കുടനെ 
അമൃതിന്നായ്‌ കൊടുപ്പാന്‍ 
ചുട്ടട മലരപ്പം 
കട്ടവിൽ ഇളനീര്‍ 


വീളകാനുഷ്ഠാനം 


കൊട്ടത്തേങ്ങയും ഗുളം 
ചുട്ടുള്ള കിഴങ്ങുകള്‍ 
പാല്‍പഴം നറുംതേനും 
മോദകം കനിവര്‍്ഗ്ഗം 
പഴുക്ക വെറ്റില തേങ്ങ 
നിറത്തില്‍ വെള്ളരിയുമായ്‌ 
നിറത്തില്‍ പൂമലരിട്ട 
തൊഴുകയ്യാൽ തരുന്നേരം 
ഭുജിക്ക പന്തലില്‍ വന്‌ 
ഭുജംഗ ഭൂഷണ സുത 
ഭജിക്കുന്നോരടിയന്‌ 
അരുളുക വരം സ്വാമി 
നമഃ നമഃ വിനായക 
നമിക്കുന്നേൾ അടിപാദം 


4. ഗണപതി (താളം, രുപം, ചുഴാരി, വര്‍മ്മം) 
പൊന്‍മുടിയും പെരുജടക്കഴകും (പിരിജട) 
പൊന്നിന്‍ നിറമാം മരതക കുട തഴയും 
അമ്പിളിയും കൊമ്പ്‌ ഇരുകാത്‌ 
തുമ്പിക്കരവും കുടവയറഴക്‌' 
കുംഭിമുഖവന്‍ ഗണപതി വിരുതന്‍ 
കൊമ്പുമതുണ്ട്‌ ഒരു കരം തന്നില്‍ 
ശംഖൊടു വാള്‍ ശംഖ്ശവഷ്ടക . 
തന്‍കയ്യില്‍ തിരുനാരായം ഗദയും 
തിരു അരയില്‍ തിരുകിയ പട്ടുകള്‍ 
അരദഭമോടരകാമ്പിലണിഞ്ഞ്‌ 
അഖിലാത്തജ നന്ദനനേവം 
ഇളകൊണ്ടഭിലാഷങ്ങള്‍ തീരാന്‍ 
തരുവാം ചില പൂജകള്‍ പലതും 
അടപലതുകള്‍ ചുടുകിഴങ്ങ്‌ ഇടിയവില്‍ 
പനസച്ചുളപയറരിപൊരി മലര്‍ 
ഈന്തക്കറി കിഴങ്ങ്‌ നല്ലുഴുന്നരി 
നേന്ത്രപ്പഴം മുതിര മുത്തിരിങ്ങ 
കാരെളളും പൊരി കരിമ്പ്‌ നൈ ശര്‍ക്കര 
പാല്‍പ്പഴം പൊടിയപ്പം ഇളനീര്‍ 
ഇവയെല്ലാമൊരു വടര്‍വെള്ളിത്തളിക 
നിലാദരവോടെ ഒരുക്കിവെച്ചടിയന്‍ 


വിളക്കനുഷ്യാനം 65 


നിറമലരിട്ട തൊഴുതത്‌ പദതളിര്‍ 
ഹിതമോടെ വരം അരുളുക ഗണനെ 

ഹരിയോ ഹര ശങ്കര സുതനെ 
അടിയനിതാ പദതളിര്‍ തൊഴുന്നേന്‍ 


© 5. ഗണപതി (മുത്താളം ഏകം നാലാംതാളം) 
ആനമുഖവനെ ആനന്ദ ദായക 
ആടും കരത്തി ലമൃതക്കുടധര 
ആദിയുമന്ത മില്ലാഹരനന്ദന 
ആരുഡ സ്ഥാണുവെ നാഥാഗണേശ്വര 
ആമോദദമിക്കളേ വന്നു തുണക്കണേ 
ആഖുപ്പുറമേറി ആഗമിപ്പെങ്കിലോ 
ആശുതരുന്നുണ്ട്‌ ആവും വിഭവങ്ങള്‍ 
ആരസഭോജ്യങ്ങള്‍ മോദകകുന്നുകള്‍ 
ആലോചനാമൃത മാങ്കനിവര്‍ഗ്ഗവും 
ആന്ധവദിച്ചിീവക ആഹരിച്ചുമ്പൊടെ.. 
ആരിയശാസ്താ കഥാലാപനത്തിന്‌ 
ആകുല വിഘ്ന മൊഴിച്ചു തുണക്കണേ 
ആദിവിനായക ഹേരംബനെ നമഃ 
ആദ്യപ്രപൂജിത വിഘ്നേശ്വര നമഃ 
ആതങ്ക നിഗ്രഹ നീശ്വരനെ നമഃ 
ആമയഹാരിണേ നാഥാ നമോ നമഃ 
നമഃ നമഃ ഹര സുത നടിയിണകുൂപ്പുന്നേന്‍ 


6. ഗണപതി (തൃപുട) 
കറ്റമാന്‍ജട എന്ന കാനനേ 
പണ്ട്‌ നിന്ന്‌ കളിച്ചനാള്‍ 
കലര്‍ന്ന കുതുകേന മലകളന്ന്‌ 
പിടിയാം മദഗജരൂപമായ്‌ 
പെറ്റുകൊണ്ടുളവായ പൈതലൊരു 
ആനപോലെ മുഖമുളളവന്‍ 
മുത്തൊളി വെള്ളകൊമ്പ്‌ രണ്ട്‌ 
മുഖം കറുത്ത ശരീരവും 
വന്‍ചെവിയാട്ടി വാല്‌ വീശിനാന്‍ 
തുമ്പിതന്നില്‍ കലശക്കുടം 
ഇങ്ങനെയുള്ള വന്‍കരിവര 
നമൃതിനു മലര്‍ ശര്‍ക്കര 
പാല്‍പൊടി പഴമാദിനാവില്‍ 


ത പായോ കതി ഘാ ഹ ഹ ജം ഹിം യോ തായോ യോയോ യോയോ തായാണായഘനതുണോാായുമോു യോ പാ തു, 


വീളക്കനമുഷ്തയാനം 66 


നടപ്പതിനുനമോസ്തുതേ 
പാല്‍ത്തരുണി കനിഞ്ഞുവന്നുള 
വാക എന്നുടെ നാവിന്മേൽ 
നമഃ നമഃ നമഃ നമശിവസുത 
നടിമലരടി കുപ്പുന്നേന്‍ 


7. ഗണപതി (താളം രൂപം) 
കടതട മുഖം കുടവയറിരുചെവി 

ഉടയൊരു ഗണപതെ വരമരുളുക 

കടവാ കരിമുഖവ കനലെരി നയനാ 

ഗുണാ തിലകാ വരമരുളുക 

കട്ടയവില്‍ ചുട്ട കിഴങ്ങു നൽകൊട്ടതേങ്ങ 
വട്ടമരിഞ്ഞുളള കരിമ്പ്‌ നൈ ശര്‍ക്കര 

ചുട്ടടതേനപ്പം ഇഷ്ടമേറും മാമ്പഴം 

വട്ടമൊത്ത കുട്ടയിലിട്ടു നിറച്ചല്പം പുഷ്പം 

നേന്ത്രപ്പഴം രണ്ടും ചിങ്ങന്‍ കണ്ണന്‍ കുന്നന്‍ 

കദള്ടി പൂവന്‍ ഇവയൊത്ത കുലയേഴും നിരവെ 
അഞ്ചുനെബ്വിന്‍വണ്ണം പഞ്ചമങ്ങളുഞ്ചും മാര്‍വ്വിന്‍ 
ചഞ്ചല്‍മിഴിതന്റെ പഞ്ചരണിക്കഞ്ചും രസം 

മസ്തകം കുലുക്കിയ ക്കുതിക്കുതകതിന്തെ ഹരപുത്ര' 
തിത്തിത്തെ ഹരി ഗണാംകുതിന്തെ അമൃത കൃതതികിണ 
തോം ചെയ്തമ്പിനാലെ 

ശങ്കരപുത്രാ കന്നിയില്‍ വാഴും ഗണപതെ 

സങ്കടങ്ങള്‍ നീക്കിയെങ്കൽ തുണ ചെയ്ക 


8, ഗണപതി -(മുത്താളം നാലാം താളം) | 
ഹറിശ്രീ ഗണപതയെ HENNE | 
നമഃ എന്ന്‌ ചിന്തിച്ച്‌ 

അതില്‍ മുതലര്‍ണ്ണോജം 

തന്നില്‍ നിന്നുണ്ടായി 

ദേവാ വിളക്കിനും 

നാട്ടിന്നും ദൈവമേ 

കരിമുഖനെന്നവര്‍ 

പലരും പേര്‍ ചൊല്ലുന്നേൻ 

കളിയല്ല കരങ്ങളഞ്ചുണ്ട്‌ 

കൊമ്പൊന്ന്‌ 

ശ്രീ ഭുവറമായി കലര്‍ന്നു 

ത്ഭവിക്കും ഗണേശന്‍ 


വിളക്കനുഷ്താനം 


വട്ടക പാലമൃത്‌ 

കട്ടിത്തേനും നല്ല 

വരിക്കപ്പിലാച്ചുള 

മാതളനാരങ്ങ 

വറവുരുവോടിടിയവില്‍ 

മധുരമുള്ള നറുനൈപാല്‍, 

അഴകിയ തുമ്പിക്കരത്തോന്‍ 

തരുന്നേന്‍ ഞാന്‍ 

തുമ്പിക്കരം കൊണ്ടെടുത്തും ഭുജിച്ചും 
കളിച്ചും ചിരിച്ചും മദിച്ചും പുളച്ചും ' 
വേദത്തില്‍ പൊരുളേ മഹേശ്വരി മാതാവെ 
വിനകളഞ്ഞരുള്‍ തരിക അഴകോടെ ഗജമുഖാ 
അതിന്നഴകിയ ഗണപതിയും കവിമകളും വന്ദേ 
ഹരിഹരസുത വര ഗണപതിക്കരയമേ 


9, ഗണപതി (താളം, രൂപം, ചുഴാരി) ; 
ഹരനുടെ തിരുമകനെ മലമകള്‍മകനെ 
മദഗജമുഖവരനെ 
ആടുന്നകാത്‌-. വീശിനവാല 
| അഴകെഴും കൊമ്പ്‌ തുമ്പിക്കരവും 
ഇഷ്ടമൊടെ- ഗണപതിക്കമൃത്‌ 
ഭുജിപ്പതിന്നായ്‌ ആല്‍ത്തറ തന്നില്‍ 
ഉഴിയിലുള്ള നവരത്നകല്ലുകള്‍ 
പതിച്ചീടിന ആല്‍ത്തറ ചുറ്റും 
ഉയരമണിത്തറയുടെ മുകളില്‍ 
മലരെളള്‍ അപ്പം ശര്‍ക്കരനൈതേന്‍ 
ഉഎഴിയിലുളള. അട കനികള്‍ പലതും 
| പഞ്ചാമൃതിനൊക്കൊയൊരുക്കി 
ഇഷ്ടമോടെ വന്ന്‌ അമൃത്‌ ഭുജിപ്പാന്‍ 
കുഞ്ജരവരൻ പുഞ്ചിരിയോടെ 
എഴുന്നെള്ളിപ്പാലമൃത്‌ ഭുജിച്ച്‌ 
കവിക്ക്‌ തുണ ചെയ്യുക നാവില്‍ 
ഹരിയോ ഹര ശങ്കര സുതനെ 
അടിയനിതാ പദതളിര്‍ തൊഴുന്നേന്‍ 


൫൭ 10. തുലഗണപതി (മുത്താളം) 
മുൂലവിനായക ചരിതമുരപ്പാന്‍ 
മൂലഗുരുവര തുണയരുളേണമേ 


യ്യ േോയതയോയ്ായായണടോയയാലേണ്ാ്തോണഞായയനായോതനാടായളുഴോി ടത യാഹു കായോ 


വീളക്കനുഷ്ഠാനം 


മൂര്‍ത്തികള്‍ മുവവരും തുണയായീടണമേ 
മുലമതാനന്ദം ഏകം സനാതനം 
ഉണ്മയിലില്ലൊന്നും ആദിമനാളഹോ 
സച്ചിതാനന്ദേ ലനിപ്പൂ സകലതും 
സാമ്യമതിലീശ സങ്കല്പമുണ്ടായി 
കാലം കലിച്ചു ഗുണങ്ങളുളവാക്കി 
ആദി”മഹത്തത്വ” സൃഷ്ടിയുണ്ടായി 
അഹമേ വളര്‍ന്ന്‌ വിരാട്‌ കണക്കായി 
താമസഷങ്കാര ബ്രഹ്മാണഡമുണ്ടായി 
അണ്ഡം സ്ഹൂരിച്ചു പിളര്‍ന്നു പലതായി 
ഈരെഴുലകങ്ങള്‍ ഉണ്ടായതിങ്ങനെ 
ആദിമതേജസ്‌ നാദവുമുണ്ടായി 
നാഭീകമലത്തില്‍്‌ ശ്രഹ്മാവുളവായി 
ജീവപ്രപഞ്ചത്തെ സൃഷടിച്ചു ്രഹ്മനും 
മുന്നേ സനകാദി പിന്നെ സപ്തര്‍ഷികള്‍ 
ആദിമനുഷ്യനും ഉണ്ടായി പില്‍ക്കാലെ 
'ആദിതേയന്മാരസുരരുമുണ്ടായി 
മര്‍തൃകുലേ പുമാനുണ്ടായി ഭൂമിയില്‍ 
പചരകഗതിയത്രേ സര്‍വ്വ ജഗത്തിനും 
കര്‍മ്മപരിപാകാല്‍. മോക്ഷ ഗതിയാര്‍ക്കും 
പരമപദത്തെ ത്തിരയുന്നു സര്‍വ്വവും 
ഏവം വിനായകം കാലാഹി വേഷടിതം 
നാരായണാ ഹരേ പാഹി പരമേശാ 

നമഃ നമഃ ശ്രീപദേ വിണു നമിക്കുന്നേ൯ 


സരസ്വതി സ്തുതികള്‍ 

സരസ്വതി (മുത്താളം നാലാം താളം, ഏകം) 
നല്ല രൂപി കരിങ്കുടലലിയാളെ 

നല്ല സരസ്വതി ദേവി മഹേശ്വരി 

നല്ലാരില്‍ മങ്കേ മനം തെളിഞ്ഞെന്നുടെ 
ഉളളകത്തേറ്റം വിളങ്ങണ മീശ്വരി 

ചിത്തം തെളിഞ്ഞെന്റെ ചിന്താകമലത്തില്‍ 
ശുശ്രൂഷ ചെയ്യണ ദേവീ സരസ്വതി 
എളളിറകത്തുളള എണ്ണകണക്കിനെ 
വെള്ളത്തിലെ തിരതളളി വരുന്നപോല്‍ 
ഉളില്‍ക്കവിത തെളിയേണ മിശ്വരി 
പാലൊളി മേനിയാളായ സരസ്വതി 


വിളക്കനുഷ്യാനം 69 


വാട്ടിനു ഉറ്റ്‌ തുണക്കേണ മീശ്വരി 
വെളളപളങ്കൊലി മേനിയാളെന്നുടെ 
ഉള്ളത്തില്‍ വന്നു വിളങ്ങേണമീശ്വരി 
പന്തലും പുങ്കാവും പട്ടും വിതാനവും 
താലത്തില്‍ വെളളരി നാളികേരം മുറി 
വെള്ളവില്‍ ശര്‍ക്കര. പാല്‌ കദളിപ്പഴം 
വെറ്റിലടക്കയും കാണിപ്പണമിവ 

എല്ലാം വെച്ചിതാ കൈതൊഴുന്നേന്‍ ദേവീ, 
പന്തലകത്തേക്ക്‌ എഴുന്നെളളണേ ദേവീ 
വെച്ചൊരു പൂജ കൈക്കൊള്ളണേ ദേവീ 
സന്താപമൊക്കെയൊഴിക്കേണമേ ദേവീ 
ദേവീ നമഃ നമഃ പാദം നമോ സ്തുതേ 


2. സരസ്വതി (ചെമ്പട, മുത്താളം) 
അല്ലിത്താരിതളിങ്കല്‍ 
ഉല്പസിച്ചെഴുമമ്മേ 
ഫുല്ലാരവിന്ദ മുഖീ - 
മല്ലാക്ഷി മണി യാളേ 
നല്ലാരില്‍ മണി മങ്കേ 
വല്ലകി വിനോദിനി. 
പല്ലവ മൃദുലാംഗീ 

നല്ല സരസ്വതീയേ 

മുല്ല മഞ്ഞിന്ദു വെള്ള 
നല്ലാന്പലൊളിയാളേ 
വല്ലഭേ ശുഭേ കവീ 
ചെല്ലക്കിളിമൊഴിയേ 
കല്ലോലത്തിര പോലെ 
ചൊല്ലുകളുതിര്‍പ്പോളേ 
എല്ലാം നിന്‍ വിഭുതികള്‍ 
ചൊല്ലുള്ളതെല്ലാം നീയേ 
സ്വര്‍ല്ലോകര്‍ നമിക്കുന്ന 
കല്ല്യേ കാമദേ ദേവീ 
ഇല്ലായേ ഭഗവതി 
യല്ലാതെ ശരണംമേ 
അല്ലലൊഴിച്ചു മനഃ 
തല്ലജ മുണര്‍ത്തണേ 
-നമഃ നമഃ നമഃ ശിവേ 
നമിക്കുന്നു അടിമലര്‍ 


TT 


വിളക്കനമുഷ്യായം 


3. സരസ്വതി (തൃപുട, മുര്താളം) 
പങ്കജാസന വല്ലഭേ കവീ 
മങ്കയാഭേ സരസ്വത? 
കാഞ്ചന കമലദളാര്‍മണേ 
പഞ്ചവാസിനീ ഭാരതി 
വീണാലാവണി വേദപുസ്തക 
ധാരിണ! വരദായിനി 
കങ്കണം വിരല്‍ മോതിരങ്ങ- 
ലംങ്കരിച്ച മനോഹരി 
കാമരൂപിണീ അന്നവാഹിനി 
വേദശാസ്ത്ര പരായണീ 
സാരസാക്ഷി കമലാക്ഷി മീനാക്ഷീ 
ലോകസാക്ഷി വിശാലാക്ഷി 
നിര്‍മ്മലാംബികേ അംബികേ 
ജഗദാംബികേ ശ്രീമുകാംബികേ 
സൂക്ഷ്മമാനസയായി മേവിടും 
സാക്ഷാല്‍ ഈശ്വരി നായികേ 
പംക്തി കണ്ഠനനുജനാകിയ 
കുംഭകര്‍ണ്നൊരു ദിനം 
ദേവരാജ വധത്തിനായ്‌ വിധി- 
ദേവനെത്തപം ചെയ്തനാള്‍ 
ദേവകള്‍ക്കുളവായ ദവദന 
രോദനങ്ങളെ കേള്‍ക്കയാല്‍ 
ദവേഗമോടവന്‍ നാവതില്‍ കുടി- 
കൊണ്ട ദേവി നമോ നമഃ 
ഇന്ദ്രനെന്നുരചെയ്യവെയത്‌ 
നിദരയാക്കിയ ദദവിയേ 

- ഇന്ന്‌ എന്നുടെ നാവില്‍ വന്നു 
വിളങ്ങങണ കവി തോന്നുവാന്‍ 
അതിനു ദദവിതന്‍ ചരണപദയുഗളേ 
ശരണയായ്‌ പണ്‌:'യുന്നു ഞാന്‍ 
ദേവദേവാദി വന്ദിത പദേ 
ശരണം ഞാനിതാ കൈതൊഴാം 


4, സരസ്വതി ചെമ്പട നാലാംതാളം, മുത്താളം) 
സരസ്വതി ദേവീ തന്റെ 
ഇരുപ്പും പദവി ചൊല്‍വാന്‍ 


വിളക്കനുഷ്യാനം 


മലയാളം പരദേശം 
'ഇരുനാടുമൊരുപോലെ 
ശ്രീമയ പാല്‍ക്കടലില്‍ 
ചെന്താമര ഇതളിന്മേൽ 
വീണമിട്ടി രാഗം പാടി 
ഇരിക്കുന്നു അമ്മാദേവീ 
ഏതുരാഗം പാടുവതമ്മ 
ഏതൊരു ശ്രുതി മീട്ടുവതമ്മ 
ആടി തോടി പന്തുവരാളി 
തോടിഭൈരവീ രാഗം പാടി 
പാട്ട്‌ വേല കൂത്ത്‌ കാണ്മാന്‍ 
ദാരികന്റെ കോട്ട കാണ്മാന്‍ 
എപ്പോഴും ആറ്റിങ്കല്‍ പോയ്‌ 
“എഴുന്നെള്ളികളിച്ചമ്മ 
രേവതി നാള്‍ കഴിഞ്ഞ്‌ 
അശ്വതിനാള്‍ അസ്തമിച്ച്‌ 
ഏഴരനാഴിക രാവുള്ളപ്പോള്‍ 
എഴുന്നെള്ളത്തമ്മ ദേവി 
അമ്മാ ദേവീ എഴുന്നെള്ളുമ്പോള്‍ 
| എന്തെല്ലാം. അടയാളം 
വീരമദുളമടിച്ചും കൊണ്ട്‌ 
വീരശംഖ്‌ രതികൊണ്ട്‌ 
കൊമ്പ്‌ കുഴല്‍ താളം ചെണ്ട 
മുഴങ്ങിടിന പളളിശംഖ്‌ 
മുക്കാതം വഴിയകലെ 
മുച്ചിലമ്പിനൊച്ച കേള്‍ക്കാം 
അരക്കാതം. വഴിയകലെ 
അരമണിയുടെ നാദം കേള്‍ക്കാം 
ഒട്ടൊട്ടടുത്തു വരുമ്പോള്‍ 
വഷ്ടക വാളിന്നിളക്കം കേള്‍ക്കാം 
ഒട്ടണഞ്ഞു നോക്കും നേരം | 
ഒറ്റപ്പനന്തലില്‍ നൃത്തം കാണാം 
പാരിലൊക്കെ പുകള്‍ പൊങ്ങും 
ശബരിമലയിലമര്‍ന്നമ്മ 
ഭഗവതി കാവിലമ്മേ 
പദതളിര്‍ കൈതൊഴുന്നേന്‍ 


വീിളക്കനമുഷ്ഠാനം 


5. സരസ്വതി (മുത്താളം, തൃപുട) 
പത്മസംഭവന്‍ ഭാര്യേ ര്യേ കവിപ്പെണ്ണേ 
വിദ്യമുഖ്യ സരസ്വതിയേ ജയ 
പാലോലും മൊഴിയാളെയെന്‍ നാവിന്മേല്‍ 
| വാണീടുക സരസ്വതിയെ ജയ 
| ഭിക്ഷയേറ്റോനും ബ്രഹ്മനും വിഷ്ണുവും 
റിതം വാഴ്ത്തും സരസ്വതിയെ നമഃ 
പീഡിപ്പിച്ച ദശ്ഥ്രീവ തമ്പിയെ 
.നിദ്ര ചേര്‍ത്ത സരസ്വതിയെ ജയ 
പുസ്തകവും ജപമാലഹസ്തിനി 
നിത്യം വാഴ്ത്തും. സരസ്വതിയെ ജയ 
പൂമാലയും മണിരാലയും മാര്‍വ്വില 
| ണിഞ്ഞ തമ്പുരാട്ടിയെ ജയ 
പേടമാന്‍ മിഴിയാളേയടിയന്റെ 
പാട്ടിനുറ്റുതുണക്കദേവീ ജയ 
പോക്കണം മമ ദുഷകൃത മൊക്കെയും 
ആക്കണം തവ  ദക്തനായെന്നെ നീ 
ദേവീ ദേവീ നമസ്തേ നമോ നമഃ 
ദേവീ: പാദം നമോ നമസ്തേ ജയ 


6. സരസ്വതി (തൃപൂട) 
വാണിദേവീ സരസ്വതി നിന്റെ 
വീണ ഞാനൊന്നു കാണട്ടെ 
പാണി തന്നിലിരിക്കും വീണയെ 
ഏണലോചനെ കാട്ടുക 
നാണമെന്നിയെ പാട്ട്‌ പാടുകില്‍ 
അപ്പവും ്നട ശര്‍ക്കര 
തേന്‍പൊരി മലരൊക്കെയും തരാം 
തങ്കവാണീ നീ. പാടുക 
കാമരുപിണി ലോക സുന്ദരി 
വീണവായന തുടങ്ങിനാള്‍ 
സാഗരിരിഗരിപ്പസരിഗമ 
റദസരിഗമപദനിസ 
രീഗമരിഗസനിതദനുമാംഗിരി 
സാഗരിഗരി പലതുമാം 
രീഗമരിഗധപ്പാപത നിസരി 
ഗമപതനിസരിഗമ പതനിസ 


വിളക്കനുഷ്ഠയാനം. 73 


സപ്തസാരസ്വരങ്ങള്‍ ചൊല്ലുവാ 
നെത്രയും പണിപാരമാം 

ഇന്ന്‌ എന്നുടെ നാവില്‍ വന്നു 
വിളങ്ങണേ കവി ഭാരതീ 

ലോക ലോകാഭിവന്ദിതേ ദേവീ 
പദതളിരിണ കൈതൊഴാം 


ഗുരുവന്ദനങ്ങള്‍:- 
1. ഗുരുവന്ദനം (മുത്താളം, നാലാംതാളം, ക) 
ഹരിശ്രീയെന്നരുള്‍ ചെയത 
ഗുരുവിനെ സ്മരിച്ചു ഞാന്‍ 
പരശ്രീ വന്നീടുവാനായ്‌ 
പരക്കെ വന്ദനം ചെയ്തേന്‍ 
നിരപ്പുള്ള മാര്‍ഗ്ഗങ്ങള്‍ 
ഉരപ്പാന്‍ ഗുരുനമുക്കിന്ന്‌ 
ധരിപ്പിച്ചതിലൊരു വാര്‍ത്ത 
ഉരപ്പാനായ്‌ തുടങ്ങുമ്പോള്‍ 
അതിനെന്റെ ഗുരുനാഥന്‍ 
തുണയായിട്ടിരിക്കേണം 
പരത്തിങ്കൽ നിറഞ്ഞുള്ള 
കറകണ്ഠനരന്‍ താനും 
കരിമലയെഴും സ്വാമീ 
കരുത്തരായുള്ളവരും 
നാഥനാം: ഹരി ബ്രഹ്മ 
ദേവാദ്യാദിയോര്‍കളും 
വാണീ നിര്‍മ്മലെയെന്റെ 
നാണിഭം കുറക്കല്ലേ 
കാണിനേരമെന്‍ നാവില്‍ 
വാണിരിക്കണേ ദേവീ ' 
മൂര്‍ത്തിമൂവ്വരേയും ഞാന്‍ 
ഓര്‍ത്തുമല്‍ ജനകാബ്ജം 
കീര്‍ത്തി മാനരാംസഭ 
യോര്‍കളെ തുണക്കേണം 
ഹരിഹര സുതനാമാ 
പെരിയൊരു ഗുണവര 
വിരവോടെന്നകതാരിൽ 
പിരിയാതെ തുണക്കണേ 


വിളക്കനമുഷ്ഠാനം 


പിന്നെത്താന്‍ കരിമല 

കറുത്ത സ്വാമിയേയും ഞാന്‍ 
മാളിക പുറത്തഥരും 
ലോകമാതാവ്നേയും 

മതിമാൻ വാവരും മറു 
കരുത്തരായവരേയും 

നിനച്ചു ഞാന്‍ വഴിപോലെ 
സ്തുതിച്ചു കൊള്ളുന്ന നേരം 
വിളങ്ങേണം സഭ തന്നില്‍ 
അടിയങ്ങള്‍ക്കനിശം താന്‍ 
'പിഴവുണ്ടെങ്കിലോ നിങ്ങള്‍ 
പലര്‍കുടി പൊറുക്കണേ 
ഹരിഹര സ്ുതനയ്യാ 
പരിവാരമോടെ യിദം 
കളിച്ചാര്‍ത്ത്‌ വിളയാടി 

നിനചു പൂജകള്‍ കൈ- 

- കൊണ്ടടിയങ്ങള്‍ക്കഭയമേ 

നമഃ നമഃ ശിവസുത 

നടിപാദം നമിക്കുന്നേന്‍ 

2. ഗുരുവന്ദനം (മുത്താളം, ഏകം, നാലാം താളം) 
ഹരനു നന്ദന ൦ 
ഗണനാഥനടിയന്റെ 

മനതാരില്‍ കുടികൊള്‍വാ 
നിതാ ഞാന്‍ വന്ദനം ചെയ്തേന്‍ 
കമലപുസ്തകിവാണി 

കവിതെ മങ്കയെ തായെ 
കമലമെന്നുടെ ചിത്തേ 

ഹൃദയേ വന്നുതകണേ 
കമലയോനിയില്‍ മുന്നം 

ജനിച്ച ബ്രഹ്മനും വിഷ്ണു 
കമലബാന്നനെച്ചുട്ട 

പരമശങ്കരര്‍ താനും 

ഗുരുപാദ മകതാരില്‍ 

കരുതി കൈ വണങ്ങുന്നേന്‍ 
ഗുണമുള്ള ജനംമേവും 

സഭയെ കൈവണങ്ങുന്നേന്‍ 
സകല വിദ്യകള്‍ സാധിച്ചുറച്ചോരാ സഭയോര്‍കള്‍ 


വിളക്കനുഷ്യാനം 


വസിക്കുന്നതത്‌ കണ്ടിട്ടെ- 
നിക്ക്‌ ശങ്കയുണ്ടുളളില്‍ 
പരമശങ്കരനും പാര്‍വ്വ- 
തിക്കും സമ്മതമാകാന്‍ 
ഹരിനാരായണ ലീല 
ഹിതമാം സല്‍ക്കഥയിത് 
ക്ഥിപ്പാം ഞാന്‍ വഴിപോലെ 
സ്മരിച്ചുകൊളളുന്ന നേരം 
പിഴവുണ്ടെങ്കിലോ നിങ്ങള്‍ 
പൊറുത്തു കൊള്ളുക വേണം 
ഹരിഹര സുതനയ്യാ 
പദതളിര്‍ തൊഴുന്നേന്‍ ഞാന്‍ 


ആദിപര്‍വ്വം സമാപ്തം 


TS 


സ്ധ്യാമികുടെ | 


വിളക്കനുഷ്ഠാനം | 


BI0ം 2 


PANDO 


heroen Den Se eee oT 


ക നോയലും താ പാം യയ യ യ യോം തോം പാ പോം യോം യോളം ളന ഗാ താ ത പു രാം പാര 


ത 


വീളക്കനുഷ്യാനം 77 


അദ്ധ്യായം 1 
അവതാരകഥ 


ശ്രീധര്‍മ്മശാസ്താവിന്റെ ഉത്പത്തിയാണ്‌ അവതാര പര്‍വ്വ 
ത്തിലെ വിഷയം. ഭസ്മാസുരകഥയെ പരാമര്‍ശിക്കുന്ന 
ശൂര്‍പ്പാന്‍കവി (ശൂര്‍പ്പകന്‍കവി) എന്ന വഴി പാട്ടുകളാണിതില്‍. 


© ശൂര്‍പ്പുകജനനം. (താളം തൃപുട, മുത്താളം) 


ബ്രഹ്മസുനു പുലസ്തൃനു മക- 
-നല്ലോ കശ്യപമാമുനി 
കശൃയപന്നിരു ജായമാരവര്‍ 
അദിതിയുംദിതി നാമവാര്‍- 
ദേവലോകമോടഷ്ട സിദ്ധികള്‍ 
അമൃതമപ്സരാദികളും 
ദേവകള്‍ക്കുളവായി, കഷ്ടമേ ! 
അസുരകള്‍ സ്ഥിതിചൊല്ലുകില്‍ 
ആധിവ്യാധി, സുരാ, മരണ- 
മെന്നല്ല സര്‍വ്വവെറുപ്പുമാം 
ഏറിഏറിയമര്‍ഷമാംവിഷം 
ദാനവമനസ്സിങ്കലല്‍ 
ദേവവൈഭവമാളണം ചിരം 
സ്വര്‍ഗ്ഗാധിപത്യം നേടണം: 
ചിന്തയാൽ ബഹുയുദ്ധമങ്ങിനെ 
തോറ്റുദാനവരെപ്പോഴും 
ഭാര്‍ഗ്ഗവമുനിശുര്രനാണഹോ 
ദാനവര്‍ക്ക്‌ കുലഗുരു 
മൃത്യു വൈരി അറിഞ്ഞു നൽകിനാല്‍ 
ശുക്രനന്നൊരു സിദ്ധിയെ 
മൃതസജ്ഞീവനി മന്ത്രമായത്‌ 
ജീവനേകും മൃതര്‍ക്കുടന്‍ 
ആയതില്‍ബലം കൊണ്ടു ദാനവര്‍ 
പീഡനങ്ങള്‍ തുടങ്ങിനാര്‍ 
മന്ത്രലോപം വരുത്തുകേന്യേ- 
_ മറ്റില്ലപോംവഴിയാകയാല്‍ 
ചോരണം ചെയവുതിനു പോകണം 
വ്യാഴസുനകചനുടന്‍ 
കലല്‍്പനയ്ക്കുനടന്നിത്‌ ഗുരു- 
പു്രനാം കചനാദരാല്‍ 


വീളക്കനുഷ്ഠാനം 


ശുക്രമന്ദിരെ ദേവയാനിയാള്‍ 
കണ്ടുകാമോപരുപനെ- 
തഞ്ചമോടവള്‍ മാനസം കവര്‍ന്൬ന- 
വ്വിധം ഗുരു പ്രീതിയും 
ശിഷ്യനായിവരിച്ചുമാമുനി 
ദേവകള്‍ തെളിഞ്ഞപ്പോഴേ. 
ഛഏ്ൃഷണി പ്രിയ വാക്കുകേട്ടതി 
കോപമാര്‍ന്നിത്‌ ദാനവര്‍. 
രണ്ടുവട്ടംവധിച്ചു ചോരനെ- 
ജീവനേക! ഗുരുവരന്‍ 
തിട്ടമറുതിക്ക്‌ പൊടിച്ചു ഗുരുവിന്‌ 
മധുവില്‍ ചേര്‍ത്തു നല്‍കീടിനാര്‍ 
മന്ത്രംചൊല്ലിവിളിക്കവെ കചൻ 
ഉദരത്തില്‍ വിളി കേള്‍ക്കവെ 
അച്ഛനോ കചനോ ഏതുവേണ്ടത്‌ 
നിശ്ചവയിക്ക മകളിന്നിനി. 
മന്ത്രമേകുകില്‍ കചനുമച്ഛ്നെ 
രക്ഷചെയ്തീടുമെന്നവള്‍. 
മന്ത്രമകിയൊഴിഞ്ഞു സങ്കടം 
ദക്ഷിണഗുരു ജീവനും 
മന്ത്രമേറ്റുടനെ നാകമെത്തിയത്‌ 
ദദവകള്‍ക്കു നല്‍കിടിനാന്‍. 
മന്ത്ലബ്ഗിയുണ്ടായി ദേവക- 
ളൊന്നു ചൊല്ലി കചനോടഹോ 
ശുക്രനു മകനാകയാല്‍ കചാ 
ദേവനല്ലസുര നാണുനീ-- 
വ്രജപാതവചന മിങ്ങനെ 
കേട്ടുതാപകോപത്തോടെ 
ദേവരെ മുടിപ്പാനണഞ്ഞഥ 
വീണു പോയ്‌ ഭുവി പൂക്കവന്‍ 
ശൂര്‍പ്പകി അസുരേശ നന്ദിനി 
പുത്രനായ്‌ പ്പിറന്നാനവന്‍ 
'ശൂര്‍പ്പകനവനോര്‍ത്തു പൂര്‍വ്വമാം 
ദദവവഞ്ചന യിങ്ങനെ 
ദേവകളെയറുതി ചെയ്വാനുറച്ച; 
കാനനം പൂക്കവന്‍. 


pe ഞു്‌ യയാതി റിതു യ യ 


വിളക്കനമുഷ്ഠാനം 


© (താളം രൂപകം, ചുഴാരി, വര്‍മ്മം) 
ശ്രീകൈലാസത്ത്‌ ഉഷ്ണം പെരുതായ്‌ 
നന്ദിഭ്യംഗ്യാദികളേറ്റം വലഞ്ഞു. 
ഗിരിമകള്‍ക്കും പരിതാപമേറി 
പുരഹരനോടീവണ്ണമുരച്ചു. 
എന്തെന്ത്‌ നാഥാ വളരുമീതാപം 
ചിന്തിക്കിലാരോ തപസ്സിലതുണ്ട്‌. 
വേണ മഭീഷ്ടം അരുളുക വേഗം 
പ്രാണിവംശങ്ങള്‍ നശിപ്പതിന്‍ മുന്‍പേ 
കൊടുക്കരുതവനിഷ്ട വരത്തെ 
കെടുക്കുമീലോകം അറിയുക നാഥേ 
ദേവകളറുതി വരാനി തപസ്സ്‌ 
ദേവീഞാനെന്തു ചെയ്യേണ്ടതിപ്പോള്‍. 
കൊടിയൊരു ദുഷ്ടന്‍ മുടിക്കുമീ ലോകം 
കൊടുക്കിലല്ലേലും കറിനതപസ്സാല്‍ 
ദുഷ്ടനെന്നാലും നിഷ്ഠാ ഫലത്തെ | 
നഷടപ്പെടുത്താനെളുതോം വിധിക്കും ? 
ആകയാലിഷ്ടം അരുളുക ദേവാ 
ആകും അതിനാലവനുടെ നാശം 
ഏവമീശ്വരി വാക്കിലിളകി 
വാമദേവന്താനെന്നെള്ളിടുന്നു. 


3. ശൂര്‍പ്പകന്‌ വരലാഭം. (താളം രൂപം, ചൂഴാരി, വര്‍മ്മം) 
“ശ്രീകൈലാസത്തെ ഉഷ്ണം സഹിക്കാതെ 
ശ്രീപരമേശന്‍ എഴുന്നെള്ളുന്നതപ്പോള്‍ 
ശ്രീപരമീശന്‍' എഴുന്നെള്ളിവന്ന്‌ 
ശൂര്‍പ്പകന്റെ അരികിലണഞ്ഞു. 
എന്തെന്റെ ഭക്താ ശൂര്‍പ്പകനാരേ- 
എന്ത്‌ തനിക്കിന്നഭിമത മോഹം 2 
എന്ത്‌ തനിക്ക്‌ അഭിമതമെന്ന്‌ 
അന്തകവൈരി ചോദിച്ചസമയം 
തിരുവചനം കേട്ടൊരു നേരം 
ഇരുമിഴി തുറന്നു ഹരനെ. നമിച്ചു. 
ആരാകിലുമെന്റെ ചൂണ്ടാണി തൊട്ടാല്‍ 
ഭസ്മായീടുക വേണം പുരാനേ 
' അരുത്‌ അരുത്‌ ശൂര്‍പ്പക നിങ്ങനെ 
' കഠിന വരങ്ങള്‍. ചോദിക്കരുത്‌ 


യോ തോതും മയോ, തോയം താവോ യായ യായം, യം പായോ ലാ 


വിഭക്കനമുഹഷ്യാനം 8൨ 


ഏകുക വേണം ഇഷ്ടവരത്തെ 
ദുഷടനാമസുരന്‍ ശാഠ്യം തുടങ്ങി 
സത്യവിരോധം ഭയന്നു ഭഗവാന്‍ 
ദുഷ്ടനു ഇഷ്ടവരത്തെയരുളി 
തന്നവരത്തിന്റെ വരഫലമുടനെ 
തൊട്ടറിയേണം എന്ന്‌ നിനച്ചു 
ലോകാധിനാഥനെ തൊട്ടറിവാനായ്‌ 
വേഗമോടഥ അടുത്താനസുരന്‍ 
ദുഷ്ടനായുള്ള ശൂര്‍പ്പക വീരാ 
ഇഷ്ടനാമെന്നെ തൊട്ടീടരുത്‌ 
ദുഷ്ടാ നീയെന്നെ തൊട്ടുവതെന്നാല്‍ 
ശഗഠന്റു ഞാന്‍ നിന്നെ വധിക്കും 
പൂണ്ടി ചൂണ്ടി അടുത്താനസൂരന്‍ 
മണ്ടി മണ്ടിയകന്നത്‌ നാഥന്‍ 
ഓടി പുരഹരന്‍ കാടോടെ പടലോടെ 
ഓടി ശ്രീ കൈലാസം ഹൂക്ക്‌. 
ഓടി കൈലാസം പൂകിയനേരം 
അസുരന്‍ താനുണ്ട്‌ അവ്വിടെയിരിപ്പൂ 
എങ്ങും നിറഞ്ഞൊരസുര ഭയത്താല്‍ 
ചാടി ശ്രീവൈകുണ്ഡം തന്നിലൊളിച്ചു. 


4. ശ്രീ കൈലാസത്തെ വേലമുടക്കം. 
(താളം രൂപം, ചൂഴാരി, പാണ്ടി) 
ശ്രീ വൈകുണ്ഡത്തില്‍ ഒളിവായിരുന്നത്‌ 
ശ്രീകൈലാസത്തെ വേലമുടക്കി 
ശ്രീലെകലാസാടത്ത വേലമുടക്കി 
പതിനെട്ട തിരുവാദ്യം മുടക്കി 
'പതിനെട്ു തിരുവാദ്യം മുടക്കി 
മന്ത്രതന്ത്രം പൂജകള്‍ മുടക്കി. 
ശാന്തിചെയ്യുന്ന എമ്മ്രാന്മാരേ 
ശാന്തി പൂജവിളക്കുകള്‍ വേണ്ട- 
ശംഖ്‌ തുന്ന ശക്തന്മാരെ- 
ശംഖ്‌ ഉതതുക വേണ്ട ഇവിടെ. 
പറണികൊടുന്ന പാവാണികളെ 
പാണി കൊട്ടിപ്പാടുകവേണ്ട 
ചെണ്ട കൊട്ടുന്ന മാരാന്മാരെ- 
| ചെണ്ട കൊട്ടുക വേണ്ട ഇവിടെ. 


Esser PARED 
യയാ ത്തോ യോ യോ പോതും കോകോ ോഹ്ാാായേയായലായുാതാാായുായ ണാ മയാ മദയാന ഞു മോനാ കോയ യോയോ ക ഇ 


വീളക്കനമുഷ്ഠാനം 


ഉടുക്കടിക്കുന്ന മലയാളികളെ 

| ഉടുക്കടിയും പാട്ടുകള്‍ വേണ്ട. 

വെടിവെയ്ക്കുന്ന വേന്തന്‍മാരേ- 
വെടിവെയ്ക്കുക വേണ്ട ഇവിടെ 

ഇങ്ങനെയുള്ള ശബ്ദങ്ങള്‍ കേട്ടാൽ 
ശൂര്‍പ്പകനസുര നിവിടെവസിക്കും 

ദുഷ്ടനാം അസുരന്‍ ഇവിടെ വസിച്ചാല്‍ 
ശ്രീ കൈലാസം ത്ധടുതി പൊടിക്കും 


5. മഹാവിഷ്ണുവിന്റെ വരവ്‌. (രൂപം, ചുഴാരി, വര്‍മ്മം) 


ശ്രീ കൈലാസത്തെ വേലമുടക്കം 
കേട്ടെഴുന്നെള്ളി മായാവിഷ്ണു. 
ആരെവരാണ്‌ ശ്രീകൈലാസത്തെ 
പണ്ടേയുള്ള വേലമുടക്കിയത്‌ ? 
മറ്റാരുമല്ല മായാ വിഷ്ണുവെ- 
ശ്രീപരമിശന്‍ മുടക്കിയ വേല- 
എന്ത്‌ എന്താണ്‌ ? പരമശിവനെ- 
പണ്ടേയുള്ള വേല്‌ മുടക്കിയത്‌. 
മറ്റൊന്നുമല്ല ശ്രീ മഹാവിഷ്ണോ 
ശൂര്‍പ്പകനസുരഭയത്തിനാലാണ്‌ 
ദുഷ്ടതയോര്‍ക്കാതെ ഞാനുമവന്‍ 
ഇഷ്ടവരത്തെ കൊടുത്തത്‌ മുലം 
എന്ത്‌ വരമാണ്‌ അന്തക രിപുവെ 
ചിന്ത കുടാതെ കൊടുത്തു ഭവാനും 
ചുണ്ടാണി ചുണ്ടി തൊടുന്നവരൊക്കെ 
ദണ്ഡധരാലയം പുക്കീടുമപ്പോള്‍ 
അരുതരുതീശ വരമീകണക്കെ 
അരുളുകിലവനെ വധിക്കുക വിഷമം 
ഇഷ്ടരെന്നാലും വരലാഭം കൊണ്ട്‌ 
ദുഷ്ടരതായി ത്തീര്‍ന്നീടുമാരും 
ദുഷ്ടനെന്നാല്‍ ഒരുവനെയുളളൂ. 
ഇഷ്ടരെന്നാല്‍ പലരുമതുണ്ട്‌ 
പാമ്പിന്‌ പാല്‍ അമൃത്‌ കൊടുത്താൻ 
.വല്ലിന്‌ വിഷംമേറുകയുള്ളൂ. 
കടുവ മുന്നില്‍ നമസ്ക്കരിച്ചെന്നാല്‍ 
കടുവ വായിലകപ്പെടുമത്രെ. 
പേടിക്കവേണ്ട പരമ ശിവനെ 
ആടലൊഴിച്ചു വരുന്നുണ്ട്‌ ഞാനും. 


വിളക്കനമുഷ്ഠയാനം 


'പേടിക്കവേണ്ട പരമശിവനെ 


എന്നു പറഞ്ഞു മായാവിഷണു 
മനതാരില്‍ ചിന്ത തുടങ്ങി. 

: എന്തു എന്തൊരു വേഷം ചമഞ്ഞാല്‍ 
ദുഷ്ടനെക്കൊല ചെയ്തിങ്ങു പോരാം 
പെണ്‍ഹഛായയിലൊരു വേഷം ചമഞ്ഞാല്‍ 
വമ്പെഴുമസുരനെക്കൊല ചെയ്യാം 
എന്നുതന്നെ മനസ്സിലുറച്ച 

ആണിന്റെ രൂപം വെടിഞ്ഞത്‌ വിഷ്ണു. 
ആണിന്റെ രൂപം വെടിഞ്ഞത്‌ വിഷണു 
പെണ്‍ശഛായയിലചൊരു രൂപമതായി. 
പെണ്‍ശഛായയിലൊരു രൂപമതായി 
പൂങ്കുളം ചാടി കുളിയും കഴിച്ചു. 
പൂങ്കുളം ചാടി കുളിയും കഴിച്ചു 
പൂന്തുകിലാട ഞൊറിവെചുടുത്തു 
പുന്തുകിലാട ഞൊറിവെച്ചുടുത്തു 
ചനനരച്ചു കോല്‍കുറി തൊട്ടു 
ചനദനരച്ചു കോല്‍കുറി തൊട്ടു 

തൈലം ഒര്‍താട്ടവള്‍ കൂന്തല്‍ മിനുക്കി 
തൈലം തൊട്ടവള്‍ കൂന്തല്‍ രിനുക്കി 
നല്ലനല്ല തിരുമുടി കെട്ടി. 

നല്ലനല്ല തിരുമുടി കെട്ടി 
നല്പമുല്ലമാലചകളണിഞ്ഞു. 

നല്ലമുല്ല മാലകളണിഞ്ഞു 

-അജ്ഞനം കൊണ്ട്‌ കണ്ണുകളെഴുതി 
അഞനം കൊണ്ട്‌ കണ്ണുകളെഴുതി 
കാതില്‍ വെള്േളാലക്കുട്‌ ധരിച്ചു. 
കാതില്‍ വെള്ളോലക്കൂട്‌ ധരിച്ചു 
കുങ്കുമംകൊണ്ട്‌ പൊട്ടതുകുത്തി. 
കുങ്കുമംകൊണ്ട്‌ പൊട്ടതുകുത്തി 

ചാന്ത്‌ സിന്ദുരം പുള്ളികള്‍ കുത്തി 
ചാന്ത്‌ സിന്ദുരം പുള്ളികള്‍ കുത്തി 

കളൂഭം തൊട്ടവള്‍ ദേഹമുണര്‍ത്തി 
കളഭം തൊട്ടവള്‍ ദേഹമുണര്‍ത്തി 
ശപബഖോഗളത്തില്‍ .മാലകള്‍ ചാര്‍ത്തി. 


eemennssecmnsss perenne. cevesmeescsen Ceosncsr Semen ESN SSCS TONES MnoraDnmnn coSsasessssasnsners sreesmsmn vay ee arses 


അസുരനെ ക്കൊല ചെയ്തുവരാം ഞാന്‍. 


6. ഒന്നാം മോഹിനി വേഷം. (താളം പാ പാണ്ടി, 1, ചൂഴാരി, _മുത്താളം) 


6 തജ FV PB തയ 
ne en mm 


ഇ യ ത ഞ്ഞ ണയ യ 


വീളക്കനമുഷ്ഠാനം 


ശംഖുഗളത്തില്‍ മാലകള്‍ ചാര്‍ത്തി 
മാറില്‍ പോര്‍മുല രണ്ടത്‌ തോറ്റി 
മാറില്‍ പോര്‍മുല രണ്ടത്‌ തോറ്റി ൦ 
പുഞ്ചേല കൊണ്ടത്‌ മൂടി മറച്ചു 
നല്ലകരങ്ങളില്‍ കങ്കണമിട്ടു 
മൈലാഞ്ചിയിട്ടു പുതുമവരുത്തി. 
നല്ലവെള്ള പട്ടുമുടുത്ത്‌ 
കാഞ്ചിയിട്ടരകാമ്പ്‌ മുറുക്കി 
അസുരനെയവള്‍ മനസ്സില്‍ കരുതി 
വാരസ്യാരുടെ വേഷമതായി 
വാരസ്യാരുടെ വേഷമതായി 
പുവറുക്കുന്ന കൂടയെടുത്തു 
പുവറുക്കുന്ന കുടയെടുത്ത്‌ 
പൂവ്‌ തേടിനടന്നത്‌ മായ 
പൂവ്‌ തേടി നടന്നത്‌ മായ- 
കയറരുതാ കുന്ന്‌ കയറി. 
കയറരുതാ കുന്ന്‌ കയറി 
ഇറങ്ങരുതാ ചോലയിറങ്ങി. 
ഇറങ്ങരുതാ ചോലയിറങ്ങി 
ആരുമില്ല വനത്തില്‍ ചെന്നു. 
ആരുമില്ല വനത്തില്‍ ചെന്ന്‌ 
പുവറുത്തവള്‍ കുടനിറച്ചു. 
പുവറത്തവള്‍ കുടനിറച്ചു 
പുവുകൊണ്ടൊരു മാല ചമച്ചു 
പുവുകൊണ്ടൊരു മാല ചമച്ചു 
മാലകൊണ്ടൊരു പന്തല്‍ ചമച്ചു 
മാലറരകാണ്ടുള്ള പന്തലതിന്‌ 
പൂമ എന്നൊരു പേരുമതിട്ടു 
പൂമയെന്ന പന്തലകത്ത്‌ 
പൊന്നമ്പലം തോറ്റി മായ 
പൊന്നമ്പല തിരുനടയില്‍ 
പൊന്നരയാല്‍ ഒന്നത്‌ തോറ്റി 
പൊന്നരയാല്‍ തന്‍ കൊമ്പത്ത്‌ 
പൊന്നുഞ്ഞാല്‍ ഒന്നത്‌ തോറ്റി. 
പൊന്നുഞ്ഞാല്‍ തോറ്റി മായ 
പൊന്നമ്മാന കായകള്‍ തോറ്റി. 
പൊന്നമ്മാനക്കായയെടുത്ത്‌ 
പൊന്നുഞ്ഞാല്‍ കയറിയിരുന്നു. 


യാനം യാം തോ പോ യോ ഹരനും യം പം കാതി ഉ റയ ത്ത ഭയ പ - തയാ വയ 
തിായ്താാംതാത്ശത്യാ തതാ തടയിയുയുക്ക്യനയിയ ടു ത്തു ര്യ യ്തു ത്തായ ജമ SERRE RE En SE A ല്‍ ങ്ക 


വിളകാനമുഷ്താനം 86 


പൊന്നുഞ്ഞാല്‍ കയറിയിരുന്ന്‌ 
അമ്മാനമാടികളി തുടങ്ങി 
അമ്മാനാട്ടം കളികഴിഞ്ഞ്‌ 
നല്ലതാമൊരു വീണയെടുത്തു 
നല്ലതാമൊരു വീണയെടുത്ത്‌ 

നല്ല രാഗംപാട്ടുകള്‍ പാടി 
മായാ മോഹന മാകിയ രാഗം 
ലോകാലോകമതൊചക്കെ മുഴങ്ങി. 
മന്മഥ രിപുവിന്നുടെ ശത്രു 

തന്മയമിത്‌ കേട്ടു വലഞ്ഞു. 
പാട്ടു കേട്ട ദിശയിട നോക്കി 
ഓടുമായി ശൂര്‍പ്പകവീരന്‍ 
പാട്ടുകേട്ടയിടത്തെ ത്തേടി 
മ്ത്രബന്ധിതനെന്ന കണക്കെ 
ഒട്ുടുടുത്തവനൊന്നഗ രനാക്കി 
മൊട്ടണിമുലയാളഥ മുന്നില്‍ 
കണ്ടു കണ്ടവനത്ഭുതമായി 
ഇണ്ടലേറ്റു കലങ്ങിമനവും 
തിന്നല്‍ക്കൊടി യെന്ന കണക്കീ 
കന്നല്‍ ഗിഴിയാരിവളമ്പോ ! 
ആരെന്ന്‌ നേരറിവാനായ്‌ 
നാരിതന്നുടെ ചാരെ ചെന്നു 
കണ്ടുകണ്ടവനിണ്ടല്‍ മുഴുത്തു 
കണ്ടിവാര്‍ ക്കുഴലിയോടിദമോതി 
ആരു നീയെടോ ചാരു രൂപിണി 
ഘോര കാനനേ വാഴ്വത്‌ ? 
ആരുമില്ലിവനത്തിലിരിപ്പാന്‍ 
രഹതുവെടന്തന്നോതുക ബാലേ. 
അച്ഛനമ്മ നിന്നുടെ നാമം 

ഇഛയില്‍ വരവേറ്റവനാര്‍ ? 
നേരോടിന്നു കഥിക്കുക ബാലേ 

ഉര്‍ പേര്‍ കുലാചരങ്ങള്‍ 
കണ്ടു കണ്ടിഹ നില്ക്കുക വയ്യ 
ഉണ്ടിനിമന ക്കാമന യേറെ 
ഇത്തരമസുരാന്നുടെ വാണി 

ചിത്ത കാരതുകമോടവള്‍ കേട്ടു. 


} 
| 


 Senssrrenscrssssnnm seems senses cnsemcsngscten uae cman cn arse cnarra mms res sears cpeanar, sean wo anes TT 


വിളക്കനുഷ്യാനം 


അച്ഛനമ്മയില്ലയെനിക്ക്‌ 
ഇഛയില്‍ വരവേറ്റവനില്ല 
കൃഷ്ണവേണി എന്നുടെ നാമം 
വൃഷ്ണിവംശജയെന്നറിയേണം 
 ഇഷ്ടനായൊരു വരനെ ത്തേടി 
കഷ്ടമേ ഉലകങ്ങള്‍ തിരഞ്ഞു. 
ഒത്തതില്ലതിനാലിഹ ഞാനും 
ദുഃഖമോടിവനത്തിലിരുന്നു. 
- മൂര്‍ത്തി മുവരു മോടിയണഞ്ഞു 
തിരുവേളി കഴിപ്പതിനെന്നെ 
തൃപ്തിവന്നില്ലെന്നതിനാലെ 
അരുതെന്ന്‌ വെടിഞ്ഞത്‌ ഞാനും 
കാമ കോമളനായ ഭവാനും 
ആരെന്നുരചെയ്യണമിപ്പോള്‍ 
കെട്ടടങ്ങിയ വാഞ്ചമിതമെന്റെ 
മൊട്ടണിഞ്ഞഞതു പോലവെയായി 
ചാരു സുന്ദരിയാകിയ മായ 
കൊഞ്ചലോടെ ചിരിച്ചു മൊഴിഞ്ഞു. 
കാമബാണമതേറ്റുവലഞ്ഞു 
ദാനവനുരചെയ്താനപ്പോള്‍ 
വീരവീരന്‍ ശൂര്‍പ്പകനാം ഞാന്‍ 
ഹരനെന്നെ ഭയന്നു നടപ്പു. 
എന്നെക്കാള്‍ യോഗ്യരതായി 
ആരുമില്ലെന്നറിയുക ബാലേ 
മാലയിട്ടു വരിക്കുക യെന്നെ 
മാലേറ്റു വലഞ്ഞിതു ഞാനും 
എങ്കിലൊന്നു ധരിക്കുക വീര 
മംഗളങ്ങള്‍ വന്നുഭവിപ്പാന്‍ 
പെരുവഴിയില്‍ കണ്ടതു നമ്മള്‍ 
ഒരു പരിചയമില്ല നമുക്ക്‌ 
പുരുഷരുടെ വാക്കില്‍ ശ്രമിച്ചാല്‍ 
നാരികള്‍പെരുവഴിയിലതാകും 
വിശ്വാസം തമ്മില്‍ വരാനായ്‌ 
സത്യമൊന്ന്‌ ചെയ്ക ഭവാനും 
-എന്തുസത്യം ഏതൊരു സത്യം ? 
ചെയ്യണം ഞാന്‍ സുന്ദരിയാളേ 
നാമിരുവര്‍ മരണത്തോളം 
സൊരുമിച്ച്‌ വസിക്കാമെന്ന്‌ 


ക്യാമ തലേയയവോോതയോാഞാുയുാോായായാായുമാോയാായ്തയോരാോയായയള യയാതായാ യോയോ യോം യോ യോയോ യായ നയും 
ജ്യ തയ 


വിളക്കനമുഷ്ഠാനം S$ 


ഒരുനാളും എന്നെയുപേക്ഷി- 
പ്ീടുകയില്ല എന്നൊരു സതൃം. 
വീരവീരനായഭവാന്‍ തന്‍ 
മററില്‍ തൊട്ടൊരു സത്യം വേണം. 
കാമ കിങ്കരമായസുരന്‍ താന്‍ 
വാമദേവവരത്തെ മറന്നു. 
സത്യവാചക മോര്‍ത്തും കൊണ്ട്‌ 
തൊട്ടുതന്നുടെ മാറിലതപ്പോള്‍ 
വന്മല ചിറകറ്റതു പോലെ 
ജീവനറ്റു മറിഞ്ഞഥ ദുഷടന്‍ 
പരനാരിയിലാശ ജനിച്ചാല്‍ 
വരുമീഫലമിങ്ങനെ തന്നെ. 
നീയവിടെ കിടക്കെന്റെ സുര 
താന്‍ പോയ്‌ നീരാടീടട്ടെ 
ചത്തസുരനെ .നോക്കി മായ 
൦ തല്‍ക്ഷണം പുരി നോക്കി മറഞ്ഞു. 


7. മദയാവേഷം കാഞ്ചാന്‍ ഹരന്റെ ആഗ്രഹം. 
(താളം രൂപം, വര്‍മ്മം, ചൂഴാരി) 
മായവന്റെ മായാ മോഹനീ- 
മായത്താലെ അസുരനെ ഒടുക്കി. 
മായത്താലെ പാല്‍ക്കടല്‍ പുക്ക- 
വിശേഷത്തെ കേട്ടരനാരും 
തല്‍ക്ഷണം അനുദരമാദിപ്പതിനായ്‌ 
കാമലേക്ഷണ സവിധമണഞ്ഞു. 
എങ്ങനെ ഭവാന്‍ ശൂര്‍പ്പകനെ ക്കൊല 
ചെയ്താതന്നറിയട്ടെ പുരാനേ- 
ഞാനൊരു സുര കാമിനി വേഷം 
പുണ്ടവനെ വധിച്ചത്‌ നാഥ 
എങ്കിലിന്നാ മോഹിനി വടിവ്‌ 
നിങ്കലെനിക്ക്‌ കാണുക വേണം. 
വേണ്ട വേണ്ട പുരഹര, രൂപം 
വിശ്വമോഹനം കാണരുതാരും 
പുരുഷന്‍ മോഹിനി വടിവ്‌ ചമഞ്ഞാല്‍ 
മോഹിക്കുക ആരിഹ പാരില്‍ ? 
കാണുക വേണ്ട മോഹിനി വേഷം 
കണ്ടാലോ ഹരന്‍ മോഹിതനാകും 


വീളക്കനമുഷ്യാനം 


കാട്ടുകയില്ല എന്നത്‌ കേട്ട 
കോപിതനായി പുരഹരഭഗവാന്‍ 
പുരഹര ഭഗവാന്‍ കോപിതനായി 
മലപോകതിന്ന്‌ ഉമയോടു കൂടെ. 
കോപത്തെക്കളക പുരാനെ 
വേഷത്തെ ക്കാണുക വിരവില്‍ 
എന്നുരചെയ്തു മാധവനപ്പോള്‍ 
കമനീയമൊരു വടിവ്‌ ചമഞ്ഞു. 


8. രണ്ടാം മോഹിനി വേഷം. (തൃപുട) 
കാറിലേറെ നിറമേറിടുന്നിന 
വിഷ്ണുമായയുടെ കൂന്തല്‍ 
ചാരുവാസന കലര്‍ന്ന തൈലമത്്‌ 
ചേരുമമ്പോടവള്‍ പൂശിനാള്‍ 
കാര്‍ കുഴലത്‌ കെട്ടി വെച്ചതില്‍ 
വാര്‍മലര്‍ മാല ചൂടിനാള്‍' 
ചന്ദ്രനൊത്ത തിരുനെറ്റി മേല്‍ കുറി- 
തിലകവും അളക ശോഭയും 
മാരിവില്ലിനോട്‌ എതിര്‍ പൊരുതിന 
പുരികവും ചാടുനേത്രവും 
കഞ്ജനേത്രമതിലന്പൊടെയവള്‍ 
അഞ്ജനം എഴുതീടിനാള്‍ 
കര്‍ണ്ണ കുണ്ഡല മിട്ടതിന്നൊളി- 
കര്‍ണ കുണ്ഡലെ മിന്നിയും 
വ്രജ പുഷ്പമതിനൊത്ത നാസിക-- 
ക്കഗ്രേ ഞാത്ത്‌ മുക്കുത്തിയും 
തൊണ്ടിതന്‍ പഴ തോറ്റുമണ്ടുമ- 
ചുണ്ടുകള്‍ മണിയാളുടെ 
മുല്ല മൊട്ടൊടുതുല്്യമായിടും 
പല്ലുകളതിവിസ്മയം 
ശംഖിനൊത്ത ഗളത്തില്‍ പൊന്‍മണി 
-മാലനുല്‌ പതക്കവും 
മാറിലെ കുളുര്‍ കൊങ്കുകളിട- 
തിങ്ങി കിഞ്ചിന കുലങ്ങവെ 
കൈകളില്‍ തരിവളകളും പിരി- 
വളകളും വിരല്‍ മോതിരം 
ആലിലസമമൊത്തൊരണിവയര്‍- 
മീതെ രോമാളി ഭംഗിയും 


വിളക്കനമുഷ്യാനം 90 
പൊന്‍നിറമൊത്ത പട്ടുടുത്തവള്‍- 

കാഞ്ചിയിട്ടര മുറുക്കിനാള്‍ 
കാല്‍ക്കുരണ്ടിനും തരികളിട്ട | 
ചിലമ്പണിഞ്ഞവള്‍ മോഹിനീ 


തിരുകരെ യൊരു പന്തെടുത്തവള്‍ 


പെരുവഴിവിലസീടിനാള്‍ 
പന്തടിച്ചു ഗിരീശന്റെ നേരെയൊരു 
മന്ദമാം കളിവിലാസവും 
പന്തടിക്കയും ചിന്ത്‌ പാടിയും 
രാഗരീതികള്‍ മൂളിയും 
പന്തടിച്ചുലഞ്ഞാടീടുമ്വപോഴെ 
ആടകുന്തലഴിഞ്ഞുപോയ്‌ 
കുത്തഴിഞ്ഞു കിഴിയും പുന്തകില്‍ | 
ഒട്ടൊഴിഞ്ഞ കുചഭാഗവും | 
വിഷ്ണുമായയിടം കയ്യുകൊണ്ടപ്പോള്‍ 
ആട കുന്തലെ താങ്ങിയും 
ഇടം കൈ കൊണ്ടവളാട തഃങ്ങി- 
വലം കയ്യുകൊണ്ട്‌ പന്താടിനാള്‍ 
പന്തടിച്ചുലഞ്ഞാടീടുന്നൊരു- 
ചന്തംകണ്ടു പരമേശ്വരന്‍ 
കുണ്ടു കണ്ടു മദനാര്‍ത്തനായ്‌ ഹരന്‍ 
ഇങ്ങലറ്റു തിരുമനസേ 
വിഷ്ണുമായയി!ലമര്‍ന്നുടന്‍ സകല- 
മോഹവും മനസ്സിനേകുവാന്‍ | 
കാല്വകാലനതു കാലം പാര്‍വ്വതിയെ 
തല്‍ക്ഷണം വെടിഞ്ഞീടിനാന്‍ | 
മായകൊണ്ടു വലഞ്ഞു ശങ്കരന്‍ 
മായയെ പുണര്‍ന്നീടിനാന്‍ 
9, (ശ” അയ്യപ്പസ്വാമി ജനനം. (താളും ചുഴാരി, തൃപുട, മുന്നാളും) 
ഉരുവാര്‍ന്നു ഗര്‍ഭസ്ഥിതമായ്‌ ഭവിച്ചു. 
മറയ്‌റോഹിനി തന്നുദരത്തില്‍ 
ഉളവായി ദിവൃഗര്‍ഭവുമരപ്പാള്‍ . 
ഹരിഹരശക്തി വൈഭവത്താലെ | 
ദിഡ്യനര്‍ഭതായ്‌ തീര്‍ന്നതു കാലം 
-മൂന്നേമുക്കാല്‍ ന:.ഴികകൊണ്ട്‌ | | 
ദിവ്യഗര്‍ഭം പൂര്‍ത്തി തികഞ്ഞു | 


ക 
യുയോമയ ഴാ യയാതി തത്യാന ഇതയും കോം ന്തോ്തോാഎാ 


വിളക്കനമുഷ്യാനം 


ദിവ്യഗര്‍ഭം പൂര്‍ത്തി തികഞ്ഞു 
| ്രസവകാലമടുത്തതുമപ്പോള്‍ 
വയറും പുറകും വിറച്ചു തുടങ്ങി 
മുതുക്‌ കഴച്ചു വിഷമം തുടങ്ങി 
കയ്യും കാലിലരുതായ്ക തോന്നി 
നില്‍ക്കുക വയ്യ ഇരിക്കുക വയ്യ. 
ഈറ്റുനോവ്‌ തുടങ്ങിനാള്‍ മായ 
തോറ്റു ഖിന്നതയോടെ കരഞ്ഞു. 
ഉറ്റുമാപതിയെ വിളിച്ചു കരഞ്ഞു 
മറ്റൊന്തുകഴിവുള്ളൂയബലക്ക്‌ 
ഹര ഹര പരമേശ്വര പോറ്റീ 
പരിപാലിക്കണേ- പാര്‍വ്വതിനാഥ- 
ഭുവനമോഹിനി വിലാപത്തെ കേട്ടു 
ഭുവന പാലകനെഴുന്നെള്ളിയവിടെ 
(മുത്താളം) 
പരമശിവനെഴുന്നെളളിവന്ന്‌ 
മായയാളുടെ ചാരെയണഞ്ഞു 
മായയാളുടെകയു പിടിച്ച്‌ 
തന്മടിയിലിരുന്നപ്പോള്‍ 
എന്ത്‌ എന്തിത്‌ മോഹിനിയാളെ 
ഹന്ത മുറവിളികുട്ടുവതെന്ത്‌ ? 
ഈറ്റുനോവു പെരുത്തതിപാരം 
്രസവിപ്പാനെന്തൊരുപായം ? 
യോനി പുത്രിയല്ല ഹരനെ 
മായകൊണ്ടു ചമഞ്ഞിതു ഞാനും 
വിഷ്ണുമായ ദു:ഖം കേട്ടു | 
ക്ഷിപ്രമൊന്നു ചെയ്തുമഹേശന്‍ 
പരമശിവന്‍ തൻന്‍കരംകൊണ്ട്‌ 
വളര്‍മേനിതൊട്ടുതലോടി 
അണിവയറും മുതുകുമെല്ലാം' 
തൊട്ടുതലോടുന്നപ്പോള്‍' 
തൃക്കൈ. കൊണ്ടു തലോടിയ നേരം 
പിടിവളളിവിട്ടുപിള്ള 
പിടിവള്ളി വിട്ടു പിള്ള | 
കരണം മറിഞ്ഞതുമപ്പോള്‍ 
-തുടഭാഗേ പിള്ളതന്‍_ 
വരവത്കാണുന്നു 


വീളക്കനമുഷ്യാനം 


യോനിയില്ലാ കാരണത്താലെ 
ഹരഭദഗവാന്‍ ചെയ്തൊരുപായം 
'പഹരഭഗവാന്‍ തൃക്കൈഖരാല്‍ 
മായതന്റെ വലംതുട കീറി- 
തുടവഴിയെ ബാലകൻ 
വരവത്‌ കാണുന്നു. 
തൃക്കൈയ്യില്‍ വെളളുട- 
ആട വിരിക്കുന്നു . 
മീതെനല്ലൊരു; പട്ട്‌ 
വിരിക്കുന്നു. 
തൃക്കൈകള്‍ രണ്ടും 
മലര്‍ത്തിപ്പിടിക്കുന്നു. 
തൃക്കയ്യില്‍ വന്നു പിറന്നു 
സൂതഗപ്പോള്‍ 
ദേവാറികള്‍ പുഷ്ടവൃഷ്ടി 
ചെയ്തീടിനാര്‍ 
കയ്യില്‍വന്നു പിറന്നിനസുതന്‍ 
രയ്യപ്പനെന്ന്‌ വിളിച്ചു തിരുനാമം 
ശനിയുടെ അവതാരടമന്ന്‌ 


മുനീന്ദ്രന്മാര്‍ 
നവാമീ ശരണം ശരണം 

മെന്നദ്ദപ്പ 
സ്വാരിയല്ലാതെ ശരണ- 

മിവ്പയ്യപ്പാ 
സ്വറമിയേ.................... അയ്യപ്പാ 
ഹരിഹരസുനതനെ...............-.... അയ്യപ്പാ 
ആനന്ദ മൂര്‍ത്തേതേ.................... അയ്യപ്പാ 
കലിയുഗവരദ.......... പ; അയ്യപ്പാ 
ശ്രീധര്‍മ്മശാ സ്‌ താ..........ം...ം.ംംം അയ്യപ്പാ 
പൊന്‍മലവാസാ.................-. അയ്യപ്പാ 
പൊൻചുരികായുധ.................... അയ്യപ്പാ 
ഹരിഹരസുത ആനന്ദചിത്ത അയ്യനയ്യച്പ 
സ്വാമിയേ............... ee ശരണം 


പുരഹരന്‍ തിരുകരപുടെ പിറന്നുള്ള 
 പൈതലാണയ്യനും 


യതാ യവ യാ രാജാനോ. ജായാ യായ യോ യയാ യ യോയോ യായ യയാ ജാ en EEN, 


92 


വിളക്കനമുഷ്തയാനം 


വിഷ്ണു മോഹിനിയും ഹരനോട്‌ 
യാത്രചൊല്ലിമറഞ്ഞുപോയ്‌ 
കരയും പിള്ളയെ കരപുടങ്ങളില്‍ 
ഹരനെടുത്തുനടന്നത്‌ 
ഇന്ദുശേഖരനായ ശങ്കരന്‍ 
ചെന്നുപാര്‍വൃവതി സന്നിധ 
ചെന്ന നേരമത്‌ കണ്ടു പാര്‍വ്വതി 
ഒന്ന്‌ പുഞ്ചിരി പൂണ്ടത്‌ 
കാലകാല കമലാസ്ത്രനാശന 
ബാലകനിവനേതഹോ ? 
ഞാനറിയാതെ എന്റെ കാന്തനെൊ- 
രുണ്ണി ഉണ്ടായതെങ്ങിനെ ? 
അജ്ഞനാക്ഷിമണി ചോദ്യം കേട്ടിട്ടു 
നാണം പൂണ്ടു ഉമാപതി 
ലജ്ഞയോടരന്‍ മന്ദമന്ദമായ്‌ 
ഇങ്ങനെയുര ചെയ്തത്‌ 
മായയില്‍ ശഭ്രമിക്കാതെയുള്ളവ- 
രാരഹോയുലകത്തില്‍ 
ഒന്നുമല്ല അഖിലേശനാകിയ 
വിഷ്ണുമായയെ കണ്ടു ഞാന്‍ 
വണ്ടണിക്കുഴലാളെ അമ്പൊടെ 
കണ്ടനേരമെന്‍ മാനസേ 
സ്മരശരാര്‍ത്തി പിടിപെട്ടുഞാനവളെ- 
പരിചൊടൊന്നു പുണര്‍ന്നത്‌ 
ദിഡ്യഗര്‍ഭമായ്‌,. അവളില്‍ നിന്ന്‌ 
പിറന്നപൈതലാണിവനഹോ 
ബാലനെ കുളിപ്പിച്ചു നിന്‍ മുല 
പാാലുനല്‍കിവളര്‍ത്തണം 
പെറ്റ ജനനി ഞാനല്ല നാഥ 
പിന്നെങ്ങനെ മുലകൊടുത്തിടും 
പാര്‍വ്വതിയുടെ അണിമുലത്തടെ 
തുക്കൈവെച്ചുടനീശനും 
ദിവ്യനാരിമാര്‍ക്കൊക്കെയും മുലയില്‍ 
-പാല്‍ചുരന്നു കണ്ടപ്പോഴേ 
ബാലനെ കുളിച്ചു തന്‍ മുല 
_പ്ലാലുനല്‍കിനാള്‍ പാര്‍വ്വതി 
ചന്ദനമണിക്കട്ടിലില്‍ പുള്ളി 
മെത്തയും വിരിച്ചമ്മയും 


ത തോ യോ പം യായ യോ 


Sem me Sess Se esses sess ees eee essen 


വീളക്കനമുഷ്റാനം 


പുളളിമെത്ത വിരിച്ചതില്‍ മീതെ 
ബാലനെ കിടത്തീടിനാള്‍ 
ഉണ്ണിനിലവയ്യന്‍ കാല്‍കരം കുട- 
ഞ്ഞഴകൊടെ കളിച്ചിടിനാന്‍ 
ആയതൊക്കെയും കണ്ടു പാര്‍വ്വതി 
മന്നുകേള്‍ക്കണം പുരഹര 
പത്തോളംപുല വര്‍ജ്ജ്യവും പതി- 
നൊന്നിനാശു പുണ്യാഹവും 
ജാതകാദികര്‍മ്മങ്ങളൊക്കെയും 
വേഗമോടെ കഴിക്കണം 
ഹരിഹരശിവകനകപുരഹര 
അടിമലര്‍ തൊഴഃ:ന്നേനഹം 


11. ഹരിഹര സൂത ജാതകം. (മുത്താളം, തൃപുട്‌) 
ഹരിഹരസുതന്‍ തന്റെ ജാക്൭ക  ൦ 
പരിചൊടെ ഗണിച്ചിടണം 
ച്വിന്തയില്‍ വിചാരിച്ചു ശങ്കരന്‍ 
ചന്തമോടുര ചെയ്തത്‌ 
മൃത്യൂുവൈരിതന്‍ ഭൃത്യനെ വിളിച്ച- 
സ്തമരോദമൊടു ചൊല്ലിനാൻ 
ഏന്മകന്‍ പിറന്നുള്ള ചക്ഷണം 
നന്മയിൽ അറിഞ്ഞിടണം 
ദേവലോകത്തെഴുന്നതാം ചതുര്‍- 
വേദിയരെ വരുത്തുക 
ശങ്കരനുടെ കല്പനയ്ക്ക്‌ 
നടന്നുശങ്കരഭ്യത്യനും 
വേഗമോടെ ചതുര്‍വേദിസന്നിധന 
ചെന്നു ശേഖര ഭൃത്യനും 
ദുതനെ കണ്ടനേരം വേദിയര്‍ 
ഭക്തിയോടു ചോദിച്ചത്‌ 
എവിടെനിന്ന വരുന്നിതു ഭവാ- 
നെന്്‌ കാര്യമെന്നോതുക 
ഹരിഹരസുത ജാതകം ഗണിച്ചിീ- 
ടണം പോരികഭവാന്‍ 
ദൂതവാക്കത്‌ കേട്ടു വേദിയര്‍ 
കുളികുറികഴിച്ചിടിനാന്‍ 
വേദപുസ്തകം കവിടി സഞ്ചി- . 
യെടുത്തു ഭ്ൃത്യനൊരുമിച്ചുടന്‍ 


വിളക്കനമുഷ്യാനം 


ഇന്ദുശേഖരന്‍ മുന്‍പിലമ്പൊടെ 
തൊഴുതു വേദിയരപ്പോഴേ 
വേദപലക കൊടുത്തിരുത്തിനാന്‍ 
മോദമോടെ ശിവശങ്കരന്‍ 
എന്മകനുടെ ജാതകം ഗണി- 
ച്ചെഴുതണം വേദിയരെഭവാന്‍ 
വിളക്ക്‌ വെളളരി നിറയും പൊന്‍പണം 
താംബുൂലാദികള്‍ വെയ്ക്കുന്നു. 
ഗിരീശനും ഗിരി മകളും പൊന്‍മകനെ 
മടിയില്‍ വെച്ചിരുന്നീടുന്നു 
രാശിയങ്ങുവരച്ചുകാശി ത്രീപുരാന്ത 
തന്നുടെ മുമ്പിലായ്‌ 
ഏണപാണി ഗുരുഗണപതി 
വാണിയും തുണച്ചിടണേ 
പിഴകളൊന്നും വരാതിരിപ്പതി 
ന്നറുമുഖന്‍ തുണചെയ്യണേ 
വിരവില്‍ കവിടി നിരത്തി ഗ്രഹനില 
| വരുത്തി രാശി ചക്രത്തില്‍ 
ആഴ്ച രാശിയും നാള്‍ പക്കവും 
വീഴ്ചയേന്യേ ഗണിച്ചത്‌ 
ഒത്തുടന്‍ മനതാരിലൊക്കെയും 
പൂര്‍ത്തിയോടുരച്ചാദരാല്‍ 
ഇടവം ലഗ്നവും മന്ദവാരവും 
മകരമാസമതും ശുഭം 
ഉത്രത്തില്‍ കാല്‌ നാളതാകയാല്‍ 
ചിത്രമായ്വരും കാര്യവും 
പക്കം പഞ്ചമി ചിങ്ങക്കുറിവന്‌ 
നെഞ്ചകത്ത്‌ വ്യസനംവരും 
ഗ്രഹനിലയത്‌ ചന്ദ്രനും ഗുരു 
നാലീലെന്ന്‌ ധരിക്കണം 
കേതുആറില്‍ ചൊവ്വ ഏഴില്‌ 
ഒമ്പതില്‍ ബുധന്‍ സൂര്യനും 
ശുക്രനെട്ടില്‌ രാഹു പന്ത്രണ്ടില്‍ പത്തിലമ്പൊടെ ഗുളികനും 
വമ്പനാം ശനി മൂന്നില്‍ നിന്നിട്ട 
കമ്പമേന്യേ തുണപ്പത്‌ 
ജാതകഫലമോര്‍ക്കിലോയിവന്‍ 
വേദസാരനായ്‌ വന്നിടും 


വിളക്കനറുഷ്ഠയാനം 


ഏഴുമന്നരെ ജയിച്ചധിപതി- 
യായി വാഴുമേ മന്നിതില്‍ 
പനയുടെ കുരലെയ്തിടും മധു- 
കുടിച്ചു ദോഷമണഞ്ഞിടും 
മാനുഷര്‍ക്ക്‌ കലദൈവമായിവന്‍ 
'ശബരിമാമലെവാണിടും 
ഭാര്യയോഗമതുണ്ട്‌ രണ്ടത്‌ 
കാര്യമില്ല ധരിക്കണം 
വില്ലിനും ചുരികക്കുമങ്ങിവനു 
വല്ലഭത്വമുണ്ടായ്വരും 
ഇത്തരം ശിവസൂതന്റെ ജാതകം 
സത്വരം ഗണിച്ചെഴുതിനാല്‍ 
മൃത്യവൈരിയുടെ ഹസ്തതാരതില്‍ 
ജാതകം കൊടുത്തീടിനാന്‍ 
ദക്ഷവൈരിയൊരു ദക്ഷിണയതും 
നല്കി വേദിയര്‍ക്കദപ്പാഴേ 
ദക്ഷിണയത്‌ വാങ്ങി വേദിയര്‍ 
തല്‍ക്ഷണം നട കൊണ്ടത്‌ 
ഹരിഹരശിവ കനകപുരഹര 
പരമശിവ സുതതൊഴുതഹം 
12. വിദ്യാരംഭം. (മുത്താളം) 
അരിപൊന്നും പണവും വാങ്ങി 
ആരണരും ദപായൊരു ശേഷം 
അരുമമകന്‍ തന്നെയെടുത്തു 
ഗിരിമകളും തോഴികളുമായ്‌ 
മണിമാളിക ഏഴാം നിലയില്‍ 
അണിമ്ണിത്തളമതിലെത്തി 
ചന്ദനമണിശയ്യയിലമ്മ 
നന്ദനനെ കിടത്തിയശേഷം 
മുത്തൊടു മണിരത്നം ചാര്‍ത്തി 
പുത്തനാം മൃദു പട്ടണിയിച്ചു 
തിരുവായിലരച്ചു കൊടുത്തു 
സ്വര്‍ണ്ണമോടെ വയമ്പ്‌ കടുക്ക 
.പുത്തരിച്ചോറുട്ടുന്നമ്മ 
പുത്തിരനാര്‍ക്കാറാം മാസേ 
വല്ലഭത്ത്വം വീരുതുകളേറി 
പല്ലോരോന്നു മുളച്ചു തുടങ്ങി 


വിളക്കനമുഷ്ഠാനം 


ഒന്നിതാകും തിരുവയസ്സില്‍ 
ഓരടി വെച്ചു നടന്നു തുടങ്ങി : 
രണ്ടാകും ഇളവയസ്സില്‍ 
ഈരേഴുലകും വാഴണമെന്നായ്‌ 
മൂന്നാകും തിരുവയസ്സില്‍_ 
ഭംഗിപോലെ മുടിയുമിറക്കി 
അയ്യാണ്ടില്‍ കാതും കുത്തി 
ഏഴാണ്ടില്‍ എഴുത്തിനിരുത്തി 
ഹരി: യെന്നെഴുതിച്ചിതു മകനെ 
ഓത്തുവിദ്യ ഗ്രഹിപ്പിക്കുന്നു 
പത്താകും തിരുവയസ്സില്‍ 
ഓത്തുവിദ്യ തെളിഞ്ഞതുകണ്ട്‌ 
വേദാദികള്‍ ശാസ്ത്രം പലവക 
ആയോധന വിദ്യകള്‍ നല്‍കി 
കളരിപഫുക്ക്‌ പഠിച്ചിനവിദ്യ 
കളിലൊക്കെ നിപുണത നേടി 
കരവുരമ്മാച്ചന്‍ തന്നൊട്‌ 
ചൂതൊടുചതുരംഗം ഗ്രഹിച്ചു 
ഭംഗി പുരുഷരുമായിത്തന്‍ 
നല്പച്ഛന്‍ മുമ്പില്‌ ചെന്നു 

കൊച്ചു വീരനതാകിയ മകനെ 
ഇച്ചയില്‍ ഹരനാരഥകണ്ടു 
വില്ലിനുവിരുതന്‍ വാളിനു വമ്പന്‍ 
ചുരികക്കതിനിപുണൻ കേമന്‍ 
തിരുമനസ്സിന്നിണങ്ങിയ ആയുധം 
വില്ലും തിരുസായകമാണ്‌. 
തൃക്കൈക്കിണങ്ങിയ ആയുധം 
പൊന്നും പോര്‍ ചുരികയതാണ്‌ 
ഭംഗിയില്‍ സുതവിരുതകളേവം 
കണ്ടു ഹരനാരു മതപ്പോള്‍ 
കണ്ടുടനെ മനസ്സ്‌ തെളിഞ്ഞ്‌ 
കൊടുത്തു ചില ആയുധമൊക്കെ 
തിരുമേനിയ്ക്കണിവാനായ്‌ തിരു- 
മെയ്യാഭരണങ്ങള്‍ കൊടുത്തു. 
വരമേറെ കൊടുക്കുന്നപ്പോള്‍ 
ഒരു കോടി പടകള്‍ കൊടുത്തു 
-ഭൂതാദിഗണങ്ങള്‍ക്കനിശം 
നാഥനെന്മകനെന്നരുള്‍ ചെയ്തു. 


ഇ യ ത ത ണ്ണ ത ത്ത തന 


men rem mm eeemesme nen ems epee peeeemeeeesmemee emo Pepe emene = mapper pees erm) EE 


വിളക്കനമുഷ്ഠാനം 9§ 


തൃക്കാലെ വീണ നമിച്ചു 

തൃപ്പുരാതക സുതനുമതപ്പോള്‍ 

മലയാളനാടത്‌ നോക്കി 

ചേലും പടയൊക്കെ നിരത്തി 

പടനിരപ്പ 

കരിരഥതുരഗങ്ങളിടയക്കിടെ നിരത്തിക്കൊണ്ടുര- 

ത്തൊരു പടകൊണ്ടു നിരത്തിവേഗാൽ 

ഹരിഹരസുതഹരിനികരത്തിലിരുപ്പോനെ 
ശരണമായടിപദേ തൊഴുന്നേ ഞങ്ങള്‍. 

കരുത്തുള്ള പടയണി നിരത്തിക്കൊണ്ടിടയ്ക്കിടെ 


പടഹങ്ങള്‍ വെടി വാദൃദ്വനിമുഴറും ഹരിഹര............ 
അലങ്കാരപെരുമ്പറ പറയടി തകിലൊലി 
മദുളമുരശും ശംഖനാദഘോഷങ്ങള്‍ ഹരിഹര............ 
വില്ല്‌ വിശിഖങ്ങള്‍ കയ്യില്‍ കടുന്തുടി വിരലഞ്ചും 
അമ്പി വടിവേല്‍ കുത്തം ഗദാപരിഘം ഹരിഹര............ 
കൊണ്ടല്‍ നിറമാളും മിന്നൽ ചുരികയും കരിവര- 
നികരത്തിലയ്യന്‍ സ്വാമി വിളങ്ങി നിന്നു ഹരിഹര............ 
പഞ്ചശരനഞ്ചും തഞ്ചമഞ്ചി പഞ്ചമുഖരിപു- 
നെഞ്ചകത്തിടമ്പാകുമ മണിക്കുമാരന്‍ ഹരിഹര...........; 
മുപ്പാരിന്നു മീശനാകുമച്ഛനെ തൊഴുതുവാങ്ങി- | 
ഇച്ഛയോടു വിലാസങ്ങള്‍ തുടങ്ങിപിന്നെ ഹരിഹര............ 


അക്കുമാരനയ്യനിന്നീ തൃപ്പീഠത്തിലെഴുന്നെള്ളി- 
തൃക്കണ്‍ പാര്‍ക്കാനടിയങ്ങള്‍ തൊഴുതു നില്പു ഹരിഹര............ 
നമ: നമ: ശബര്‌.ൾ നതജനരക്ഷകനെ-- 


ശരണമായടിയങ്ങളടിതൊഴുന്നേന്‍. ഹരിഹര............ 
സ്വാമിയേ................... ശാണമയ്യപ്പു.................... 

സ്വാമിനേ.... ............... ശരണമയ്യപ്പാ.................... 

സ്വാമിദയ..................- ശരണമയ്യപ്പു.................... 

ഹരിഹരസുത ആനനദുചിത്ത അയ്യനയ്യപ്പ സ്വാമിയേ................... 
ശരണററന്യപ്പാ............... 


ശ്രീദേവിയെ കുടിയിരുത്തല്‍ (താളം ചെമ്പട) 
ശ്രീമയപാല്‍ക്കടലില്‍ ചെന്താമര ശ്രീപീഠത്തില്‍ 
അഷ്ടെടശ്വര്യ ത്തിടമ്പായ്‌ മേളിക്കും ഭഗവതീ 
സര്‍വ്വം ചമച്ചു, കാത്തു, ലയിപ്പിക്കും ജഗ ദാത്രീ 
ഇത്രീ ജഗത്തിനെല്ലാം കാരണീ പരാശക്തി. 
ആശ്രയിപ്പോര്‍ക്ക്‌ അഖിലം അരുളന്ന മഹാമായേ 
അയ്യനയ്യന്റെ പൂജായേറ്റുനല്‍ വരമേകാന്‍. 


വീളക്കനമുഷ്ഠാനം 99 


ആടിത്തിമര്‍ത്തു പന്തല്‍ പൊലിപ്പാനായ്‌ വരുവമ്മേ 
ചാര്‍ത്തിയ തിരുടാട പാല്‍കിണ്ടിയരഭങ്ങള്‍ 
മണിവിളക്കരി കേരം പൊന്‍പണം താംബൂലവും 
മെച്ചമായൊരുക്കിയ വെള്ളവില്‍ നിവേദ്യങ്ങള്‍ 
എല്ലാമേ തിരുമുമ്പില്‍ വെച്ചിതാ തൊഴുന്നമ്മേ 
ശ്രീയമ്മേ, സരസ്വതീ, പാര്‍വ്വതി, കവി, വാണീ 
മാതംഗീ, ദുര്‍ഗ്ഗേ, കാളി, ഭാരതി, കാര്‍ത്യായനീ 
കനിവോടിക്കളം തന്നില്‍ വിളയാടി തുണക്കണേ 
നമ: നമ: നമ: അമ്മേ ശ്രീപദേ പടിയുന്നേന്‍ 


ശൂര്‍പ്പാന്‍ കവി സമാപ്തം 


൫. കം ഛം കം ക, 
°° ud ad ad *° 


അദ്ധ്യായം 2 
പാലാഴി മഥനം വഴി 


1. ദുര്‍വ്വാസാമുനിക്ക്‌ മാലാലാഭം. (തൃപുടതാളം) 


കരിവരാനനാം ഗണപതെ തവ- 

ചരണപങ്കജം പടിയുന്നേന്‍ 

ഏണലോചനേ  വാണിദേവിയെ 

നാവില്‍ വന്നു വിളയാടണേ 
അലല്‍പബുദ്ധിയായുള്ള ഞാനൊരു 

സ്വല്പമാം കഥ ചൊല്ലുന്നേന്‍ 
തെറ്റുകളിതിലുള്ളതൊക്കെയും 
ബുദ്ധിയുളേളാര്‍ പൊറുക്കണേ- 

എങ്കിലോ പുരാ ക്ഷീരവാരിധി- i 
മഥനമാംകഥ ചൊല്ലിടാം. 
കുണ്ഡതയകറ്റേണമേ മമ 

പങ്കജാക്ഷിണേ പാഹിമാം. . 

പണ്ടു സ്വര്‍ഴ്ഗൈക നാരിമാര്‍ മഹാ- (സ്വര്‍ഗ്ഗൈക) 
ലക്ഷമി സേവ ചെയ്തീടവെ 
്രീതിയാലവര്‍ക്കേകി ദേവിയാള്‍ 

മാലയും വര സിദ്ധികള്‍ 

വാടീടാമലരാലെ തീത്തൊരാ- 

മാലദിവ്യം സുരഭിലം 
ഒത്തുചേര്‍ന്നവരസ്ഥലത്തില്‍ 


വീളക്കനമുഷ്റാനം 


സത്വരം വിഹരിക്കവെ- 
ശൈവകോപാംശജാതനാംമുനി- 
ദുര്‍വ്വാസാവെഴുന്നെള്ളിനാന്‍ 
സര്‍വ്വവന്ദ്യനാം ഗര്‍വ്വമര്‍ത്ത്യനെ 

വാഴ്ത്തി നിന്നവര്‍ നാരിമാര്‍ 

ദിവ്യമാം മലര്‍മാലയപ്പോഴെ 

ദിവ്യനേകി മറഞ്ഞവര്‍ 

മാലയും കരതാരിലേന്തി 

ജപിച്ചു ശംഭോ ശിവ ശിവ 

ധ്യാനമോടു ശിവ ശങ്കര ഹര 

യെന്ന്‌ ചൊല്ലി നടന്നത്‌. 

2. ദേവേന്ദ്രന്‌ രാലാലാഭം. (മുത്താളം, നാലാം താളം) 
മുനിവരനും മാലയെവാങ്ങി 
കനിവോടഥ ചിന്ത തുടങ്ങി 
വാടാമലര്‍ സുരഭിലമാല 
ചുടാനതി രയോഗ്യതയാര്‍ക്ക്‌ 
കുന്നിന്‍ മകള്‍ മണവാളന്നു 
കൊടുുത്തെന്നാലുണ്ടൊരു ദോഷം 
അര്‍ദ്ധം നിജദേഹം ഗരി 
ക്കര്‍ദ്ധിച്ചു കൊടുത്തൊരു ദേവന്‍ 
അര്‍ദ്ധവുമിതു ഭേദിച്ചങ്ങു 
കൊടുപ്പതിനൊരീഷലുമില്ല. 
ഭംഗം ബത വന്നു ഭവിക്കും 
ഭഗവാനു കൊടുത്തെന്നാകില്‍ 
ബ്രഹ്മന്‍ ചതുരാനനനല്ലോ ? 
ചതുര്‍ഗഴ്ളയിതെങ്ങനെ ചാര്‍ത്തും ? 
കാരണ പൂരുഷനാകിയ നമ്മുടെ 
നാരായണനു കൊടുത്തെന്നാലോ 
സരസിജമഖിമാരവര്‍ രണ്ടും 
പിരിയാതരികത്തിലിരിക്കെ 
താനൊട്ടുധരിക്കയുമില്ല 
കലഹത്തിനു കാരണമാകും 
സ്വര്‍ഗ്ഗാധിപതി ദേവേന്ദ്രന്‍ 
സര്‍വ്വഭൂതി തികഞ്ഞൊരു ദേവന്‍ 
മഖവാനീ മാലകൊടുത്താല്‍ 
സുഖമെന്റെ മനസ്സിനു മാകും 
കേരുതിമുനി വരന; മതപ്പോള്‍ 


വിളക്കനുഷ്ഠയാനം 101 


സുരവരനെമതിലോര്‍ത്തു 
തരസാ മുനി ചിത്തമറിഞ്ഞു 
സുരവരനും വന്നു വണങ്ങി 
മഖവാ പരിപാവന മാല്ല്യം 
സുഖമോടു ധരിച്ചു വസിക്ക 
സുരനാഥനു മാല്യമതേകി 
സുരലോകം പുക്ക്മുനീന്ദ്രന്‍ 


3, ദേവകള്‍ക്ക്‌ ദുര്‍വ്വാസാ ശാപം. (മുത്താളം, നാലാം താളം) 


സുരവരനും മാലയെവാങ്ങി- 
സുരലോകം പൂകുവതിന്ന്‌ 
നിജമാനസേ മോദമതേറി 
ഗജരാജന്റെ കണ്ഠേകയറി 
ഗജരാജന്റെ കണ്ഠേയിരുന്ന്‌ 
മലര്‍മാല മസ്തകെ വെച്ചു 
മലര്‍മാല മസ്തകെ വെച്ചു. 
കാര്‍കുന്തല്‍ ചിക്കിയുലര്‍ത്തി 
ചികുരഭരം ചീക്കിയുലര്‍ത്തി 
ഭംഗിയോടത്‌ കെട്ടുനേരം 
മലര്‍മാല ചുറ്റുമതപ്പോൾ 


ശ്രമരങ്ങള്‍ മൂളിയണഞ്ഞു 


അളിവൃന്ദം മൂളിയണഞ്ഞു 
മാലയിങ്കലിരുന്നൊരു നേരം 
വണ്ടിന്‍മുരളിച്ചയതാലെ 
കുണ്ഠിതനായ്‌ മത്തഗജേന്ദ്രന്‍ 
കോപമാശു മുഴുത്തു ഗജേന്ദ്രന്‍ : 
മലര്‍ മാലകയ്യിലെടുത്തു 
ദിവ്യമാം മലര്‍മാലയെയപ്പോള്‍ 
പൃഥ്വിയിലിട്ടു മര്‍ദ്ദനം ചെയ്തു 
മാലനഷ്ടമതാകിയ നേരം 
ദുര്‍വ്വാസാമുനി താനുമറിഞ്ഞു 
ദുര്‍വ്വാസാമുനി താനുമറിഞ്ഞു 


കോപമോടെ ശപിച്ചാനപ്പോള്‍ 


സ്വര്‍ഗ്ഗലോക വൈഭവമൊക്കെ 
പാലാഴിയിലാഴ്ന്നിടട്ടെ 
നിര്‍ജ്ജരരാം ദേവകളൊക്കെ 
വൃദ്ധരായി ഭവിക്കുക മേലില്‍ 
ശാപമീവക കേട്ടമരേന്ദ്രന്‍ 


വ്‌ളക്കനുഷ്ഠാനം 


താപമോടടി വീണു തൊഴുതു 
പാഹിപാഹ്‌ മാമുനി ശ്രേഷ്ഠ 
ശാപമോക്ഷമരുളീദടണം 
ക്ഷിപ്രരകാപ മൊഴിഞ്ഞു മുനീന്ദ്രൻ 
ശാപമോക്ഷമിങ്ങനെയരുളീ 
ദുഗ്ദ്ധാബ്ദി മഥനം ചെയ്താല്‍ 
ലബ്ധമാകും ഭുതികളൊക്കെ 
അധൃതാന്നം കൊണ്ടിഹതീരും 
ജരയും നര താപവ;മഖിലം 
വരമീവക ഏക! മുനീന്ദ്രൻ 
ഹരനാമറം ചൊല്ലിഗമിച്ചു. 


ശര്‍വ്വാദികള്‍ക്ക്‌ പിണഞ്ഞു വിപത്ത്‌ 
അമൃതമപ്സര കല്പകാദിയെല്ലാം 
നിര്‍ഗ്ഗമിചചാഴിയില്‍ മുങ്ങി മറഞ്ഞു 
ജര നര ബാധിച്ചമര ഗണങ്ങള്‍ 
നരകസമാനം പരവശരായി 
കഷ്ടമേ കഷ്ടം ഈശാപമകറ്റാന്‍ 
വിഷ്ടപവരരെ നെന്തിനി ചെയ്വൂ. 
ഇന്ദ്രാദിയൊത്ത്‌ ഗീഷ്പതി ഭഗവാന്‍ 
സാന്ദ്രം ചതുര്‍ഗുഖ സവിധമണഞ്ഞു. 
സങ്കടമഖിലമറിഞ്ഞഴലോടെ 

പങ്കജ ജന്മാവരുളിയതപ്പോൾ 
തിങ്കളണിന്ത ഹരനുടെ നികടെ 
സങ്ക ഹരണാര്‍ത്ഥം അഭയമിരക്ക 
പുഷക്കരാദികളൊത്തു വിധാതാ 
നിഷക്കളപ്രഭുവെ തൊഴുതുണര്‍ത്തിച്ചു. 
നിര്‍ജ്ജരന്മാര്‍ക്ക്‌ ഉളവായ ദുരിതം 
ദുര്‍ജ്ജടി താനും അറിഞ്ഞലിവോടെ 
മായാമയനായ ശ്രീപതി കാന്തന്‍ 
ആമയം തീര്‍ത്തു തുണക്കുമതിനായ്‌ 
പോക നമുക്കിന്ന്‌ പാലാഴി തന്നില്‍ 
പാലകനവനെ കണ്ടുണര്‍ത്തേണം. 
ഹരവിധി ദേവകൾ പലപലകാലം 
നാരായണ സ്തുതിയോടെ വസിച്ചാര്‍ 


വിളക്കനമുഷ്ഠാനം 103 


ട, ശ്രീനാരായണ സ്തുതി. (രൂപകം, ചുഴാരി) 
ഈരേഴുലകിനു നാരായവേരായ | 

നാരായണദേവ നമസ്തേ 
ആദിയന്തവുമില്ലാതനന്തനില്‍ | 

മോദേന പള്ളിക്കൊളളും പുരാനേ 
വേദവേദാന്തപ്പൊരുളേ മുകുന്ദ 

മാധവ മധുസുദന മുരാരേ 
അഭയ ധര്‍മ്മത്തിന്നധീശ്വര ദേവ 

സഭയില്‍ വന്നുളവാകണേ ദേവാ. 
ഏവം സ്തുതിക്കും ഹരാദികള്‍ മുമ്പില്‍ 

ആവിര്‍ഭവിച്ചുരമാപതി ഭഗവാന്‍ 
മിന്നലൊളിത്തു മന്ദഹസേന 

കുന്നില്‍ മകള്‍ മാരനോടിദമോതി 
ഈശാമഹേശഭവാന്മാരുമെന്തേ 

സുരഗണത്തോടെയിങ്ങു ഗമിച്ചു ? 
ഉമന്പര്‍കോനുളവായ ശാപവൃത്താന്തം 

മുന്‍പിനാലൊക്കെയറിഞ്ഞതു ഞാനും ' 
രക്ഷിപ്പതിന്നിനി ദുഷക്കരകര്‍മ്മം 

ശിക്ഷയില്‍ ഓര്‍ത്തു നടത്തുക നമ്മള്‍ 
മൂര്‍ത്തിമൂവവരും ഒത്തുനിനച്ചു | 
ആര്‍ത്തരാം ദേവഗണത്തെ തുണപ്പാന്‍ 


൫ ട മഥനാലോചന. (തൃപുട) 
മൂര്‍ത്തിമൂവ്വരും ഓര്‍ത്തു പേര്‍ത്തുമാ- 
തീര്‍ത്തൊരുക്കിയ പദ്ധതി 
ക്ഷീര വാരിധി പുക്കൊളിച്ചിന- 
ഭൂതിയൊക്കെ ലഭിക്കുവാന്‍ 
വൈരമൊക്കെ ക്കളഞ്ഞു കശ്യപ- 
പുത്രരൊത്തൊരുമിക്കണം. 
മന്ദരം കടകോലു വാസുകി 
പാശമായതു ചുറ്റണം 
അസുരരും സുരരേന്തിവാല്‍തല 
റ്റമോടെ മഥിക്കണം 
എങ്കിലോ മറഞ്ഞുളള ദിവ്യമാം 
വസ്തുവൊക്കെ ലഭിച്ചിടും 
അമൃതമൊട്ടു കുടിക്കിലമരര്‍കള്‍ 

പൂര്‍വ്ുമാം സ്ഥിതി നേടീടും. 


PT 


വീളക്കനുഷ്രാനം 


ഏവമാം വിധം മുര്‍ത്തിമുവവ- 
രുറച്ചു കല്പന ചെയ്തത്‌ 
അസുരരെ വരുത്തേണമിക്ഷണം 
ആരെയിന്നയക്കേണ്ടത്‌ ? 
വിഷ്ണു ദൂതനെ വിട്ടവെങ്കിലും 
പോന്നതില്ല അസുരാദികള്‍ 
ദേവപക്ഷം നാരായണന്‍ ഹര- 
നാണ്‌ ഞങ്ങടെ ഈശ്വരന്‍. 
തിങ്കളേന്തുമതമ്പുരാനുടെ 
ദുതനൊത്തതി സാദരം 
ക്ഷീരവാരിധി പുക്ക്‌ ഹരപദ- 
പങ്കജം തൊഴുതാരവര്‍ 

7. ഗരുഡ്ദവിഗശ്രമം. (മുത്താളം) 
ആഴിയെകടഞ്ഞീടാനുള്ളൊരു 
മന്ത്‌ എന്തുകൊണ്ടാണെടോ ? 
ഉന്നതം ബഹുവിസ്തൃതം ഗിരി- 
മന്ദരം അതിന്നൊക്കുമേ- 
മന്ദരത്തെ വശരുത്തണമിനി- 
യെന്നു ചൊല്ലിയുമാപതി- 
കലപനയത്‌ കേട്ടു ഭൂത- 
ഗണങ്ങള്‍ ആര്‍ത്തു നടന്നത്‌ 
കുറ്റരാമവര്‍ ഉറ്റമായ്‌ 
കൊടുങ്കാറ്റു പേറലെ ഗമിച്ചത്‌ 
ചെന്നടിച്ചു പുഴക്കി വന്‍മല 
പന്നഗാരി സദൃശരായ്‌ 
ഏറ്റുവാന്‍ പണിപ്പെട്ടു തോറ്റ- 
തിഖിന്നരായ്‌ മടങ്ങിടിനാര്‍ 
മന്ദരത്തെ വരുത്തുവാനിനി 
പോകെടോ വിനതാ ത്മജാ 
നാഥനാം ഹരി വാക്കു കേട്ടു 
തെളിഞ്ഞത്‌ ഖഗ നായകന്‍ 
ഭക്തിയോടട തൊഴുതു ശക്തരി- 
ലുത്തഥന്‍ എഴുന്നെളളിനാന്‍ 
പക്ഷതാഡനം കൊണ്ടിളക്കി 
പുഴക്കിയേന്തിനാന്‍ വിക്രമന്‍ 
ക്ഷീരവാരിധിപുക്ക്‌ നാഥനെ 
വാഴ്ത്തി ശൈലമിറക്കിനാന്‍ 


104 


വീളക്കനുഷ്ഠാനം 


8. വാസുകി മഹത്ത്വം. (മുത്താളം, തൃപുട) 
സപതസാഗരം ഏഴുരണ്ടുല- 
ക്കൊന്നു ചുറ്റിയ വാസുകി 
സര്‍പ്പനായകന്‍ തന്നെയിന്നു 
വരുത്തണം ഗരുഡ്ദാ ഭവാന്‍ 
പക്ഷിവാഹനനിംഗിതത്തെ 
യറിഞ്ഞു പക്ഷിപറന്നുടന്‍ 
കദ്രതന്‍ സുതരിലുത്തമനുടെ 
ഭദ്രമാം പുരി പുക്കവന്‍ 

കണ്ടു വാസുകി വിസ്മയത്തോടെ 
അണണ്‍്ഡജോത്ഭവനുടന്തികെ 
എന്തെടോ വിനതാത്മജാഭവാന്‍ 
വന്നതെന്നുര ചെയ്യുക 
'മുര്‍ത്തിമുവവരും കുടി എന്നെ 
യയച്ചത്‌ അഹിനായകാ- 

ക്ഷീര വാരിധി മഥന കാര്യമായ്‌ 
പോരണം ഭവാനിന്നെടേ 
പന്നഗാരി പറഞ്ഞു കേട്ടുടന്‍ 
പന്നഗേശ്വരന്‍ ചൊല്ലിനാൻ 
ശീ്ഘതയില്ല ശീ്ഘമെത്തുവാന്‍ 
ശീ്ഘഗാമിയല്ലോ ഭവാന്‍ 
അണ്ഡജകുല വീരനാം ഭവാന്‍ 
എന്നെയങ്ങെടുത്തീടുകില്‍ 
ഏതുമേയൊരു. സംശയം വിനാ 
പോന്നിടാം ഭവാന്‍ കുടെ ഞാന്‍ 
അക്ഷികര്‍ണ്ണനുടെ വാക്കു കേട്ടുടന്‍ 
പക്ഷിരാജനും തല്‍ക്ഷണം 
വ്രകതുണ്ഡമത്‌ കൊണ്ടു കൊത്തി 
യിഴച്ചു പന്നഗവീരനെ | 
കൊക്കിലേറ്റി വിയത്തിലേറിനാന്‍ 
പക്ഷിരാജനുമപ്പോഴേ 
പുഷ്ക്കരാന്തവുമെത്തി .ഗാത്ര- 
മുണ്ടത്രതന്നെ യവനീതലെ 

നാല്‍ മടക്കായി പിന്നെയും ശ്രമം 
ചെയ്തിനാന്‍ വിനതാത്മജന്‍ 
നാലുനാലുമിരട്ടിയാക്കി- 
മടക്കിയിട്ടു തഥൈവ രാൻ 


വീളക്കാനമുഷ്റാനം 106 ) 


Pn 


വിസ്മയം പണ്ടു. താര്‍ക്ഷ്യനും തദാ- 
അച്യുതപദരോര്‍ത്തുടന്‍ 
ക്ഷീണമോടഹി വീരനെ വെടി- 
ഞ്ഞോടിനാന്‍ വിനതാത്മജന്‍ 
ഗര്‍വ്വമൊട്ടൊന്നടങ്ങി താര്‍ക്ഷ്യനും 
ശാരിയെ തൊഴുതപ്പോഴെ 
വാരദേവനന്നേരം തന്നുടെ 
വാമഹസ്തമത്‌ നീട്ടിനാന്‍ 
ഹരകരെയൊരു കടകമായഥ 

ഉരഗ വീരനെത്തി?ടിനാൻന്‍ 


9. തഥനം - 1. 1. (മുത്താളം, തൃപുട) 
ദരവണ്ടതൊക്കെയൊരുക്കി സര്‍വ്വരും- 
ഒത്തുമേളിച്ചിതസ്ഥലേ 
റെശലരധ്യേവരിഞ്ഞുപാശമ- 

തായ പന്നഗ വീരനെ 

വീരനാം ഹരിയൊത്തു ദേവകള്‍ 
ശീര്‍ഷഭാഗേ നിരന്നത്‌ 
കണ്ടുകോപിച്ചു വീരനാം ബലി 
ദാനവേശ്വരനപ്പോഴെ 

പുഛം ഞങ്ങള്‍ പിടിപ്പതിന്നാദണാ ? 
നിശ്ചയിച്ചത്‌ പാര്‍ക്കുകില്‍ ? 
ഇഛയീല്ലെടൊ മശ്ലേഛമാംപണി 
പോകുന്നു പുരത്തിനു നാം. 
നന്ദഹാസമോടിീശ്വരന്‍ ഹദി-- 
നനിച്ചാനസുരര്‍കളെ. 

പുഛം നിങ്ങള്‍ പീടിക്കിനമരരെ- 
ഉത്തമാംഗം അസുരരും 
ആര്‍ത്തുദഘാഷിച്ചു അസുരരപ്പോഴെ- 
ശിരസ്സത്‌ വിടിച്ചീടിനാര്‍ i 
വൃദ്ധരായ ജരപൂണ്ടനിര്‍ജ്ജരര്‍ 
പു.ഛവും൦ പിടിച്ചിടിനാര്‍ 
ഉറ്റമായിരുഭാഗേ നിന്നു 
വലിച്ചിറക്കിനാര്‍ മന്ദരം- 
ഒത്തുമേളിച്ചു താളമോടെ 
മഥനമങ്ങുതുടങ്ങിനാര്‍- 
ശീഗ്ഘമാംഗതിയാര്‍ന്നു മന്ദരം 
പമ്പരം കണക്കെന്നപോല്‍- 


Rn 


വിളക്കനമുഷ്ഠയാനം 107 


വാച്ചശക്തിയുണ്ടസുരപക്ഷത്തി- 
ലമരര്‍ ദുര്‍ബ്ുലരെത്രയും 
ശക്തിസാമ്യമില്ലാതെ മന്ദരം 
ഇളകി വീണിതാനപ്പോഴേ- 
സാഗരമതിലാഴ്ന്നുമന്ദരം 
നാഗരാജനോടൊപ്പമേ 

ഹര ഹര ഹരയെന്നുസര്‍വ്വരും 
പരിതപിച്ചുഴറീടിനാര്‍ 

നാഥനാം ഹരി ആമയായന്നു | 
ഉയര്‍ത്തിതാങ്ങി നിന്നീടിനാന്‍ 
സ്വല്പമേറിയപൊക്കമമ്പാടു 
പക്യിയായ്മുദാതാ$്ത്തിനാന്‍ 
വിഘഫ്നമൊക്കെയൊഴിഞ്ഞു സര്‍വ്വരും 
ഒത്തു ചേര്‍ന്നു മഥിക്കയായ്‌ 
ബാലിസുഗ്രീവരെത്തിനാന്‍ 
ദേവഭാഗേ നിന്നുമഥിക്കുവാന്‍ 
ഉദ്ധതര്‍ ഇരുഭാഗമങ്ങതി 

ഘോരമായ്‌ മഥനക്രിയ 

അലറുമജലം മലകണക്കുയര്‍ന്നു 
ഉഴറിനാര്‍ ജലജീവികള്‍ 

വാച്ചശക്തി ബലാബലാലതി . 

ക്ലേശം പൂണ്ടിത്‌ വാസുകി. 
അക്ഷികള്‍ തുറിച്ചഗ്നിപാറിനാന്‍ 
തീ്ര ശീൽക്കാര വേഗവും 
ഏറിയോരഴലാലെ വാസുകി 
ക്ഷേളവും വമിച്ചീടിനാന്‍ 

കാളകുട വിഷാഗമം കണ്ടു 

ഓടിനാര്‍ സര്‍വ്വരപ്പോഴെ 


10. ശ്രീപരമേശ്വരന്റെ വിഷപാനം. (താളം തൃപുട) 


കാല കാല കമലാ സ്ത്രനാശന- 
പാലയാശു കൃപാലയ 
ഉരഗഭൂഷണഗരളശക്തിയാ- . 
ലെരിയും മുമ്പടിയങ്ങളെ- 
തിങ്കളേന്തുമ ശങ്കരവിഭോ 
സങ്കടങ്ങളകറ്റണേ- 
സര്‍പ്പശായിയിതു കേട്ടു ദര്‍പ്പക- 
വൈരിയോടുരചെയ്തത്‌. 


വീളക്കനമുഷ്ഠാനം 


വിശ്വമൊക്കെ നശിക്കുമേ വിഷം 
ഭൂമിയി പതിച്ചീടുകില്‍ 
കാളകൂടം കരാളമെത്രയും 
കാളവാഹന വാങ്ങുക 
സര്‍വ്വശങ്കരന്‍ കണ്ടു സര്‍വ്വ 
ജഗത്തിനേറ്റൊരു സങ്കടം 
ശങ്കയെന്നിയെ ശങ്കരന്‍ കര- 
താരില്‍ വാങ്ങി ഹലാഹലം. 
അമൃതു പോലത്‌ പാനം ചെയ്ത്‌ 
തൃതിജനികളില്ലാത്തവന്‍. 
ആയതമിഴി പാര്‍വൃതിയതു 
കണ്ടു സംശ്രമത്തോടുടന്‍ 

കാല കാല ഗളത്തിലമ്പൊടെ 
കാതരാ പിടിച്ചിടിനാള്‍ 

വന്നിടാ വെളിക്കെന്ന്‌ നണ്ണിവായ്‌- 
പൊത്തിനാന്‍ ഹരിമാധവന്‍ 
ഗമനമാര്‍ഗ്ഗം തടഞ്ഞു ഗളമതി 
ലുറച്ചു പോയ്‌ ഗരളമപ്പോഴെ- 

. നീലയായ്‌ ഗളം നീലകണ്ഠനെ- 
ന്നുള്ള നാമമായീശനും 

ഹര ഹര ഹരേ സങ്കടഹരേ 
എന്നു വാഴ്ത്തിനാന്‍' സര്‍വ്വരും 
വിഘ്്‌നതൊക്കെ യൊഴിഞ്ഞു സര്‍വ്വരും 
മഥനവും തുടങ്ങീടിനാര്‍ 


൫ 1. മഥനം 1! അമൃതാവതാരം. (മുന്നാളം) 
മൂര്‍ത്തിമൂവ്വരും സര്‍വ്വ ദേവക- 
ഒഷ്ടദിക്പതി ദാനവര്‍ 
സര്‍വ്വവനിത മാമുനിഗണം 
സര്‍പ്പവും കപി ശൈലവും 
ഒത്തുചേര്‍ന്നതി ഘോരമാംവിധം 
സത്വരം ച്വഥിച്ചിടവെ 
ഭൂരിവൈഭവം പേറിടും മഹാ- 
സാഗരം തളര്‍ന്നീടിനാള്‍ 
ക്ഷീണ ഭാവയനന്നകി ദിവ്യമാം 
സ്വര്‍ഗ്ഗവസ്തുക്കളൊക്കവെ 
പാലലയിലുദിച്ച വസ്തുക്കള്‍ 
കാലം പോരാ പറയുവാന്‍ 


വീളക്കനമുഷ്ഠാനം 109 


മുന്നമേയെഴുന്നെളളി ദുര്‍ഭഗ- 
ജേഷഠയെന്ന ഭഗവതി- 
മുറ്റിടുമസത്തായവള്‍ ക്കുടന്‍ 
ഏകിനാന്‍ ചില സ്ഥാനവും 
ആയതിന്നുര ചെയ്തിടാം ബുധ- 
ജനത്തിനേറെയുപകാരമായ്‌- 
മുഖ്യമേറുമമംഗള സ്ഥാനേ- 
സരഖ്യമോടെ വസിപ്പവള്‍ 
ദുഷ്ക്കര്‍മ്മീ ദുരാചാരി ഗോമുഖേ 
സന്ധ്യകളിലിരിപ്പവള്‍ 
തീണ്ടിടാനാരിമാരിലുമവര്‍- 
വാസഗേഹമതിങ്കലും 
.ഗുരുജനത്തിന്നനിഷ്ട ഹേതുകര്‍ 
സുര കുടിക്കുന്നവരിലും 
ഇത്തരത്തിലെഴുന്ന ദുസ്ഥാന- 
വാസിനീ സദാ ജേഷഠയാള്‍ 
മഥനമങ്ങു മുന്നേറവേ പുന- 
രുണ്ടായ്‌ ദിവ്യ വസ്തുക്കള്‍ 
സുരഭിയെ ദൃഷീകുലം വരിച്ചത്‌ 
ഗജതുരഗങ്ങളിന്ദ്രനും 
കല്പകത്തരു അപ്സരസ്സുകൾ 
അമരകള്‍വരിച്ചീടിനാര്‍ 
കാസ്തുഭം ഹരി മാറിലേന്തവെ 
ശശികല ഹരന്‍ ചൂടിനാന്‍. 

സുര നിറഞ്ഞൊരു കലശമപ്പോഴെ 
അസുരകള്‍ ഗ്രഹിച്ചിടിനാര്‍ 
ശ്രീമയ മായ കാന്തിയോടഥ 
ലക്ഷമി വന്നുദിച്ചീിടിനാന്‍ 

സര്‍വ്വ മംഗല ദേവിയ്ക്കപ്പോഴേ 
വരണ ഘോഷങ്ങള്‍ ചെയ്യവേ 
അമൃതകുംഭംകരത്തിലേന്തിയ- 
ങ്ങവതരിച്ചു ധന്വന്തരീ 

അമൃത -കുംഭമെടുത്തസുരരും 
അധുനാനിഷ്ക്രമിച്ചിടിനാര്‍ 
നഷ്ടമായമൃതമെന്നു. കണ്ടു വിഷ 
ണരായ മരരൊക്കവെ 
പങ്കജാക്ഷതിരുചെങ്കുഴൽ തൊഴുതു 
സങ്കടങ്ങളുണര്‍ത്തിനാര്‍ 


തയോ — കോയ തോ യോ യായം 


വിഭളക്കനുഷ്ഠാനം 


മാധവഹരര പാഹിമാം 
അമൃതകുംഭമെടുത്തു ദാനവര്‍ 
അധുനാ നിഷ്ക്രമിച്ചീടവെ 
അമിതദുഃഖമോടുഴറി ദേവകള്‍ 
ഹരിപദേ പടിഞ്ഞീടവെ 
പുഞ്ചിരി പ്രഭ തഞ്ചിടും ചൊടി 
യാല്‍ മറഞ്ഞത്‌ മാധവന്‍ 
ദേവസങ്കടം തീര്‍പ്പതിന്നൊരു 
അആൃയതമിഴി രുപമായ്‌ 
ആയതിന്നുരചെയ്യുവാന്‍ ഹരി 
മാനസേ വ്ളങ്ങിടണേ 
ചിന്മയനുടെ മായയാ മഹാ 
രൂപമെത്ര മനോഹരറ 
കാറൊളിവളര്‍ വേണി ആയതില്‍ 
വാരുറ്റ മലര്‍ മാലകള്‍ 
ബാല.പനദ്ദുസമാനമാം തിരു 
ഫാലമെത്ര മനോഹരം 
മുല്ലസായക വില്ല്‌ തോറ്റീടും 
ഉല്പസിച്ചിന ചില്ലികള്‍ 
നീലത്താമര ലോചനമതി 
ലോലമായ കടാക്ഷവും 
ചന്തമോടെ വിടവാര്‍ന്ന കര്‍ണ്ണപുടെ 
ബന്ധുരമണികള്‍ കുണ്ഡലം 
സനഷധഠവത്തികവാര്‍ന്ന നാസിക 
അഗ്രേവൈരക്കല്‍ ഞാത്തുകള്‍ 
സ്വഛമാം ഫലകകാന്തി തോറ്റിടും 
മെച്ചമായ കപോലവും 
ചാരുതകലര്‍ന്നുള്ള ചുണ്ടുകള്‍ 
ചോരിവാ മണിയാളുടെ 
മുല്ലമൊട്ടൊളിതുമതുകുമ 
പല്ലുകളതി മോഹനം 

വശ്യമാം ചിബുകാഭകാണുകില്‍ 
നശൃതി സകല പാപവും 
ശംഖിനൊത്ത ഗളത്തില്‍ ശംഖണി 
മാലതാലികളെന്നിവ 


വിളക്കനുഷ്ഠാനം 


വല്ലരികര പല്ലവങ്ങളില്‍ 
സല്ലപിച്ചിന കങ്കണം 
ലോലമാം മറപൊട്ടുമാറു 
നിറഞ്ഞു മേവിനമാറിടം 
പൊന്‍കുട സദ്ൃശങ്ങളാമിരു 
കൊങ്ക കുങ്കുമലേപിതം 
മുഗ്ദ്ധമാ മുദരോപരിയതി 
സ്നിഗ്ദ്ധ രോമാളിരാജികള്‍ 
വെള്ളയാടതന്നുള്ളിലെപ്പോഴും 
തുള്ളിയാടും നിതംബവും 
കൊമ്പതുമ്പിക്കണക്ക്‌ കാല്‍തുട 
കമ്പമില്ലാത മുട്ടുകള്‍ 
ശില്പമാം കണങ്കാലില്പമാം 
നുപുരാദിസ്വ്വരങ്ങളും 

ഹരഹര ശിവ പറയുവാനരുത്‌ 
പരമവൈഷ്ണവമായയെ 

നമഃ നമഃ നമഃ തിരുമലരടി. 
ശരണമായ്‌ തൊഴുന്നേനഹം 


13. അമത്ൃതഹരണം. (മുത്താളം, ത്രിപുട) 


ചെന്നു ദൈതൃൃപൂരി തന്നിലമ്പൊടു 
നിന്നു മന്ദം കരുണാകരി 

കണ്ടു ദൈത്യര്‍ ചോദിച്ചു പിച്ചക 
പുതുമലരൊളിയാളോട്‌ 

അംഗനാര്‍മണി ആരുനീയെടോ 
.എങ്ങുനിന്നു വരുന്നത്‌? 

എന്തഭീഷ്ടം നിനച്ചു പോന്നത്‌ 

| പന്തണിമുലമാര്‍മണേ 

ഒത്തൊരു കണവനെത്തിരഞ്ഞിവിടെ 
എത്തിഞാനറിക വീരരെ 

ഇഷ്ടകാന്തനായ്‌ അഷ്ട ദിക്ക്‌ ലോകെ 

കഷ്ടം! തേടിയലഞ്ഞു ഞാന്‍ 

ചിത്തജാരിപു വിരിഞ്ച വിഷ്ണു മുതല്‍ 
മൂര്‍ത്തി മാര്‍കളെയോര്‍ക്കുകില്‍ 

ഒത്തതില്ല മനതാരില്‍ വേള്‍പ്പതി 
നൊരുത്തരേയുമിള മുന്നില്‍ 

ചിത്തമോഹിനി വരിക്ക ഞങ്ങളി 
ലൊരരുത്തനെ കണലഡ്വനാക്കുനീ 


വിളക്കനുഷ്റഠാനം 112 


ശക്തരെന്തിനുമിതേ വിധം ത്രിഭുവ- 
നത്തിലില്ലൊരുവരും പ്രിയേ 
പുഞ്ചിരി പുതുനിലാവൊളി പ്രഭയി- 
ലഞ്ചിദാനവര ശേഷവും 
പഞ്ചലാക്വി ബഹുലജ്ജപുണ്ടുസുര 
സഞ്ചയത്തൊടിദ മോതിനാള്‍ 
നിങ്ങളംഗജ സമാനരായ്‌ പലരു- 
ണ്ടംഗനാംഗി ഇവളമേകയാം 
ഇംഗിതങ്ങള്‍ വെളിയില്‍പ്പറയുവത്‌ 
ദംഗിയല്ല ധരിക്കണം 
കണ്ണുകെട്ടി വരിയൊത്തിരിക്കതിനു 
ദണ്ഡമെന്തമ്ൃതെടുത്തു ഞാന്‍ 
തിണ്ണമന്പൊടു വിളമ്പിടാം സറുഖമൊ 
ടുണ്ണുവിന്‍ മിഴിതുറക്കൊലാ 
തുഷ്ടിയായ ഗൃതശിച്ചൊടുക്കമിഹ 
ദൃഷടിയങ്ങു തുറപ്പവന്‍ 
'വേട്ടുകൊള്‍കവന്നു ഭാര്യയായി ഞാ 
നിഷ്ടമോടിവിടെ വാണിടാം 
ഏണനീള്‍ മിഴി. പറഞ്ഞ വാക്കിന്‌ 
നാണമോടു തലതാഴ്ത്തിനാള്‍ 
നെഞ്ചകം പിളരുറംബുജാക്ഷിയുടെ 
കൊഞ്ചൽ കേട്ടകമിടഞ്ഞവര്‍ 
ചഞബ്ചലാക്ഷിയെ നിനച്ചു സര്‍വ്വരും 
അഞ്ചലാല്‍ മിഴി കെട്ടിനാര്‍ 
പെണ്ണിലാശ പെരുകി ചതിപെട്ടു 
പൊണ്ണഠരായ സുരരൊക്കെയും 
കണുടച്ച നിമിഷം അമൃതുമായ്‌ 
തിണ്ണം പോയാളിളമാന്‍ മിഴി. 


4, അന്നുരഗണത്തിനു പറരിയ അമളി. (ത്ൃപുടതാഭം) 
യോഷമാര്‍ മണിയിലുള്‍ഭ്രമത്തെട ൦ 
പീയൂഷമണഞ്ഞസുരരും 

ഭോഷരരായ്‌ മിഴിയടച്ചു പോയ കഥ 
ശേഷമൊന്നുരചെയ്തിടാം 
വണ്ടുചുഴുമലര്‍വേണിയാളമൃത്‌ 

കൊണ്ട്‌ പോയതറിയായ്കിലും 

മണ്ടർ! മാന്‍ മിഴിതന്‍ ചുണ്ടിലാണ്ടമധു 

കണ്ടു കതുകമോടേവരും 


GER ET SD RRR GRRE EEE REDSD ROPES SREY OEE REED TO ETB OORT G ETTORE ESET EPR EES) CRIES RES CBRETUIESERRSSEH FERRER 
നായം യു 5 


വിളക്കനുഷ്യാനം 


എണ്ണിയാലറുതിയാ ജനങ്ങളമ്ൃ 
തുണ്ണുവാനിലയുമിട്ടുടന്‍ 

കണ്ണുകെട്ടി വരിയൊത്തിരുന്നിതൊരു 
പെണ്ണിലുള്ള കൊതി. കാരണം 
കോടിയുണ്ടൊരരറുപത്തിയാറിലയാം 
ഓടിയാലുമൊരു നാരിയാൽ 
കൂടുമോ സുധ വിളമ്പുവാന്‍ മദന 
പീഡകൊണ്ടറിയാഞ്ഞതും 

അംഗലേ മുഖിയാള്‍ തിരക്കിലൊരു 
ദിക്കില്‍ നിന്നിലയാലൊക്കെയും 
വെയ്ക്കമന്പൊടു വിളമ്പി വന്നൊടുവെ 
നിക്കു നോക്കിനിടയാകണം 

ഇത്തരം മനസിചിന്തചെയ്തു മദ- 
നാര്‍ത്തി പൂണ്ടു മദമത്തരായ്‌ 

ചിത്ത മോഹിനിയെയും നിനച്ചു വരി 
യൊത്തിരുന്ന സുര സഞ്ചയം 

തപ്പി നോക്കുമിലയില്‍ ചിലപ്പോള്‍ വരു 
മിപ്പൊഴുഴല്പല വിലോചന 
-.അപ്രിയം കരുതീടായ്‌ വിനാരുമൊരു 
സ്വല്പമിന്നിനിയുമിരിക്കണം 

തിങ്കൾ നേര്‍മുഖി വിളമ്പുകില്‍ കനക 
കങ്കണ തരിവളാരവം 
ശങ്കയില്ലിതിനകം മുഴങ്ങുമതി 
വങ്കര്‍നമ്മള്‍ ! ഇനിയും വൃഥാ 
എന്തിരിപ്പിതു പിഴയ്ക്കുമാര്‍ക്കുമൊരു .. 
ചിന്തയില്ലവളിലെന്നിയേ 

എന്തിനും തുനിയുമേകനേറ്റു മിഴി 
ബന്ധനളങ്ങഴിച്ചുടന്‍ 
അട്ടഹാസമൊടുരുട്ടി ദൃഷ്ടി ഇടി- 
വെട്ടുമാറലറിയോതിനാന്‍ 
കഷ്ടമിങ്ങമൃതകുംഭമില്ല ചെറു 
കുട്ടിമാന്‍മിഴിയുമെങ്ങുപോയ്‌ 
ക്ഷീരവാരിധി മഥിച്ചു നാമമര 
വീരരോടു ചതി ചെയ്തതും 
നീരജാക്ഷിയൊരു നാരിമുലമഥ 
നീരിലിട്ട വര പോലെയായ്‌ 

കറ്റമാന്‍ കുഴലി പോകുകില്ല ചതി- 
പറ്റിയന്മടയന്നാദ്യമായ്‌ 


തി യ യായ പ യായാ യയായയയ ജയല ജാ ജയ ോയാണായുുായോായയോയോയയതലയലുമുലാായത ലിയോ യോ യാര ബായി യാ ബബ കാ തം ത മഴ ഡയാ Bi 


വിളക്കനമുഷ്ഠാനം 114 


ചുറ്റുമിങ്ങാന നിനച്ചിരുന്നു ചില 
രേറ്റു മറ്റു ചിലരും രൂഷം 

ചീത്ത കോപമെടുത്ത;വാള്‍ ചുരിക 
ശക്തിവേൽ ഗദശരാസനം 

വ്ൃ്ര വൈരിയൊടു പോരിന്നായതിലൊ 
രുത്തനോര്‍ത്തവരോടോതിനാന്‍ 
കായകാന്തികളിയാടീടുന്ന ചെറു 
്രായമേറെ മറിമായവും 
ആയതാക്ഷിയുടെ ഭാവമേതുമറി 
യാതെ വന്ന ചതിയാണിത് 
യോഷവേഷഗെടുത്തു നമ്മെയിതു 
ശേഷശായി ചതിചെയ്തതാം 
രോഷവേഗമൊടടുത്തു. നാം പകര 
മീഷലേനിയെ ചതിക്കണം 
ചിന്തചെയ്തമര ദിക്കിലേക്കഥവി 
ദന്തുന സുരടനാരുങ്ങിനാന്‍ 
ചന്തമോടു നടകൊണ്ട വന്നു ഗതി 
എന്തുനാമൊട;വിലറിഞ്ഞിടാം 


ട. രാഹുകേതു ഉത്പത്തി. (പുഴാരി താളം) 
മായാമോഹിനി വേഷത്തെ പൂണ്ട്‌ 
പോയഖിലേശന്‍ അമൃത്‌ കൈക്കൊണ്ട്‌ 
ആയതമിഴിയുടെ വേഷം വെടിഞ്ഞു 
ദേവലോകത്ത്‌ ചെന്നു കരേറി 

ജരനര പീഡിത അമരകളോട്‌ 

മുരരിപു ഭഗവാന്‍ ഉരചെയ്തപ്പോള്‍ 
ഖേദമശേഷഹൊഴിച്ചിനി നിങ്ങള്‍ 
മോദമോടമ്ൃത്‌ ഭുജിക്കുകയിപ്പോള്‍ 
ആയതിനെ കേട്ടമരാദികള്‍ 
കുളികുറിനിയമങ്ങള്‍ കഴിച്ചു 
മോദത്തോടില വെച്ചവരൊക്കെ 
ആദരാലമൃത്‌ ഭുജിക്കാനിരുന്നു 
അര്‍ക്കച!ന്ദരെ അരികെ വിളിച്ചു 
ഗോപുരദ്വാദര കാവലായ്‌ നിര്‍ത്തി 
പന്നഗശായി അമൃതമെടുത്ത്‌ 
ചെന്നവര്‍ക്ക്‌ വിളമ്പിത്തുടങ്ങി 
അസുരവിദന്തുനന്‍ വിപ്രാകൃതി പൂണ്ട്‌ 
ദേവാദികളോട്‌ അതൃതിന്നിരന്നു 


വീളക്കനുഷ്ഠയാനം 115 


ദേവദേവരെ വൃദ്ധനാമടിയന്‍ 
അമൃൃതൊരു ലേശം അരുളുക വേണം 
കാരുണ്യംതോന്നി അമൃതതിലല്പം 
ആരണനവന് കൊടുത്തുവരപ്പോള്‍ 
വിപ്രനമൃത്‌ ഭുജിപ്പതിന്നായി 
വര്തമങ്ങു പിളര്‍ന്നൊരു നേരം 
വിപ്രവ്രക്തത്തില്‍ ദംഷ്ട്രം കണ്ടു 
അര്‍ക്കചന്ദ്രന്മാരൊന്നു ചിരിച്ചു 
അര്‍ക്കചന്ദ്രന്മാര്‍ ചിരിച്ചത്‌ കേട്ട 
പിന്‍തിരിഞ്ഞൊന്ന്‌ നോക്കി മുകുന്ദന്‍ 
കണ്ടുടനസുരന്‍ കുണ്ഠിതനായി 
പന്നഗവടിവായി മന്നിലിഴഞ്ഞു 
പന്നഗശായി ചര്രമെടുത്ത്‌ 
പന്നഗവരനുടെ കണ്ഠമറുത്തു 
ഉടലും തലവേര്‍പിരിയാതെ 
അര്‍ക്കചന്ദ്രരെ നോക്കിയടുത്തു 
നാശമില്ലിവനെന്നറിഞ്ഞത്‌ വിഷ്ണു 
നവഗ്രഹസ്ഥാനത്തിരുത്തിനാനുടനെ 
മസ്തകം രാഹു ഉടലത്‌ കേതു 
അസ്ഥലത്തിങ്കല്‍ വാഴുന്നിതെന്നും 
അമൃത്‌ ഭുജിച്ചു അമര്‍കളന്ന്‌ 
അമരത്വം നേടി സുഖിച്ചു വസിച്ചാര്‍ 
അച്യുതപരമേശ്വര ദേവ 

ഇഛയില്‍ വരമേകണേയിന്ന്‌ 


16. ശിവഭഗവാന്‌ വേഷം കാണാനുള്ള ആഗ്രഹം. 
അരിസുധാഘടം വീണ്ടുകൊണ്ടത്‌ BH 
ഗിരിസുതാ വരൻ കേട്ടുടന്‍ 

വിരവിലെഴുന്നെള്ളി പെരിയ കുരുഹലാല്‍ 
ഉരഗശായിയോടോതിനാന്‍ 

എങ്ങിനെഭവാന്‍ അമൃത്‌ വീണ്ടത്‌ 

മംഗലാകൃതെ ചൊല്ലുക 

തരത്തില്‍ ഞാനൊരു സുരസ്ത്രീ വേഷമായ്‌ 
ചതിച്ചു വിണ്ടതെന്നറിയുക 

എങ്കില്‍ മോഹിനി വടിവെനിക്കിന്ന്‌ 

നിങ്കല്‍ കാണ്മതിനാഗ്രഹം 

താണവര്‍ ഭവാന്‍ കാണുകില്‍ ത്തദാ 


കോ ത യോന ു്തംം ോോ ം പ്യ ലയം തം 


തുളു ക ണന എം ളും 
Rr Stee EERE rESREESED, COEDS SR RRR ES Ep REEDED ED Ey, SBD SESE 5 ERY SORBET SED ECU 


വിളക്കനമുംജ്ഠാനം 


താണുപോംമനോധൈര്യവും 
മദനമഥനാം എനിക്കു മദനമാല്‍ 
മനസ്സില്‍ ജനിക്കുമോ, നിരുപിച്ചാല്‍? 
കാണേണം ഫണിപതി ശയന 
അതിശയമാം മോഹിനി വേഷം 
കാണന്ടു കാമിനി വേഷറ്റ 
കണ്ടാലുടനുണ്ടാം മോഹം 
കാണുകവേണംഎന്‍ന; പറഞ്ഞ്‌ 
പുരഹനറനും കോപിതനായി 
കോപത്തെ കളകപുരാനെ 
വേഷത്തെകാണുക വിരവില്‍ 

എന്നു പറഞ്ഞംബുജ നയനന്‍ 
വിരവില്‍ ധരിച്ചിത്‌ മോഹിനി വേഷം 


17. മഹാവിഷ്ണുവിന്റെ മാം മോഹിനി വേഷം 
നീണ്ടിരുണ്ട്‌ ചുരുണ്ടിന കൂന്തല്‌ 
വണ്ടൊളി നിറമാണ്ടത്‌ 
ബാലചന്രസമാഭ കലര്‍ന്നൊരു 
ഫാലരദശേ തിലകക്കുറിയും 
മലര്‍ശരവില്ലു കണക്കെ ചില്ലികള്‍ 
തിലകുസുമമൊത്തിന മൂക്ക്‌ 
നയനങ്ങള്‍ കമലദളം പോൽ 
കര്‍ണ്ണേ കാഞ്ചന കുണ്ഡലശോഭ 
ബന്ധുരാധര പരിശോഭിതമാം 
ദന്തം മുല്ല മൊട്ടു സമാനം 
താലിമാലകള്‍ ഷകന്ധരമതില്‍ 
കാലില്‍ ത്ധലത്ധലയെന്ന ചിലമ്പ്‌ 
കരവല്ലരിയില്‍ കടകം തരിവള 
പിരിവളവിരലില്‍ മോതിരഭംഗി 
പന്തൊന്നിന മുലയുടെ മീതെ 
ചന്തമായൊരു പട്ടത്‌ ചാര്‍ത്തി 
അവയില്‍ പട്ടുടയാടകള്‍ ചാര്‍ത്തി 
പൊന്‍കാഞ്ചിനിട്ടു മുറുക്കി 

മന്ദം മനും മോഹിനിയാളര- 

യന്നം ദപാലെ വരുന്നതു കണ്ട്‌ | 
കാരവൈരി മോഹിനിയാളുടെ 
കാമനീയ വടിവത്‌ കണ്ട്‌ 

പുഞ്ചിരി പുണ്ടിന കൊഞ്ചിന മുഖവും 


വീളക്കനമുഷ്ഠാനം 117 


ചാഞ്ചാടീടിന കുളര്‍മുലയുഗളം 
അല്പേതര അത്ദുതമോടെ 

നില്പത്‌ കണ്ട്‌ കന്ദര്‍പ്പരിപു 
മായകൊണ്ടു വലഞ്ഞിത്‌ ഹരനും 
മായയെന്ന്‌ മറന്നിഹ പോയി 
മായയെന്ന്‌ മറന്നിത്‌ ഹരനും 
മേനിയിൽ ബത ചേര്‍ത്തു പുണര്‍ന്നു 


18. സ്വാമീ ജനനം. (രൂപകം, ചുഴാരി, മുത്താളം) 
പുണര്‍ന്ന ഉടനെ ഗര്‍ഭമുളവായ്‌ 
വിഷണു മായാ തന്നുദരത്തില്‍ 
ഹരിഹരശക്തി ഉരുവാര്‍ന്നുടനെ 
ഗര്‍ഭലക്ഷണമൊന്നൊന്നായ്‌ കണ്ടു 
ഗര്‍ഭലക്ഷണ മൊത്തു തികഞ്ഞു 
അര്‍ഭകന്‍ താന്‍ ഇളക്കം തുടങ്ങി 
ദിവ്യന്മാരുടെ ബീജമാകയാല്‍ 
ദിവ്യമായി ചമഞ്ഞത്‌ ഗര്‍ഭം 
മൂന്നേ മുക്കാൽ നാഴിക കൊണ്ട്‌ 
ഗര്‍ഭപൂര്‍ത്തി തികയുന്നതുണ്ട്‌ 
ഗര്‍ഭപൂര്‍ത്തി നാളു തികഞ്ഞു 
അര്‍ഭകോദയ മുഹൂര്‍ത്തമണഞ്ഞു 
ഈറ്റുനോവു തുടങ്ങിനാള്‍മായ 
തോറ്റു വലഞ്ഞതി ഖിന്നതപുണ്ടു 
ഉറ്റുമാപതിയെ ഏറ്റം വിളിച്ചു 
ഉറ്റമൊഴിഞ്ഞു കരഞ്ഞത്‌ മായ 
കൂറ്റനിലേറുന്ന നാഥനാം പോറ്റി 
ഏറ്റം പ്രസാദിച്ചരികിലണഞ്ഞു 
ഹരഭഗവാന്‍ അരികിലണഞ്ഞു 
ഹരിമായയെ തഴുകുന്നപ്പോള്‍ 
പരമീശ തന്‍കൃപയാലേ 
പരിതാപമൊട്ടു കുറഞ്ഞു 

മേനി തൊട്ടു തലോടിയ നേരം 
യോനിയില്ലാ മായയുമിവള്‍ 
പ്രസവിപ്പാനെന്തൊരുപായം 
പരമീശന്‍ കൈനഖരാലെ 
മായതന്നുടെ രു പിളര്‍ന്നു 
കടുകടുകെ നോവു വളര്‍ന്നു 
കുടുകുടുകെ മേനി വിയര്‍ത്തു 


ന 


വീളക്കനമുഷ്ഠാനം 


തുടവഴിയെ പൈതലിൽ വരവത്‌ കണ്ടിട്ട 
പരമശിവന്‍ താനും തൃക്കൈകള്‍ നീട്ടുന്നു 
തൃക്കൈയ്യിലര്‍ഭകന്‍ പിറക്കുന്നു 

ഹരിഹര ലീലകള്‍ കണ്ടല്ലോ ദേവകള്‍ 
ആമോദം പുഷ്പവൃഷടികള്‍ ചെയ്യുന്നു 
ശനിയുടെ അവതാരമെന്ന്‌ മുനീന്ദ്രന്മാര്‍ 
ഹരിഹര ഹരിഹര ശരണമെന്നയ്യപ്പ 
അയ്യപ്പനെന്നുള്ള നാമ മുളവായി 


| സ്വാമിയേ .................. അയ്യപ്പാ 
ഹരിഹരസുതനെ ...............-.. അയ്യപ്പാ 
മോഹിനിസുതന്റെ .. esau അയ്യപ്പാ 
പൊന്‍ചുരികായുധ .................. അയ്യപ്പാ' 
കരിമ്പുലി വാഹന ................-.-. അയ്യപ്പാ 
ശബരിഗിരിീശ്വരാ ....................ം അയ്യപ്പാ, 
ശ്രീമു ശ്രീ ഹരിഹരസുതനയ്യനയ്യപ്പ 
സ്വാമിയേ ................. ശരണമയ്യപ്പാ 


പാലാഴി മഥനം വഴി സമാപ്തം 


പിഴദോഷം (അമരസേവം) 

1. ഹരിഹരസുതന്റെ സ്വര്‍ഗ്ഗയാത്ര 
എന്‌ എന്ത്‌ നല്ലച്ഛാ 
ദേവലോകവാര്‍ത്തകളിപ്പോള്‍ 
എന്തിനുണ്ണി പൊന്മകനാരേ 
ദേവകാര്യരറിയുന്നിപ്പോള്‍ 
ദേവലോകെ പോകുക വേണം 
ദേവകളെ കാണുക വേണം 
അരുതയ്യോ പൊന്മകനുണ്ണി 
ദേവലോകെപോകുക വേണ്ട- 
കാലെ ചെറുനാളില്‍ ഞാനും 
ദേവലോകത്തെഴുത്തിന്നായ്‌ പോയി 
അന്നവരെന്റെ വലംതുടദന്മല്‍ | 
ആരിയന്‍ മണലിട്ടു തിരുമ്മി 
ദേവലോകത്തെ ദേവകള്‍ക്ക്‌ ' 
ചതികളേറും പൊന്മകനുണ്ണി 
ദേവലേറകെ പോകുക വേണം 


) 


വീളക്കനുഷ്യാനം 119 


ദേവകളെ കാണുക വേണം 
ചതുര്‍വേദത്തിന്നധികാരം 
ദേവകള്‍ക്കെന്നത്രേ കേള്‍പ്പു 
വേദാധികാരികളോട്‌ 
വേദപ്പൊരുളറിയുക വേണം 
അച്ഛന്റെ വിലക്ക്‌ മറന്നു. 
വാഛയേറി പോകുവതിന്ന്‌ 
അച്ഛനമ്മമനസ്സറിയാതെ 
നിശ്ചയിച്ചു ഒളിച്ചിഹപോകാന്‍ 
കളിവില്ലും കയ്യിലെടുത്ത്‌ 
കളിയാടാനെന്ന കണക്കെ 
കൈലാസം വിട്ടു ഗമിച്ചു 
അമരാവതി പുക്കിത്‌ ബാലന്‍ 


൫ 2. സ്വര്‍ഗ്ഗമവൈഭവ ദര്‍ശനം. :(മുത്താളം) 


സര്‍ഗ്ഗ വൈഭവ പൂരിതം പുരി 
സ്വര്‍ഗ്ഗ ഭാവന നിസ്തുലം 
നാവൊരായിരമുള്ള നന്തനും 
ആവതില്ലുര ചെയ്യുവാന്‍ 
നലമൊടെന്നുടെ നാവില്‍ വന്നു 
ഒവാകണേ കവി ഭാരതീ 
ഉന്നതം മണിമേടയെങ്ങുമേ 
പൊന്നണി പ്രഭാസന്നിഭം 
അസ്തസൂര്യൊളി ത്രസ്തമാക്കിന 
വിസ്തരം പുരം വിസ്മയം 
തങ്കമേട സരധങ്ങളേറെയാം 
തിങ്കളില്‍ ദ്യുതിയാര്‍ന്നവ 
മന്ദമാരുതന്‍ തെന്നി നീങ്ങവെ 
എന്തു സൌരഭമാണു പോൽ 
സ്വഛമാം ഹരിതാഭതിങ്ങു 
മാഛാദിദം വനരാജികള്‍ 
അപ്സരാദികള്‍ നൃത്തമാടുമ 
നന്ദനാരാമ വീഥികള്‍ 
പുത്തവല്ലികളാലുലഞ്ഞു 
നിറഞ്ഞുമേവിന വാടികള്‍ 
ഭ്ൃംഗസങ്കുലം മുളിടുംധ്വനി 
പത്രീ കേളി നിനാദവും 
നവ്യസാരഭ പൂരിതം ബഹു 


വിളക്കനമുഷ്ഠാനം 120 


ദിവ്യ കല്പകാണികള്‍ 

എണ്ണിടാ വിധം പുഷപരാജികള്‍ 
വര്‍ണ്ണ വിസ്മയമെന്തഹോ! 
സപ്തമാം സ്വരാന്ദോളനാലതാ 
സ്വര്‍ഴ്ഗഗംഗാ പ്രവാഹിനീ 
സ്വപ്ന സുന്ദരിമാരവരുടെ 
ലാസ്യവും ജലകേളികള്‍ 
പൊന്‍മണിമയ മണ്ഡപമതില്‍ 
വേദമന്ത്രധ്വനികള്‍ 
ഇന്ദ്രനീലരത്നാഭലാഞ്ചിത 
ഇന്ദ്രരരാജ സദസ്സതാ 
അപ്സരാംഗികള്‍ നൃത്തവും പല 
ഗീതി ദുന്ദുഭി നാദവും 
സുര്യതേജസ്സറെഴുന്ന ദേവകള്‍ 
നിത്യ യവന കോമളര്‍ 
സര്‍വ്വ സുന്ദര സ്വപനമാം പുരി 
കണ്ടുക്ണ്ടരനന്ദനന്‍ 
മണ്ഡപത്തിന്നരികിലെത്തി 
യിറങ്ങിരുന്നിതാന സ്ഥലേ 


3. വേദമസരത്തിന്‌ പണയം ചൊലല്‍. ദ. (മുത്താളം, തൃപുട) 
അണ്ടര്‍കോനുലകിനുടയവര്‍ 
കണ്ടുബാലകനെത്തദാ 
പുണ്ടവിസ്മയത്തോടെ ചുറ്റിനും 
പൂണ്ടു നിന്നത്‌ ബാലനെ 
ആരുബാലക പേരുമേ കുലം? 
ഓരുകെന്താണ്‌ വാഛിതം? 
അയ്യനെന്റെ പേര്‍ ശൈവമാംകുലം 
വേദസാരമറിയണം 
വേദവിസ്തരത്തിനു ബാലക 
കാലമായോ നിനക്കെടോ? 
വേദവിസ്തരത്തിനു ഞാനിനി 
വേണ്ടതെന്താണമരരേ? 
വേദമത്സരം വേണമെങ്കിലോ 
വാതുചൊല്ലുക ബാലകാ- 
വാദത്തിലഹം തോറ്റുവെങ്കിലോ 
നാദശൈലമതേകിടാം 

ദിവ്യമാം മണിമണ്ഡപത്തറ 
ഞങ്ങള്‍ തോറ്റുവെന്റനാകിലോ 


ത ണോ യ യയ പായു പായം യയ യോയോ യോ യയ യു യാ യയയയയത യം യയ യായാ പു ഏം ണാ, ഇനാം നാം 


വിളക്കനുഷ്യാനം 


ഇത്തരം പണയം കുറിച്ചവര്‍ 
ഓലയും പകര്‍ന്നീടിനാര്‍ 


4. വേദമത്സരം. (മുത്താളം, തൃപുട) 
മറുനാളുഷസിന്‌ വേദപരിക്ഷയ്ക്കായ്‌ 
ശിഷ്പതിയൊത്തമരരിരുന്നു 
പുഷ്പബാണാരി സുതനും താന്‍ 
ആദിവേദം സൂക്ഷ്മതയോടെ 
വിസ്തരിച്ചു ദേവസമൂഹം 
ഭൃഗ്വേദപ്പൊരുതി ഗുഹ്യം 
ഉരചെയ്തു അയ്യനുമപ്പോള്‍ 
യജുര്‍വേദത്താലധി വിപുലം 
വിസ്തരിച്ചു അമരകളപ്പോള്‍ 
അതിശയമാം പൊരുളിഴ ചേര്‍ത്ത്‌ 
ഉരചെയ്താനയ്യനുമപ്പോള്‍ 
സാമവേദം ഈണാല്‍ നീട്ടി 
“വിസ്തരിച്ചു ചതുര്‍വിധമപ്പോള്‍ 
നാദേശ്വര നന്ദനനയ്യന്‍൯ 
ചതുര്‍വിധമായ്‌ പൊരുളുര ചെയ്തു 
നാലാകുമഥര്‍വ്വത്താലെ 
വിസ്തരിപ്പാന്‍ ദേവകളപ്പോള്‍ 
വേദവിജ്ഞരമരന്മാരേ 

ഒരു വേദം ഞാന്‍ ചൊല്ലട്ടെ 
വേദത്രയി നിങ്ങളുരച്ചു 
ശിഷ്ടമൊന്നേയുരപ്പാനുള്ളു 
അഥര്‍വ്വമാകിന നാലാം വേദം 
വിസ്തരിച്ചു പൊന്മകനാര്‍ 
വിസ്തരത്തില്‍ വിസ്മയ ജാലം 
്രസ്തരാക്കി ദേവഗണത്തെ 
പൊരുളൊന്നും തോന്നാതമരര്‍ 
ഇരുളിലാണ്ടിന പഥികള്‍ പോലെ 
കേവലം ചെറു ബാലകനോട്‌ 
തോറ്റു ഖിന്നത പൂണ്ടമരന്മാര്‍ 
പൊരുളറിയാ ദേവകളിന്ന്‌ 
മണിമണ്ഡപമൊഴിയുക വേണം 
ജാള്യമൊട്ടു മറച്ചമരേന്ദ്രന്‍ 
ശംഭുനന്ദനനോടിദമോതി 
പണയത്തെ നല്‍കുവതിന്ന്‌ 
സന്ധ്യാവേള മംഗളമല്ലാ 


യയാതി te 
0 


വിളങ്നുഷ്ഠാനം 122 


നാളെപ്പുലര്‍കാലെത്തന്നെ 
യരുളാം മണിമണണ്‍്ഡഫപമെന്ന്‌ 
സത്യമെന്ന്‌ നിനച്ചാനയ്യന്‍ 
നിതൃകര്‍മ്മത്തിന്നു ഗമിച്ചു. 


ട, ദേവകളുടെ ചതി മധുപാനം. (രുത്താളം) 
വാസവാദികളൊത്തവാസരേ HE 
വന്‍ചതി ഒരുക്കീടിനാര്‍ 

മണ്ഡപത്തറ തന്നരികില്‌ 
ഹോമകുണ്ഡാമൊരുക്കിനാര്‍ 
ചണ്ഡികക്കെഴം മന്ത്രന്ത്രേണ 
ഹോമമൊന്നു കഴിച്ചവര്‍ 
ഹോമകുണ്ഡമതിങ്കല്‍ നിന്നൊരു 
വന്‍പനയതുതോറ്റിനാര്‍ 

വന്‍പനയെ വളര്‍ത്തി ആയിരം 

കോല്‍ ഉയരത്തിലാക്കിനാര്‍ 
വന്‍പനയതിലായിരം മട 

ലോലയും കിളിക്കൂടുകള്‍ 

കഷടമീവക തീര്‍ത്തു തുഷ്ടി 

യോടുഷസി അയ്ുനോടോതിനാര്‍ 
ശ്രേഷ്ഠമീമണി മണ്ഡപമേറാന്‍ 

മാര്‍ഗ്ഗം മിലൂൃതുകാണുക ബാല 
ശക്തനെങ്കലീ ദുഷ്കൃതത്തെ 

യകറ്റി മണ്ഡപമേറുക 


മധുപാനം 

സത്യമെന്ന്‌ നിനച്ചുവന്‍പന 
നീക്കുവാനിഹ പൊന്മകന്‍ 
അച്ഛനെ നിനച്ചിശയില്‍ നിജ- 
വില്ലത്‌ വരുത്തീടിനാന്‍ 
വില്ലെടുത്തു കുലച്ചു പൊന്‍ശരം 
ഈറ്റമോടു തൊടുത്തത്‌ 
ഏകമാം ശരേ സാലമായതി 
ന്നോലയും കുരല്‍ വീഴ്ത്തിനാന്‍ 
ഘോരമായലറീന സാലവും 
ചീറ്റിനാന്‍ സുരധാരയെ 
ഈശ്വരശിര സീമനീയതില്‍ 
നിന്നു ഗംഗാ കണക്കിനെ 
'വഞ്ചകത്ത്വമിയന്ന ദേവകള്‍ 


വിളക്കനമുഷ്ഠയാനം 


നെഞ്ചകം അറഞ്ഞോതിനാര്‍ 
അയ്യനയ്യനേ കാത്തു കൊള്ളണേ 
മണ്ഡപം നശിച്ചീടുമേ 
മണ്ഡപേ സുരവീഴുകില്‍ സുര- 
വൈഭവങ്ങളകന്നു പോം 
വീണിടും മധുധാരയെ തട 
ഞ്ഞീടണം വീരനാം ഭവാന്‍ 
വീണിടും മധുധാരയെത്തദാ 
കയ്യിലേന്തിനാന്‍ പൊന്മകന്‍൯ 
കൈത്തലം നിറഞ്ഞൊഴുകുമാസുര 
യെന്ത്‌ വേണ്ടത്‌? ചൊല്ലുക 
മറ്റൊരു കഴിവില്ല ബാലക 
പഠനം ചെയ്തു രക്ഷിക്കുക 
കാളകൂട മശിച്ചു ശങ്കകന്‍ 
ലോകരക്ഷചെയ്തിലയോ? 
സങ്കടമുളവായി അയ്യന 
ശിച്ചിതാ സുരയൊക്കവെ 
തുഷ്ടിപൂണ്ടു പുരന്ദരാദികള്‍ 
കഷടമെന്നുരചെയ്തത്‌ 
മധുകുടിച്ചു പിഴച്ചു ബാലകാ 
മണ്ഡപത്തെ തൊടായ്ക നീ 
ഇത്തരം ചതി കണ്ടു കത്തുമാ 
കണ്ണുമായ്‌ ഹരനന്ദനന്‍ 
ദേവകളെയറുതി ചെയ്വാനു 
റച്ചുഞാണത്‌ പുട്ടിനാന്‍ 
കൊല്ലുമാ കുലവില്ലൊലിയി 
ലുറഞ്ഞു വീണത്‌ സര്‍വ്ുവും 
സാഹസമതു കണ്ടു പുണ്ടുറ 
ഞ്ഞോടി ദേവകളൊക്കവേ 
ദുശ്വവനപുരമൊഴിഞ്ഞത്‌ 
കണ്ടു പൊന്മകനാകുലാല്‍ 
എന്തിനീകരണീയ? ചിന്തയാല്‍ 
ബാലകൻ നടന്നീടിനാന്‍ 


6. ഗരുഡ്ദാദ്രിയിൽ യോഗനിഷ്ഠ. (തൃപൂട താളം) 
ഖിന്നമാനസനായി പൊന്മക 

നാഗമിപ്പത്‌ കാണവേ 

പന്നഗധരനീശ്വരന്‍ മനമേ 

യറിഞ്ഞത്‌ സര്‍വ്വവും 


ക്യത്യ യായ അതേയോ ഞാറ ലാര ദയം ജേത്രി ഹായ ത യോ യോ യോന 
SOS peop e RPE 


വീളക്കനമുഷ്യാനം 


ചെന്നു വാരിയെടുത്തു തന്‍മടി 
മേലിരുത്തിയരുളിനാന്‍ 
ഖേദിക്കേണ്ട മകന സര്‍വ്വവും 
ജാതകഫലമഥാണെടോ 
മധുവിനു പിഴയെന്തഹോ മമ 
താതനിനരുളേണമേ 
ഗുരുസുതനെ കലക്കിയ മധു 
ശുക്രനെ കുടിപ്പിക്കയാല്‍ 
ശുക്രനന്നു ശപിച്ചിത്‌ മധു 
ദോഷമാര്‍ന്നതുമങ്ങനെ 
ചെന്നിനി ഗരുഡാദ്രിതന്നി 
ലിരിക്ക പൊന്മകനെ ജവാല്‍. 
കലിയുഗേ കലിയാളും മാനവ 
െദവമായി ഭവിക്ക നീ 
ധര്‍മ്മശാസകനനായുലകത്തില്‍ 
ധര്‍മ്മരക്ഷ ചെയ്തീടുക 
ഏവമങ്ങരുള്‍ ചെയ്ത താത 
പദാംബുജം തൊഴുതയ്യനും 
പൊന്‍ശരം വില്ലും പൊന്‍ചുരിക 
രുഗദ്രാക്ഷമാലധരിച്ചുടന്‍ 
ഭൂതസഞ്ചയരോടെ യാത്രയായ്‌ 
പുക്കിനാന്‍ ഗരുഡ്ദാദ്രിയില്‍ 
ബാലറയാഗിയായദ്രിയില്‍ വസി 
ച്ിടിനാള്‍ പല കാലവും 
ഹരിഹര ഹര ഹരനു നന്ദന 
പദതളിര്‍ തൊഴുന്നേനഹം 


© സ്വാമികളുടെ കുടിയിരുത്ത്‌. (ചുഴാരി, രൂപകം) 
ഹരിഹര സുതനെ ചതിയിലമരര്‍ 
സുരകുട്‌പ്പിച്ചു കുലദോഷിയാക്കി 
ഹരനതിഖേദാല്‍ പൊന്നുണ്ണി മകനെ 
ഗരുഡാദ്രിതന്നിലിരുത്തിയ വാര്‍ത്ത 
പരിതാപമോടെ അറിഞ്ഞു ലൃഷീന്ദ്രര്‍ 
പരമീശകോപം കരുതി തപിച്ചാര്‍ 
അല്പവിവേകിയാമിന്ദ്രനുചാരെ 
അല്പതനുക്കളണഞ്ഞു പറഞ്ഞു 
ചില്പുമാനീശനോടവിവേകം 
സ്വല്പമെന്നാലുമക്ഷന്തവ്യമത്ര 


വിളക്കനമുഷ്ഠാനം 


ഹരിഹരസുതനെ സേവിക്കയെന്നാല്‍ 
പരമീശ കൃപ ലദഭിച്ചീടുമാര്‍ക്കും 
ഹരിഹരസുതനെ സേവിപ്പതിന്‌ 
പുരമോടരിമലരിട്ടു പാടി സ്തുതിപ്പിന്‍ 
മുനിഹിതമോടന്ന്‌ മാമല മേലേ 
പൊന്നിന്‍ പുരം പുരവാടങ്ങളുളവായ്‌ 
ഹരിഹരസുതനെ അരിയിട്ടു വാഴ്ത്തി 
സുരമുനിഗണം വാഴ്ത്തി സ്തുതിച്ചാര്‍ 
സുരമുനിജന സേവകളേറ്റു 
പൊന്നമ്പലത്തിലിരുന്നത്‌ സ്വാമി 
ഹരിഹരസുത ആനന്ദമുര്‍ത്തേ 
അടിയന്റെയുള്ളില്‍ കുടികൊണ്ടീടണേ. 


അധ്യായം 3 എ 


. പന എയ്ത്ത്‌ കവി (അമരസേവം) തൃപ്പുട, മുത്താളം 


ഞ്‌ ക വൈരി തന്‍സുത 
നയ്യനച്ഛനെ ആദരാല്‍ 
പ്രീതനായ്‌ തൊഴുതോതിനാന്‍ 
മനതാരിലുളളഭിലാഷിതം 
പാകശാസന പത്തനത്തിന്‌ 
പോകാനാജ്ഞതരേണമേ 
. എന്തിനെന്നു കഥിക്ക ബാലക 
ചിന്തയേന്യേയെന്നോടഹോ 
വേദസാര ഗുരുവായ ഗീഷ്പതി 
യോടെനിക്ക്‌ പഠിക്കണം 
പണ്ടിളയ വയസ്സിലോത്തിന്നായ്‌ 
അണ്ടര്‍കോന്‍പുരിയില്‍ പോയി ഞാന്‍ 
പെട്ടപാടവിടെ ആരിയന്മണ 
ലിട്ടു തുടയ്ക്ക്‌ തുരുമ്മിനാര്‍ 
അക്കൊടും രുചാ ഞാന്‍ സഹിച്ചത്‌ 
മക്കളും അറിഞ്ഞിടേണം 
ദൂതികള്‍ സുരനാരിമാരുടെ 
താളവും ബഹുമേളവും 
കേളിയെന്ന കടാക്ഷവും അതി- 


125 


വിളക്കനുഷ്യാനം 


ന്നാളോ നീ മമ നന്ദന 
വിദ്യാസാഗരനായ ഗീഷ്പതി 
പുത്രനാം കചനും പുരാ 
ശുക്രശിഷ്യനായ ഗമിച്ചെഴും 
അക്രമം പറയാവതോ 
ഒത്തുചേര്‍ന്നു ചതിപ്പതിന്നഹോ 
എത്രയും വിരുതരാണവര്‍ 
അര്‍ണ്ണവം പലതും മഹോന്നത 
പര്‍വ്വതങ്ങള്‍ കടന്നുപോയ്‌ 
വിണ്ണെവരെ ജയിപ്പതിനിന്ന്‌ 
ഉണ്ണി നീ കരുതായ്കെടോ 


2, താളം. (മുത്താളം തൃപുടം) 
ജനകനോതിയ വപസുകേട്ടു 
മനമുരുകി വാടി മുഖകമലവും 
നിനവിലിനിയെന്തു വഴിയിതു 
നിനച്ചുകഴല്‍ തൊഴുതിറങ്ങിനാനയ്യനും 
നിശ്ചയിച്ചിതൊളിച്ചു പോകുവാന്‍ 
അച്ഛനമ്മ തനറിയാതിനി 
അഛസനധമതിങ്കലേറി തന്‍ 
സഖികളാരുമറിയാതഹോ 
പൊക്കണം പുലിത്തോലുടുത്തു 
വസ്ത്രവും ധനുര്‍ശസ്ത്രവും 
ജനകജനനി ചരണാംബുജം കരുതി 
തൊഴുതെടുത്തു പൊന്‍ ചുരികയും 
അഴകിലൊക്കെയെടുത്തു ശ്വേതഗിരി 
തൊഴുതിറങ്ങി നടദകൊണ്ടത്‌ 
ശരണമഖദിശി അമരരാജപുരി 
യിങ്കലാത്മജന്‍ പോകുകില്‍ 
സുരരതല്ലസുരമനുജപക്ഷിമൃഗം 
ഇവകളെന്തുചെയ്യുന്നതും? 
കാലകാലസുതനായിടുന്ന ചെറു 
ബാലകൻ കരുതി കോമളന്‍ 
ആഴിചുഴുമചലാദികള്‍ കടന്ന- 

ണ്ടര്‍ കോര്‍ പുരിയില്‍ എത്തിനാന്‍ 
3. താളം. (മത്താളം, തൃപുട) 
വിശ്വവിശ്രുതമെഴുന്നോരത്രിദശ 
പത്തനം ബഹുമനോഹരം 


യോയോ യായി ഇം തനയം അയം ഹയം യം യം 


വീളക്കനമുഷ്ഠാനം 


ഉടുപതിക്കു സമമായുയന്നൊര 
ത്യുന്നതം മണിമേടകള്‍ 
മന്ദമാരുതനും കുളിര്‍ത്തുലാത്തുന്ന 
നന്ദനോദ്യാനവും 
കുസുമപരിമളമരാളി മുളികുയില്‍ 
പാടികള കള ധ്വനികളും 

വിസ്മയ മിവ കണ്ടുവാസവ പുര 
ത്തിലെത്തിനാനയ്യനും 

കണ്ടു ദേവരളിവര്‍ണ്ണനെ വന 
ചരാരിയാം രഘുരാമനോ? 

പണ്ടു ഗോകുലമതില്‍ പിറന്ന 
വൈകുണ്ഡനോ രതി മണാളനോ? 
ആരുതാന്‍ അറികവേണമേതു കുല 
നാമവും തവ സ്വരാജ്യവും? 

പേര്‍ എന്ത്‌ ഇവിടേയ്ക്ക്‌ വന്നത്‌? 
കഥിക്ക കോമള കുമാരക 

മുപ്പുരാരി സുതനായ്പ്പിറന്നൊ 
രയ്യപ്പ നമ്മ മമ മോഹിനീ 
ഇപുരിക്കിവനിറങ്ങിയ കഥ 
സ്വല്പമൊന്നു പറയാമഹം 
വിസ്തരിക്കണമെനിക്ക്‌ നിങ്ങളോട്‌ 
വേദമായതെളുതെങ്കിലോ? 
അസ്തശങ്കമിനി നിശ്ചയിക്ക ദിവസം 
ദിവാനിശ മതാകിലും 
വേദസാരമൊരസാരനും പണയ 
മോതി വേണം അതിന്നേതുമേ 
ചേദമില്ല ജിതനാകില്‍ ഞങ്ങള്‍ 
തരുവാം സുവര്‍ണ്ണ മണി മണ്ഡപം 
തോറ്റു നിങ്ങളൊട്‌ ഞാനതെങ്കിലോ 
ഏകിീടാം ശ്വേതഗിരിയിടങ്ങളും 
ഏറ്റു തങ്ങളില്‍ പറഞ്ഞവര്‍ 
കുറിയോലകള്‍ കൈമാറിടിനാര്‍ 


4, മുത്താളം 

ഇന്ദുക്കലധര നന്ദന നേവം 
സ്വര്‍ന്നദിയില്‍ ചെന്നു കുളിച്ചു 
ചന്ദനകളഭാദികള്‍ തൊട്ടു തന്‍ 
ദിനകര്‍മ്മമതൊക്കെ കഴിച്ചു 


വിളക്കനുഷ്ഠാനം 


ചെന്നത്‌ സുരമണ്ഡപം തന്നില്‍ 
മരുവീടിന സുരാദികള്‍ മുന്‍പില്‍ 
കുണ്ഠതയൊക്കെ യൊഴിഞ്ഞമരര്‍കള്‍ 
മണികണ്ഠനനിരുപ്പാന്‍ കൊടുത്തു 
നല്ലച്ഛന്‍ പാദം നിനച്ചഴകൊടെ 
അസ്സതഭയെ തൊഴുതിരുന്നയ്യന്‍ 
വാച്ചകുതുക മോടമരാദികള്‍ 
അച്ചെറുബാലിക മുമ്പിലിരുന്നു 
'ഗീഷപതിയൊത്തമരരിരുന്നു 
ശില്പമായൊരു തല്പത്തിന്മേൽ 
ഒരു ചെറു സിംഹക്കിടാവെയെതിര്‍പ്പാന്‍ 
നിരവധിവാരണ പംക്തികള്‍ പോലെ 
ഗുരുചരണാംബുജം തൊഴുതാരമരര്‍ 
ദേഗ്വേദത്താല്‍ ചോദ്യം തുടങ്ങി 
ചതുരതയോടെ ഹരിഹര തനയൻന്‍ 
വിസ്തരിചുതിഗ്‌ ഉത്തരമേകി 
നിര്‍ജ്ജരതി ഗര്‍വ്വമോടപ്പോള്‍ 
യജൂര്‍വേദത്താല്‍ ചോദ്യം തുടങ്ങി 
നിര്‍ജ്ജരിധാര കണക്കെ അയ്യന്‍ 
ചതുര്‍വിധമര്‍ത്ഥം പറഞ്ഞാനപ്പോള്‍ 
ശ്രിമയമായ വാഗ്‌ വിലാസത്തോടെ 
സാമവേദമെടുത്താരമരര്‍ 
വാമദേവാത്മജന്‍ സാമത്തിനര്‍ത്ഥം 
ചതുരതയോടെ പറഞ്ഞാനപ്പോള്‍ 
സത്വരമഥര്‍വൃവത്താലെ യെതിര്‍പ്പാന്‍ തുടങ്ങെ 
തത്വയ്ഞനയ്യന്‍ ഉരചെയ്താനപ്പോള്‍ 
ശ്രേഷ്ഠവേദമുരച്ചിത്‌ നിങ്ങള്‍ 
ശിഷ്ടമൊന്നേയുരപ്പാനുളളു 
അതുന്യായമെന്നരസുതനപ്പോള്‍ 
അഥര്‍വ്വവേദത്തെ വിസ്തരിച്ചുടനെ 
അഥര്‍വ്വവേദത്തിജ പൊരുളറിയാതെ 
വൃഥ പൂണ്ടിരുന്നത്‌ ദേവകളപ്പോള്‍ 
വേദവേത്തുക്കളമരന്മാരേ നിങ്ങള്‍. 
മണിമണ്‍്ഡപത്തെയൊഴിഞ്ഞു തരേണം 
പകലഥ തീര്‍ന്ന; ദിനകരനപ്പോള്‍ 
ചരമാംബുധിയില്‍ മറഞ്ഞത്‌ കണ്ട്‌ 
ശുഭമല്ലിമുഹൂര്‍ത്ത്രതിസന്ധ്യയതത്രേ 
ശുഭവേളനാളെ പുലര്‍കാലെയേകാം 


യ 


വിളക്കനുഷ്ഠാനം 129 


ട. താളം തൃപുടം, മുത്താളം 
അന്നു രാവമരരും മഹേന്ദ്രനും 
-ചെന്നു ഗീഷ്പതി സന്നിധന 
നിന്നുകൊണ്ടു തൊഴുതുണര്‍ത്തി 
വേണ്ടതെന്തിനിയരുളണം പ്രഭോ 
ത്ധടുതിവാരണ മുഖ്രസാദ മതി 
നുടയപൂജ വിഭവങ്ങളും 
ഉടനൊരുക്കി സഭനടുവിലായി 
കുഴിയിട്ടു ഹോമമതിലഗ്നിയും 
നൊടിയിടയ്ക്കകമൊരുക്കി ഹോമ 
വിഭവങ്ങള്‍ വേണ്ടവ സമസ്തവും 
കൊടുമയില്‍ കുഴിയിലിന്ധനങ്ങള്‍ 
നിറച്ചുതീ കൊളുത്തീടിനാര്‍ 
ഹോമധുൂമമത്‌ പൊങ്ങി മങ്ങി 
ഗഗനാങ്കണം പുനരഥെ വിധം. 
ഭീമമാം പടിമുളച്ചിത തമ്പിനൊടു 
കാളിയെന്ന കരിമ്പന 
കോലൊരായിരമുയര്‍താപനയില്‍ 
ഓലയും മടലോലയും 

ചേലിയന്ന ചെറുപൈങ്കിളിപ്പരിഷ 
കൂടണച്ചതിലായിരം 
ദര്‍പ്പകരിപുസുതന്‍ കുളിച്ചുഷസി 
വന്നിതമ്പൊടു സഭാതലെ 
അപ്പോഴയ്യനൊടമര്‍തൃരാജി 
കളുണര്‍ത്തി ഭക്തി വിനയത്തൊടെ 
വില്ലെടുത്തവരില്‍ മുമ്പനെന്നഖി 
ലരും വിധിച്ചു തിരുമേനിയെ. 
ചൊല്ലിയ ച്ചെറുലക്ഷ്യമെയ്ത്‌ 
മുറിച്ചുകാട്ടുക ഞങ്ങളെ 
ചൊല്ലെഴുന്ന കുലവില്ലുമമ്പു 
മെടുത്തിടാതെ കളിവില്ലുമായ്‌ 
മെല്ലവെ പുരിയിലാരുമേതു 
മറിയാതൊളിച്ചിവിടെ വന്നത്‌ 
വല്ലഭന്നു ചെറുപുല്ലുമായുധ 
മെന്ന ചൊല്ലുപൊളിയായ്‌ വരാ 
വല്ലവണ്ണവുമിപ്പനകുരലറുക്കണം. 
പരിചൊടെ ഭവാന്‍ 


ന ണാ ര 


കഴ ആം അംല. സം സമം ക്ല കതകു യക ച ഹ്മ, 


Ts So 


വിളക്കനമുഷ്യാനം 130 


എന്നാലങ്ങനെയെന്നുറച്ചു ഞെളു 
വിന്റെ കോലത്‌ വളച്ചുടന്‍ 
വില്ലതാക്കി ചെറു ഞാണിനായി 
പടലെടുത്തു ഞാണുമുറുക്കിനാന്‍ 
മുല്ലമൊട്ടുശരമാക്കി താല 
വൃക്ഷത്തിനെ വലം വെച്ചത്‌. 
ഈറ്റമായി കുലനവില്ലതേ്റി- 
വലിച്ചു വിട്ടത്‌ പൊന്‍ശരം 

. വിരവിലായിരം ഓലയും മടല്‍ 
കുരലു മറ്റു വീണപ്പോഴേ- 
ഹരഹരഹരയെന്നു ദേവകള്‍ 
പരിചൊടെ പുകഴ്ത്തീടിനാന്‍ 


6. ചുഴാരി, രൂപകം, മുത്താളം 
അലറി ദറിഞ്ഞ പനയുടെ കുരലേ 
അരുവി കണക്കേ ഒഴുകീ സുരയും 
ഉരുകിയ മനമോടാമരാദികള്‍ 
ഹരിഹരന്സുതനോടേവമരുളി 
പനമധു വീഴിലിഹ ശതമഖവ- 
പുരി മുഴുവന്‍ ഭസ്മമതാകും 
വിരുതേറും ഭവാനാമധുതിരു- 
കരതാരില്‍ വാങ്ങി രക്ഷിക്കവേണം 
ഒഴുകിയ മധുവെ മുഴുവനുമയ്യൻ 
അഴകിയ കരതാരില്‍ വരിച്ചു 
കരതലം കവിഞ്ഞൊഴുകാതെ വീരാ- 
പാനം ചെയ്യേണമച്ഛനെപ്പോലെ 
നിര്‍ജ്ജരരുടെ വാക്കത്‌ കേട്ട 
സംശയമെന്റേ കുടിച്ചാന്‍ സുരയെ 
പുരമെരി ചെയ്ത ഹരനുടെ മകനെ 
കരുതിച്ചതി ചെയ്തമരകളന്ന്‌ 

മധു കുടിച്ചൊരു ബാലക കഷടം 
കുലദോഷമുണ്ടായി എന്നറിയേണം 
സ്വര്‍ഗമെന്നല്ല മണി മണ്ഡപവും 
തീണ്ടല്ലേ ക്ഷണം നിര്‍ഗ്ഗമിക്കേണം 
സുരലൊഴി കേട്ടു ഹരസുതനപ്പോള്‍ 
വിറപുണ്ടു കോപേന കിടുകിടാ വിറച്ചു 
ത്ധടുതി കുലവില്ലെടുത്ത്‌ കുലച്ചു 


BESO SETTERS CORRES CEE SOD TEREST ESLER REN ERLE CORRS REEDS REELS @ TREN ESOS ORR EROS Evra Pf 
ഞായം വോാോനുയോയത്തേതാടുാായ്ഞാഴത്തസയായോയായയുോറോതയുയലടയ്ണന്, യാ ൦ യതായയസായയമളോയൊാറ്യുോഗയാഴാ യായ മ 


വിളക്കനമുഷ്ഠാനം 


നിര്‍ജ്ജരപുരമൊടുക്കാനണഞ്ഞു 
കുലവില്ലുകുലച്ചതിന്‍ ഞാണൊലി 
കേട്ടു വിറച്ചു ജംമ്പാരികളെല്ലാം  . 
കൊടുമയില്‍ പേടിമുഴുത്തമരന്മാര്‍ 
കടലോടെ അടവികള്‍ പുക്കൊളിച്ചപ്പോള്‍ 
തളവളകള്‍ വലിച്ചു കളഞ്ഞു 
കളമൊഴിമാര്‍ ഓടി ഒളിച്ചു. 
അണിമണി ശോഭയതാലെ വിളങ്ങിന- 
മണിമയ സരധങ്ങളൊക്കെയൊഴിഞ്ഞു 
ദിനകരനുടെ ശോഭ കുറഞ്ഞു 
ഇരുള്‍ നിറഞ്ഞത്‌ സ്വര്‍ല്ലോകമൊക്കെ 
പുരഹരസുതനുടെ കോപമൊതുങ്ങി 
അമരകളലയാഴിയില്‍ മുങ്ങി 
ദര്‍പ്പകരിപു സുതനുമപ്പോള്‍ 
സ്വര്‍പ്പുരിയതു വിട്ടുഗമിച്ചു 
വാടിയമുഖമൊടു പിതാവിൻ 
ചേവടിയിണ താണു തൊഴുതു 
മുഖകമലം വാടിയതെന്തേ? 
മകനെങ്ങു ഗമിച്ചാനിതുവരെ? 
ശതമഖപ്പുരി കാരിയമൊക്കെ - 
നതമുഖമൊടെ ഉരചെയ്തപ്പോള്‍ 
കുലദോഷമണഞ്ഞതു മകനെ തവ- 
ജാതകഫലമാണെന്നോര്‍ക്ക- 
മാനുഷര്‍ക്ക്‌ കുലദൈവവുമായി 
മലനാട്ടില്‍ വാഴുക മകനെ 
വരബലവും വാങ്ങി നടന്നു 
മലയാളമഹാഗിരി നോക്കി 


പന എയ്ത്ത്‌ കവി സമാപ്തം 


൫. കം കം കം ക, 
%° *,° 9° °° ൭” 


ൽ ഹം ബ്ന ഞാനു ഞ്ഞ 


അധ്യായം 4 


വിളക്കനമുഷ്ഠറാനം 132 | 
൫ മഹിഷി മര്‍ദ്ദനം വഴി 
1. മഹിഷാസുര വധം;- (താളം ചുഴാരി,രുപകം) 
॥ ഹരിശ്രീ ഗണപതെ ഗുരുവരര്‍ വാണി- 
അറിവായെന്‍ ചിത്തേ കുടികൊണ്ടിടണേ 
| ഹരഹറാത്മജ കലിയുഗവരദ- 
പരിപാഹി മാം തേ കഴലേ തൊഴുന്നേൻ 
മഹിഷി മര്‍ദ്ദനം കഥയുരചെയ്വാന്‍ 
മഹിതവരേ വാണി തണയരുളേണം 
എങ്കിലോ മുന്നം മഹാമായശക്തി- 
സര്‍ഗ്ഗാത്മകരമ ലസിച്ചിന കാലം.......(സ്വാമി.... 
കശൃപ പുര്തര്‍ ദനുജകുലങ്ങള്‍ 
വിശ്വത്തിലുണ്ടായ്‌ ഭരിക്കുന്ന കാലം 
- ദനുജകുലത്തിനലങ്കാരമായി 
രംഭകരംഭാദിയുണ്ടായി വന്നു 
വരബലത്താലെ കരംഭനൊരെരുതില്‍ 
രക്കളിരുവര്‍ ഉളവായി വന്നു 
പോത്തിന്‍ ശിരസ്സ്‌ നരസമമുടല്‍ 
മഹിഷന്‍ മഹിഷിയെന്നാണവര്‍ നാമം 
ദിഡ്യവരങ്ങളനവധി നേടി 
അഡവ്യ്യയനെന്ന്‌ നടിച്ചു മഹിഷന്‍ 
ലോകാലോകങ്ങളൊക്കെ ജയിച്ചു 
ശോകതാപങ്ങള്‍ വളര്‍ത്തി ജഗത്തില്‍ 
നരസുരരെന്നല്ല ഹരിഹരരാലും 
മരണമില്ലവനുനാരിയാലന്യേ 
മുപ്പത്ധയു മുക്കോടി ദേവകളന്ന്‌ 
മുപ്പാരിന്നീശ്വരിയാളെ സ്തുതിച്ചു 
ബഹുരൂപിപര!ബഹ്മണി ശക്തി 
ഏകീരഭവിച്ചുരുവാര്‍ന്നുളവായി 
ബ്രഹ്മാണ്ഡസുര്യര്‍കളൊന്നിച്ച പോലെ 
രബ്രഹ്മസ്വരൂപിണി അമ്മേ നമസ്തേ 
അഷ്ടകരം സിംഹവാഹിനിയമ്മ 
അഷടഭൂതികളൊത്തു ഗമിച്ചു 
ദേവിയെകണ്ടു മോഹിച്ചാനസുരന്‍ 
വാമപദത്തിലിരുത്താന്‍ കൊതിച്ചു 
ഏവം ജയിക്കുകിറലന്നതു കേടു 
ഭാവനയോടെ രണത്തിന്നിറങ്ങി 


തോ എ ന ഞ്ോത്യാത്താോയ തഴവാോയോോയായ യോയോ ണോ ോാടതോായോപയാിാോോുോയായാാനനും യായ 


വീളക്കനമുഷ്ഠരാനം 


ദുഷ്ടാഗ്രണിയാം മഹിഷാസുരനോട്‌ 
ദുഷ്ക്കര രണം ചെയ്തമ്മാദേവീ 
സിംഹനാദത്തോടടുത്തു തൃശൂലാല്‍ 
ഹിംസിച്ചു ലോക. ദുരിതമകറ്റി- 
മഹിഷാസുരനെ വധിച്ചതു മുലം 
മഹിഷാസുരമര്‍ദ്ദിനി നാമമതായി 
അമ്മേ ജഗദേ ജഗദംബികേ ഞാന്‍ 
ചിന്മയീ തവ പാദം തൊഴുന്നേന്‍ 


2. മഹിഷിയുടെ സ്വര്‍ഗ്ഗാധിപത്യം. (താളം, തൃപുട) 


വിരനാം മഹിഷാസുരനുടെ 
സോദരീ മഹിഷി സുന്ദരീ 
സോദരവധം കേട്ടു കാതരാ 
ഖേദം പുണ്ടുടനെത്തിനാള്‍ 
ഘോരരദുഃഖമോടാര്‍ത്തലച്ചവള്‍ 
ഘോരമായലറീടിനാള്‍ 
ശ്രാതാവിന്നുടെ നാശഹേതുകര്‍ 
ദേവകളെന്നുറച്ചവള്‍ 
ചീര്‍ത്തകോപമോടാദിതേയരെ 
പേര്‍ത്തൊടുക്കാനുറച്ചവള്‍ 
രൂക്ഷമാനസമോടവള്‍ ത്തദാ 
ദീക്ഷിച്ചാള്‍ തപനിഷ്ഠയെ 
നാന്മുഖ പ്രസാദാര്‍ത്ഥമായ്‌ അതി 
തീഷ്ണമാം തപസ്സാണ്ടത്‌ 
ഉഗ്രമാം തപ വൈഭവത്താല്‍ ജഗത്‌ a 
വാസികള്‍ തപിച്ചിീടിനാര്‍ 
ലോകനാശം ഭയന്നു ്രഹ്മനു 
മെത്തിനാന്‍ വരമേകുവാന്‍ 
അസുര നന്ദിനിയെന്തഭിലാഷം 
എങ്കല്‍ ചൊല്ലുക തന്നിടാം 
്രഹ്മവാണി ശ്രവിച്ചവള്‍ ബഹു 
തുഷ്ടിയോടുരചെയ്തത്‌ 
മുന്നുലോകം ജയിക്കണം സ്വര്‍ഗ്ഗ 
നായികയായി വാഴണം 

ഞാന്‍ നിനയ്ക്കുകിലെന്‍ സദൃശ 
രനേക കോടിയുണ്ടാകണം 
മരണമുണ്ടാകവയ്യയേ മരണ 
ഭീതിയുമൊഴിഞ്ഞീടണം 


വീളക്കന്നുഷ്യാനം 


ഇത്തരം വരം കേട്ടു കതുകാൽ 
നാന്മുഖനുര ചെയ്തത്‌ 
ജനിമൃതിയൊഴിവില്ല ജീവന്‌ 
പരമപാദമണയും വരെ 
അപരമൊന്ന്‌ വരിക്ക ബാലികേ 
മരണമാര്‍ക്കുടമാഴിവില്ലെടോ 
എങ്കിലോ അതി ദുഷക്കരവരം 
മരണമേല്‍ക്കാതിരിക്കുവാന്‍ 
ഹരിഹ൪ര്‍ക്ക്‌ പിറന്ന. നന്ദനന്‍ 
നരനു സേവകന്‍ നിര്‍മ്മലന്‍ 
ബ്രഹ്മചാരി റരണത്തിലെന്നേയും 
'തൃപ്തയാക്കി വധിക്കേണം 
നാംഭവിച്ചിടാതീവരം മമ 
തമ്പുരാനേ തന്നീടണം 
നിന്നഭിലാഷം സത്യമായ്‌ വരു- 
റെന്നരുളിനാശീനും 
ദേവദേവന്‍ മറഞ്ഞു ദേവരെ 
യോര്‍ത്തു കോപം മുഴുത്തവള്‍ 
വന്‍കടല്‍ക്കുസമം പടകളെ 
സ്്രതതൊരുക്കീടിനാള്‍ 
ഉന്പര്‍കോനുലകം പുകഴ്ത്തു 
ഹുംങ്കാരമോടെ മഹിഷിപട 
ഭാരമേറ്റുലഞ്ഞാടി സ്വര്‍പ്പുര 
വാസികളതി ഭീതരായ്‌ 
കാളദമഘാചലങ്ങള്‍ ദപാലവെ 
ഭീകരം മഹിഷിപ്പട 
അഷ്ടദിക്കുകള്‍ പൊട്ടുമാററട്ട 
ഹാസവും മുക്കുറകളും 
വ്രജധാരി കോപിച്ച; നിര്‍ജ്ജര 
സേനകളൊരുങ്ങീടിനാര്‍ 
അര്‍ദ്ധമാത്രകൊണ്ടപ്പടകളെ 
ഭസ്മമാക്കി മഹാസുര 
വിക്രമമിത്‌ കണ്ടു വിശ്രമാല്‍ 
ശ്കനങ്ങടുത്തീടവെ 


മഹിഷിപുര്‍വ്വചരിതം (മുത്താളും, തൃപുട) 


നില്‍ക്ക നിഅക്കെടോ വാസവഭവാന്‍ 
കേള്‍ക്കുകെന്നുടെ വാക്കുകള്‍ 


വിളക്കനമുഷ്ഠാനം 


മഹിഷിയോടെതിര്‍ത്തീടിലോതവ 
മഹിമയിന്നു കുറഞ്ഞുപോം 
നില്ക്കരുതവള്‍ മുന്നിലാര്‍ക്കുമേ 
ഏല്‍ക്കയില്ലവളിലായുധം | 
“കേള്‍ക്കുക പുരാവാസ്തവം പുനഃ 
വേണ്ടതാശു ചെയ്തീടുക 
മുര്‍ത്തിമുവരുമൊത്തു പണ്ടുനാള്‍ 
ദത്തനായി പിറക്കവേ 

യോഗമായ ഭഗവതിയന്ന്‌ 
ഗാലവമുനി പുത്രിയായ 
തത്ത്വമൊക്കെയറിഞ്ഞു ലീലയെ 
ദത്തനു കൊടുത്താൻ മുനി 
ദിവ്യഭോഗമോടേവരുംപല 
ദിവ്യവത്സരം വാണഹോ 

പിന്നെ ദത്തന്‍ വിരക്തനായ്‌ നിജ 
കാന്തയോടുര ചെയ്തത്‌ 
ഭോഗമൊക്കെ വെടിഞ്ഞു നാമിനി 
യോഗിയായ്‌ കഴിഞ്ഞീടണം 
മോക്ഷകാര്യങ്ങളാചരിച്ചു -നീ 
സൽല്‍ഗതി വരുത്തീടുക 
കാന്തഭാഷിതം കേട്ടു കുണ്ഠത 
യോടുചൊല്ലിനാള്‍ ലീലയും 
ആസ്ഥയുമൊഴിഞ്ഞില്ലെനിക്കൊട്ടും 
ഭോഗലീലകളാടണം 

ദിവ്യനാം ഭവാന്‍ നവൃഭാവമോ 
ടെന്നെ തൃപ്തയാക്കീടുക 
ശാഠ്യമിങ്ങനെ കേട്ടു കോപമോ 
ടപ്പോഴെ ശപിച്ചാന്‍ മുനി 
കാമലോഭേയെരുമപോലെ നീ 
കാമകിങ്കരിയാകയാല്‍ 
മഹിഷിയായി ജനിക്ക ദുര്‍ഭഗേ 
അസുരയോനിജയായി നീ 
ശാപവും നിജ താപവും ബഹു- 
കോപമായവളന്തരേ- 

മഹിഷമായ്‌ ഭവാനന്നു നാളെന്റെ 
കാമപൂര്‍ത്തി വരുത്തുക 
ഇത്തരം ശപിച്ചേവരും തദാ 


യോയോ യായാ പാം ഹായയോോൊത്തോതുയോയോയോാോായോ യായാ യയത്്ത.ഹയ-ജ ത ക ഞം 


വിളക്കനാമൃഷ്യാനം 136 


സത്വരം മറഞ്ഞീടിനാര്‍ 
പാരുരൂപിണി ലീല പിന്നെ - 
കരംഭദാനവ പുത്രിയായ്‌ 
ഘോരഗാം മഹിഷിമുഖത്തൊടെ 
വന്നതെന്നറിക വാസവ 
ബ്രഹഫദത്തവരത്തിനാലവള്‍- 
സ്വര്‍ഗ്ഗനായികയായിടും 
ശങ്കിയാതിനി പങ്കജോത്ഭവ 
തങ്കഴല്‍ തൊഴുതോതുക 
സുരഗുരുവരനായ ഗീഷ്പതി 
ഏവമങ്ങുരചെയ്യവേ 
കാറ്റുകൊണ്ടിന കാട്ടുതീ കണ- 
ക്കെത്തി മഹിഷി പടയുമായ്‌ 
ഭീതരായ്‌ മറയോര്‍കളൊക്കവെ 
കാതരാല്‍ മറഞ്ഞിടിനാര്‍ 
അമരരൊക്കെയൊഴിഞ്ഞു സ്വര്‍പ്പുരി 
അടക്കി വാണു മഹിഷിയാള്‍ 


അഖിലജഗങ്ങള്‍ ചമപ്പവന്നരികെ 
അഖിലരുമൊത്തു നിവേദനം ചെയ്കെ 
കരണീയ മോര്‍ത്തിട്ടവരരാടു കൂടെ 
പരമിശനടി തൊഴുതു വിരിഞ്ചന്‍ 

തക്കം ഉപായേന രക്ഷിപ്പതിന്‌ 
അച്യുതമൂര്‍ത്തി തുണക്കണമെന്നായ്‌ 
ഹരവിരിഞ്ചാദികള്‍ പാലാഴി പുക്ക്‌ 
പരമപുമാനെ സ്തുതിച്ചൊരു കാലം 
രക്ഷകന്‍ ഹരി തല്‍ക്ഷണമവിടെ 
പക്ഷിരാജനിലെഴുന്നെളളി വന്നു 
മൂര്‍ത്തികധ്‌ റപര്‍ത്തു ചമച്ചൊരു ഉപായാല്‍ 
ചിര്‍ത്തൊരു പോത്തിനെ തീര്‍ത്തതുമപ്പോള്‍ 
ശാപഗ്രസ്തനാം ദത്ത മുനീന്ദ്രന്‍ 
പോത്തായി വന്നു തൊഴുതാനപ്പോള്‍ 
സുന്ദരമഹിഷനെന്ന്‌ വിളിച്ചു 

മന്ദേതരം ചില കല്പനയേകി 
സ്വര്‍ഗ്ഗേയിരിക്കുന്ന മഹിഷിയെ വേഗം 
നിര്‍ഗ്ഗമിപ്പിക്കു സുന്ദരമഹിഷാ 
അലസനദിതന്നടവിയില്‍ ചെന്ന്‌ 


വചിളക്കനമുഷ്ഠയാനം 


അസുലഭ ഭോഗങ്ങളാണ്ടു വസിക്ക 
കല്പന കേട്ടു മഹിഷനുമപ്പോള്‍ 
കെല്പോടെ മുക്കുറയിട്ടു നടന്നു 
ഇന്ദ്രാസനസ്ഥ മഹിഷിയാളുടെ 
വാമഭാഗം തുടികൊണ്ടതുമപ്പോള്‍ 
ലോകങ്ങളൊക്കെ നടുങ്ങുമാറുള്ള 
മുക്കുറയോടെ അണഞ്ഞു മഹിഷന്‍ 
കാമസ്വരുപ മഹിഷനെ കണ്ടു 
മാരമാല്‍ പൂണ്ടു വലഞ്ഞത്‌ മഹിഷി 
ആരുഡ മോഹങ്ങളണപൊട്ടി തമ്മിൽ 
മാരലീലകളുാടി രസിച്ചു 
സ്വൈരവിഹാര കുതുകമോടവര്‍ 
അലസതന്നടവി പുക്ക്‌ വസിച്ചാര്‍ 
അടവികള്‍ തോറും മദിച്ചു നടന്ന്‌ 
തടവെഴാലീലകളാടി രസിച്ചാര്‍ 
ദേവകളുടെ ദുഃഖമൊഴിഞ്ഞു 
മോദമോടവരും സുഖിച്ചു വസിച്ചാര്‍ 


5, ആരിയശാസ്താവതാരം. (ചുഴാരി, രൂപകം, വര്‍മ്മം, മുത്താളം) 
കാലംഗമിച്ചു യുഗങ്ങള്‍ കഴിഞ്ഞു 
കൂര്‍മ്മാവതാരം കഴിഞ്ഞൊരു കാലേ 
ദൈതൃകുലത്തില്‍ ഹിരണ്യസുതനായ്‌ 
ഘോരന്‍ മഹാശനിയുണ്ടായി വന്നു 
ലോകങ്ങളെ തത്ര ഛിന്നിപ്പിച്ചവനും 
ശോകതാപങ്ങള്‍ വളര്‍ത്തി പെരുതായ്‌ 
അവനെ ഹനിപ്പാനരുതാഞ്ഞു ദേവര്‍ 
ഹരിഹരരുടെ ചരണേ നമിച്ചാര്‍ 
ഹരിഹര ശക്തി ഉടലാര്‍ന്നുള്ളവനേ 
മരണമവന്‍ വരുത്തുവാനാകു. 
ഹരിഹരന്മാരവര്‍ നിജനിജ ശക്തി 
പരിചൊടു ഗംഗയിലാഴ്ത്തിനാനന്ന്‌ 
സത്വതമ ശക്തി ചേര്‍ന്നൊരു സുതനു 
മുണ്ടായി പുണ്യസരിത്തതില്‍ നിന്ന്‌ 
ധര്‍മ്മാവതാരമാകയാല്‍ സുതന്‍ 
ധര്‍മ്മശാസ്താവെന്നു തിരുനാമമായി 
കാലം പരിപക്വമായൊരു നാളില്‍ 
ഘോരന്‍ മഹാശനിയെക്കൊല ചെയ്തു 
സൂര്യസമമൊത്ത ദിവഡ്ൃഗ്രഭാവനെ 


വിളക്കനമുഷ്താനം 1382 


ആരിയശാസ്താവെന്നോതി നാരെല്ലാം 
മിന്നും ചന്ദ്രകലപോലതിതുംഗ 
ഗരുഡാദ്രിതന്നിലിരുന്നത്‌ ശാസ്താ 
ഹരിഹരസുത ആനന്ദ മൂര്‍ത്തേ 
ശരണമേ തവ പാദം നമസ്തേ 


(്രഹ്മാഡപുരാണം, സ്നാന്ദപുരാണം, അസുരകാണ്ഡം) 


6. ശിവസന്നിധിയില്‍ നാരദ നിവേദനം നം (തൃപുട) 
ലോകകണ്ടകി മഹിഷിയാലതി 
ശോകമാര്‍ന്നു ജഗത്തിന്‌ 
മുന്നുലകിലും ചെന്നിടുമവള്‍ 
-മിന്നല്‍്പോലെ മഹാസുര 
ലോകരൊക്കെ ഭയന്നൊളിക്കയാല്‍ 
നിത്ൃയകര്‍മ്മമില്ലാതെയായ്‌ 
ലോകദുര്‍ഗ്ഗതി കണ്ടു മാമുനി 
വൃന്ദവും തപിച്ചിടിനാര്‍ 
മംഗളഹിതന്‍ നാരദമുനി 
അംഗജാരിപുറത്തില്‍ 

മുപ്പുരാന്തക തൃപ്പദം തൊഴു 
തോതിനാന്‍ കലഹ പ്രിയന്‍ 
ഈശ്വരപരമേശ്വര പരി 

പാലയാശു ജഗങ്ങളെ 
മഹിഷിവിക്രമാല്‍ മഹിയിലാര്‍ക്കുമേ 
പൊറുതിയില്ല ധരിക്കണേ 

അവളെ നിഗ്രഹിച്ചുലകിനൊക്കെ 
യനുഗ്രഹങ്ങളരുളണേ. 
്രഹ്മദത്തവരം അവള്‍ക്കതി 
നൊക്കുമേ ഭവൽപുത്രനും 
മനുഷ്യസേവനത്തിന്നയക്കണേ 
ഹരിഹരാത്മജനേ ഭവാന്‍ 

ഇത്തരം ഉര ചെയ്തു തത്വ 
പുരുഷനെ നമിച്ചാന്‍ മുനി 

പൂമകള്‍ മണി മാരനെ നിന 
ച്ചാദരാല്‍ നട കൊണ്ടത്‌ 


7. ഹരിഹരാത്മജനെ പന്തള ബാലനാക്കാന്‍ നിശ്ചയം (മുത്താളം) 
നാരദമുനി പോയി മറഞ്ഞു 
കാരണവരനൊന്നു നിനച്ചു 


വിളക്കനമുഷ്ഠാനം 


പാരതിന്നുടെ ശോകമകറ്റാന്‍ 
പോരുമെന്നുടെ നന്ദനനയ്യന്‍ 
മക്കളില്ലാ പന്തളരാജന്‍ 
ദുഃഖമോടു ഭജിപ്പതുനമ്മെ 
സുതനായിട്ടിവനെ കൊടുത്താൽ 
നരസേവനവും ബത ചേരും 
മകനെക്കരുതീ മനതാരില്‍ 
മകനും തദാ വന്നു തൊഴുതു 
ഇഛയെന്തെന്റെച്ഛനുമിപ്പോള്‍. 

- നിശ്ചയിച്ചതു പോലെയതാകാം 
ഉഴിതന്നുടെ ഭാരമകറ്റാന്‍ 
പോകണം മമ നന്ദനനിന്ന്‌ 
പന്തളപതി നന്ദനനായി 
പന്ത്രണ്ടാണ്ടു വസിക്കുക വേണം 
ദുഷ്ടചെയ്തികളേറും കാലേ 
കഷ്ടം! കാനനമേറാറാകും 
ദുഷ്ടമഹിഷിപ്പരിഷകളേയും 
നഷ്ടമാക്കി ഭാരമൊഴിക്ക 
ധര്‍മ്മച്യുതരായ ജനത്തെ 
ധര്‍മ്മനിഷ്ഠരാക്കി നടത്തു 
ഇത്തരം ഉര ചെയ്തു മഹേശന്‍ 
പു്രനോടഥ യാത്ര തിരിച്ചു 


8. മണികണ്ഠാവതാരം (മുത്താളം, തൃപുട) 
അന്തകാന്ത ഭക്തനാകിയ 
പന്തളപതി പുണ്യവാന്‍ . 
സന്തതികളില്ലാഞ്ഞു ചിന്തയാല്‍ 
സന്തപിച്ചു വസിക്കവേ 
കുണ്ഠതകളുണ്ടായി. നാടതില്‍ 
കണ്ടകാദി മൃഗങ്ങളാല്‍ 
രക്ഷിച്ചീടുവതിന്നു മന്നവ 
നക്ഷണം പുറപ്പെട്ടത്‌ 

കാട്ടിലെ ഹിം ്രജാതിയെ യുടന്‍ 
വേട്ടചെയ്തെടുക്കീടിനാന്‍ 
ക്ഷീണമോടഥ ക്ഷോണിനായകന്‍ 
തണ്ണീര്‍ തേടി നടക്കവെ 

കളകള സ്വന സ്വര്‍ഗ്ഗവാഹിനി. 

. പമ്പയാറത്‌ കണ്ടത്‌ 


[നം ബട യ ണയ യ ഞ്ഞ ടഞണണനണണ  ണ 


വീളക്കനുഷ്ഠയാനം 


ഇമ്പമോടു കുളി നിയമവും 
അംബുവും കുടിച്ചാന്‍ നൃപന്‍ 
ഒട്ടു വിശ്രദിക്കെ യരികിലായ്‌ 
കട്ടു കോമള രോദനം 
കൊഞ്ചലുറുമ പിഞ്ചുദരാദനം 
അഞ്ചിടും മനമാര്‍ക്കുമേ 
ശങ്കയോടഥ വിസ്മയം ബഹു 
അങ്കുരിച്ചരചമാനന്നേ 

ദൈതൃര്‍ തന്നുടെ മായയോ 
അനപത്യനെന്നുടെ മോഹമോ ! 
ഉനരിയശരമദമാടു മന്നനാം 
വീരനങ്ങടുത്തീടവെ 
മരതകമണിയാറിലേകമാം 
താമരമലരെന്ന പോല്‍ 
'ബാലസൂര്യസദൃശനാമൊരു 
ബാലനേകദാ കാണ്ജത്‌ 
വാച്ചമോഹമോടാഞ്ഞു പൈതലെ 
ചേര്‍ത്തെടുത്തരഷന്‍ (വം 
അത്ഭുതമൊരു യോഗിയടമ്പാട 
ണഞ്ഞു രാജനുടന്തികേ 
ശങ്കവേണ്ട നൃപാലക മണി. 
തങ്കമീ ശിശു ദിവ്യനാം 

. നിന്മഹിഗയുണ്മിതമാക്കിയ 
നന്മണിപ്പൈതലാണിവന്‍ 
കണ്ഠത്തില്‍ മണി കണ്ടിതോ? മണി 
കണ്ഠനെന്നിവന്‍ നാമവും 
ഇത്തരം ഉര ചെയ്തു യോഗിയാം 
സത്തമന്‍ മറഞ്ഞീടവെ 

രഷര മരുഭൂവിലജ്ഞസാ 
വര്‍ഷപാതമുണ്ടായ പോൽ 
ഹര്‍ഷപൂരിതമാം പുരിയില 
ങ്ങുര്‍വ്വീ നായകഉനത്തിനാന്‍ 
ദേവിയൊത്തതി മോദമോടഥ 
പുത്രരന വളര്‍ത്ധീദിനാര്‍ 


9, മന്ത്രിതാരുടെ കുതന്ത്രങ്ങള്‍ (രുപകും, ചുഴാരി, വര്‍മ്മം) 


സ്വര്‍ഗ്ഗീയ സുഖ നിര്‍വൃതിയോടെ 
-ഉര്‍വ്വീ നായകന്‍ പന്തളരാജന്‍ 


em omeepee NN 


140 


വീളക്കനുഷ്ഠാനം 


സര്‍വ്വാതിശയ വാത്സല്യമോടെ 
ശര്‍വ്വസമനായ്‌ വളര്‍ത്തി മകനെ 
ഓത്തോടെഴുത്തുകള്‍ വേദാംഗമെല്ലാം 
പുത്തിരന്‍ തെളിഞ്ഞീടിന കാലം 
അസ്ത്രശസ്ത്രാദിയൊക്കെ തികഞ്ഞു 
നിസ്തുല വീരനതായി ഭവിച്ചു 
ദിവൃത്വമോരോന്നു കാണിച്ചു പുത്രന്‍ 
അവ്യയ പ്രൌഡി വളര്‍ത്തുമക്കാലം 
രാജശേഖരനായ നൃൃപന്നൊരു 

ഉണ്ണി പിറന്നു വളര്‍ന്നിത്‌ മോദം 

തന്ത്രജ്ഞര്‍ മന്ത്രിമാര്‍ക്കതു കാലം 
കുതന്ത്രങ്ങളോരോന്നു തോന്നി മനസ്സില്‍ 
പൊന്നും തിരുമേനിയുണ്ണിക്ക്‌ മേലില്‍ 
പൊന്നിന്‍ കിരീടം. ലഭിക്കാതെ വരുമോ? 
ദുര്‍മന്ത്രിമാരവരൊന്നിച്ചു കുടി 
തന്ത്രങ്ങളോരോന്നു ചെയ്തചിരേണ 
ക്ലേശങ്ങളേറി തിരുമകനന്ന്‌ 
നാശരഹിതനൊരീഷലുമില്ല 
നാശമിവന്‍ വരുത്തുകയല്ലായ്കില്‍ 
നാശം കുമാരന്‌ നിശ്ചയമെന്ന്‌ 
മന്ത്രിമാരുടെ ദുര്‍മന്ത്രം കൊണ്ട്‌ 
ആന്ത്രനൊവ്വായി ദേവിക്കതപ്പോള്‍ 
കേളീയെഴുന്ന ഭിഷഗ്വരരെത്തി 
ക്കാളുമശുലക്കുപായം നിനച്ചാര്‍ 
ശൂലാരിക്വാഥം ചമച്ചതില്‍ കാട്ടു 
പുലിയുടെ പാല്‍ സേവിക്ക വേണം 
മന്ത്രിമാര്‍ സേവകരൊത്തു പറഞ്ഞു 
ശക്തനാമയ്യന്‍ മതിയതിനെന്ന്‌, 
ലോകഹിതം പാര്‍ത്തു രാജനുമപ്പോള്‍, 
ശോകേന ആനനം താഴുത്തിയിരുന്നു. 


10. പുലിപ്പാലിനായി മണികണ്റന്റെ യാത്ര. (തൃപുടു) 


ബാലനാം മണികണ്ഠനച്ചു- 
നരികിലെത്തി തൊഴുതത്‌ 

വാരി തന്മടിമേലെ വെച്ചു- 
പുണര്‍ണു പുത്രനെ രാജനും 

അമ്മ തന്‍ വൃഥ തീര്‍പ്പതിനായി 
സമ്മതിച്ചയച്ചിടണം 


ഞം നോം കോ എ യോ കോ നം ഞം നത ളേ കോ യായും തോം ഞം കോയയെ 


ര ഞെ പായ ലാന യാ ണാ യം 


വീളക്കനുഷ്ഠാനം 142 


ഞാനിരിക്കെ മറ്റപരരെന്തിന്‌? 
പോകാനാജ്ഞ തരേണമേ 

ഏവം പൊന്മകന്‍ വാക്ക്‌ കേട്ട്‌ 
ദശാകമൊടറഞ്ഞാന്‍ നൃപന്‍ 

മനനം സമ്മതമെന്നുറച്ചു തൊഴു- 
തിറങ്ങിനാനയ്യനും 

കച്ചയും കരിങ്കച്ച തൊങ്ങലും 
മെച്ചമാം ചുരിക വില്ലുമായ്‌ 

കുട്ടവും കുലയുരൊക്കെ വിട്ടു പുലി 
വേട്ടയ്ക്കയ്യനും യാത്രയായ്‌. 


11. ശ്രീ മണികണ്ഠ വിജയം. (തുത്താളം, നാലാം താളം) 
വിരനാം മണികണ്ഠന്‍ 
ഘോര കാനനം പുക്ക്‌ 
നരിയുളളിടം തേടി 
വിരവോടെ നടക്കുന്പോൾ 
കൂറ്റനിലെഴുന്നെൊരു- 
ദിവ്യനെ കാണായപ്പോള്‍ 
നല്ലച്ചനെയറിഞ്ഞയുന്‍ 
ഇഛയേടടി കുപ്പ്‌! 
പുത്രനെ തഴുകി ത്രി- 
നേത്രനുമുര ചെയ്തു 
സര്‍വ്വാതിശയനയ്യാ- 
സര്‍വ്വത്ര വിജയിക്ക 
കഷടമിതൊക്കെ ത്തവ- 
യിഷ്ടത്തിനറിയുക 

ഉണ്ട്‌ ഇനി ചില കര്‍മ്മം 
വേണ്ടപോലനുഷ്ടിക്ക 
ലോക കണ്ടകി ദുഷ്ട 
മഹിഷിയെ കാണാമിപ്പോള്‍ 
പൊരാതാനായി വരുമവള- 
ുതി നീ വറുത്തേണം 
അതുനേതരത്തമരകള്‍ 
തുണചെയ്യും നിനഭക്കെടടാ 
നല്ലചുനിതു ചൊല്ലി 
മെല്ലവെ മറഞ്ഞപ്പോള്‍ 
കാന്താരം നടുങ്ങുമാറ- 
ുഹാസങ്ങള്‍രകട്ടു 


വീളക്കനമുഷ്ഠയാനം 


കാര്‍മേഘക്കണക്കുളള 
ഘോരരുപികളെങ്ങും 
മുക്കുറ ശീല്‍ക്കാരത്താല്‍ 
വിറച്ചു ദിഗന്തങ്ങള്‍ 
ഭീക്ഷണമിദം ഘോര- 
രൂപികളടുക്കവെ 
രോക്ഷേണ ശരം പൂട്ടി 
ശിക്ഷിപ്പാനടുത്തയ്യന്‍ 
മായയാ വിരുപികള്‍ 
മറഞ്ഞങ്ങു അടര്‍ ചെയ്കെ 
മായാമയനാമയ്യന്‍ 
അറുതിചെയ്തവര്‍കളെ 

. അലറുമക്കടൽ പോലെ 
അടുത്തല്ലോ മഹിഷിയാള്‍ 
നിലവയ്യന്‍ ശരം തൂകി 
കൊലചെയ്വാനടുത്തപ്പോള്‍ 
- കളിയല്ലെന്നുറച്ചവള്‍ 
അളിയായി മറഞ്ഞുപോയ്‌ 
'ലോകങ്ങളുലയുംപോൽ 
അമറിനാൽ മഹിഷിയും 
മായയാല്‍ ചതിചെയ്വാന്‍ 
ബാലനോടടുത്തപ്പോള്‍ 
മായതന്‍ മകനപ്പോള്‍ 
മായത്താല്‍ മറഞ്ഞിട്ു 
ഘോരയാമവള്‍ സ്ക്കന്ധേ 
ഇരുകൊമ്പും പിടിച്ചയ്യന്‍ 
ചുഴറ്റിയങ്ങലച്ചിട്ട്‌ 
ശിലമേലെയെറിയുന്നു 
കരുക്കെന്ന്‌ അവളുടെ 
ഉരത്തശക്തികള്‍ പോയി- 
ശിരസ്സത്‌ പിളര്‍ന്നിട്ടു 
ഉറവുപോൽല്‍ നിണം ചീറ്റി 
പ്രാണനായ്‌ പിടഞ്ഞവള്‍ 
നാഥനെ സ്തുതിക്കുന്നേന്‍ 
ഹരിഹരര്‍ക്കുളവായ . 
തേജോരൂപനെ നമഃ 
അടിയനു ഗതിയേകി 


SU) 


HE. A 


Cer es Ds Es oe SS 3 2 യ യ 


വീളക്കനുഷ്യാനം 144 


വിടക്കൊളളാന്‍ തുണക്കണെ 
കരുണമീസ്വരം കേട്ടു 
കരുണാചോലനാമയ്യന്‍ 
മഹിഷിക്കു ഗതിയേകി 
മഹികളെ തുണച്ചയ്യന്‍ 
അരികിലേക്കണയുന്ന 
യോഗമായയെ കണ്ടാന്‍ 
മണികണ്റനിടഭാഗേ - 
യിരിപ്പാനായ്‌ കൊതിച്ചവള്‍ 
ഭഗിനിയായരികത്തെ. 
മേടയില്‍ വസിടക്കന്ന്‌ 
അരുളിനാനര സുതന്‍ 
വിരവോടെയെഴുന്നളളി 


12. പുലിപ്പുറത്ത്‌ എഴുന്നെളളുത്ത്‌ തിരോധാനം 
(താളം തൃപുട, മുത്താള൦ം) 

വലരിപു തെളിഞ്ഞപ്പോള്‍ 

പുലിയായിട്ടെഴുന്നെളളി 

നിലവയ്യന്‍ കഴല്‍ കൂപ്പി- 

പുലികളാം അമരകള്‍ 

മഹിതമാം പുലിതന്റെ 

മുകളേറി മണികണ്ഠൻ 

ഈറ്റപുലികള്‍ കൂട്ടം 

മുന്‍പിലായ്‌ നടകൊണ്ടു 

അലറുമപുലിക്കുട്ടം 

മുരളുന്ന ശിശുഗണം 

._ അഴകോടുങ്ങടവി വിട്ടു- 

ഴറി വീഥികള്‍ തോറും 

ജനതതിയത്‌ കണ്ട്‌ 

ഭയപ്പെട്ടങ്ങൊളിച്ചെല്ലാം 

പൂലിക്കൂട്ടം പുലിമേലെ 

വിളങ്ങുന്നു മണികണിഠന്‍ 

അടുത്തുകണ്ടഥ മന്ത്രീ- 

യനുചരര്‍ വിറപൂണ്ടു 

പുലിമേലെ ചിരിതൂകും - 

ദിവ്ൃരൂപനെ നൃപന്‍ 

ആനനദാശ്രുവാല്‍ സിക്ത- 


PE 


we ee - ee 


വചിളക്കനുഷ്ഠയാനം 


ഗദ്ഗദാല്‍ സ്തുതിക്കുന്നേന്‍ 
ഹരനുടെ പ്രസാദമായ്‌ 
അടിയനു ലഭിച്ചൊരു- 
നിരുപമഗുണമൂര്‍ത്തേ 
അടിയനെ തുണക്കേണം 
്രജകള്‍ തന്നവിവേകം 
പൊറുക്കേണം കരുണാലോ- 
നിജതാത വിലാപങ്ങള്‍ 
ഇതികേട്ടങ്ങു സുതന്‍ 
പരിതാപം കളഞ്ഞിട്ടു 
ഹൃദിമോദാലുരചെയ്തു 
ഇനി ഞാനേഗമിക്കുന്നേന്‍ 
ശബരിമാമല വാഴാന്‍ 
ശരമിത്‌ തറച്ചേടം 
അവിടമെന്നറിഞ്ഞിട്ട 
ഹരിഹരസുതനൊത്ത 
ഹിതമാശു നിവര്‍ത്തിക്കിന്‍ 
പൊന്‍ശരമയച്ചയ്യന്‍ 
മറയുന്നു പുലിയോടും 
ഹരിഹരസുതനയ്യ 
പെരിയൊരു ഗുണവര 
ദുരിതങ്ങളൊഴിച്ചെന്റെ- 
യകതാരില്‍ വിളങ്ങണേ 
സുരമുനി ജനസേവ്ൃ- 
നടിപാദം നമിക്കുന്നേന്‍ 
നമഃ നമഃ നമഃ പോറ്റീ 

നമഃ ശിവ സുത നിതൃം 
ശരണമേ ശരണമേ 

ശരണം ശ്രീശബരീശ 
ഹരിഹരസുത ആനന്ദ ചിത്ത 
അയ്യനയ്യപ്പ സ്വാമിയേ ശരണം............ ക 


മഹിഷിമര്‍ദ്ദനം വഴി സമാപ്തം 


°*. ൭. ൭. ©. .൭ 
°° *° *° $° 9% 


സ്വാമികമുകട 


വ്വഭക്കാന മുഷ്യാനം | 


&I00 3 


താ പം 


| 
HEE 


കോളം ന തോയം ന തോ അം യോ യോ ഞം യായ pes ത ഞാം കോ കോ തായാ യും കായ തോം ഞം 


വീളക്കനമുഷ്ഠയാനം 


അദ്ധ്യായം 1 
൫ ഉടുക്കിന്റെ മഹത്വം 


“ഡമരു” എന്നറിയപ്പെടുന്ന “ഉടുക്ക്‌ അതി ദിവ്യമായ ഒരു 
വാദ്യോപകരണവും, ബ്രഹ്മാണ്ഡപ്രതീകവുമത്രെ. ഭഗവാന്‍ ശ്രീ 
പരമേശ്വരന്റെ ത്രിശൂലത്തില്‍ സദാ അതു വിലസുന്നു. ഭഗവാന്റെ 
പ്രദോഷ നൃത്തവേളയില്‍ അത്‌ കയ്യില്‍ ഇരിക്കുന്നു. പ്രപഞ്ചത്തിനു 
വേണ്ടതായ സര്‍വ്വവും see de 2 aE വരുന്നു. ശ്രീ 
പാണിനീ മഹര്‍ഷിയുടെ “മാഹേശ്വര്‌ സൂത്രം” ഉടുക്കിലുടെ ലഭിച്ച 
അനുഭൂതിയുടെ ഉത്തമ ദൃഷ്ടാന്തമത്രേ. ശ്ര? അയ്യപ്പനും, !ശീ സുബ്ര 
ഹ്മണ്യനും ഇഷ്ടവാദ്യമായി സ്വീകരിച്ചിരിക്കുന്നതും ഉടുക്ക്‌ തന്നെ. 
ശ്രീവാണി, സരസ്വതി, മാതംഗി ദേവീമാരാണത്രേ ഉടുക്ക്‌ നിര്‍മ്മി 
ചത്‌. ശ്രീനാരദരും, ദുര്‍വ്വാസാ മഹര്‍ഷിയും അത്‌ ദ്വനിപ്പിച്ചവരത്രെ. 


ഉടുക്ക്‌ വിശ്വാകാരം 

“ഉടുക്ക്‌ വിശ്വാകാരത്തിന്റെ തന്നെ ഒരു ചെറിയ പതിപ്പായി 
വിശ്വസിച്ചു വരുന്നു. അതിന്റെ രൂപവും, ഭാവവും ഈ വസ്തുതയെ 
വെളിവാക്കുന്നു. അഷ്ടവ്യാഹൃതികളില്‍ മുമ്പരത്തതായ ഭുഃ ഭുവഃ 
സ്വഃ യുടെ പ്രതീകമത്രെ ഉടുക്ക്‌. ഇതില്‍ ഭൂഃ ഉടുക്കിന്റെ പിന്‍ഭാഗ 
മായ ഭൂമിയും, സ്വഃ ഉടുക്കിന്റെ മുന്‍ഭാഗമായ സ്വര്‍ഗ്ഗവും, ഭൂവഃ അന്ത 
രീക്ഷമായിരിക്കുന്ന മധ്യഭാഗവുമത്രെ. ഈ സങ്കല്പം തന്നെ ഉടു 
ക്കിനെ വിശ്വാകാരത്തിന്റെ പ്രതീകമാക്കുന്നു. മുന്‍-പിന്‍ മുഖഭാഗ 
ങ്ങള്‍ സൂര്യചന്ദ്രവളയങ്ങളാലും; ആ വളയങ്ങള്‍ മായയാകുന്ന ചര്‍മ്മ 
ങ്ങളാലും മൂടിയിരിക്കുന്നു. മുടിയായി വര്‍ത്തിക്കുന്ന ആ വളയങ്ങ 
ളില്‍ 6 വീതം തുളകളും (ഷഡ്ദാധാരങ്ങളേയോ മറ്റൊ പ്രതിനിധീ 
കരിച്ചാവാം) ഈ തുളകളെ ബന്ധിച്ച്‌ ഇണക്കിക്കൊണ്ട്‌ വേദസൂത്രം 
(ധര്‍മ്മാധര്‍മ്മം ഇഴചേര്‍ന്ന) പ്രദക്ഷിണമായി കോര്‍ത്തുചേര്‍ത്തുറ 
പിച്ചിരിക്കുന്നു. ധര്‍മ്മം മേലോട്ട അധര്‍മ്മം കീഴോട്ട എന്നിങ്ങനെ 
അനുലോമ പ്രതിലോമമായിട്ടാണത്രെ അത്‌ സ്ഥിതിചെയ്യുന്നത്‌. ഭൂമി 
യേയും സ്വര്‍ഗ്ഗത്തേയും ബന്ധിപ്പിക്കുന്ന അന്തരീക്ഷഭാഗമാണ്‌ അന 
ന്തമായ ഭൂവട്രപദേശം. (ഉടുക്കിലെ ഉടൽഭാഗം) ഈ അനന്തമായ 
്രപഞ്ചശരീരത്തെ ചുറ്റാന്‍ ആര്‍ക്ക്‌ കഴിയും? ദൈര്‍ഘ്യത്തിന്റെ പര 
മാവധിയായ. വാസുകി നാഗത്തിനു മാത്രം. ആകയാല്‍ ഭഗവാന്‍ 
ഭൂഃ സ്വഃ മുഖങ്ങളായിരിക്കുന്നതും ഭുവഃ ശരീരമായിരിക്കുന്നതുമായ 
പ്രപഞ്ചപ്രതീകത്തെ തന്റെ ആഭരണമായ വാസുകി നാഗത്താൽ 
ചുറ്റിപ്പിടിച്ച്‌ സ്പന്ദിപ്പിച്ചുകൊണ്ട്‌ അതിലൂടെ സ്യഷടാദിലീലകള്‍ 
നടത്തിക്കൊണ്ടിരിക്കുന്നു. 


വീളക്കനമുഷ്ഠാനം 148 


അങ്ങനെ വാസുകി നാഗം തലയും വാലും കീഴോട്ടാക്കി മധ്യ 
ഭാഗം കൊണ്ട്‌ അമര്‍ത്തി ഉടുക്കിന്‌ നാദഭംഗി പ്രധാനം ചെയ്യുന്നു. 
ഉടുക്കിന്റെ പിന്‍ഭാഗമായ ഭൂമി അധര്‍മ്മ പ്രാധാന്യമുള്ളതും, ഒന്നിനെ 
പലതായി പൊലിപ്പിക്കുന്നര്ര നേര്‍ത്തതുമാണ്‌. അതിനെ ഒന്നു കുടി 
പെരുപ്പിക്കുക എന്ന കര്‍മ്മം രരതില്‍ കുറുകെ കെട്ടിയിരിക്കുന്ന 
നേര്‍ത്ത ഇരട്ടസുത്രം നിര്‍വഹിക്കുന്നു. “രജസ്വഭാവം” കാരണം 
ഇതിനെ ബ്രഹ്മസൂത്രം എന്നു പറയുന്നു. ഉടുക്കിലെ “അലമ്പ്‌” 
യാണിത്‌. | 

ഇപ്രകാരം ഉടുക്ക്‌ രൂപത്തില്‍ മഹത്ത്വമാര്‍ന്ന വിശ്വാകാര 
ത്തിന്റെ ഗ്ഹസ്വരൂഹമെന്ന്‌ സിദ്ധിക്കുന്നു. ഇനിഭാവത്തില്‍ അതിന്റെ 
നില എന്തെന്ന്‌ പരിശോധിക്കാം. 

ഉടുക്ക്‌ വിശ്വാകാരമാര്‍ന്നിരിക്കെ വിശ്വദേവന്മാര്‍ക്കും അതില്‍ 
സ്ഥാനം ഉണ്ടായിരിക്കേണ്ടതല്ലേ? അണുവിലും, അണ്ഡ്ഡാണ്ഡ 
ത്തിലും സ്ഥിതി അങ്ങനെയായിരിക്കെ ഉടുക്കിനും അങ്ങിനെത്തന്നെ 
വരണമല്ലോ. ദദവ പ്രമുഖര്‍ ത്രിമൂര്‍ത്തികള്‍ തന്നെ. അവര്‍ക്ക്‌ ഉടു. 
ക്കിലെ സ്ഥാനം എവിടെയാകും? മുഖസ്ഥാനം മരുഖ്യമായിരിക്കെ 
മൂര്‍ത്തി സ്ഥാനവും അവിടത്തിലാകണം. ഉടുക്കിലെ മുഖസ്ഥാനം 
പരിശോദിച്ചാല്‍ അതിലെ മുന്ന്‌ ഇടങ്ങളില്‍ നിന്ന്‌ മൂന്ന്‌ പ്രകാരങ്ങ 
ളിലുള്ള നാദ വിശേഷങ്ങള്‍ പുറപ്പെടുന്നതായി കാണാം. മന്ദവും, 
സത്വപ്രധാനവുമായത്‌ തുളയോടു ചേര്‍ന്ന അരികുഭാഗത്തുനിന്നും, 
ഘനവും, വ്യക്തവുമായത്‌ നടുവില്‍ നിന്നും, സ്‌ഫുടവും ഉര്‍ജ്ജ 
സ്വലവുമാധത്‌ ഇവയ്ക്കു മദ്ധ്യ നിന്നുമാണെന്ന്‌ ബോധ്യമാകും. 
ആകയാല്‍ വട്ടത്തിന്റെ ചുറ്റോടു ചൂറ്റ അരിക്കു ഭാഗം സത്വഹധറാ 
നവും, മധ്യഭാഗം തമ പ്രധാനവും, ഇവയ്ക്കു മധ്യേ വരുന്ന ഇട 
ഭാഗം രജ പ്രധാനവുമാണ്‌. ഈ ഭാഗങ്ങള്‍ക്ക്‌ മത്തില്‍ തടവട്ടം 
(അരിക) പണവട്ടം (രധ്യം) വളവട്ടം (തടവട്ടത്തിനും, പണവട്ട 
ത്തിനും മധ്യേയുള്ള ഭാഗം) എന്ന്‌ പേരിടാം. വട്ടത്തിന്റെ നടുവില്‍ 
ഒരു വെള്ളിപ്പണം ഇരിക്കുന്നരതവട്ടം പണവട്ടവും, ഒരു വള ഇരി 
i വട്ടം വളവട്ടവും അതിനുമേല്‍ തുളഭാഗം വരെയുള്ളത്‌ 

തടവട്ടവുമാണ്‌. തമ്രപധാനമായ പണറവട്ടത്ത്‌ ശിവനും, രജപ്രധാ 

നമായ വളവട്ടത്ത്‌ ബ്രഹ്മാവും, സത്വ്രധാനമായ തടവട്ടത്ത്‌ 
വിഷ്ണുവും കുടികൊള്ളുന്നു. ഇ(ര്പകാരം മുഖവട്ും 
ശ്രിമൂര്‍ത്തികളുടെ ആവാസസ്ഥാനവും, അതിനാലവര്‍ :ആ ഭാഗ 
ത്തിന്‌ രരധിദേവതകളുമാകുന്നു. 

തടവട്ടത്തുനിന്ന്‌ ശാന്തം, കരുണം, ശോകം, നിര്‍വ്വേദം എന്നീ 
ഭാവ്രപധാനങ്ങളായ മന്ദ്രനാദവും, വളവട്ടത്തു നിന്ന്‌ വീരം, 
ശൃംഗാരം, ഹാനാം, രയദ്രം, ആഹ്ലാദം എന്നീ ഭാവ്രപധാനനാദങ്ങളും, 
പണവട്ടത്തു നിന്ന രൌദ്രം, രോഷം, ഭയാനകം, ജുഗുപ്സ എന്നി 
ഭാവ,പധാനങ്ങളായ ക്ഷിപ്രനാദങ്ങളും പധാനമായി പുറപ്പെടുന്നു. 


വിളക്കനമുഷ്ഠാനം 


പ്ഞ്ചവിരല്‍ സ്ഥാനം ഉടുക്കില്‍ 
പ്രപഞ്ചത്തിലെ എല്ലാംതന്നെ പഞ്ചഭുതാത്മകമാണല്ലോ? ' 
നമ്മുടെ ശരീരവും അതുതന്നെ. അന്ത്യനാളില്‍ എല്ലാം പഞ്ചത്വത്തെ 
പ്രാപിക്കുന്നു. നമ്മുടെ കൈകാലുകളിലും വിരലുകള്‍ അഞ്ച്‌ തനെ. 
ആ നിലക്ക്‌ നമ്മുടെ വിരലുകള്‍ക്ക്‌ പഞ്ചഭുതങ്ങളുമായി ബന്ധ 
മുണ്ടോ? ഉണ്ട്‌ എന്ന്‌ പറയണം. നമ്മുടെ വിരലുകള്‍ പഞ്ചഭുതങ്ങ 
ളുടെ പ്രതിനിധികളത്രെ. തള്ളവിരല്‍ ആകാശത്തിന്റെയും, ചൂണ്ടു 
വിരല്‍ വായുവിന്റെയും, നടുവിരല്‍ അഗ്നിയുടേയും അണിവിരല്‍ 
ജലത്തിന്റേയും, ചെറുവിരല്‍ പൃഥ്വിയുടേയും പ്രതിനിധിത്വം വഹി 
ക്കുന്നു. പൂജാവിധി, (്രഞ്ചോപചാര പൂജ, മാനസ പൂജ) അറിയു 
ന്നവര്‍ക്ക്‌ ഈ സംഗതി അറിയാവുന്നതാണ്‌. 

ഉടുക്കിലെ വിരല്‍സ്ഥാനമാണിവിടെ ചിന്തനീയം. ഉടുക്ക്‌ 
കൊട്ടിപ്പാടുമ്പോള്‍ കയ്യിലെ തള്ളവിരല്‍. ഉടുക്കില്‍ മുഖത്ത്‌ പതി 
ക്കുന്നില്ല. എന്നാല്‍ അത്‌ തന്റെ സാന്നിധ്യം കൊണ്ട്‌ മറ്റുവിരലുക 
ളുടെ സുഗമചലനത്തിന്‌ ശക്തിയും പ്രചോദനവും പ്രദാനം 
ചെയ്യുന്നു. ബാലന്‍സ്‌ നിയന്ത്രണം അതാണതിന്റെ മുഖ്യധര്‍മ്മം. 
തള്ളവിരല്‍ ഒഴികെ മറ്റു നാലു വിരലുകളാണ്‌ ഉടുക്കില്‍ എണ്ണങ്ങളും 
വൈചിത്രങ്ങളും തീര്‍ത്ത്‌ നാദം പുറപ്പെടുവിക്കുന്നത്‌. ഈ കര്‍മ്മ 
ത്തില്‍ തന്നെ 4 വിരലുകളുടേയും പങ്‌, തുല്ല്യമല്ല. ചെറുവിരലിന്റേത്‌ 
നന്നേ കുറവുമാണ്‌. ഉടുക്കില്‍ പിന്‍ഭാഗത്തെ നിയന്ത്രണം ഇടതു 
കൈവിരലുകള്‍ക്കാണ്‌.. അതിലും വെച്ച്‌ തള്ളവിരലിനാണ്‌ സര്‍വ്വ 
പ്രധാന്യം. ശബ്ദക്രമീകരണവും, പൊലിമയും തള്ളവിരലിന്റെ നിയ 
ന്തരണത്തിലാണ്‌. മറ്റുവിരലുകളും ഭാഗികമായി പങ്കുചേരുന്നുണ്ട്‌. 

ഇടതുകയ്യില്‍ ഉടുക്കെടുത്ത്‌ കച്ചയുടേയും, ചരടിന്റേയും 
അയവും, വലിവും ക്ലിപ്തപ്പെടുത്തിയാണല്ലോ താളമിടാന്‍ തുടങ്ങു 
ന്നത്‌. ഉടുക്കിന്റെ സത്വസ്ഥാനമായ തടവട്ടത്തില്‍ ജലസ്ഥാനമായ 
-അണിവിരല്‍ കൊണ്ട്‌ കീഴ്പ്പോട്ട മന്ദമായി ഒരു എണ്ണം (സര്‍വ്വവും 
ഏകത്തില്‍ നിന്ന്‌ ഉത്ഭവിച്ചതിന്റെ പ്രതീകമായി) കൊട്ടിയാണ്‌ ഉടു 
ക്കിനെ ഉണര്‍ത്തുന്നത്‌. (അല്ലെങ്കില്‍ അങ്ങനെയാണ്‌ വേണ്ടത്‌). 


വന്ദനം കൊട്ടല്‍ 

തുടര്‍ന്ന്‌ 4 വിരലുകളും (ചെറുവിരലിന്റെ പങ്ക്‌ നന്നേ കുറ 
വാണെങ്കിലും) ചേര്‍ത്ത്‌ രജസ്ഥാനമായ വളവട്ടത്ത്‌ “കൃകൃതാം” 
എന്ന്‌ സൃഷ്ട്യദ്യോതകമായ നാദം പുറപ്പെടുവിക്കുന്നു. അതിനു 
ശേഷം ചെറുവിരല്‍ ഒഴികെ മറ്റുവിരലുകളാല്‍ വളവട്ടത്തില്‍ കുതി” 
യെന്ന്‌ കീഴ്പ്പോട്ട കൊട്ടിയശേഷം 4 വിരലുകളും ചേര്‍ത്ത്‌ വളവട്ട 
ത്തില്‍ “ക്ക്‌” എന്ന്‌ പൊത്തിക്കൊട്ടുന്നു. പിന്നീട്‌ തട-വള സന്ധി 
യില്‍ വിലെ മറ്റു മുന്നു വിരലുകളാല്‍ ' “തകതി” കൊട്ടി, 
4 വിരലുകളും ചേര്‍ത്ത്‌ പണവട്ടത്തില്‍ “ന്തെ എന്ന്‌ തേമ്പി 


വിഭളക്കനുഷ്ഠാനം 150 


കൊട്ടുന്നു. ഇനി ചുണ്ടുവിരല്‍ ഒഴികെ മറ്റു മുന്നു വിരലുകളാല്‍ 
തട-വള സന്ധിയില്‍ കീഴ്പ്പോട്ട “തിത്തിത്തെ” കൊട്ടുന്നു. അപ്ര 
കാരം മേല്‍ന്ഥാനത്തു തന്നെ ആരോഹണാവരോഹണമായി 
“ഗണാംകുതി” കൊട്ടി 4 വിരലുകളും ചേര്‍ത്ത്‌ പണവട്ടത്ത്‌ റന്തെ' 
എന്ന്‌ മതമ്പികൊട്ടിയശേഷം തടവള സന്ധിയില്‍ 4 വിരലുകളും 
ചേര്‍ത്ത്‌ “കൃകൃതതികിണ്‌ എന്ന്‌ കൊട്ടി തടവട്ടത്തില്‍ കീഴ്പ്പോട്ടു 
“തോം” എന്ന്‌ മന്ദമായി - ചൂണ്ടുവിരല്‍ ഒഴികെ മറ്റു 3 വിരലുക 
ളാല്‍ - കൊടിയാല്‍ ഗണപതി താളം വന്ദനമായി കൊട്ടുന്ന സ്രമ്പ 
ദായമായി. (പ്രാദേശിക വൃത്യാസങ്ങള്‍ നിലവിലുണ്ട്‌). 


സരസ്വതി 

തടവട്ടത്തിൽ തര്‍ജ്ജനി (ചൂണ്ടുവിരല്‍) ഒഴികെ മറ്റു 3 വിര 
ലുകളാല്‍ കീഴ്‌പ്പോട്ട “തിത്തി കൊട്ടി, 4 വിരലുകളും ചേര്‍ത്ത്‌ പണ 
വട്ടത്തില്‍ “ത്തെ. അനാമിക (ചെറുവിരല്‍)യും, അണിവിരലും 
ചേര്‍ത്ത്‌ “തി”, മധ്യമയും (നടുവിരല്‍) കൂടി ചേര്‍ത്ത്‌ “മതി', 4 വിര 
ലുകജും ചേര്‍ത്ത്‌ പണവട്ടത്തില്‍ “ത്തെ” അനാമിക അണിവിരലു 
കളാല്‍ തടവട്ടത്ത്‌ “തി, 4 വിരലുകളും ചേര്‍ത്ത്‌ പണവട്ടത്തില്‍ 
“ത്തെ. 4 വിരലുകളും ചേര്‍ത്ത്‌ തട-വള സന്ധിയില്‍ കീഴ്പ്പോട്ട്‌ 
“തിമതെ. തര്‍ജ്ജനി ഒഴികെ മറ്റു 3 വിരലുകളാല്‍ വളു-തടവട്ടത്തില്‍ 
കീഴ്പ്പോട്ട 'തിതൈ”. 4 വിരലുകളും ചേര്‍ത്ത്‌ പണ-വള സന്ധിയില്‍ 
“യ്‌, 3 വിരലുകളും ചേര്‍ത്ത്‌ വളവട്ടത്തില്‍ കീഴ്പ്പോട്ട “തിമതി. 4 
വിരലുകളും ചേര്‍ത്ത്‌ പണവട്ുത്ത്‌ “ത്തെ” എന്ന്‌ തേമ്പികൊട്ടിയാല്‍ 
അത്‌ സരസ്വതി വന്ദനമായി കൊട്ടുന്ന രീതിയായി. 
ലക്ഷ്മി: 

അനാമിക മുമ്പായി തര്‍ജ്ജനി ഒഴികെ 3 വിരലുകളാല്‍ 
തട സന്ധിയില്‍ കീഴപ്പോട്ട “തിത്തി” കഴിഞ്ഞ്‌, തര്‍ജ്ജനി കാടി 
ചേര്‍ത്ത്‌ കീഴ്പ്പോട്ടു “ത്തെ' എന്ന്‌ അമര്‍ത്തികൊട്ടി, പണവട്ടത്ത്‌ “യം 
എന്ന്‌ 3 വിരലുകളാല്‍ മേൽപ്പോട്ട തേമ്പികൊട്ടി. അപ്രകാരം .വള- 
തട വട്ടത്തില്‍ “തിമതി', തര്‍ജ്ജനി കൂടി ചേര്‍ത്ത്‌ മുന്നേപ്പോലെ 
കീഴ്പ്പോള്‌ “ ത്തെ കൊട്ടി 3 വിരലുകളാല്‍ “യും” എന്ന്‌ മേല്‍പ്പോട്ടു. 
അനാമികയും അണിവിരലും ചേര്‍ന്ന്‌ വള-തട വട്ടത്തില്‍ 'തിത്തെ'. 
4 വിരലുകളും ചേര്‍ന്ന്‌ മേല്‍പ്പോട്ട്‌ പണവട്ടത്തില്‍ യും, 4 വിരലു 
കളും ചേര്‍ത്ത്‌ വള-തട സന്ധിയില്‍ “തിമത” എന്ന്‌ തേമ്പി കൊട്ടി. 
3 വിരലുകളാല്‍ “തിത്തെ” “യും 3 വിരലുകളാല്‍ വള-തട സന്ധി 
യില്‍ *തിമതെ' കഴിഞ്ഞ്‌ മുന്നേപ്പോലെ 3 വിരലുകളാല്‍ രിതയ്യ 
മേല്‍പ്പോട്ടു തിമതി കീഴ്പ്പോട്ട ത്തെ പണവട്ടത്ത്‌ തേമ്പികൊട്ടിയാല്‍ 
ലക്ഷ്മ്താളം വന്ദനമായി കൊട്ടുന്ന വിധമായി. 

മേല്‍പറഞ്ഞ വന്ദനതാളങ്ങളുടെ വായ്ത്താരികളില്‍ വരുന്ന 
അക്ഷരത്താലോ, അക്ഷരകാലത്താലോ ആണ്‌ മറ്റ്‌ സര്‍വ്വതാളങ്ങ 


വിളക്കനുഷ്ഠാനം 151 


ളുടേയും, അവയുടെ പെരുപ്പങ്ങളുടേയും എണ്ണങ്ങള്‍ കാട്ടി വരു 
ന്നത്‌. ആകയാല്‍ അക്ഷരങ്ങള്‍ വിരലുകളായി ഉടുക്കില്‍ പതിയേണ്ട 
സ്ഥാനങ്ങളെക്കുറിച്ചും മറ്റും, അറിഞ്ഞിരിക്കേണ്ടതാണ്‌. സാമാന്യ 
മായി പറഞ്ഞാല്‍ ഖര, മൃദു, അന്തസ്ഥാക്ഷരങ്ങള്‍ വളവട്ടസ്ഥാന 
ത്തും, ഘോഷം, അതിഖരം, എല്ലാ കൂട്ടക്ഷരങ്ങളും പണവട്ടസ്ഥാ 
നത്തും അനുനാസിക, ഉഷമാക്കള്‍, സ്വരങ്ങള്‍ എന്നിവ തടവടു 
സ്ഥാനത്തും കൂടുതല്‍ ശോഭിക്കുന്നവയാണ്‌.. 


ഉടുക്ക്‌ വാദ്യം 
ഉടുക്ക്‌ എന്ന വാദ്യോപകരണത്തിന്റെ മഹത്ത്വവും, പരിപാ 
വനതയും മുന്‍പേ പറഞ്ഞു കഴിഞ്ഞു. ഭഗവാന്‍ ശ്രീപരമേശ്വരന്റെ 
ഇഷ്ടവാദ്യമത്രെ അത്‌. ഡക്ക, ഡമരു, ഉടുക്ക്‌ എന്നീ നാമങ്ങളിലും 
അതറിയപ്പെടുന്നു. 18 വാദ്യങ്ങളില്‍ മുഖ്യസ്ഥാനം ഉടുക്കിനെന്നും 
അല്ല ഇടയ്ക്കക്കെന്നും പക്ഷാന്തരമുണ്ട്‌. ശ്രീമാതംഗീദേവി വിശ്വാ 
കാര പ്രതീകമായി നിര്‍മ്മിച്ചതും, ശ്രീനാരദ ദുര്‍വ്വാസാ മഹര്‍ഷിമാ 
രാല്‍ ധ്വനിപ്പിക്കപ്പെട്ടതും ഉടുക്കു തന്നെയെന്നും മുന്‍പേ പറഞ്ഞു 
കഴിഞ്ഞു. “കൃശമധ്യം വ്ൃത്തമഗ്രേ” എന്നു വിശേഷിപ്പിക്കപ്പെടുന്ന 
അഷ്ടവാദ്യങ്ങളില്‍ ഉടുക്കും, ഇടയ്ക്കയുമാണ്‌ പ്രാധാന്യമര്‍ഹിക്കു 
ന്നത്‌. സംസ്കൃത വ്യാകരണ പ്രണേതാവായ ശ്രീപാണീനി മഹര്‍ഷി 
ക്ക്‌, ഉടുക്കിലൂടെ ഭഗവാന്‍ ദവനിപ്പിച്ചു പ്രകടമാക്കിയ “നവപഞ്ചവാര്‌ 
സ്വരാദി സ്ഥാനങ്ങളാണത്രേ, ആസദകര്‍മ്മത്തിന്‌ വഴികാട്ടിയായത്‌ 
മഹര്‍ഷി അതിനെ “മാഹേശ്വര്‌ സൂത്രമാക്കി വ്യാകരണം നിര്‍മ്മിച്ചു. 


ഉടുക്ക്‌ താളം 

ഉടുക്കില്‍ കൊട്ടുന്ന താളങ്ങള്‍ക്കും പവിത്രത അവകാശപ്പെ 
ടുന്നുണ്ട്‌. ഏക്ര്രഹ്മ പ്രതീകമായി ഏകമാത്രാ താളമായ ഏകവും, 
അതില്‍ നിന്നു കാര്യ രൂപമായി (ബ്രഹ്മാണ്ഡം) :രൂപതാളവും, 
അതില്‍ ശക്തിയായും, മുര്‍ത്തിയായും വര്‍ത്തിക്കുന്ന ചെമ്പടയും 
ആ സൃഷ്ടിവ്യാപാരത്തിലെ കാര്യസാധനങ്ങളായ കാരികയും, 
വര്‍മ്മം, കുംഭം, ചുഴാരിയും ചേര്‍ന്നതാണ്‌ ഉടുക്കിലെ സപ്തതാള 
ങ്ങള്‍ കാരണവും കാര്യങ്ങളും സമജ്ജസമായി സമ്മേളിച്ചിരിക്കുന്നു. 
ആകയാല്‍ ഉടുക്കില്‍ നിന്നുയരുന്ന നാദവും തത്സ്വരൂപമായിരി 
ക്കാനേ തരമുള്ളു. അത്‌ അറിയാവുന്നവര്‍ .(്രീനാരദരും, ദുര്‍വ്വാ 
സാവും) തന്നെയത്രേ. അതിനു വേണ്ട താളങ്ങള്‍ നിര്‍മ്മിച്ചതും, 
കൊട്ടിക്കാണിച്ചതും. അത്‌ എങ്ങനെയുമാകട്ടെ ഭകിക ജീവിതം 
വെടിഞ്ഞ യോഗികളും സന്യാസിമാരുമായിരുന്നു ഉടുോ്ലെ ആദ്യ : 
കാല പ്രയോക്താക്കള്‍ എന്നുകാണാം. 

ഈ പുസ്തകത്തിലെ താളപര്‍വ്വത്തില്‍ 2- 3 അധ്യായങ്ങളി 
ലായി ശാസ്താംപാട്ടില്‍ ഉപയോഗിക്കുന്ന സമസ്തതാളങ്ങളേയും 
കുറിച്ച്‌ വിസ്തരിച്ച പഠനവും, വ്യാഖ്യാന, വിവരണങ്ങളും നല്‍കി 


വീളക്കനുഷ്റാനം 152 


യിട്ടുണ്ട്‌. ഇനം തിരിച്ചു കൊടുത്തിരിക്കുന്ന അവ ഓരോന്നിന്റേയും 
എല്ലാ സഡിദശേഷതകളും ചുണ്ടിക്കാണിച്ചിട്ടുമുണ്ട്‌. അവ അപ്രകാ 
രങ്ങളില്‍ പ്രയോഗിച്ചു പ്രചാരത്തില്‍ വരുത്തി വളര്‍ത്തിയെടുക്ക 
ലാണ്‌ നമ്മുടെ ധര്‍മ്മം. 


താളവും കാലവും 
ചലനം ആതൃന്തിക സത്യമായിരിക്കെ പ്രാപഞ്ചികമായ 
തെല്ലാം ആ ചലനത്തില്‍ അധിഷഠിതമായിരിക്കുന്നു എന്ന്‌ കരുത 
ണമല്ലോ. ശ്രുതിയും, താളവും ആ ചലനത്തില്‍ നിന്നന്യമാകുക 
വയ്യ. അപ്പോള്‍ താളമെന്നത്‌ “ചലനവിശേഷം” എന്നു പറയേണ്ടി 
വരും. ആ വിശേഷത്തിലെ “അതി” വിശേഷങ്ങളാണ്‌ താളബാഹു 
ല്യങ്ങള്‍ക്കും തജ്ജന്യങ്ങളായ രസോത്തേജനങ്ങള്‍ക്കും നിദാനം. 
ചലനവിശേഷമായ താളത്തിലെ അതിവിശേഷങ്ങളാണിീ 
്രകൃതത്തിലെ പരാമര്‍ശം. ശ്രുതിയെപ്പോലെ താളവും “അനാദി 
യെന്നാണ്‌ സങ്കല്പം. അതില്‍ പിന്നീട്‌ അതിവിശേഷങ്ങളാല്‍ താള 
വൈപഫപുല്ല്യവും, തദനു സൃതതാളവാദ്യ ഉപകരണങ്ങളും ഉണ്ടായി. 
വിചാര ശീലനും ഭാവനാധനനുമായ മര്‍ത്ത്യന്റെ മേധയില്‍ ആന 
ന്ദദായിനികളായ അനേകം താളങ്ങളും, താളോപകരണങ്ങളും ഉട 
'ലെടുത്തു. പ്രചാരത്തിലായി. കാലദേശാന്തരരുചി ഭേദങ്ങള്‍ അനു 
സരിച്ച്‌ അവ അസംഖ്യങ്ങളുമായി 
ഏതൊരു കലയേയും ഭാവതീവ്രമാക്കി മിഴിവേറ്റി ആസ്വാദ 
കരിൽ ആകര്‍ഷണവും, ആനന്ദവും ഉണര്‍ത്തി ഉത്തേജിപ്പിക്കാന്‍ 
താളണ്ടള്‍ക്കും, താള ഉപകരണങ്ങള്‍ക്കും വലിയ വങ്കുണ്ട്‌. 
ശാസ്താംപാട്ട്‌ എന്ന അനുഷഠാനകലയിലും ഈ വസ്തുത ശരിയാ 
ണ്‌. ചെണ്ട, നാദസ്വരം എന്നിവ ചിലഘട്ടങ്ങളില്‍ ഉപയോഗിക്കുമെ 
ലിലും ശസ്താംപാട്ടിൽ സര്‍വ്വ പ്രധാന്യം ഉടക്ക്‌ താളത്തിനാണ്‌. 
താളം ചലന വിശേഷമാണെന്ന്‌ പറഞ്ഞു. ഏതൊരു ചല 
നവും കാലാസ്പദവുമാണ്‌. അപ്പോള്‍ താളത്തില്‍ നിന്നും കാലത്തെ 
ഒഴിച്ചു നിര്‍ത്താനാവില്ല. എന്നു മാത്രമല്ല, കാലത്തിലെ താളമുളളു. 
ഈ കാലത്തെക്കുറിച്ചുള്ള നമ്മുടെ അറിവ്‌ കേവലം കാര്യവുമായി 
ബന്ധപ്പെട്ടിരിക്കുന്നു. ആകയാല്‍ ഏറെ പരിമിതവുമാണ്‌. നമ്മെ 
സംബന്ധിച്ചിട ത്തോളം കാര്യമായ എന്തിനും ഉണ്മയും, വെണ്മയും 
നല്‍കുന്നത്‌ കാലമാണ്‌. ശാസ്താംപാട്ട്‌ താളങ്ങളും, ഇതില്‍ നിന്ന 


നൃമല്ല. 
കാലബന്ധിതമായ താളഘടന 

കാലഗണനയിലും, പാലനത്തിലും നമ്മുടെ പൂര്‍വ്വികരോളം 
അവഗാഹവും, സുക്ഷമതയും നേടിയവര്‍ ഈ അടുത്ത കാലം വരെ 
“ഭൂമുഖത്ത്‌ ഉണ്ടായിരുന്നില്ല. ആ പൈതൃകമാകട്ടെെ അനേകം സഹ 


eee ES ONO EREEEY CUTER CEST SERRE EE 
pm em me 


തോ യോയോ യായം കായോ വോനയ തോയാാോായയാതാറയവോഗോോോയത തോായോാതാഞാാായോയതയോോോയം 


വിളക്കനമുഷ്ഠാനം 153 


ഗ്രാബ്ദങ്ങളോളം പിന്നോട്ട നീളുന്നതുമാണ്‌. അതിനാല്‍ അവരാല്‍ 
ആവിഷകരിക്കപ്പെട്ടതെല്ലാം വേണ്ടത്ര നിരീക്ഷണ പരീക്ഷണങ്ങ 
ളാല്‍ അനുഭവവേദ്യങ്ങളായി സ്വീകരിക്കപ്പെട്ടതുമാണ്‌. മതിയായ 
കരുത്തും, ഉള്‍കാമ്പും, സസഷഠവവും, തികഞ്ഞവയാണവ. ആ 
പൈതൃകങ്ങളിലൊന്നായ ശാസ്താംപാട്ടിലും, താളത്തിലും ആ 
ഉള്‍ക്കനം അഹമിഹയാ മുന്നിട്ടു നില്‍ക്കുന്നു. 
അനസ്യൂതമായ കാലപ്രവാഹത്തില്‍ യാദൃശ്ചികമായിട്ടോ, 
വിശേഷവിധിയായിട്ടോ ഉണ്ടാകുന്ന തടസ്സത്തില്‍ നിന്നാണ്‌ നാദ. 
/ ത്തിന്റേയും താളത്തിന്റേയും ഉല്പത്തി സംഭവിക്കുന്നത്‌. തടസ്സങ്ങള്‍ 
സൃഷ്ടിക്കുന്ന മാധ്യമ-പ്രകമ്പന നിരകളുടെ സവിശേഷതകള്‍ താള 
വിശേഷതകളേയും സൃഷ്ടിക്കുന്നു. ഒരു തട്ടോ മുട്ടോ കൊണ്ടു 
മാത്രം ഉണ്ടാകുന്ന പ്രകമ്പനം താളമാകുക വയ്യ. അവക്കു തുടര്‍ച്ച 
വേണം. ഈ തുടര്‍ കമ്പനങ്ങള്‍ തമ്മിൽ സമയബന്ധിതമായ ഏതെ 
ങ്കിലും തരത്തിലുള്ള ക്ലിപ്തതയും ആവശ്യമാണ്‌. ഒന്നു മുട്ടാന്‍ എടു 
ക്കുന്ന സമയവും, അതുപോലുള്ള എത്ര സമയം കഴിഞ്ഞാണോ 
വീണ്ടും മുട്ടുന്നത്‌. ഈ രണ്ട്‌ എണ്ഠകാലവും അവയ്ക്കിടയില്‍ വിട്ടു 
കളഞ്ഞ സമയവും ചേര്‍ന്നതാണ്‌ താളം. താളങ്ങളെ സംബന്ധിച്ചി 
ടത്തോളം “അക്ഷരകാലം” എന്ന്‌ ഇത്‌ അറിയപ്പെടുന്നു. 2 എണ്ണ 
കാലങ്ങള്‍ക്കിടക്ക്‌ വിടുന്ന നിശ്ശനബ്ദകാലത്തെ 'മാഗ്ര എന്ന്‌ പറ 
യുന്നു. ഒരു എണ്ണം കൊട്ടാനെടുക്കുന്ന സമയത്തെ “ഒരക്ഷര കാലം” 
എന്നു പറയുന്നു. | 


൫ ഉടുക്കിലെ താള പ്രകൃതി 

“കിടതക്‌ എന്നത്‌ മധ്യകാലത്തില്‍ 4 അക്ഷരകാലത്തിലുള്ള 
ഒരു വായ്ത്താരിയാകുന്നു. ഈ 4 അക്ഷരസമയകാലത്തെ (4 
സെക്കന്റ്‌) ഒരു മാത്രാകാലം എന്നു പറയും. അതുതന്നെ വിളംബ 
കാലം പതികാലം എന്നിങ്ങനെ പിന്നോട്ടും, ദ്രുതം, അതിദ്രുതം 
എന്നിങ്ങനെ മുന്നോട്ടും പ്രയോഗിക്കുമ്പോള്‍ സമയദൈര്‍ഘ്യത്തില്‍ 
സാരമായ വ്യതിയാനങ്ങള്‍ വരുന്നുണ്ട്‌. ഈ വ്യതിയാനത്തെ “കാല 
മാറ്റ എന്ന സംജ്ഞയാല്‍ അറിയപ്പെടുന്നു. 


വിളംബകാലം ഒന്നാംകാലം കിടതക 8 അക്ഷരകാലം പിന്നോട്ടു 
പതികാലം മാം കാലം കിടതക 6 അക്ഷരകാലം പിന്നോട്ട്‌ 
മധ്യകാലം 3-ാം കാലം കിടതക 4 അക്ഷരകാലം പിന്നോട്ട്‌ 
ദ്രുതകാലം 4-ാഠം കാലം കിടതക 2 അക്ഷരകാലം പിന്നോട്ട്‌ 
അതിദ്രുതകാലം ടാം കാലം കിടതക 4 അക്ഷരകാലം പിന്നോട്ടു 
ഇത്‌ ഒരു ഏകദേശകണക്കു മാത്രമാണ്‌. മറ്റു വാദ്യങ്ങ(ചെണ്ട, - 
തിമില)ളിലെ ‘കാലമാറ്റം” ഗോപുരാകൃതിയിലാണ്‌ മുന്രുക കൊട്ടി. 
കൂര്‍പ്പിക്കലാണ്‌ അതുകളില്‍ നടക്കുന്നത്‌. 


RR ളള ണത ണത യ 


വ്ളക്കനമുഷ്ഠരാനം 154 


എന്നാല്‍ ഉടുക്കില്‍ താളം മാത്രമല്ല പാട്ടും ഒപ്പം നീങ്ങേണ്ട 
തുണ്ട്‌. ആകയാല്‍ ഒരേ ദൈര്‍ഘ്യമുളള പാട്ടുവരികളെ പകുതിയില്‍ 
കുറഞ്ഞ നിലയില്‍ അവതരിപ്പിക്കുന്നത്‌ അരോചകമായിത്തീരുറമെ 
ന്നതിനാൽ, ഏകദേശം പാതി വിടര്‍ന്ന താമരപ്പൂവിന്റെ രീതിയിലെ 
അതു ചുരുങ്ങുകയുളളു. 

എല്നപ്പെരുപ്പത്തില്‍ ഉടുക്കിലെ രീതി താളവട്ട എണ്ണത്തിന്റെ 
നേര്‍ ഇരട്ടി, മുന്നിരട്ടി, നാലിരട്ടി, അഞ്ചിരട്ടി, ആറിരട്ടി എന്നിങ്ങനെ 
യാണ്‌. അത്‌ ഹത്രയായാലും ആദ്യമിട്ടതാളവട്ടത്തില്‍ ഒതുങ്ങിയി 
രിക്കണം. 

അനേകം താളവട്ടങ്ങളിലൂടെയാണ്‌ ഒരു പാട്ട അവതരിപ്പിക്ക 
പ്പെടുനാത്‌. 25 വരികളുള്ള ഒരു പാട്ട മുത്താളത്തില്‍ അവതരിപ്പി 
ക്കുമ്പോള്‍ 5 അല്ലെങ്കില്‍ 6 താളവട്ടങ്ങളിലുടെ പാട്ടിനെ അത്രഭാഗ 
ങ്ങളാക്കിയാണ്‌ ചെയ്യുന്നത്‌. ആദ്യഘട്ടത്തിലെ 2 വരികള്‍ ആദ്യ 
കാല്‍ വട്ടത്തിലും, പിന്നീടുളള ഈരണ്ടു വരികള്‍ ആദ്യകാല്‍വട്ട 
ത്തിന്റെ തെരളി, കൂട്ടിപ്പിടുത്തം, ഉരുള്‍, ഇരട്ടി എന്നിങ്ങനെ എണ്ണം 
കയറ്റി അവസാനിപ്പിക്കുന്നു. ആ ഘട്ടത്തിനാകെ വന്നതില്‍ അലപം 
കുറഞ്ഞ സമയത്തില്‍ 2-ാം ഘട്ടവും, അതിലും അല്പം കുറഞ്ഞ 
സമയത്തില്‍ 3-ാം ഘട്ടവും ഇങ്ങനെ മുന്നേറി ഇട്ടതാള വട്ടസമയ 
ത്തിന്റെ 1/3 ഭാഗത്തില്‍ പാട്ട 25 വരികളും തീര്‍ന്ന്‌ അവസാനിപ്പി 
ക്കുന്ന രീതിയാണ്‌ ഉടുക്കിലുളളത്‌. 

ഒരു താളത്തിന്റെ ആദ്യഎണ്ണത്തിനുസമാന്തരമായി (അതാ 
യത്‌ എണ്ണകാലത്തില്‍ കവിഞ്ഞ സമയം വരാതെ) ഒരേ ക്രമത്തില്‍ 
കൃത്യമായി എണ്ുങ്ങള്‍ കൊട്ടി താളവട്ടം തികയ്ക്കുന്നുവെങ്കില്‍ 

അതില്‍ മാത്രകള്‍ ഒന്നും തന്നെ വിടുന്നിച്ച എന്നു ധരിക്കണം. അതു 

- കൊട്ടിതികയ്ക്കാനെടുത്ത സമയമാണ്‌ ആ താളത്തിന്റെ “മാത്രാ 
കാലം” ആ താളത്തിന്റെ പിന്നീടുള്ള കാലമാറ്റങ്ങളും അതേ രീതി 
യിരര്‍ ആയിരിക്കണം. 

താളപ്രകൃതി അനുസരിച്ച അതിലെ എണ്ണങ്ങളും, മാര്രകളും 
ചേര്‍ന്ന്‌ പ്രത്യേക അനുപാതങ്ങളില്‍ വിന്ൃസിക്കപ്പെട്ടവയാണ്‌ 
ഓരോ താളവും ആ ്രത്യേകതകളും അനുപാതക്രമങ്ങളും ശരീ 
യായി പാലിക്കപ്പെടുമ്പൊഴേ അതത്‌ താളങ്ങളുടെ നിയതമായ “താള 
നിറം” കിട്ടുകയുള്ളൂ. 

ധാസ്താംപാട്ടിനുപയോഗിക്കുന്ന സമസ്തതാഭങ്ങളേയും 
കുറിച്ച്‌ വിശദമായ വസ്തുതകള്‍ അടുത്ത അധ്യായങ്ങളില്‍ കൊടു 
ക്കുന്നുണ്ട്‌. ഈ പ്രകരണത്തില്‍ താളങ്ങളിലെ മാത്രാസംവിധാന 
ശ്രമം വിവരിക്കുന്നു. 


© ശാസ്താംപാട്ട്‌ താളങ്ങളിലെ മാ്രാസംവിധാനം 
1. എകതാളം 
ദരു ഏകതാളത്തിന്‌ ഏ$ എണ്ണങ്ങളും, കാലാശ്രിതമായി 


വിളക്കനമുഷ്ഠാനം 155 


(വിളംബം, പതി, മധ്യ, ഗ്രുത, അതിദ്രുതം) എണ്ണങ്ങള്‍ക്കിടക്ക്‌ അത്ര 
തന്നെ ഇടവേളകളും ഒന്നാമത്തേയും, രണ്ടാമത്തേയും അടുക്കു 
കള്‍ക്കു മധ്യേ 2 എണ്ണകാലത്തിന്‌ തുല്യമായ ഒരു മാ(്രയും എന്ന 
താണ്‌ ഏകതാളത്തിന്റെ മാത്രാദീക്ഷ സംബന്ധിച്ച ഒരു രീതി. 
ഉദാ:- ധ-ത്തി - ത്തി -ത്തിജധ-ത്തി-ത്തി- 
അതുതന്നെ ആവര്‍ത്തിക്കുമ്പോള്‍ 2 എണ്ണകാലത്തിന്‌ സമമായ ഒരു 
മാത്രയിട്ട ശേഷം ൭.ധ -ത്തി-ത്തി-ത്തിജധ-ത്തി - ത്തി. 
2 ഏകതാളത്തിന്നിടക്ക്‌ 3 മാത്രകള്‍ വരും. 

മാത്ര മുന്‍പേ കൊടുത്ത്‌ സമാന്തരമായി എണ്ണങ്ങള്‍ കൊട്ടി 
ത്തികക്കുന്ന സമ്മ്രദായവുമുണ്ട്‌. മധ്യത്തിലെ മാത്ര തുടക്കത്തിലാ 
ക്കിയെന്നു മാത്രം. പക്ഷേ ഈ 2 ഏകങ്ങള്‍ക്കിടക്ക്‌ 2 മാശ്രയേ വരി 
കയുള്ളൂ. 
ഉദാ: ൭ ധ-ത്തി-ത്തി-ത്തി-ധ- ത്തി-ത്തിൽ 
ധ-ത്തി-ത്തി-ത്തി-ധ-ത്തി-ത്തി 
2 വിധമായാലും തെരളിയില്‍ മാറ്റം വരുന്നില്ല. 
2, രൂപകതാളം 

2 എണ്ണകാലത്തിന്‌ സമമായ 2 മുന്‍മാത്രകളിട്ട ധത്തി. വീണ്ടും 
2 മാത്രയിട്ട ധത്തി 1 എണ്ുകാലം മാത്രയിട്ട ത്താ വീണ്ടും 1 എണ്ണ 
കാലമാത്രയിട്ട തിന്ത, വീണ്ടും 1 മാത്രയിട്ട ത്ത, വീണ്ടും “1 മാത്ര 
യിട്ട തിന്ത. 
ഉദാ: ൭ൽ ധത്തി ഴയേധത്തിഴത്ത 
ജതിന്തയത്തതിന്ത 

ഇത്‌ തന്നെ 2 ശീല്‍ താളത്തിനു ശേഷം മാത്രാ സ്ഥാനങ്ങ 
ളില്‍ മാറ്റം വരുത്തി വിവിധ പ്രകാരങ്ങളില്‍ കൊട്ടി വരുന്നുണ്ട്‌. 
3, ചെമ്പട താളം 

തിം കൊട്ടി മാത്രയിട്ട്‌ പിന്നീട്‌ 4 എണ്ണങ്ങള്‍ സമാന്തരമായി 
കൊട്ടിയശേഷം 2 മാത്രയിട്ടു പിന്നീട്‌ സമാന്തരമായി :3 എണ്ണങ്ങള്‍. 
1 മാത്രയിട്ട പിന്നീട്‌ സമാന്തരമായി 2 എണ്ണങ്ങള്‍. 1 മാത്രയിട്ടു 1 
എണ്ണം വീണ്ടും 1 മാത്രയിട്ടു 1 എണ്ണം, മാത്രയിട്ട്‌ 2 എണ്ണം. 
ഒരുവരി താളവട്ടത്തിന്‌ 7 മാത്രകള്‍. 
ഉദാ:തിംജന്ത-തി-ന്ത-ത്ത 
ഭജതിം -ന്ത-ത്തജതി-ന്ത 
ഉതിംജതിംജതിന്ത 
4. കാരിക താളം 

മുന്‍മാത്രയിട്ട ത്താ, വീണ്ടും 1 മാത്രയിട്‌ തിന്തത്ത. പിന്നെ 1 
മാത്രയിട്‌ കിടതി. പിന്നെ 1 മാത്രയിട്ട്‌ കിടതി. 1 മാത്രയിട്ട്‌ ത്തെ 1 
മാത്രയിട്്‌ കിടതി. ആകെ 1 വരി താളവട്ടത്തിന്‌ 6 മാ:തകള്‍. 
'ഉദാ:ജത്താജതി-ന്ത- ത്തരകിടതി 
൭ കിടതിജത്തെ ൭ കിടതി 


സ ഹ്ന പോ പോ ണു നോയ യം യോം ഞം ഞു 


മ an eS 


വിളക്കനമുഷ്ഠരാനം 156 


. വര്‍മ്മതാളം (എണികയ്ു;) 

നി കൊട്ടി 1 മാത്രയിട്ട 2 തിതി കൊട്ടി 1 മാത്രയിട്ട്‌ 3 തിതിതി കൊട്ടി 
വീണ്ടും മാത്രയിട്ട 4 തിതിതിതി ആകെ 3 മാത്രകള്‍ 
ഉദാ: തി ഉ തിതി ൭ തിതിതി 
ഭഉതിതിതിതി 
6. കുംഠഭതാഭും 

സമാന്തരമായി 4 എണ്ടങ്ങള്‍ പിന്നെ തിതി കൊടി 1 മാത്ര 
യിട്ട്‌ സമാന്തരമായി 2 എണ്ണങ്ങള്‍ പിന്നെ തിതി കൊട്ടി 1 മാത്രയിട്ട 
1 അക്ഷരകാലഅകലത്തില്‍ വീണ്ടും 3 എണ്ണങ്ങള്‍ വീണ്ടും തിതി. 
ഒരു വരിതാളവട്ടത്തിന്‌ 2/2 മാത്ര 
ഉദാ:തി-തി-തി-തിതിതി 
ഉതി-തിതിതിജതി-തി-തി-തിതി 
7. ചുഴാരി താളം 

2 എണ്ണകാലത്തിന്‌ സമം 2 മാത്രകളിട്ട 
ധത്തി, 1 എണ്ണകാലം മാത്രയിട്ട ത്തി 
വീണ്ടും 2 മാത്ര ധത്തി 1 മാത്രത്തി 1 മാത്രത്തി 
വീണ്ടും 2 മാര ധത്തി ഓരോ മാത്രകള്‍ ഇടവിട്ടു 
3 ത്തി. പിന്നേയും 2 മാത്രകഴിഞ്ഞ്‌ ധത്തി 
ആകെ. 14 മാത്രകള്‍. 
ഉദാ: ഉ ധത്തി ജത്തി 
മള ധത്തി ജത്തിജത്തി 
ജജ ധത്തിജത്തിജത്തിജത്തി 
ഭർ ധത്തി 
8. മുത്താലം 
കിടതി ജത്തിജത്തി 
9. നാലാം താളം 
ധ-ത്തിംജന്തക ൽ തിന്തത്ത 
ഒരു താളവട്ടത്തിന്‌ 2 നാലാം താളം 5 മാത്രകള്‍ 
10. തൃപുടതാളം 
തക -തകഴയതക 
ഒരുതാമവട്ടത്തിന്‌ 4 തൃപുട - 7 മാത്രകള്‍ 


(പ്രാദേശിക വ്യത്യാസങ്ങള്‍ നിലവിലുണ്ട്‌) 
N.8. വ്യത്തത്തിനകടത്തെ നക്ഷത്രചിഹം 


(൭) മാത്രയെ സൂചിപ്പിക്കുന്നു. 
) ഒരു അക്ഷരകാല അകലചിഹനം 


AAR A 
$3° %,° '* ൭,” ൭,” 


| | (oWls(bv 02) 

യ്ത 

hd hd po 
| 
| 
| 


8 ¢ | . vc 9 
veews | 3c wcv Avcews | cP wIcv 


orc eto 


eews | = or3CPOrEuD 1 | ovcemuw SEAS BCOOr tow 
TICPCODICU | = CEDREuD Y uverscefmu 9 oalispwrsce raeScrvocowcw 


വീളക്കാനമുഷ്ഠാനം 158 


അധ്യായം 2 
ശാസ്താംപാട്ട്‌ താളങ്ങള്‍ 


ശാസ്താംപാട്ട്‌ 'താളങ്ങളെ 4 ആദിതാളങ്ങള്‍, 8 - ചൂഴാദി 
താളങ്ങള്‍, C - പുറംതാളങ്ങള്‍, ഇ - വന്ദനതാളങ്ങള്‍ എന്നീ 4 പ്രകാ 
രങ്ങളില്‍ തിരിക്കാവുന്നതാണ്‌. 


A. ആദിതാളങ്ങള്‍ | 
മുത്താളം, തൃപുട, നാലാംതാളം, കാവടിച്ചിന്‌, കുമ്മി 
എന്നിവയെ ആദിതാളവിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. ഇവ 
്രായേണ ശാസ്താംപാട്ടിന്റെ ആദ്യകാലതാളങ്ങളായിരുന്നു. 
ഇവയെ ലളിതതാള ഗ്രൂപ്പില്‍ പെടുത്താവുന്നതാണ്‌. പേര്‍ സൂചിപ്പി 
ക്കും പോലെ പഴക്കമേറിയതും ലളിത കോമളങ്ങളുമാണ്‌. 

A1 മുത്താളം 

കിടതിത്തി ത്തെ 

കിടതിത്തി ത്തെ 

കിടതി ത്തി ത്തെ 

കിടതി ത്തി ത്തെ 

കിടതി ഒന്നാം അടക്കായും ത്തി ത്തെ രണ്ടാം അടക്കായും കൊട്ടു 
ന്നു. 5 എണ്ണങ്ങള്‍ വീതം ഒരു വരിപാട്ടിന്‌ 4 തവണ. (20 എണ്ണ 
ങ്ങള്‍) 2 തവണ, (10 എണ്ണങ്ങള്‍) എന്നിങ്ങനെ 2 പ്രകാരങ്ങളില്‍ 
കൊട്ടിപ്പാടാവുന്നതാണ്‌. 

തെരളി (ചാര്‍) 

തക തക രാകതെ തകതെ തകതെ 

തക തക തകതെ തകതെ തകതെ 

തക തക തകതെ ഒന്നാം അടക്കായും തകതെ തകതെ 

രണ്ടറം അടക്കായും കൊട്ടുന്നു. ആദ്യതാളുവട്ടം ഇട്ട ശ്രമത്തിലും, 
കാലത്തിലും തെരളിയും മറ്റും കൊട്ടിപ്പാടുക എന്നതാണ്‌ നിയമം, 
ഒരു വരി പാട്ടിന്‌ 2 തവണ തെരളി കൊട്ടണം. 


കൂട്ടിപ്പിടുത്തം 

മേല്‍പറഞ്ഞ വായ്ത്താരി (തെരളി) തന്നെ മാത്രവിടാതെ 
(പഴുതില്ലാത്ത വിധം) കൊട്ടി കയറുന്നതിനെ തെരളി കൂട്ടിപ്പിടുത്തം 
എന്ന്‌ പറയുന്നു. 

ഇരട്ടി (ഉരുള്‍ കയ്യ്‌) 

രേൽപ്പറഞ്ഞ തെരളി വായ്ത്താരി തനന്നെ ഉരുളു കയ്യാക്കി ഒരു 
വരി പാട്ടിന 4 തവണ (ആദ്യകാല്‍ എണ്ണത്തിന്റെ ഇരട്ടി എണ്ണങ്ങള്‍) 
ഉരുട്ടി കൊട്ടുന്നതിനെ ഉരുള്‍കയ്യ്‌ എന്നു പറയുന്നു. 


വിളക്കനമുഷ്യാനം 159 


അടുത്ത വരി പാട്ടിന്‌ ഈ ഉരുള്‍ കയ്യു തന്നെ ദ്രുതത്തില്‍ 
കൂട്ടിപിടിച്ച്‌ ഒന്നാം താളവട്ടം അവസാനിപ്പിക്കുന്നു. 

ഉടുക്കിലെ ഏതുതാളത്തില്‍ പാടികൊട്ടുമ്പോഴും അനുക്രമ 
മായി മുന്നേറേണ്ടുന്ന പൂര്‍വ്വാചാര്യ സമ്മതമായ രീതിയാണിത്‌. 

ഇനി മുത്താളം ആദ്യം തുടങ്ങിയ ആദ്യകാലതാളവായ്ത്താ 
രിയിൽ തന്നെ വീണ്ടും തുടങ്ങി ക്രമമനുസരിച്ച്‌ കൊട്ടിപ്പാടാം. അല്ലെ 
ങ്കില്‍ മുത്താളത്തിന്റെ മറ്റു പ്രകാരങ്ങളില്‍ മുന്നേറാം. സദസ്സിന്‌ 
ഏറെ ഇഷ്ടപ്പെടുക വൈവിധ്യങ്ങളാകുമല്ലോ? 


മുത്താളത്തിന്റെ തെരളി മറ്റൊരു വിധം:- 
ഒന്നാംതാളവട്ടം കഴിഞ്ഞ്‌ രണ്ടാം താളവട്ടത്തില്‍ മുത്താള 
ത്തിന്റെ ആദ്യകാല താളവായ്ത്താരി കൊട്ടിപാടി അതിന്റെ തെരളി 
സ്ഥാനത്ത്‌ 
തതിറന്ത കിടതെ ധത്തിം ധത്തിം 
തതിറന്ത കിടതെ ധത്തിം ധത്തിം 
എന്നിങ്ങനെ ഒരു വരിതാളവട്ടത്തിന്‌ 2 തവണ കൊട്ടുക. അടുത്ത 
വരി പാട്ടിന്‌ 
തതിടന്ത കിടതെ കിടതെ കിടതെ 
തതിടന്ത കിടതെ കിടതെ കിടതെ 
എന്നിങ്ങനെ പഴുതില്ലാതെ കൂട്ടിപ്പിടിക്കുക 2 തവണ മാത്രം. 
ഇരട്ടി (ഉരുള്‍ കയ്യു) 
അടുത്തവരി പാട്ടിന്‌ 
കൃകൃത ക്കിട കിട തകതെ ധത്തിം കൃകൃതത്ത 
കൃകൃതൃ :ക്കിട കിട തകതെ ധത്തിം കൃകൃതത്ത 
എന്നിങ്ങനെ ഉരുട്ടിപ്പിടിച്ച 
അടുത്ത വരി പാട്ടിന്‌ 
കൃകൃതക്കിട കിടതെ കിടതെ കിട കൃകൃതത്ത കൃകൃകത്ത എന്ന്‌ 
/ ശീല്‍ക്കും ബാക്കി 2 ശീല്‍ക്ക്‌ 
കൃകൃത ക്കിട കിട കിടതെ കിടതെ കൃകൃതത്തെ കൃകൃതത്തെ “- 
എന്നും ദ്രുതകാലമായി കൊട്ടി ആ താളവട്ടം അവസാനിപ്പിക്കണം. 


മുത്താഭത്തിന്റെ അടക്കുകള്‍ (തൂക്ക്‌) 

അടുത്ത താളവട്ടം മുതല്‍ മുത്താളത്തിന്റെ വിവിധങ്ങളായ 
അടക്കുകള്‍ കൊട്ടിതുടങ്ങാം. താഴെ 5 പ്രകാരങ്ങളിലുളള അടക്കു. 
കള്‍ മാത്രം കൊടുക്കുന്നു. 
1. ത്താതിന്തത്താ തിന്ത തിന്ത (2 തവണ) | 
2. തക തക തകതെ-തകതെ തകതെ (2 തവണ) 
3, ത്തകിടതെ ത്തകിടതെ കിടതെ കിടതെ (2 തവണ) 


| വിളക്കനുഷ്തയാനം 160 


4. തതികിടതെ തതികിടതെ കിടതെ കിടതെ (2 തവണ) 
5. (തതിംന്തകിടാത) (ധകധകതെ)? (2 തവണ) 


മുത്താളത്തിന്റെ താരികള്‍ 
1. കൃകൃതിത്തി ധിത്തിത്തി (കൃകൃതിത്ത്ത്തി)? (2 തവണ) 
കൃകൃതിത്തി ധിത്തി ധിത്തിത്തി (കൃകൃതിത്തിത്തി)? (2 തവണ) 
ക്യുകൃതത്തിം കിടകിടകിടതി (ത്തീം കിട കിടതി)? (2 തവണ) 
കൃകൃതത്തീം കിടത്തകിടകിടതി (ത്തീം കിട കിടതി)? (2 തവണ) 
കൃകൃത്തീം കിടത്തധിത്തീം കിടകിടതി (ത്തീംകിടകിടതി)* (2 തവണ) 
എന്റിങ്ങനെ കൈസാധകം പോലെ എണ്ടങ്ങള്‍ കയറ്റികൊട്ടാ 
വുന്നതാണ്‌. 

മുത്താളത്തിന്റെ മറ്റൊരു പ്രകാരത്തിലുള്ള അടക്കുകള്‍ താഴെ 
കൊടുക്കുന്നു. ഇവ ഓരോന്നും ഒരു വരി (ശീല്‍) പാട്ടിന്‌ 4 തവണ 
വീതം കൊട്ടണം. ഓരോ അടക്കിന്റെയും 2മാംമത്തെ വരിക്ക്‌ കുട്ടി' 


ea ad 


പിടിക്കണം. 

1. തക തകതകതരെ (4 തവണ) 
2. കിട്‌ കിട തിത്തി (4 തവണ) 
3. കിട കിട കിടതി (4 തവണ) 
4. തക തകതെ തക തകതെതകതെ (4 തവണ) 
5. കിട കിടതി കിട കിടതി കിടതി (4 തവണ) 
6. കിട തിത്തി ഗിത്തിം തകതകതെ (4 തവണ) 
7. കിട തിത്തി ധിത്തിം ധിത്തിത്തീം (4 തവണ) 
8. കിട തിന്തക തിന്തക ധിത്തിത്തീം (4 തവണ) 
9. തക തകതകതകതകതകതകതെ (4 തവണ : 


മുത്താളം 3 വിരല്‍ 

തിം ന്ത ത്ത'ം, തിം ന്ത ത്തീം 
തിം നു ത്തിം, തിംന്ത ത്തീം 
ഒരു വരി പാട്ടിന്‌ 12 എണ്ണങ്ങള്‍ 


തെരളി 

(ര്)തകതകതക (4 തവണ) 
(2)തക്‌ തക തകതെ (4 തവണ) 
അടുത്ത വരിക്ക്‌ കുട്ടിപിടിക്കുക 

(3) ധകധക ധകധക ധകധക (4 തവണ) 
(4)തതിറന്ത കിടതെ (4 തവണ) 
(5)തതിന്ത കിടതക (4 തവണ) 
(6) കീടധക്കിട കീടതെ കീടതത്തെ (4 തവണ) 


കൂട്ടിപ്പിടിക്കുക 


വീിളക്കനുഷ്ഠാനം 161 


A2 തൃപുൂട താളം 

വായ്ത്താരി: തക തക - ത്തക (4 തവണ) 

അടുക്കുകള്‍: 1 തക തക 2-ത്തക 

6 വിരൽ എണ്ണമാണ്‌ ഒരു തൃപുടക്ക്‌ - എന്നാല്‍ 8 അക്ഷരകാല 
മാണ്‌ തൃപുടകാലം - ““തക”യ്ക്ക്‌ സമമായ സമയം ഇടയ്ക്ക്‌ 
കൊട്ടാതെ വിടുന്നു. 

തൃപുട തെരളി (ചാര്‍) 

8 അക്ഷരകാലത്തില്‍ ' “തളിരിട്ട കളിക്കളം” അല്ലെങ്കില്‍ “തവി 
ടിട്ട പുതുക്കലം” എന്ന വായ്ത്താരി കീഴപ്പോട്ടടിച്ച്‌ 4 തവണകൊ 
ട്ടിയാല്‍ തൃപുട താളത്തിന്റെ തെരളിയായി. അതുതന്നെ കൂട്ടിപ്പി 
ടിച്ച്‌ അടുത്ത വരിപാട്ടും പാടുക. 
ഉരുള്‍കയ്്‌ - 

കിടുകിടുതെ കിടുകിടുതെ കിടുതെ (4 തവണ) 
അടുത്ത വരിക്ക്‌ അതുതന്നെ ദ്രുതകാലത്തില്‍ കൂട്ടി പിടിച്ച്‌ താള 
വട്ടം പൂര്‍ത്തിയാക്കാം. 

അടുത്ത വരിക്ക്‌ ആദ്യം തുടങ്ങിയപോലെ തുടങ്ങി അതേ. 
പോലെ മുന്നേറുകയോ അല്ലാത്തപക്ഷം അടക്കുകളും, താരികളും, 
കൊട്ടിത്തുടങ്ങുകയോ ആകാം, പതികാലമാകും നന്നാവുക. 
തൃപുൂട അടക്കുകള്‍ 


3 


1. ധിത്തി ധിത്തിത്തി (4 തവണ) 
2. കിടതത്തി കിടതത്തി കിടതി (4 തവണ) 
3. കിടതിത്തിക കിടതിത്തിക കിടതി (4 തവണ) 
4. കിട കിട കിട കിട കിട കിട കിടതി (4 തവണ) 
അതുതന്നെ ദ്രുതമായി കൂട്ടിപ്പിടിക്കുക 

5. കിട കിടതി കിട കിടതി കിടതി (4 തവണ) 
6. കിടതിത്തീം കിടതി ത്തീം കിടതി (4 തവണ) 


അതുതന്നെ മേല്‍പ്പോട്ടും കീഴ്പ്പോട്ടും 
7. കിട കിട കിടതിം കിടകിടകിടതിം കീിടകിടതീം (4 തവണ) 
8, (കിടതിന്തക തിന്തകതെ' കിടതിന്തകതെ (4 തവണ) 
9. (കിടതിന്തക കിടകിടതീം)? കിടകിടകിടതിം (4 തവണ) 
അതുതന്നെ ദ്രുതമായി കൂട്ടിപ്പിടിക്കുക 
തൃപുട താരികാലം * 


1. (കൃകൃതിത്തീം ധിത്തിത്തി)? കൃകൃതിത്തിത്തി (4 തവണ) 
2. (കൃകൃതത്തീം കിടകിടതി) കൃകൃത കിടകിടതി (4 തവണ) 
3. (കൃകൃത്തീം ധതികിടതി)? ത്തീംകിടകിടതി (4 തവണ) 


. (കൃകൃതത്തീം ധിത്തിം കിടകിടതി)? ത്തീം കിടകിടതി (& തവണ) 
. (കൃകൃതത്തീം ധതിത്ത കിടകിടതി)' ത്തീം കിടകിടതി (4 തവണ) 
(വിരല്‍ മാറ്റം ശ്രദ്ധേയം) 


ബ്രാക്കറ്റിനകത്തെ വായ്ത്താരി പുറമേകൊടുത്ത എണ്ണത്ത ത്തിനത്ര 


തവണ ആവര്‍ത്തിക്കേണ്ടതാണ്‌. 


n 


വിളക്കറാമുഷ്ഠയാനം 162 


6. കൃകൃതത്തീം ധക്കിട കിട കിടതെ)” ത്തീം കിടകിടതെ( തവണ) 
. കൃകൃതക കൃകൃതക കൃകൃതകതെ?) ത്തീം കൃകൃതകതെ(4 തവണ) 
്രുതകാലത്തില്‍ കുട്ടിപ്പിടിക്കുക 

എന്നിങ്ങനെ തുടരാം. ഇപ്രകാരം ്ടടയോഞ്ഞോല്‍ 
സാമാന്യം ദൈര്‍ഘ്യമുളള ഏതൊരു പാട്ടും തീര്‍ന്ന്‌ താളഭാഗങ്ങള്‍ 
ബാക്കിയാകും. ഒരിക്കല്‍ കൊട്ടിയ താളഭാഗങ്ങള്‍ ഒരിക്കലും 
ആവര്‍ത്തിക്കേണ്ടി വരികയില്ല. സദസ്സിന്‌ ഇത്‌ അത്യന്തം ഹരമേറ്റും. 
അനുഭവമാണ്‌. തൃപുട “തലതിരിച്ചും” കൊട്ടിപ്പാടുന്ന സ്ര്്രദായ 
മുണ്ട്‌. പക്ഷേ അതിന്നനുസരിച്ച്‌ തെരളി കൊട്ടിക്കാണാറില്ല. താള 
ത്തിനകത്ത്‌ മനോധര്‍മ്മങ്ങള്‍ അനുവദനീയമാണ്‌. പക്ഷേ 
അതിനന്നുസരിച്ച അനുബന്ധ ഘടകങ്ങള്‍ ഉചിതമായിരിക്കണ 
മെന്നും ഓര്‍ക്കേണ്ടതുണ്ട്‌. 


Aക3നാലാം താളം 
മ വായ്ത്താരി : ധത്തിം ധകത്തീം തിത്തെ 
ധത്തീം ധകത്തിം തിത്തെ 
മുത്തന്‍ മുതുക്കന്‍ ചെണ്ട 
പാതി പഴക്കം ചെന്നു എന്നും, 
ചെക്കന്‍ കുരുത്തം കെട്ടോൻ 
ചക്കി ക്കുടുപ്പാ നില്ല 
എന്നുമാണ നാലാം താളത്തിന്റെ പഴയ വായ്ത്താരി. ഒരു വ൮രി 
പാട്ടിന്‌ 14 എണ്ണങ്ങള്‍. 
അടുക്കുകള്‍ : ഗത്തിം ധകത്തീം/ തിത്തെ (2 അടക്ക്‌) 
ല്‍ എന്നാൽ 
.ധത്തിം ധക തിന്തത്ത 
ധത്തിം ധക തിന്തത്ത എന്ന പ്രകാരത്തില്‍ 3 അടുക്കില്‍ 14 എണ്ണ 
ങ്ങള്‍ കൊട്ടുന്നതാണ്‌ കൂടുതല്‍ മിഴിവുറ്റത്‌. ഈ രണ്ടു പ്രകാരങ്ങ 
ളിലും കൊട്ടിപ്പാടി വരുന്നുണ്ട്‌. 
c. തെക്കന്‍ മുത്താളം 
തുടക്കത്തില്‍ ഒരു എണ്ണം മാത്രയിത്‌ വിട്ടുകളഞ്ഞും, അല്ലാ 
തെയും 8 വിരല്‍ 2 'അടക്കില്‍ നാലാംതാളം കൊട്ടിവരുന്നുണ്ട്‌. 
ഇതിനെ “തെക്കന്‍ മുത്താളം” എന്നും വിളിക്കാറുണ്ട്‌. (തിംന്തക/ 
തിന്തത്ത) 
ഏതു പ്രകാരത്തിലുളളതായാലും തെരളി - 
കിടതി കിടതി / കിടതി കിടതി 
കിടതി കിടതി/ കിടതി കിടതി 
എന്നിങ്ങനെയാണ്‌. 
അടുത്തവരിക്ക്‌ കൂട്ടിപ്പിടിക്കുന്പോള്‍ 
കിടതി ധകി ധകി / കിടതി ധകി ധക്‌' 


വിളക്കനുഷ്യാനം 


കിടതി ധകി ധകി / കിടതി ധകിധകി 

'ഉരുള്‍കയ്യ്‌ 

കിടകിടതെ കിടകിടതെ കിടതെ (4 തവണ) 

ഉരുള്‍കയ്‌ തന്നെ ദ്രതകാലമാക്കി ആ താളവട്ടം പൂര്‍ത്തിയാക്കാം. 
വീണ്ടും ആദ്യം മുതലെ തുടങ്ങാം - അല്ലെങ്കിൽ അടക്കുകളും, 
പിന്നീട്‌ താരികളും എന്ന ക്രമത്തില്‍ മുന്നേറാം. 


അടക്കുകള്‍ 

1. ധത്തി ധത്തിത്തി (4 തവണ) 
2. ധത്തിത്തി കിടധത്തിത്തി (4 തവണ) 
3. കിടതി കിട ധത്തിത്തി (4 തവണ) 
4. കിടതിത്തി കിടധത്തിത്തി (4 തവണ) 
5. കിടകിടതി കിടകിടകിടതി (4 തവണ) 
6. കിട കിടതീം കിടകിടധിത്തി (4 തവണ) 


ഇപ്രകാരം സാമൃത്ഥ്യവും കൈസാധകവും അനുസരിച്ച്‌ ധാരാളം 
അടക്കുകള്‍ പ്രകടിപ്പിക്കാവുന്നതാണ്‌. 


താരികള്‍ | 

1. (കൃകൃതിത്തി ധിത്തിത്തി)? ധിത്തിത്തി (4 തവണ) 

2. (കൃകൃതത്തീം കിട കിടതീം)” ത്തീം കിടതി (4 തവണ) 

3, (കൃകൃതത്തീം ധത്തീം കിടകിടതി)? കടകിടത (4 തവണ) 
മറ്റൊരു പ്രകാരം 

1. (കിടതിന്തക തിന്തകതെ)? തി (2 തവണ) 

2. (തകതക തക തക തകതെ?): (തകതകതെ?)” (2 തവണ) 


3. (കിടധക്കം തകതെ തകതകതെ? (തകതകതെ)? (2 തവണ) 
എന്നിങ്ങനെ. ഇവ കേവലം മാതൃകകള്‍ മാത്രമാണ്‌. 


A4കുമ്മിതാളം 
എഴുന്നെള്ളിപ്പു സമയത്തെ കോമരങ്ങളുടെ നൃത്തത്തിനാണ്‌ 
കുമ്മി പാട്ടുകള്‍ സാധാരണ ഉപയോഗിച്ചു വരുന്നത്‌. അന്നേരം ഉടു 
ക്കില്‍ അടിച്ചുകൊട്ടുന്നതാളമാണ്‌ കുമ്മിതാളടം. 
വായ്ത്താരി: ത്തിക ത്തികതി 
ട വിരല്‍ 2 അടുക്ക്‌. ഒരു വരിക്ക്‌ 4 തവണ. 
തെരളി തക തക തക (4 തവണ) 
തെരളി തന്നെ ഉരുള്‍കയ്യാക്കി താളവട്ടം അവസാനിപ്പിക്കുന്നു. 


൫ 8. ചുഴാദി 7 താളങ്ങള്‍ 
ഉടുക്കില്‍ കൊട്ടിപ്പാടുന്നതിന്‌ വിധിക്കപ്പെട്ട 7 താളങ്ങളാണത്രേ 
ചൂഴാദിതാളങ്ങള്‍ 
“ഏകഞ്ചരൂപമഥചെമ്പട കാരികാച 
വര്‍ത്മഞ്ചകുംഭം ചുഴാരിയിവ സപ്തതാളം” 


വിള.ങ്ങനുഷ്ഠാനം 164 


ഇവ പ്രധാനമായും മാത്രാതാളങ്ങളായി അറിയപ്പെടുന്നു. എണ്ണുത്തേ 
ക്കാള്‍ ഉപരി അടക്കും മാത്രയുമാണ്‌ ഇവക്ക്‌ പ്രധാനം. ആകയാല്‍ 
അവ ശരിയായി പാലിക്കുന്നിടത്തേ താളത്തിന്‌ മിഴിവും പൊലി 
മയും ലഭിക്കുകയുളടൂു. 

ശാസതാംപാട്ടിലെ വളര്‍ച്ചയുടെ കാലഘട്ടത്തെയാണ്‌ ചൂഴാദി 
താളവ്യവസ്ഥ സുചിപ്പിക്കുന്നത്‌. അതിലൂടെയാണ്‌ ശാസ്താംപാടു 
കിടയറ്റ കലാവിഷ്കാരമായി ശിരസ്സുയര്‍ത്തിയത്‌. അനേകം ആചാ 
ര്യന്മാരുടെ നിരന്തര തപനസ്ധ്യയിലുടെ കൈവന്ന ആ “മേന്മ്യെ 
പിന്നീടുള്ള തലമുറകള്‍ അവഗണിച്ച്‌ “നശിപ്പി”ക്കുന്ന പ്രവണത 
യാണിന്ന്‌ കാണുന്നത്‌. 

ചൂുഴാദി ഏഴുതാളങ്ങള്‍ അറിയുന്നവനാണ്‌ ശാസ്താംപാട്ടുകാ 
രന്‍. ഇകറെലത്ത്‌ ആ താളനാമങ്ങള്‍ പോലും പറയാനറിയാത്തവ 
രാണ്‌ മിക്കവരും. ചുഴാദി 7 താളങ്ങള്‍ ഇവയാണ്‌ 1. ഏകം. 2. രൂപം 
3. ചെമ്പട 4. കാരിക 5. വര്‍മ്മം 6. കുംഭം 7. ചുഴാരി 


1 ഏകതാളം 
വായ്ത്താരി തിന്തത്തത്തതിന്തത്ത 
തിന്തത്തത്തതിന്തത്ത 

ചെറിയ ഒരുവരി പാട്ടിന്‌ 2 ഏകതാളം (14) വിരല്‍. ആ താളവട്ട 
ത്തിന്‌ 3 മാശ്രകള്‍ - ഒരു ഏകതാളത്തിന്‌ ഒരു മാത്ര. 

ഈ മരു മാത്ര പല ആശാതാരും നല്‍കുന്നത്‌ ഒരു പോലെ 
യല്ല. ചിലര്‍ രുന്‍മാത്യിട്ട (മാര്ര താളത്തിന്‌ മുന്‍പേ നല്‍കി) ഒറ്റ 
അടക്കായി ഏകം കൊട്ടുമ്പോൾ വേറെ ചിലര്‍ ഏകത്തെ 2 അടു 
ക്കാക്കി തിറിപ്പ ആദ്യഅടക്കിനു ശേഷം മാത്ര നല്‍കുന്നു. അതായത്‌ 
തിന്തത്തത്താജഭതിന്തത്ത 
തിന്തത്തത്താജതിന്തത്ത | 

ആദ്യരീതിയില്‍ ഏകം ഒറ്റ അടക്കാണ്‌. രണ്ടാമത്തെ രീതി 
യില്‍ ഏകം രണ്ട്‌ അടക്കാണ്‌. ഏതു രീതിയിലും താളനിറത്തിന്‌ 
മാറ്റമില്ല. ഓരോ എണ്ണത്തിനും ഇടയ്ക്ക്‌ കൃതൃമായ അകലം 
ദിക്ഷിച്ചുകൊണ്ടേ ഏകം കൊട്ടാവു. അതായത്‌ ആദ്യമിട്ട രണ്ട്‌ എണ്ണ 
ങ്ങള്‍ക്കിടെ രണ്ട അക്ഷരകാലമോ,; ഒന്നരയോ, ഒന്നോ, അരയോ 
എത്ര സമയകാലമാണോ വരുന്നത്‌ അതേ സമയകാലം മറ്റെല്ലാ 
എണ്ണങ്ങള്‍ക്കിടയിലും വരുത്തി വേണം ഏകം കൊട്ടിപ്പാടാ൯- 
അതാണ്‌ ഏകത്തിന്റെ ശൈലി- 
തെരളി (ചാര്‍) എണ്ണം 20-18 
വായ്ത്താരി ത്തി കിടതിത്തി ത്തി കിടതിത്തി 

ത്തി കിടതി കിട കിട തിത്തി 


| 


ത ളയ തം യം ന ഇയ്യോ യണ യും തയോ യത യോ യോയോ പത നാം പായോ, യോം ഹയ്യും 


യ ണത ഞൈ ഞാ യ 


വിളക്കനമുഷ്ഠാനം 165 


ഒരു വരി താളവട്ടത്തിന്‌ 1 തവണ മാത്രം - വീണ്ടും ആ വരി 
ആവര്‍ത്തിച്ചു പാടുമ്പോള്‍ മാത്ര നീക്കി- 
ത്താ തതി കിടതി ത്തി 
ത്തി കിടതി തതി കിടതി ധത്തി 
എന്നിങ്ങനെ ശൈലി മാറ്റി 1 തവണ കൊട്ടണം ; 
തെരളി മറ്റൊരു വിധം എണ്ണം 20-18 
-ത്ത കിടുതത്തെ ത്ത കിടുതത്തെ 
ത്ത കിടുതെ ത്ത കിടുതെ  ധത്തിം 
എന്ന്‌ കൊട്ടി ആവര്‍ത്തിക്കുമ്പോള്‍ -: 
മാത്ര കളഞ്ഞ്‌ - ത്താ ത്ത കിടതത്തെ | 
തതികിടതെ തതികിടതെ ധത്തി എന്നിങ്ങനെ വേണം. 
ഏകതാളത്തിന്റെ തരളി മറ്റു താളങ്ങളുടേതുപോലെയല്ല. 
അതായത്‌ തെരളി പൂര്‍ണ്ണമായും കൊട്ടിക്കഴിയുമ്പോള്‍ 4 ഏകം 
കൊട്ടുന്ന സമയം എടുക്കും. ദീര്‍ഘമുള്ള വരി പാട്ടുകളില്‍ 4 ഏകം 
കൊട്ടിയാണ്‌ പാടുന്നതെങ്കില്‍ തെരളി രണ്ടു തവണ ആവര്‍ത്തി 
ക്കേണ്ടി വരും. ഒരു ഗുരുനാഥനില്‍ നിന്നു പഠിച്ച സംഘത്തിനു. 
മാത്രമേ ഇത്‌ സരസ്സതമായി സദസ്സുകളില്‍ പ്രകടിപ്പിക്കാനാകു. ഇത്‌ 
ഏകതാളത്തിനു മാത്രമുളള ്രത്യേകതയാണ്‌. അതിനാല്‍ സദസ്സു_ 
കളില്‍ ഏകതാളം ഒഴിവാക്കപ്പെടുകയാണ്‌ പതിവ്‌. 
തെരളി കൂട്ടിപ്പിടിക്കുമന്പോള്‍ എണ്ണം 28 
(ധക കിട കിടതി)? 
(ധക കിടതി) ധക ധക (2 തവണ) 
ഇരട്ടി എണ്ണം 56 
(കിട കിടതെ) കിടതെ 
(കിട കിടതെ) കിടതെ 
(കിട കിടതെ)* (കിട കിടതെ)” (1 തവണ). 
ഇതു തന്നെ കൂട്ടിപ്പിടിച്ച ഒന്നാം താളവട്ടം അവസാനിപ്പിക്കാം. 
ഏകത്തിന്റെ അടക്കുകള്‍ 
1 (കിട ധിത്തി ധത്തിത്തി) കിടതിത്തിത്തി 
(കിട ധിത്തി ധത്തി ത്തി)? കിടതിത്തിത്തി 
(കിട ധിത്തി ധത്തിത്തി)* (കിടതിത്തിത്തി)” ഒരു തവണ 
2.(കിട തിത്തിം തക തകതെ;?? ത്താതക തകതെ 
(കിട തിത്തിം തക തകതെ? ത്താതക തകതെ 
(കിട തിത്തിം തക തകതെ)* (ത്താതക തകതെ)?” ഒരു തവണ 
താരികള്‍ 
1. (കൃകൃതിത്തി ധത്തിത്തി)? കൃകൃതിത്തിത്തി 
(കൃകൃതിത്തി ധത്തിത്തി)? കൃകൃതിത്തിത്തി 
(കൃകൃതിത്തി. ധത്തിത്തി)* (കൃകൃതിത്തിത്തി)? ഒരു തവണ 


വ്‌ളക്കനുഷ്താനം 166 


ദാം സാധകത്താരി 
(കൃകൃതക്കിട കിടതെ? കൃകൃതകതെ 
(കൃകൃതക്കിട കിടതെ? കൃകൃതകതെ 
(കൃകൃതക്കിട കിടതെ)* (കൃകൃതകതെ?? ഒരു തവണ 
2ാം സാധകത്താരി . 
(കൃകൃതത്തീം കൃക്യതകതെ)” ത്തീം കൃകൃതകതെ 
(കൃകൃതത്തീം കൃകൃതകതെ)? ത്തീം കൃകൃതകതെ 
(കൃകൃതത്തീം കൃകൃതകതെ)* (ത്തീം കൃകൃതകതെ)”? 
3-ാം സാധകത്താരി 
(കൃകൃതത്തീം ധതിത്തീം)? ത്തീം ധകധകധകതെ 
(കൃകൃതത്തീം ധതിത്തീം)? ത്തീം ധകധകധകതെ | 
ബ്രാക്കറ്റിനകത്ത്‌ കൊടുത്ത താളവായ്ത്താരികള്‍ പുറമേ 
കാടുത്ത എണ്ണം കണക്കെ ആവര്‍ത്തിക്കണം. 
(കൃക്ൃതത്തീം ധത്തീം)* (ത്തീംധകധക ധകതെ) ഒരു തവണ 
4-ാം സാധകത്താരി 
(കൃകൃതക തക തക തകതെ്‌? കൃകൃതകതകതകതെ 
(കൃകൃതക തക തക തകതെ) കൃകൃതകതകതകതെ. 
(കൃകൃതക രക തക തകതെ)* (കൃകൃതകതകതകതെ)” 
ഇതു തന്നെ കൂട്ടിപ്പിടിച്ചു താളവട്ടം അവസാനിപ്പിക്കാം. 
ഏകതാളം മറ്റുവിധത്തിലും പ്രചാരത്തിലുണ്ട്‌ 
ധത്തി ധത്തി ധത്തിത്തി 
ധത്തി ധത്തി ധത്തിത്തി 
ഏഴെണ്ണം 3 അടക്ക്‌ ഒരു ഏകത്തിനിടക്ക്‌ 2 മാത്രകളും 2 ഏക 
ത്തിനിടക്ക്‌ ട മാത്രകടും വരും. 
തെരളി 14+12 
ത്ത കിടുതെ കിടുതത്തെ തതിംന്തകിടതെ - ആവര്‍ത്തിച്ചു 
പാടുമ്പോള്‍ | 
2 എണ്ണകാലം മാത്രവീട്ട 
ത്താ ത്തകിടുതത്തെ തതിംന്തകിടതെ 
ഇതില്‍ 2 ഏകത്തിന്‌ ഒരു വരി പാട്ടും അത്രതന്നെ തെരളിയും 
-അതു തന്നെ കൂട്ടിപ്പിടിക്കുക 
ഈ ഏകത്തിന്‌ മുന്‍പേ പറഞ്ഞ ഏകത്തിന്റെ ഭംഗിയോ താള 
നിറരോ കിട്ടുകയില്ല. വൈദഗ്ധ്യവും കുറച്ചുമതി. 
ഈ ഏകത്തിന്റെ റ്റു തരം തെരളി അടക്കിന്റെ നേര്‍ ഇരട്ടി 
- 14 എണ്ണം 
കൃകൃത കിട ക്കിടതെ കൃകൃതക തക 
കൃകൃത കിട ക്കിടതെ കൃകൃതക തക 


വിളക്കനുഷ്ഠാനം 167 


ഇതേ ക്രമത്തില്‍ എണ്ണം കയറ്റി മുന്നേറുകയുമാവാം.ഏകത്തില്‍ 
വൈദഗ്ദ്യം നേടിയവര്‍ക്ക്‌ മറ്റു താളങ്ങള്‍ എളുപ്പമായിരിക്കും. 


B2 രൂപക (രൂപ) താളം 

ഏകതാളത്തില്‍ ശാസ്താംപാട്ട്‌ തുടങ്ങി പടിപടിയായി രൂപം, 
ചെമ്പട, കാരിക എന്നീ ക്രമത്തില്‍ മുന്നേറുക എന്നതാണ്‌ നിയമം. 
ആ ക്രമത്തില്‍ 2-ഠമത്‌ വരുന്ന താളമാണ്‌ രൂപം. 
രൂപതാളം a.10 വിരല്‍ 4 അടക്ക്‌, 0.8 വിരല്‍ 4 അടക്ക്‌, ൦.10 വിരല്‍ 5 
അടക്ക്‌, 4.5 വിരല്‍ 3 അടക്ക്‌ എന്നിങ്ങനെ 4 പ്രകാരങ്ങളില്‍ പ്രചാര 
ത്തിലുണ്ട്‌. 
a രൂപം (സാധാരണം) (4 അടക്ക്‌ 10 വിരല്‍) 
വായ്ത്താരി ധത്തിം ധത്തിം ത്താ തിന്ത തിന്തത്ത 
ഒരു വരി പാട്ട്‌ താളവട്ടത്തിന്‌ 2 തവണ 
അടക്കുകള്‍(1) ധത്തിം (2) ധത്തിം (3) ത്താ തിന്ത (4) തിന്തത്ത 
ഒരു രൂപത്തില്‍ 8 മാത്രാസ്ഥാനങ്ങള്‍ 
തെരളി (ചാര്‍) ധതികിടതി ധത്തിത്തി | 

ധതികിടതി ധതികിടതി ധത്തി (2 തവണ) 

എണ്ണങ്ങള്‍ 8-12 = 20 (2 തവണ) 
തെരളി മറ്റൊരു. വിധത്തില്‍ എണ്ണം 8-10 

ത്തകിടുതെ കിടുതെ 

ത്തകിടുതെ ത്തകിടുതെ ധത്തിം (2 തവണ) 
രണ്ടു വിധമായാലും കുട്ടിപ്പിടിക്കുമ്പോള്‍ 

തതികിടതെ കിടതത്തെ 

തതികിടതെ തതികിടതെ കിടതെ (2 തവണ) 
ഇത്‌ തെരളിയുടെ ഓരോ കാല്‍ അടക്കിലും ഒരു എണ്ണം വീതം 
കുട്ടിയര്രകാരമാണ്‌ 913-22. ഇതു തന്നെ ഉരുള്‍കയ്യാക്കി ഉരുട്ടിക്കൊ 

ട്ടുമ്പോള്‍ 45 എണ്ണത്തില്‍ 2 തവണയാകുന്നു._ | 

ഉരുള്‍കയ്യ്‌ എണ്ണം 45 _ 

(കിട കിടതെ)? (കിടതെ)* | 

(കിട കിടതെ)* (കിടതെ?)? (2 തവണ) 
ഇതു തന്നെ. ദ്രുതമാക്കി കൂട്ടിപ്പിടിച്ച താളവട്ടം പൂര്‍ത്തിയാക്കാം. 
അല്ലെങ്കില്‍ അടുത്ത വരിക്ക്‌ ഇരട്ടികള്‍ കൊട്ടാം. പിന്നീട്‌ അടക്കു 
കളും താരികളും കൊട്ടാം. 
രൂപത്തിന്റെ നാലിരട്ടി എണ്ണം 80 

(കൃകൃതക്കിട കിട കിടതെ? (കൃകൃതത്ത)? 

(കൃകൃതക്കിട കിട കിടതെ)* (കൃകൃതത്ത?”? (തവണ) 
അടുത്ത വരിക്ക്‌ ഇതു തന്നെ കൂട്ടിപ്പിടിക്കുക. 
രൂപത്തിന്റെ അടക്കുകള്‍ എണ്ണം 28 


വീളക്കനമുഷ്ഷ്യാനം 


തിന്തത്ത തിന്തത്ത (തിന്ത); 
(തിന്തത്ത)* തിന്ത?” 


ഇത്‌ പതികാലത്തില്‍ പൊത്തി കീഴ്പ്പോദ്ടടിച്ച്‌ ഒരു ശീല്‍ (വരി; 
പാട്ടിന്‌ കൊട്ടുന്നു. 28 എണ്ണങ്ങളുള്ള ഇതിനെ 2 ശീല്‍ താളത്തില്‍ 
14 എണ്ണങ്ങള്‍ ഒതുക്കി മറുപകുതിക്ക്‌ 14 എണ്ണങ്ങള്‍ വരത്തക്കവിധം 
കൊട്ടേണ്ടതാണ്‌. ഇപ്പോള്‍ പ്രചാരത്തിലിറിക്കുന്ന വിധമാണ്‌ മുക 
ളില്‍ കാണിച്ചിരിക്കുന്നത്‌. എന്നാല്‍ ഒരുവരി പാട്ടിന്‌ 28 എണ്ണങ്ങ 
ളല്ല 56 എണ്ണങ്ങളാണ്‌ കൊട്ടേണ്ടത്‌. (അതായത്‌ 2 തവണ) ആ 


വിധം താഴെ കൊടുക്കുന്നു. 


1. 


തിന്തത്ത തിന്തത്ത തിന്ത തിന്ത തിന്ത തിന്ത/ 
പുര ഹര സുതനെ 
ത്ത തിന്തത്ത തിന്തത്ത തിന്തത്ത തിന്ത തിന്ത 
എന്തിനാണി പ്പോള്‍ 2 ശീല്‍ 
തിന്തത്ത തിന്തത്ത തിന്ത തിന്ത തിന്ത തിന്ത/ 
പ്ടയോടുകുൂടി 
ത്ത തിന്തത്ത തിന്തത്ത തിന്തത്ത തിന്തതിന്ത 
വന്നത്ഇവിടെശീല്‍ 
(തതികിടതെ): (കിടതെ)? 
(തതികിടതെ)' (കിടതെ)” 
(തകതകതെൊ? (തകതെ)' 
(തകതകതെ)* (തകതെ)? 
(ധകധകധിത്തോം)* (ധകധിത്തോം)' ; 
(ധതധക ധിത്തോം)* (ധകധിത്തോം)? 
അതുതന്നെ കീഴ്പ്പോട്ടടിച്ചും 
(ധകരതാധക്‌ (ധകധകധക)' 
(ധകതോധക) (ധകധകധക്‌)' 
താള(.പകൃതി മാറ്റി 


. (കിടതിത്തിം ധത്തിത്തീം)? (കിടതിത്തിത്തീം)' 


(കിടതിത്മീം ധത്തിത്തിം)* (കിടതിത്തിത്തീം)” 
കിടതിത്തീം കിടകിടതെ): (ത്താതകതകതെ)* 
(കിടരി ത്തീം കിടകിടതെ)്‌ (ത്താ തക തകമത?)? 
താള്രപ-കൃതി മാറ്റി 

(കിട തിത്തക തിന്തത്തെ)? (കിടതിന്തത്തെ)? 
(കിട തിന്തക തിന്തത്തെ)* (കിടതിന്തത്തെ)? 
(കിട തിതക തിന്തകതെ?? (കിടതിന്തകതെ)? 
(കിട തിന്തക തിന്തകതെ)' (കിടതിന്തകതെ)” 
താള്രപകൃതി മാറ്റി 


en 


യ്ത ടോ ശയ മുള്ള വം 


168 


(2 തവണ) 
(2 തവണ) 


(2 തവണ) 


(2 തവണ) 


വചിളക്കനമുഷ്യാനം 


10. (കിടതരി കിടതെ)? (തരി കിടതകതെ)' 
(കിട തരി കിടതെ)' (തരികിടതകതെ?)? 

11. (തക തക തക തകതെ?): (തക തക തകതെ? 
(തക തകതകു, തകതെ)* (തക തക തകതെ?)? 

12. (തക തക തക തക തകതെ?) (തക തക തക തെ)” 
(തക തക തക തക തകതെ* (തക തക തകതെ) 
കൂട്ടിപ്പിടിച്ച്‌ അവസാനിപ്പിക്കുക. 


താരികാലം , 

. (കൃകൃതിത്തി ധിത്തിത്തി)” (കൃകൃതിതിത്തി)' (2 തവണ): 
(കൃകൃതിത്തി ധിത്തിത്തി)* (കൃകൃതിത്തി?)? (2 തവണ) 

. (കൃകൃതത്തീം കിട കിടതെ)? (ത്തീം കിട കിടതെ) (2 തവണ) 
(കൃകൃത ത്തീം' കിട കിടതെ)* (ത്തീം കിടകിടതെ) (2 തവണ) 

. (കൃകൃതത്തീം ധകതിത്തെ)? (കൃകൃതന്തകതെ) 
(കൃകൃതത്തീം ധകതിത്തെ)* (കൃകൃതന്തകതെ)? 

. (കൃകൃതത്തിത്തി കൃകൃതത്തെ)? (കൃകൃതിത്തിത്തെ)” 
(കൃകൃതത്തിത്തി കൃകൃതത്തെ)*. (കൃകൃതിത്തിത്തെ) 

. (കൃകൃതത്തി കൃകൃതി കൃകൃതത്തെ) (ത്തീം കൃകൃതത്തെ)” 
(കൃകൃതത്തി കൃകൃതി കൃകൃതത്തെ)? (ത്തീം കൃകൃതത്തെ)” 

. (കൃകൃതത്തീം കൃകൃതക കൃകൃതകതെ?) (ത്തീം കൃകൃതകതകതെ)' 
(കൃകൃതത്തീം കൃകൃതകകൃകൃതകതെ)' (ത്തീം കൃകൃതകതകതെ)' 

. കൃകൃതീം കൃകൃതീം കൃകൃതക കൃകൃതകതെ)” (ത്തീം കൃകൃത 

കതകതെ)' 
കൃകൃതീം കൃകൃതീം കൃകൃതക കൃകൃതകതെ)' ls കൃകൃത 

കതകുതെ) 
എന്നിങ്ങനെ കൂട്ടിപ്പിടിച്ച്‌ അവസാനിപ്പിക്കാം. 

a1:10 വിരല്‍ രൂപത്തിന്റെ അടക്ക്‌ ക്രമത്തില്‍ തെരളിയും, മറ്റും 

കൊട്ടുന്ന സമ്മ്രദായമുണ്ട്‌. അവ താഴെ കൊടുക്കുന്നു. 

തെരളി ത്തകിടതെ കിടതത്തെ 

ധ്തി കിടതത്ത ധതികിടതത്ത' (2 തവണ) 

കൂട്ടിപ്പിടിക്കുമ്പോള്‍ അടക്കുകളില്‍ ഓരോ എണ്ണം കൂട്ടി കൊട്ടണം. 

തെരളിയുടെ നേര്‍ ഇരട്ടി 

(കൃകൃതക്കിട കിടതെ) (കൃകൃതക്കിട കിട കിടതെ)? 


80 വിരല്‍ ഇരട്ടി 

(കൃകൃതക്കിട കിടതക കിടതക കിടതെ)” 

(കൃകൃതക്കിട തരികിട കിടതെ തരികിട കിടതെ (2 തവണ) 
(തരികിടതത്തെ)” 


=~ 
SESE TED RESETS TD gd 


വീളക്കനുഷ്യാനം 170 


b 8 വിരല്‍ 4 അടക്ക്‌ രൂപം 
വായ്ത്താരി: ധത്തിം;/ധത്തിം;/ത്തിം ത്തിം/ധത്തിം 
ധത്തിം/ധത്തിം/ത്തി ത്തിം/ധത്തിം 
തെരളി ത്തകിടതെ കിടതത്തെ 
ധത്തിം ധത്തിം ത്തകിടതെ (2 തവണ) 
കുട്ടിപ്പിടിക്കുദമ്പാള്‍ 
ധതികിടതെ കിടതത്തെ 
കിടതെ കിടതെ ധതികിടതെ 

ഓരോ ആശാന്‍മാരുടേയും മനോധര്‍മ്മനുസരിച്ച്‌ ഇതില്‍ അല്പ 
സ്വല്പം വ്യതിയാനങ്ങള്‍ സംഭവ്യമാണ്‌. 
¢ 10 വിരല്‍ ട അടക്ക്‌ രൂപം 
വായ്ത്താരി; ധത്തി/ധത്തി/ത്താ;തിന്ത/തിന്തത്താ 
ധത്തി/ധത്തി/ത്താ/തിന്ത/തിന്തത്താ 
ഇതിന്‌ 2 പ്രകാരങ്ങളില്‍ തെരളി കൊട്ടാവുന്നതാണ്‌. 
1. ത്തകിടുതെ ധതിത്തി കിടതെ 

ത്തകിടുതെ കിടതത്തെ ധത്തിം 
2. ത്തകിടതെ കിടതത്തെ ധത്തിം- 

ത്തകിടാത തതിത്കിടതെ 

കൂട്ടിപ്പിടിക്കുമ്പോള്‍ ധതികിടതെ കിടതത്തെ 

കിടതെ കിടതെ ധതികിടതത്തെ 
d 5 വിരല്‍ 3 അടക്ക്‌ രൂപം 

പഠടുന്ന ഒരു വരി പാട്ടിനെ കൃത്യം 4 പാദങ്ങളാക്കി ഓരോ പാദ 
“ത്തിലും 5 വിരല്‍ രുപം 3 അടക്കായി കൊട്ടുന്ന സമ്മത്രദായമാണിത്‌. 
ഇതു പൊടുക്കൊട്ടുന്ന ആളുടെ മനോധര്‍മ്മമനുസരിച്ച്‌ മാറ്റങ്ങള്‍ക്ക്‌ 
വിധേയമാണ്‌. | 

ഗാസ്ത്രീയ ദൃഷ്ട്യാ 2 പൊത്തും 1 വീശുമാണ്‌ 1 രൂപം. ഇ!പ 
കാരം 4 അടക്കില്‍ :8 എണ്ണം പൊത്തായും ഇടക്ക്‌ വരുന്ന 4 വീശു 
കാലം 2 എണ്ണമായും ദേര്‍ത്താണ്‌ 10 വിരല്‍ രൂപതാളം ഉടുക്കില്‍ 
രുപപ്പെടുത്തിയിട്ടുളളത്‌. പഴയകാലത്ത്‌ 8 വിരരല്‍ രൂപതാളത്തി_ 
നായിരുന്നു പ്രസക്തി. 10 വിരല്‍ രീതി പിന്നീ വന്നിട്ടുള്ളതാകുന്നു. 


വായ്ത്താരി: ധത്തിം ധത്തിം ത്തിം 4 പാദത്തിന്‌ 
ധത്തിം ധത്തിം ത്തിം 4 പാദത്തിന്‌ 
ആദ്യ (2 ശീല്‍ പാട്ടിന്‌) 
ധത്തിം ധത്തിം ത്തിം 4 പാദത്തിന്‌ 
ധത്തിം ധത്തിം ത്തിം 4 പാദത്തിന്‌ 


( ശീല്‍ പാട്ടിന്‌) ബാക്കി 


വിളക്കനുഷ്ഠാനം 


തെരളി: ത്തകിടുതത്തെ കിടുതെ ധത്തിം 
ത്തകിടുതെ ധത്തിം കിടുതത്തെ 
അതിന്നനുസരിച്ച കൂട്ടിപ്പിടുത്തവും മറ്റും. 
ഇത്‌ മറ്റ്‌ 3 പ്രകാരങ്ങളില്‍ കൂടി മാറ്റം വരുത്തി പ്രയോഗിക്കാവു 
ന്നതാണ്‌. 

1. ധത്തി ത്തീം ധത്തിം 

2. ധത്തി ധത്തിത്തി 

3, ത്തീം ധത്തിം ധത്തിം 

ഓരോന്നിനും അനുസരിച്ച -വിധം തെരളിയിലും മറ്റും മാറ്റം വരു 
ത്തണം. 

NB: രൂപം താളത്തിനുള്ള ഒരു പ്രത്യേകത - ചെറിയ വരിപാട്ടാ 
ണെങ്കില്‍ കൂടി 20 വിരല്‍ രൂപത്തിലെ അത്‌ കൊട്ടിപ്പാടാവൂ. 
ശരിയായി മാത്രയും കാലവും ദീക്ഷിച്ചേ അതു കൊട്ടി. 
പ്ാടാവൂ. 


83 ചെമ്പടതാളം 

രൂപം താളത്തെ പോലെ ചെമ്പടയും വൈവിധ്യമേറുന്ന താളമാ 
ണ്‌. 14 വിരല്‍ എണ്ണം ഒരു വരിപാട്ടിന്‌ 7 മാത്ര - എന്നതാണ്‌ ഉടു 
ക്കിലെ സാധാരണ ക്രമം - ¥2ശീല്‍ പാട്ട്‌ ശ്രമത്തില്‍ അടക്കുകളില്‍ 
8-6 ്രമം, 6-8 ക്രമം, 7-7 ര്രമം എന്നിങ്ങനെ വിരല്‍ വൃത്യാസം 
നിലവിലുണ്ട്‌. സിലോണ്‍ സമ്്രദായവും, പൂര്‍വ്വാചാര്യന്മാരുടെ 
യുക്തികളുമാണ്‌ അവയ്ക്കാധാരം. കൂടാതെ 18 വിരൽ 7 അടക്കില്‍ 
b. വലിയ ചെമ്പട, 16 വിരല്‍ 7 അടക്കില്‍ ൦. രൂപം ചെമ്പട, 13 വിരൽ 
ട അടക്കില്‍ ച്‌. മുറിചെമ്പട (തലതെറിച്ച ചെമ്പട) എന്നിങ്ങനെ 
ചെമ്പട പ്രകാരങ്ങള്‍ വേറെയുമുണ്ട്‌. 

1 2 3 4 5 6 7 8 


തൈ യു ത ത്ത  ധീം....... ഈ...... ധി...... ഈ 
എന്നിങ്ങനെ 8 അക്ഷരര കാലത്തിലുളളതാണ്‌ ചെണ്ടയിലെ ചെമ്പട 
താളവട്ടം. 


മ സാധാരണ ചെമ്പട. 5 അടക്ക്‌ 7 മാത്ര. 14 വിരലെണ്ണം. 


വായ്ത്താരി :- തിന്ത തിന്തത്ത തിന്തത്ത 

തിന്ത തിം-തിം തിന്ത (1 തവണ) 
അടക്കുകള്‍ (1) തിന്ത തിന്തത്ത (2) തിന്തത്ത (3) തിന്ത 
(4) തിം തിം (5) തിന്ത. 

തെരളി :- എണ്ണം - 28 

ത്തകീടതെ കിടതത്തെ തതികിടതത്തെ 
ത്തകിടതെ കിടതെ കിടതെ കിടതത്തെ 


ത ത ത യ et 


യാ 7 അ രത വയ വായും യ TN 


ച ത്തോ നോ ഹായ യണ. താത യോനാ ഇയോ കോ മായയാ 


വിളക്കനമുഷ്ഠാനം 172 


തെരളി മറ്റൊരു വിധം - എണ്ണം 28 - 
തതികിടതെ ധത്തിത്തി തതികിടതത്തെ 
ത്തകിടതെ കിടതെ കിടതെ കിടതത്തെ (1 തവണ) 
കൂട്ടിപ്പിടുത്തം :- 
തക തകതെ തകതത്തെ ധത്‌.ധകതത്തെ 
ധതി കിടതെ കിടതെ കിടതെ കിടതത്തെ 
ഉരുള്‍ കയ്യ്‌ ഇരട്ടി - എണ്ണം - 56 | 
(കിട കിട തക തകതെ?” കിട കിട തകതത്തെ 
കിട കിട തകതെ (കിട കിടതെ) കിട കീട തക തകതെ (1 തവണ) 
. ഇരട്ടി മറ്റൊരു തരം :- എണ്ണും 66 
(കിട കിടതി)? (കിടതി)? (കിട കിടതി;? കിടതി 
(കിട കിടതി): (കിട കിട കിടതി): (കിടകിടതി)? (1 തവണ) 
മറ്റൊന്ന്‌ - എണ്ണം - 118 
(കൃകൃതത്തീം തകതകതെ?) (ത്തതക തകതെ)' 
(കിടതിത്തീം തക തകതെ?' (ത്തതക തകതെ) 
(കിടതിത്തീം തക തകതെ?): (കിടതിത്തിം ധിത്തിം - 
തകതകതെ?) (കിടതിത്തിം തക തകതെ) 
ചെമ്പട അടക്കുകള്‍ 
1. (ധിത്തിത്തി)* ധത്തിത്തിത്തി / ധത്തിത്തി 
(ധത്തി)* ധത്തിത്തി 
2. (തകതകതെ;' തക തക തകതെ/തക തകതെ 
(തകതെ)' തക തക തകതെ 
3. (ധത്തിത്തെ കിടതെ?): ധത്തിത്തെ തിത്തെ കിടതെ 
ധത്തിത്തെ കിടതെ (ധത്തിത്തെ)? 
ധരതിത്തെ കിടതെ 
ശേഷം മനോധര്‍മ്മം പോലെ 
താരികള്‍ 
1. (കൃകൃതത്തീം കൃകൃതകതെ? കൃകൃതത്തീംധിത്തീം 
കൃകൃതകതെ / കൃകൃതത്തീം കൃകൃതകതെ (കൃകൃതകതെ)”* 
കൃകൃതത്തീം കൃകൃതകതെ- 
(കൃതത്തിധിത്തിത്തി)' കൃകൃതിത്തി ധിത്തി ധിത്തിത്തി ;/ 
കൃഗകൃതിത്തി ധിത്തിത്തി (കൃകൃതിതിത്തി)? | 
കൃകൃതത്തി ധിത്തിത്തി. 


ae 


3. (കൃകൃതിത്തികതികതിത്തി)? ഇവകള്‍ 1, 2 ഉം 
4, (കൃകൃതക തകതെ തക തകതെ)? താരികള്‍ പോലെ 
5. (കൃകൃതാം കിടതെ കിടകിടതെ)? അനു രൂപപ്പെടുത്തി 


6. (കൃകൃതക്കിട ധക്കിട ധക ധകതെ)? യ പ്രയോഗിക്കുക 


തായോ യന്തഹയത്താ്തതയാഗായാനനാാതയന്തയാാായാാണ്്തോയോായയയയയനയാനത്ചംാ ചതയ തതാായതോയതായതതോയതയാോഞ്ംയോ്ോോായതായയോയയോോ യ്യു യാണയവതടതം വയയയതോായ്ഞമതം ഞരുരേതാത്യയാം ഹയ്യോ നാതായയുണവാബാതാതയതഗ ഞാലനതയോ ഷാാങ്ങതതേ ലായം യ്യാ കൃതം പ യ്‌ 


വിളക്കനമുഷ്ഠാനം 


ചെമ്പട മറ്റു ്രകാരങ്ങള്‍ 
a2 ചെമ്പട - 6-8- എണ്ഠ്രപരകാരം 14 വിരൽ 
ത്താ തിന്തത്ത/തിന്ത/ 
തിന്തത്ത/തിന്ത/തിന്തത്ത 
a3 ചെമ്പട 7-7- എണ്ണരപകാരം 14 വിരല്‍ 
ധിംന്തത്തതി /തിന്തന്ത / 
തിന്തതി/തി തി/തിന്ത 
ചെമ്പട വലുത്‌ - 7 അടക്ക്‌ - 9 -9 എണ്ണക്രമം - 18 
ത്താതിന്തത്ത/തിന്ത/തിന്തത്ത/ 
തിന്ത/തിം തിം/തിന്ത/തിന്തത്ത/ 1 തവണ 
b2 ചെമ്പട വലുത്‌ മറ്റൊരു അടക്ക്‌ ക്രമത്തില്‍ 
ത്താ തിന്തത്തത്ത തിന്തത്ത തിന്ത 
തിന്ത തിന്ത തിന്തത്താ തിന്ത 
രൂപം ചെമ്പട : 7 അടക്ക്‌ 8-8-എണ്ണ്രമം -16 
ധത്തിം ധത്തിം തിം ന്തത്താതി 
ധത്തിം തിന്ത തിം തിം തിന്ത 
പാട്ടിന്‌ രൂപം നിറം വരും 
- മുറി ചെമ്പട - (തലതെറിച്ചത്‌) 
വായ്ത്താരി : ത്ത തിന്തത്ത/തിന്തത്ത/ 
തിന്ത/തിം തിം/തിന്ത 
തെരളികള്‍ (1) രൂപം ചെമ്പട 
ത്തകിടതെ കിടതത്തെ ധത്തിം കിടകിടതത്തെ 
ത്തകിടതെ കിടതെ കിടതെ കിടകിടതത്തെ- 
(2) വലിയ ചെമ്പട 
ത്തകിടുതെ കിടുതത്തെ ത്തകിടുതത്തെ ത്തകിടുതത്തെ 
ത്തകിടതെ കിടതെ കിടതെ കിടതെ ത്തകിടതത്തെ. 
NB: രൂപം ചെമ്പട 13 എണ്ണത്തിലുളളതാണ്‌ എന്നും പറഞ്ഞു 
കാണുന്നുണ്ട്‌ 


84. കാരികതാളം 

കാരികതാളം സാധാരണ എവിടേയും കൊട്ടിപ്പാടുന്നതായി 
കാണുന്നില്ല. 4 അടക്കുകളും 6 മാത്രയും 14 എണ്ണങ്ങളും ഉള്ളതും, 
താള ക്രമത്തില്‍ 4ാമതായി വരുന്നതുമാണിത്‌. പാട്ടിന്‌ ചെമ്പട നിറ 
ത്തിന്നടുത്തായി വരുന്ന നിറമാണ്‌. താളഘടനയില്‍നത്തന്നെ ഒരു 
നിരപ്പില്ലായ്മയുണ്ട്‌. 2-ാമത്തേയും, 4-ാമത്തേയും അടക്കുകള്‍ തീരെ 
്രസ്വമായതാണ്‌ കാരണം. ആകയാൽ മുന്‍ മാത്രയിട്ട തുടങ്ങി താള 
ശൈലിക്രമം നിലനിര്‍ത്തിപ്പോകാല്‍ അതീവ ശ്രദ്ധവേണം. 


വിളക്കനുഷ്ഠയാനം 174 


കാരികതാളം :- വായ്ത്താരി 
ത്താ തിന്തത്ത/ കിടതി/ 
കിടതിത്തെ/കിടതെ (2 തവണ) 
തെരളി തതി കിടതെ തതികി/ടതക തകതെ 
തതി കിടതെ തതികി/ ടതക തകതെ 
കുട്ടിപ്പിടുത്തം 
തതി കിടതതി തതി കിടതക തകതെ 
തതി കിടതതി തതി കിട തക തകതെ 
ഉരുളുകയ്യ്‌ 
(കൃകൃതതി)? കിടകിടതി കൃകൃതതി കിടകിടതി 
(കൃകൃതതി)? കിടകിടതി കൃകൃതതി കിടകിടതി 
ആരും പ്രയോഗിക്കാറില്ല. ശ്രമിച്ചാല്‍ ചെയ്യാവുന്നതേയുളളൂ. 
കാരിയതെരളി :- മറ്റൊരു വിധം 
ഇത്‌ കാരിക മാത്രയില്‍ മാറ്റം വരുത്തിയ നിലയിലുള്ള തെരളി 
യാണ്‌. 
ത്തകിടതെ കിടതത്തെ തിന്ത കിടത- 
ത്തകിടതെ കിടതത്തെ തതിറന്ത കിടത 
തെരളി മറ്റൊരു വിധം:- 
(കിട കിടതത്ത)? ധത്തിം 
ത്തകിടതെ കിടതത്തെ തതിംന്തകിടതെ. 
ഉരുള്‍ കയ്യ്‌ :- 
(കൃകൃത ക്കീട കിടതെ)? കൃകൃതത്ത 
(കൃകൃത ക്കിട കിടതെ) കൃകൃതക ധക്കിട കിടകിടതെ- 
മറ്റൊന്ന്‌ 
(കൃകൃതക തക തക തക തകതെ)' കൃകൃതകതെ 
(കൃകൃതക തക തകതെ) കൃകൃക്കിട ധക്കിടകിടകിടതെ 


85. വര്‍മ്മതാളം 
വിളിച്ചു വരുന്നുണ്ട്‌. ചെറിയവരി പാട്ടുകളാണെങ്കില്‍ ഒരു തവണയും 
ദീര്‍ഘദമറിയ വരിപാട്ടുകള്‍ക്ക്‌ 2 തവണയും കൊട്ടേണ്ടതുണ്ട്‌. 
വായ്ത്താരി 

1 12 12 3 123A 

ന്തി തിതി തിതിതി തിതിതിതി 
4 - അടക്കുകള്‍്‌ 10 വിരല്‍ 3-4-മാശ്രകള്‍ ഇതാണ്‌ ക്രമം. 
തെരളി ധക ധകധക ധകധകധക 

ധക ധക ധക ധക. 


വിളക്കനമുഷ്ഠാനം 175 


ഇത്‌ ആദ്യമിട്ട താളവായ്ത്താരിയുടെ നേര്‍ ഇരട്ടിയാണ്‌. 
എന്നാല്‍ സാധാരണ കൊട്ടിക്കാണുന്നത്‌ ഇപ്രകാരമാണ്‌. അത്‌ 
താഴെ കൊടുത്തിരിക്കുന്നു. 

കിടതെ (കിടതെ? (കിടതെ' (കിടതെ)* 

ഇതുതന്നെ കൂട്ടിപ്പിടിച്ചും ഉരുളു കയ്യായും കൊട്ടുന്നു. 
അടക്കുകള്‍, താരികള്‍ 

വര്‍മ്മതാളത്തിന്റെ അടക്കുകളിലോ, -താരികളിലോ നേര്‍ ഇരട്ടി 
എണ്ണം വരാറില്ല. ്രയോഗവിഷമം മൂലമാണത്‌. അടക്കുകള്‍ പ്രകട 
മാകും വിധം അടക്കുകളുടെ അംശങ്ങള്‍ ചേര്‍ത്തു കൊട്ടുകയാണ്‌ 
ചെയ്യാറ്‌. 


അടക്കുകള്‍ 
തകതെ തകതകതെ തകതകതകതെ 
തകതകതകതകതെ 
. തകതിത്തെ തകതിത്തിത്തെ തകതിത്തിത്തിത്തെ 
തകതി ത്തിത്തിത്തിത്തെ | 
. തകതകതെ തകതകതകതെ തകതകതകതകതെ 
തക തകതകതകതകതെ 
. തക തിത്തിത്തെ തകധിത്തികധിത്തിത്തെ തകധിത്തി 
ക ധിത്തിക ധിത്തിത്തെ തകതിത്തിക തിത്തിക തിത്തിക ധിത്തിത്തെ 
എന്നിങ്ങനെ അടക്കുകളെ എണ്ണം കയറ്റി കൊട്ടാം. | 
താരികള്‍ 
1. കൃകൃതിത്തി ധിത്തിത്തി കൃകൃതിത്തി ധിത്തി ധിത്തിത്തി 
കൃകൃതിത്തി ധിത്തി ധിത്തി ധിത്തിത്തി കൃകൃതിത്തി ധിത്തി 
ധിത്തി ധിത്തി ധിത്തിത്തി 
എന്നിങ്ങനെ താരികാലവും ആകാം. 


B6. കുംഭതാളം 
3 അടക്ക്‌ - 15 എണ്ണങ്ങള്‍ 3-4- മാത്രകള്‍ പാട്ടിന്‌ രൂപം നിറ 
ത്തിനോട്‌ സാദൃശ്യം 
വായ്ത്താരി :- തിതിതിതി തിതി 
തിതി തിതി 
തിതിതി തിതി 
കുംഭതാളം വന്ദന താളങ്ങളില്‍ പെടുത്തി കൊട്ടുകയാണ്‌ 
സാധാരണ പതിവ്‌. പാട്ട്പാടിക്കൊട്ടാനും ഉപയോഗപ്പെടുത്താമെന്ന്‌ 
മാരത൦. | 
തെരളി 30 എണ്ണത്തില്‍ 
കിട കിടതെ കിടതെ കിട കിട കിടതെ/ 
കിട കിട കിടതെ/ കിടതെ കിട കിടതെ 


കോ ഇം യോ ളു പോ താ കം നയ കാ, 
2 EPCOS EES ESD CREEPER REINS TIS DET ASRS OE 


വിളക്കനമുഷ്ഠാനം 176 


മറ്റൊന്ന്‌ 

-കിട കിടതെ ധത്തിം കിടതത്തെ/ 

കിട കിടത കിടതെ/കിടതെ കിടതെ കിടകിടതെ 
അവപ്രകാരങ്ങളില്‍ത്തന്നെ കൂട്ടിപ്പിടിക്കാം. 

ഇരട്ടി :- കൃക്യതക്കിട കിട കിടതെ കൃകൃതത്ത 
കൃകൃതക്കിട കിട കിടതെ ധത്തിം 
കൃകൃതക്കിട കിട കിടതെ കൃകൃതത്ത 
കൃകൃതക്കിട കിട കിടതെ 


B87. ചുഴാരിതാളം 
4 അടുക്ക്‌ 14 വിരല്‍ / 14 മാതകള്‍ 
വായ്ത്താരി :- ധത്തി ത്തി/ (3 തവണ) 
ധത്തി ത്തി. ത്തി/ 
ധത്തി ത്തി ത്തി ത്തി/ധത്തി 
തെരളി:- 14+14 എണ്ണങ്ങള്‍ 
ത്തതിന്ത തിന്ത ത്ത 
ത്തതിന്തന്ത ത്ത തിന്തത്തു (2 തവണ) 
കൂട്ടിപ്പിടുത്തം 
തക തകതകതകതകതെ 
തക തകതെ തക തകതെ (2 തവണ) 
മറ്റൊരു പ്രകാരം 
തകത ത്തക തകതക തകതെ 
തകത ത്തക തക തകതെ 
തകത ത്തക തക തക.തെ (2 തവണ) 
അതുതന്നെ കൂട്ടിപ്പിടിച്ച്‌ താളവട്ടം കഴിഞ്ഞാല്‍ 2-ാം താളവട്ട 
ത്തെരളി -വേറെവിധം മാറ്റി കൊട്ടുക. 
തെരഭി:- തക തക തകതെ തകതെ 
തക തക തകതെ (തകതെ) 
തക തക തകതെ (തകതെ)' 
തക തം തകതെ (3 തവണ) 
അതുതന്നെ കുട്ടി പ്പിടിച്ച്‌ അടുത്ത വരിക്ക്‌ - 
ഉരുള്‍കയ്യ്‌ 
| കൃകൃത ക്കിട കിട കിടതെ കിടകിടതെ 
കൃകൃത ക്കിട കിട കിടതെ (കിടകിടതെ)”? 
കൃകൃത ക്കിട കിട കിടതെ (കിടകിടതെ) 
കൃകൃതക്കിട കിട കിടതെ (തവണ) 
ദാം താളവട്ടമിട്ട തെരളി വീണ്ടും മാറ്റി കൊട്ടുക. 


വീളക്കനുഷ്ഠാനം 177 


തെരളി - എണ്ണം 36 
തതിടന്ത കിടതെ ധത്തിം . 
തതിറന്ത കിടതെ (ധത്തിം)? 
തതിറന്ത കിടതെ (ധത്തിം)? 


തതിംന്തകിടതെ (1 തവണ) 
അതുതന്നെ കൂട്ടിപ്പിടുത്തം 
ഉരുള്‍കയ്യ്‌- കൃകൃത ക്കിട കിടതെ കൃകൃതത്ത 


കൃകൃത ക്കിട കിടതെ (കൃകൃതത്ത)” 
കൃകൃത ക്കിട കിടതെ (കൃകൃതത്ത)* 
കൃകൃതക്കിട കിടതെ | (1 തവണ) 
അതുതന്നെ കൂട്ടിപ്പിടിച്ച താളവട്ടം പൂര്‍ത്തിയായാല്‍ അടുത്ത 
താളവട്ടമായി താഴെ കൊടുക്കും വിധം തുടങ്ങാം. 
1. ത്താതിന്തത്താതിന്ത 
ത്താ തിന്ത ത്താ (തിന്ത)? 
ത്താ തിന്ത ത്താ (തിന്ത)” | 
ത്താ തിന്തത്താ (1 തവണ) 
അടുത്തവരി പാട്ടിന്‌ 
2. തിം ധക ധകതെ ധക്തെ 
ത്തിം ധക ധകതെ (ധകതൊ? 
ത്തിം ധക ധകതെ (ധകതെ)' 
ത്തിം ധക ധകതെ (3 തവണ) 
അടുത്തവരിക്ക്‌ 
3. ത്താ തിം ധക ധകതെ ധകതെ 
ത്താ തിം ധക ധകതെ (ധകതെ?)? 
ത്താ തിം ധക ധകതെ (ധകതെ)* 
ത്താ തിം ധക ധകതെ (1 തവണ) 
4. ത്താ ത്തിധിംന്ത ധകതെ ധകധകതെ 
ത്താ ത്തിധിംന്ത ധകതെ (ധകധകതെ)” 
ത്താ ത്തിധിംന്ത ധകതെ (ധകധകതെ?) 
ത്താ ത്തിധിംന്ത ധകതെ 
ഇങ്ങനെ മുന്നേറാം. മേൽപറഞ്ഞ ഓരോ അടക്കിനും വേണമെ 
ങ്കില്‍ കൂട്ടി പിടിക്കാം. 
പിന്നത്തെ വരിക്ക്‌ 
5, തകതെ തകതെ തകതിന്തീം തക തകതെ 
തകതെ തകതെ -തകതിന്തീം (തക തകതെ)? 
തകതെ തകതെ തകതിന്തീം (തക തകെ)' 
തകതെ തകതെ തകതിന്തീം 


കക. 


| വിളക്കനുഷ്യാനം 178 


6. തകതെ തകതെ തകതെ തകതക തകതെ 
തകത തകത തകതെ (തകതക തകതെ)” 
തകതെ തകതെ തകതെ (തകതക തകതെ)' 

തകത തകതെ തകതിന്തെ- 
എന്നിങ്ങനെ മുന്നേറി താളവട്ടം പൂര്‍ത്തിയാക്കി വേറെ സ്രമ്പദാ 
യങ്ങളിലുള്ള അടക്കുകള്‍ തുടങ്ങാം. 

ചൂഴാരി അടക്കുകള്‍ (സംക്ഷിപ്തം) 

1. തിന്ത ത്തി തികതി 
തിംന്ത ത്തി (തികതി)” 
തിന്ത ത്തി (തികതി?)” 

ത്താം തിം തികതി. 

2. തിന്ത ത്തക തകതെ 
തിംന്ത ത്തക (തകതെ?) 
തിറന്ത ത്തക (തകതെ)' 

ത്ത തക തകതെ 

3. തിംന്ത ത്തീം കിട കിടകിടതെ 
തിം ന്ത ത്തീം കിട (കിട കിടതെ)” 
തിം ന്ത ത്തിം കിട (കിട കിടതെ)? 

തിംന്തത്തീം കിട കിടതെ 

4. ത്താ തിം കൃകൃതതി കിണ തോ 
ത്താ തിം (കൃകൃതതി കിണ തോം)” 
ത്താ തിം (കൃകൃതതി കീണ തോം)” 

ത്തിം കൃകൃതതി കിണ തോം 
്രുതകാലത്തില്‍ കൂട്ടിപ്പിടിച്ച്‌ ആ താളപടും പൂര്‍ത്തിയാക്കി. അട 
ക്കുകള്‍ മറ്റൊരു ്രകാരത്തില്‍. 

ട. ത്തം തതക്കം ധിമിധിമി 
ത്താ തതക്കം ധകതതക്കം ധിമിധിമി 
ത്താ തതക്കം (ധകതതക്കം)? ധിമിധിമി 

ത്താ ധക്കം ധിമി ധിമി 

ധക്കം ധിമി തകതത്തെ 

ധക്കം ധിമി (തകതത്തെ)? 

ധക്കം ധിമി തകതത്തെ (തകതകതത്തെ?)” 

ധക്കം ധിമിതകതത്തെ 

തിം കൃകൃത ക്കിട കിടകിടതെ 

തിം കൃകൃത ക്കിട കിടകിടതെ കിടകിടതെ 

തിം കൃകൃത ക്കിട (കിടകിടതെ)? 

ത്താ തിം കൃകൃത ക്കിട കിടതെ 


വിളക്കനമുഷ്ഠാനം 


അടക്ക്‌ മറ്റൊരു വിധം:- | 
1. (തക തകതഃ? (തകത (തകതകത?? 

തകത (തകതകത)2 തകത 1/2 ശീല്‍പാട്ടിന്‌ 

(തക തകതഃ (തകത (തകതകത)്‌ 

തകത (തകതകത?'” തകത ബാക്കി 1/2 ശീലിന്‌ 
2. (കിടകിടതി) (കിടതി)' (കിടകിടതി)? 

കിടതി (കിട കിടതി)? കിടതി 

(കിടകിടതി): (കിടതി)' (കിടകിടതി)? 

കിടതി (കിടകിടതി)? കിടതി (1 തവണ) 
താരികാലം:- 

താരികാലത്തിന്റെ പൊതുവായ സ്വഭാവം മുന്‍താളങ്ങളില്‍ പറ. 

ഞ്ഞിട്ടുണ്ട. അവയെ ചുഴാരിക്ക്‌ അനുരുപമാക്കി ഉപയോഗിക്കാം. 
പാടുന്നവരുടെ മനോധര്‍മ്മവും കൈ സാധകവുമാണ്‌ പ്രധാനം. 
ചുഴാരി ധാരാളം സാധ്യതകള്‍ ഉള്ളതാളമാണ്‌. വിദ്വാന്മാരുടെ സാമൃൃ 
ത്ഥ്യര്രകടനങ്ങള്‍ അധികവും ഈ താളത്തിലാണ്‌ അരങ്ങേറുക. 


B7A. വര്‍മ്മതാളം (പഴയസമ്മ്രദായം) 
ഇപ്പോള്‍ നടപ്പിലുള്ള ചുഴാരി താളത്തിന്റെ മാത്രകളില്‍ (ഓരോ 
അടക്കിലും ഓരോന്നു വീതം) കുറവു വരുത്തി ആ സ്ഥാനങ്ങളില്‍ 
എണ്ണം. കൊട്ടിയാല്‍ പഴയ സ്മ്്രദായത്തിലുള്ള വര്‍മ്മതാളമായി. 
തെരളിയും മറ്റും തദനുസൃതമായിരിക്കണം. 
വര്‍മ്മതാളം 4 അടക്ക്‌. 18 എണ്ണം മാത്ര 10- 
വായ്ത്താരി - തിടന്തത്തിം - ത്തി - 
- തിംന്തത്തിം - ത്തി -ത്തി 
- തിംന്തത്തീം - ത്തി -ത്തി-ത്തി 
-തിന്തത്തീം 
തെരളി അടക്ക്‌ വഴി എണ്ണം 36 - 
തതിടംന്ത കിടതെ ധത്തിം 
തതിടംന്ത കിടതെ (ധത്തിം)” 
തതിറംന്ത കിടതെ (ധത്തിം)' 
തതിടന്ത കിടതെ - 
അതുതന്നെ കൂട്ടിപ്പിടിക്കുക. 
ഇരട്ടി :- (അടക്ക്‌ വഴി) എണ്ണം 72 - 
കൃകൃത ക്കിട കിട തകതെ ധത്തിം- കൃകൃതത്ത 
കൃകൃത ക്കിട കിട തകതെ ധത്തിം (കൃകൃതത്ത)” 
കൃകൃത ക്കിട കിട തകതെ ധത്തിം (കൃകൃതത്ത)' 
കൃകൃത ക്കിട കിട തകതെ ധത്തി൦ം 


വിള ക്കനുഷ്യാനം 180 


മറ്റൊന്ന്‌ എണ്ണം 74 - 

(കൃകൃത (കൃകൃതകതെ? (കൃകൃത്‌ 

(കൃകൃതകതെ) (കൃകൃത)? (കൃകൃതകതെ)* 

(കൃകത?) കൃകൃതകതെ 

മറ്റൊന്ന്‌ - 

ത്തകിടതെ കിടതത്തെ (ത്തകിടതത്തെ): 

ത്തകിടതെ (കിടതെ)?ത്തകിടതെ 

തതിംന്ത കിടതെ- 

കൂട്ടിപ്പിടിക്കുമ്പോള്‍ :- 

കിട കിടതെ കിടതത്തെ (കിടകിടതത്തെ)” 

കിട കീടതെ (കിടതെ)? കിടകിടതെ 

കിടത്തി കിടതെ 

ചുഴാരി മറ്റൊരു തരം .:- എണ്ണം 18 

ത്താ തിംന്തത്തതിന്തത്ത തിന്ത 

തിന്ത തിന്തത്ത തിടന്തത്ത ത്ത 

ഇതും ഇതിന്റെ തെരളിയും ഒരു പ്രത്യേക തരത്തില്‍ പ്രയോഗി 
ച്ചാല്‍ അത്‌ മറ്റുള്ളവര്‍ക്ക്‌ അനുകരിക്കാന്‍ പ്രയാസമായിരിക്കും. 


൭ പൂര്‍വ്വാധികം, ഉത്തരാധികം 

-അടക്കുകളുടേയും, തരികളുടേയും മുന്‍പും പിന്‍പും ക്രമപ്ര 
കാരം എണ്ണങ്ങള്‍ കൂട്ടി കൊട്ടുന്ന സ്രമ്പദായമാണിത്‌. ചാതുര്യ 
ത്തോടെ പ്രയോഗിച്ചാല്‍ അത്‌ സദസ്സിന്‌ രസ്രപദമായി ഭവിക്കും 
ചില രീതികള്‍ താഴെ കൊടുക്കുന്നു. 

പൂര്‍വ്വാധിക അടക്കുകള്‍:- 

.. തിന്തത്ത തിന്ത തിന്തത്ത (തിന്ത)? 

തിന്നത്ത (തിന്ത)” തിന്തന്ത 

, ത്താ തിന്തത്ത (തിന്ത) ത്താതിന്തത്ത 

(തിന്ത) ത്താതിന്തത്ത (തിന്ത) ത്താതിന്തത്ത 

. ധതി ധതി ത്തി (തികതി) ധതി ധതി ത്തി (തികതി) 

ധതി ധതി ത്തി (തികതി്‌ ധതി ധതി ത്തി. 

. തതിന്തേ കിടതെ കിടതെ തതിറന്തകിടഒ 

(കിടതെ)? തതിംന്ത കിടതെ (കിടതെ)' 

തതിനു കിടതെ 

ഉത്തരാധിക അടക്കുകൾ:- 

. തിന്തത്താം തിം തിംന്തത്താ (തിം)? 

തിന്തത്താ (തിം) തിംന്തത്താ 

. തിന്തത്താ തിതി തിന്തത്താ (തിതി)? 

ത്രിന്തത്താ (തിതി)' തിന്തത്താ 


വിളക്കനുഷ്ഠാനം 181 


3. തിന്തത്താ (കിടതി) തിന്തത്താ (കിടതി)? 
തിന്തത്താ (കിടതി)' തിന്തത്താ 

4. തിന്തത്താ (കിടതിത്തി) തിന്തത്താ (കിടതിത്തി) 
തിന്തത്താ (കിടതിത്തി)' തിന്തത്താ 
എന്നീ പ്രകാരത്തില്‍ താരി കാലത്തിലും മുന്നേറ്റം 


€. പുറം താളങ്ങള്‍:- 

a. കൊണ്ടര്‍ കൊണ്ടരാശി, b. പരിപട്ടങ്ങള്‍, ൦. മകുടത്താരി, ച. 
കവിഞ്ഞം, ൦. ധൊങ്കത്താരി, f. കൈവിധം, 8. ഹനുമാന്‍ചാട്ടം, h. 
വിളംബിതം എന്നിവയാണ്‌ പുറംതാളങ്ങള്‍ എന്നറിയപ്പെടുന്നത്‌. 
“ക. കൊണ്ടര്‍ കൊണ്ടരാശി - 7 അടക്ക്‌ 1247 - 19 എണ്ണം 

ത്തിതി ത്തി/ത്തി തി തിത്തി/തിതിത്തി/ 

തിതി/ ത്തിതി/തി ത്തി/തി തി ത്തി. 

“പടയ്ക്ക്‌ വെടി കൊണ്ടു മരിച്ച ജനം 

മരം വെട്ടി മുറിച്ചു”. 

ഈ താളം കൊട്ടിപ്പാടുന്ന സ്ര്പ്ദായമില്ല. മറ്റു താളങ്ങളുടെ ഇട 
യ്ക്കിട്ട്‌ പലവിധത്തില്‍ കൊട്ടുകയാണ്‌ പതിവ്‌. 7 അടക്കുള്ള ഈ 
താളം 5 സ്ഥാനങ്ങള്‍ കാണിച്ച്‌ പ്രത്യേക നിലയില്‍ കൊട്ടുകയാണ്‌ 
പതിവ്‌. തെരളി (കൊട്ടാറില്ല.) 
തതി കിടതിത്തെ 
തതി കിടകിടതിത്തെ 
തതി കിട തിത്തെ 
കിടതെ 
തതി കിടതി 
കിടതിത്തെ 
തതികിടതിത്തെ 


“OAAHNS 
മക ണഗധതയത 


38 

പേര്‍ സൂചിപ്പിക്കുന്നതുപോലെ 1247 എണ്ണങ്ങള്‍ വീതമുള്ള 2 
താളങ്ങള്‍ ചേര്‍ന്ന താളമാണിത്‌. മറ്റുവിധങ്ങളിലും (ആദ്യാവസാനം 
തിരിച്ചറിയാതെ) ഇത്‌ കൈക്കാര്യം ചെയ്യാവുന്നതാണ്‌. 
b. പരിവട്ടങ്ങള്‍ :- 6 തരങ്ങളിലുണ്ട്‌ 
1. കൃകൃതകത ധിമിക്കതെ കൃകൃതക്ക ധക്ക തകതെ കൃകൃതക്കം 
ധിമിത്തെ 
2. കൃകൃത കതെ തകതെ തകതത്തെ കൃകൃത കതെ തകതെ തക 
തത്തെ കൃകൃതക്ക ധിക്ക തകതെ കൃകൃതക്കം ധിമിത്തെ 
3. കൃകൃതകതെ തകതെ തകതിത്തെ കൃകൃതകതെ തകതെ തക 
തിത്തെ കൃകൃതക തകതെ കൃകൃതക തകതെ കൃകൃതക തകതെ 
ധത്തക തകതത്തെ | 


വിളക്കനമുഷ്ഠാനം 132 


4. കൃകൃതക തകതെ ധത്തക ധിത്താ കൃക്ൃതക തകത ധത്തക 
ധിത്താ കൃകൃതക തകത കൃകൃതക തകത കൃകൃതക തകത 
ധത്തക ധിത്ത 
ട. (കൃകൃതക തകതെ തകതിത്തെ)' 
6. കൃകൃതക്കുതിക്കു തകത കൃകൃതകതകത കിടതകിതം കിടത 
കിതം ക്കിടതകി കിടതകി ധക്കം 
c1. മകുടത്താരികള്‍ 25 എണ്ണങ്ങള്‍ 
കൃകൃതകത ധിമിക്കതെ കൃകൃതക്ക ധിക്ക തകതെ കൃകൃതക്കം 
ധിമിത്തെ 
2. 17 എണ്ണം. 16 മകുടാം മകുട തിന്തെ 
മകുട തിന്ത തിന്തത്താ 
4. കവിത്തം :- 49 എണ്ണും 5 അടക്ക്‌ 
കൃകൃതാം ധിമിക്ക ധിമിക്കതെ 
കൃകൃത കിട ധിമിക്ക ധിമിക്കതെ 
കൃകൃതാം ധിമിക്ക ധകട ധിമിക്ക 
ധത്തക ധിത്തക ധിമിഗക തതികിണതോം. 
. ദൊങ്കത്താരികള്‍ 2 
ചെറുത്‌ എണ്ണം - 2? 
അതതം അതതം അതിയതി അതതം 
ദൊങ്ക ദൊങ്ക ദൊളാംങ്ക ദൊങ്ക തതികിണതോം 
വലുത്‌. ഏകപടോ തൃപടോ 
പഞ്ചകോടി ക്ഷിരകോടി 
തകണം പൊകണം ധത്തകധിത്തക 
ധിമിധക തതി കിണതോം. 
െകവിധം - 35 വിരല്‍ 
ഇത്താതിന്ത കിടുതകി ഇത്താതിന്ത കിടുതകി 
ഇത്താതിന്ത ഇത്താതിന്ത ഇത്താതിന്ത ഇത്താതിന്ത കിടുതകി. 
. ഹനുമാന്‍ചാട്ടം - 36 വിരല്‍ | 
തത്താങ്ക തക തകതെ തിത്താങ്ക തക തകതെ 
തത്തകതെ തിത്തകതെ തകതകതെ തികതാന്തെ തിത്തെ 
ഒരു ചെപ്പോ പണരമാ ഒരു പിടി അവിലു തരാമോ 
. വിളംബിതം:- 44 എണ്ണങ്ങള്‍ 
കൃകൃതകതെ തികതിത്തെ കൃകൃതകമത തികതിത്തെ 
കൃകൃതക തകതെ ഷകൃകൃതക തകതെ കൃകൃതക തരികിട കിടുതത്താ 


. വന്ദനതാളങ്ങൾ:- 

. ഗണപതി 6 അടക്ക്‌ 25 എണ്ണങ്ങള്‍ 

'ശൃകൃത ക്കുതിക്ക്‌ തകതിന്തെ തിത്തി ത്തെ ഗണാം കുതിന്തെ 
കൃകൃതതി കിണതോം 


൨൨൨൨൨൨൨൨ ൩൨൨൨-7 


വീിളക്കനുഷ്ഠാനം 


2. കൃപം ഗണപതി:- 

കൃകൃതാംതിന്ത കുതിക്കുതിന്ത തകതിന്തെ തിത്തിത്തെ ഗണാം 
കുതിന്തെ ഇത്താ കൃകൃതതി കിണതോം കിടതി കിടതി ത്തി- 
3. മുൂലഗണപതി:- | 

കൃകൃത പൂ എന്ന മദയാന കുത്തി ഉറ്റു വിടര്‍ന്ന വിത്തേ ഇടമേ 
വലമേ ഉലകൊടു ഗണനേ- 
4. ഈ൬ഷധഗണപതി:- 

കൃകൃത ചുക്കിരട്ടി കലം കൊമ്പ്‌ ചെത്തിപ്പുമാല പൊയ്ങ്കാരം 
കൃകൃത പുലിത്തോല്‍ 
ട. ഗണപതി ചോര്‍:- 6 അടക്ക്‌ 25 വിരല്‍ 

കൃകൃതക്കം ധക്കം തകതിന്തെ തിത്തിത്തെ: ഗണാം കുതിന്തെ 
കൃകൃതതി കിണതോം. 
b1. സരസ്വതി:- 19 വിരല്‍ 5 അടക്ക്‌ 

തിത്തിത്തെ തിമതിത്തെ തിത്തെ തിമതെ തിതയ്യതിമതിത്തെ- 
2. സരസ്വതി:- 46 വിരല്‍ ' 

കൃകൃതക തകതി തകതി ഗണാം കുതിന്തെ ധക്കും തിക്കും 
തകതിന്തെ ധിംധിം ധിം ഗണാം കുതിന്തെ കൃകൃതക തരികിട തതി 
കിണതോം 
3. ലക്ഷ്മി:- 28 വിരല്‍ 5 അടക്ക്‌ 

തിത്തിത്തയും തിമതിത്തയ്ും തിത്തയ്യം തിമിതയ്യം തിത്തെ 
തിമതെ തിതയ്യതിമതിത്തെ 
C. ചതുര്‍ഭുജം:- 

ഗണപതി, ലക്ഷമി, കവിത്തം, ധൊങ്കത്താരി - ഇവ നാലും 
ചേര്‍ന്നത്‌ ചതുര്‍ഭുജം. 

ദൊങ്കത്താരിയുടെ മറ്റൊരു രൂപം : 

കടലെ കടലെ കടലുടെ നടുവെ- തിരയുടെ നടുവെ- 

കറുത്തമുണ്ടന്‍ കയ്പക്ക. വറുത്തുകൊണ്ടാ. തിന്നട്ടെ- 


താളങ്ങള്‍ സമാപ്തം. 


൫ കം കം കം ക, 
%* °° °° 0° °° 


അദ്ധ്യായം 3 


൭ ഉടുക്കിലെ വിരുതുകള്‍ 


ഉടുക്കിലെ. വിരുതുകള്‍ വ്യക്തിഗതങ്ങളാണ്‌, വ്യക്തിപരങ്ങളായ 
സിദ്ധികളും; താളപാണ്ഡിത്യവും തികഞ്ഞവര്‍ സദസ്സിനെ അത്ഭു 


വിളക്കനമുഷ്റാനം 184 


തപദതന്ത്രരാക്കാന്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ചിടുണ്ട്‌. 
എന്റെ അറിവില്‍പ്പെട്ട അല്പം ചില കാര്യങ്ങള്‍ മാത്രം ഇവിടെ 
ഉദ്ധരിക്കുന്നു. 
1. നാലും തളയ്ക്കല്‍:- 

ചതുര്‍ഭുജ താളങ്ങളെ കൊണ്ടും, മറ്റുപുറം താളങ്ങളെ 
കൊണ്ടും, ഏതെങ്കിലും താളവട്ടത്തിലൊതുക്കി ചെയ്യുന്ന സാമൃത്ഥ്യ 
പ്രകടനമാണിത്‌. മേൽപറഞ്ഞ താളങ്ങളെ ആരോഹണ അവരോ 
ഹണ ക്രമത്തിലും, തിരിച്ചും, കൊട്ടിപ്പാടി എതിരാളികളെ വിഷമ 
ത്തിലാഴ്ത്തുന്ന ഒരു പ്രകടനമാണിത്‌. 

രൂപം താളവട്ടത്തില്‍ 1/4 പാദം രൂപം കൊട്ടിവെച്ച്‌ തുടര്‍ന്ന്‌ 
ഗണപതി മേല്‍പ്പോട്ട്‌ ലക്ഷ്മി കീഴ്‌പ്പോട്ട, കവിത്തം മേല്‍പ്പോട്ടു 
ധൊങ്കത്താരി കീഴ്പ്പോട്ട്‌ ബാക്കി 1/4 പാദം രൂപം എന്നീ ക്രമത്തില്‍ 
കൊട്ടിത്തളക്കുകയും, പിന്നീട്‌ അതേ താളവട്ടത്തില്‍ 1/4 പാദം 
കൊട്ടിയാശഷം ഗണപതി, ലക്ഷമി, കവിത്തം, ധൊങ്കത്താരി എന്നിവ 
തിരിച്ചു കൊട്ടിപ്പാടി അഴിക്കല്‍ നടത്തുകയാണ്‌ രീതി. ചതുര്‍ഭുജ 
താളങ്ങളെ പല വിധങ്ങളിൽ മുറിച്ചു കൊട്ടിയും ഇത്‌ പ്രകടിപ്പി 
ക്കും. പാടുക്കാട്‌ ശ്രീ ചാമി ആശാന്‍ ഇതില്‍ വിദഗ്ദ്ധനായിരുന്നു 
എന്നു കേട്ടിട്ടുണ്ട്‌. 
2, മുറിക്കല്‍ 

A. പാട്ട്മുറി, 8. താളംമുറി എന്നിങ്ങനെ മുറികള്‍ 2 പ്രകാരങ്ങ. 
ളില്‍. | 
A. പാട്ടമുറി 

പാട്ടമുറികള്‍ തന്നെ പലവിധങ്ങളില്‍ ഉണ്ട്‌. 1. 2 അക്ഷരങ്ങ 
ളില്‍ 3,4,5,6 എന്നിങ്ങനേയും, 2. അടക്കില്‍ മുറി 

ഇഷ്ട താളവട്ടത്തിനുള്ളില്‍ പാട്ടിനെ അക്ഷര ക്രമത്തില്‍ 
മുറിച്ച്‌ പാടുന്ന രീതിയാണിത്‌. പാട്ടിന്റെ ദൈര്‍ഘ്യം അനുസരിച്ച്‌ 
മുറിക്കേണ്ടുന്നവിധം മുന്‍ക്കൂട്ടി ക്ലിപ്തപ്പെടുത്തി അഭ്യസിച്ച്‌ ഉറപ്പിച്ച 
ശേഷമേ ഇതിന ഒരുങ്ങാറുള്ളൂ. 


a. പാട്ട്മുറി 4 അക്ഷരത്തില്‍ (ചുഴാരിതാളം) 
— -- ധത്തി — ത്തി. 
പുരഹര 


— - ധത്തി -ത്തി൦—ത്തി 

പുരഹര സുതാന എ 

--- - ധത്തി - ത്തി -ത്തി--ത്തി_—-൦— ധത്തി. 
പുരഹര സുതനെ എന്തിനാണിപ്പോള്‍ | 
-- - ധത്തി ത്തി 

പ്ടയോടു 


്ജയയനേടാായായോയാോയണാതതു യതാ മാ യോയോ ദാം ാ്വാോോോംണമായോയ ൭ പതാ ഇം തോടും യുണ്ടോ രയാ യോയോ ദായ 


വിളക്കനമുഷ്ഠാനം 185 


— — ധത്തി -ത്തി-—ത്തി 
പുരഹരസുതനെ എന്തിനാ 
— — ധത്തി -ത്തി_—ത്തിഘ—ത്തി- 
ണി പ്പോള്‍ പടയോടു കൂടി 
— — ധത്തി 
വന്നത്‌. ഇവിടെ 
3 അക്ഷരത്തില്‍ (ചുഴാരിതാളം) 
— - ധത്തി ത്തി 
അലരി അലറി മറിഞ്ഞ 
-_ -ധത്തി—ത്തി_—ത്തി 
അലറി മറിഞ്ഞ പന കു 4 
— — ധത്തി ത്തി _ത്തി-_—ത്തി- ധത്തി 
അലറി മറിഞ്ഞ പനകുരലേല്‍ 
— -ധത്തി ത്തി 
അരുവി ക്കരുവി കണക്കെ 
— - ധത്തി -ത്തിഘ-ത്തി— 
അലറി മറിഞ്ഞ പനകുരലേല്‌ അരുവികണക്കെ 
— - ധത്തി—ത്തി-ത്തി—ത്തി-_—ധത്തി 
അലറിമറിഞ്ഞ പനകുരലേല്‍ അരുവി കണക്കെ ഒഴുകി 
— -— ധത്തി 
ഒഴുകി സുരയും 
2 അക്ഷരത്തില്‍ (ചുഴാരിതാളം) 
ഉട ഉടനെചി ഉടനെ ചിലപ ഉടനെ ചില 
പടയും ഉടനെ ചിലപടയും കുട ഉടനെചി 
ലപടയും കുടയും/കാ കാലളും ഉടനെ ചില .പട 
യും കുടയും കാലാളും പദ ഉടനെ ചില പടയും കുട 
യും കാലാളും പദവിക പദവികളോടെ. 
ചുഴാരി തെരളിയില്‍ മുറി 
ത്തകിടതെ കിടതത്തെ. 
പരമ ശിവന്‍ 
ത്തകിടുതത്തെ ത്ത കിടുതത്തെ 
പരമശിവന്‍ എന്നുടെയച്ഛന്‍ 
ത്തകിടതെ കിടതെ കിടതെ ത്തകിടതെ തതിറംന്തകിടതെ 
പരമ ശിവന്‍ എന്നുടെ യച്ഛന്‍ 
ത്തകിടുതെ കിടതത്തെ 
തയ്യൽ മോഹിനി 
ത്തകിടതത്തെ ത്തകിടതത്തെ - 
പരമശിവന്‍ എന്നുടെയച്ഛന്‍ 


E- 


¥ 2 
മൂന്ന്‌ സമചതുരം ഒന്ന്‌ രണ്ട്‌ മുന്ന്‌ നാല്‌ മുടിമേല്‍ കൊണ്ടു. 


കള്‍ മുറിച്ചു പാടാവുന്നതാണ്‌. ചില മാതൃകകള്‍ മാത്രമാണ മേലെ 
കൊടുത്തിരിക്കുന്നത്‌. 
f. 1. മറ്റു ചില മുറികള്‍ 


കള്‍ക്കിടയ്ക്ക്‌ ചേര്‍ത്ത്‌ പാടി സദസ്സിനെ രസിപ്പിക്കുന്ന സമ്മ്രദാ 
യവും നടപ്പിലുണ്ട്‌. അഭ്യാസം കൊണ്ട്‌ ഇതും തന്മയമായി അവത 
രിപ്പിക്കാനാകും. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. 

1. 


ളോ നോ ഞു ണത ണു 


വ്ിളക്കനമുഷ്ഠാനം 136 


ത്തകിടുതെ കിടതെ കിടതെ ത്തകീടതെ തതിംന്തകിടതെ 
തയ്യല്‍ മോഹിനി ഉമയാളമ്മ 

ചുഴാരി അടക്കില്‍മുറി 

തിംന്തത്താതിം 

അന്തക രി- 

തിംന്തത്താതിംതിം 

അന്തക രിപു നന്ദന 
തിംന്തത്തതിംതിംതിംതിറടന്തത്ത 

അന്തക രിപു നന്ദനനപ്പോള്‍ൾ 

തിംന്തത്തതിം 

അന്തമില്ലാ 

തിംന്തത്ത തിം തിം 

അന്തകരിപുനന്ദനനപ്പോള്‍ 
ത്ംന്തത്താതിംതിംതിംതിറന്തത്ത 
അന്തമില്ലാതെയുള്െളാരുപായം 

ഇപ്രകാരമോ മറ്റു പ്രകാരങ്ങളിലോ ഇഷ്ടതാളത്തില്‍ പാട്ടു 


പട്ടും പട്ടുംപുട പട്ടും പൂടവകള്‍ 
പട്ടും പുടവകള്‍ കൊണ്ടു പട്ടും പുടവകള്‍ 
കൊണ്ടു വന്നി- പട്ടും പുടഡകള്‍ കൊണ്ടു വന്നിടാം ഞാന്‍- 
ഉറ്റവന്‍ ഉറ്റവന്‍ ഭര്‍ത്താവെ- 
ഉറ്റവന്‍ ഭര്‍ത്താവെ തന്നെ ഞാന്‍ 
ഉറ്റവന്‍ ഭര്‍ത്താവെ തന്നെ ഞാന്‍ കണ്ടനാള്‍. 
താടി താടി നീണ്ട്‌ താടി നീണ്ട്‌ മോടി 
താടി നീണ്ട്‌ മോടി കുറഞ്ഞു താടി നീണ്ട്‌ മോടി 
കുറഞ്ഞു മീശ - താടി നീണ്ടു മോടി കുറഞ്ഞു മീശ 
നീണ്ട്‌ താടി നീണ്ടു മോടി കുറഞ്ഞ്‌ മീശ നീണ്ട്‌ ദിക്ക്‌ 
താടിനീണ്ട്‌ ഴമാടി കുറഞ്ഞു മീശനീണ്ട്‌ ദിക്ക്‌ പടര്‍ന്നു. 
താളവായ്ത്താരികള്‍ അടക്കില്‍ മുറിച്ച്‌ പാട്ടിലെ അടക്കു 


ഉടനെ കൃകൃതാം ചില കുതിക്ക്‌ പടയും തകതിന്തെ 
കുടയും തിത്തിത്തെ കാലാളും ഗണാം കുതിന്തെ 

പദവി കൃകൃതതി കിണതോം കളോടെ 

ഉടുപതി ഒന്ന്‌ കലാധരനുടെ ഒന്ന്‌ രണ്ട്‌ ചുരിക ഒന്ന്‌ രണ്ട്‌ 


യ യോ യോയോ കം യു യുയു പാ ത കോ 


1, 


3. 
പടലേ എന്ത്‌ പറിച്ചു തനിക്ക്‌ കഴുകി അഭിമത താ മോഹം 
4. 
വരികളുടേയും ഇടക്ക്‌ ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ധാരാളമുള്ളത്‌ 
അനുവാചകര്‍ക്കും പരിചയമുള്ളതിനാല്‍ കൂടുതല്‍ വിസ്തരിക്കു 
ന്നില്ല. 

B. താളമുറി 


ചാരുഗണപതി 6 മുറി. 


എന്തു എന്തെന്റെ ''ശൂര്‍പ്പകനാരെ 
. എന്തു എന്തെന്റെ ശൂര്‍പ്പ കനസുരാ എന്തു തനിക്ക്‌ 


എന്തു എന്തെന്റെ ശൂര്‍പ്പകനാരെ എന്തു തനിക്ക്‌ 


വിളക്കനുഷ്ഠാനം 187 


എന്ത്‌ മുക്കുറ്റി എന്തെന്റെ തിരുതാളി ശുര്‍പ്പകനാരെ കാടെ 


വിഘ്ന താളമൊത്ത.....................ം.ം-ംം - ശാസ്താംപാട്ടിലെ പല 


1/2 ശീല്‍ പാട്ടിന്‌ ഗണപതി 6 മുറി, ബാക്കി 1/2 ശീല്‍- പാട്ടിന്‌ 


എന്ത്‌ എന്തെന്റെ ശൂര്‍പ്പക അസുരാ 

കൃകൃതാം 

. കൃകൃതാം കുതിക്ക്‌ 

കൃകൃതാം കുതിക്ക്‌ തകതിന്തെ 

. കൃകൃതാം കൃതിക്ക്‌ തകതിന്തെ തിത്തിത്തെ 

. കൃകൃതാം കുതിക്ക്‌ തകതിന്തെ തിത്തിത്തെ ഗണാംകുതിന്തെ 

, കൃകൃതാം കുതിക്ക്‌ തകതിന്തെ-തിത്തിത്തെ ഗണാം കുതിന്തെ 
കൃകൃത തികിണതോം 


OD ARN >= 


എന്ത്‌ തനിക്ക്‌ അഭിമത മോഹം 

. കൃകൃതക്കം 

. കൃകൃതക്കധക്കം 

. കൃകൃതക്കധക്കം തകതിന്തെ 

. കൃകൃതക്കധക്കം തകതിത്തെ തിത്തിത്തെ 

. കൃകൃതക്കധക്കം തകതിന്തെ തിത്തിത്തെ ഗണാംകുതിന്തെ 

. കൃകൃതക്കധക്കം തകതിന്തെ തിത്തിത്തെ ഗണാംകുതിന്തെ 
| കൃകൃതതികിണതോം 

രൂപതാളവട്ട പാട്ടിന്നിടക്ക്‌ ഗണപതി 4,3,2 തവണ 


ഗത nN = 


ദാം ഗണപതി മാം ഗണപതി 
എന്തു തനിക്ക്‌ അഭിമത മോഹം 
ദാം ഗണപതി ദാം ഗണപതി 


-ാം ഗണപതി. മാം ഗണപതി 
അഭിമത മോഹം 
ദാം ഗണപതി 


cents ദാം ഗണപതി ........ 
അഭിമത മോഹം 
മാം ഗണപതി ........ 


~ 
Eh. 
1 


ettovorv ows CTESS [OTE (AOD vse ‘orole S0sw 


(ധഭയtട്ധയട രതഃ SioDiscvsEie tooഉത്രയ WIL RiIS roe 
omcrtocESetD coowuD wcധ ധധധ {TDS 
posScwtocwsoou wtstrs ഗഗഭ്ഥധയ wou otmrScoTwWuD 


SDI E IO (OPPUSW OC-9 WIDE IO (OrvWIW OC-5 ADIOS 10 (EMWIW OC-Y 


8727 G7 G7? pz TAA pe 07 6LEL £1 ‘OLS 


ര്രധ-ന 00 രല 0 രല 0 യയ 0 രലയ-ന ഠാ ധ്യ 0 ൭ 0 ൃലയ-ന 00 ലയ 0 ലയ-ന 00 


vLEL cL LL 0t 6 3 £ SY € (AL 


ADIOS IC (OUI 0C-E വയ്രയ 10 (orvwsഗ 00-7 AUDIOS 10 (Orvwsw 0C-1 
BOD wervwsw fo CQESE Ore (OOD vsts orto sos 
(woBoluces ഉത ജ്തര്രT്ട്രം ?ലമയത്രസ (woot wioBe rioBe 

omcrvtocrSato Iwun wceRow ധധധ ro Sധധയ 


ഉരഗ [ocധcouv Wis rTVM (SUWD Dou otDSCD (TwuUD 


OTD WSCOPONSCIY oOo olilsfv 5 AOU QOGIIOUD HOTU QOMOICT 87 0c | 


‘VHA WICWISWIGPIOMCUIS OUUCDIOUD AAPD OSE 
ഠ്യ ്രസധടഗ ഗൃയഗ്രീമടയ ‘BOAT ‘Sov wocecse ware: ofocewpss (0 
‘ou ഗമ രയ ഠറധഗ 
Oru. 7 'േഉധ്്രഷ്്രയ കധ്ഥ്രന കലമാന ്രര്രന ടഴന ്രേത്രന SDP AUDIOS z/ (SPC 
‘WECNVE (wovco RS wEosotuvtv wroiwoory “ലയന 00 ര്രത 0 ഗ്ര  ര്രത 0 ര്ര-്ന ഠാ 
'രട്രമ്രന ട്ലരത്ര ട്രജയ$ക്ക യYടദ്കിയരന ട്രമ്രന 
DPT US WiC oR ws ധനരഗഥമയസ ലയ 0 ശല്യ 0 ര്രയ-്ന 00 
‘CDW (DOTETE woot ocധഗ | a | 
മവരയരയ ധ്യ telotee 0ST “Yrധടഗ & ്രരഗയഗ രയ “രല 0 ഗ്രമ-്ന 00 
'റമമധട്ര്രമര കലമ്രന ഴധലഠന ട്ലത്രന ടജന | 
്രമ്രന യക രന % ecru wismsetuwwtv wroinwor ലയ 0 ലമ രല 0 ശ്രഗ-ന്ര 00 
vടടയരന ടരനട്രരജയ$ക$ക യദ്ടജര്രന 
PDO ETE DIDS % ‘wTmsctuwtv wrowoor രത 0 ലയ 0 ര്ര-്ന 00 
ലര ധ്രയtര।യtയ?ക*ക (്രഴധടഗ  (യധയരഗ്യയസ്‌) “ക്രമ 0 ര്രമ-ഗ്ര 00 
eelbtv ow uve ‘LOrvWsw goDuD ‘ofScrv QouOSrUEcO ocatrs 


oto oC-9 
oto oc-s 


Lotv SC-Y 


oto oc-E 


toto oc-z 


oto OC-1 


EES 


ഗ്രധടഗ 9: കല ഗരധ്ര?മ 8 + 8 QOUBUD ICE CDT WT 


SCE ഭ്രസ ervo{g crIce otms {eotതട ror wധese 
Mores ല00ല ol SsuD DCW {orve Tuc COLD, 
{WORD CCU (ESwWS 00:23) osesty Cra OIC = ക ഗി 


OTUWSW OC-3 HOTU OC-L [OFWIU) S-9 rw 0-5 (OSD 0-; HOTWIV C0-E OTH OC-T OMA OC-! 
്രമ-്ര ാഠ്ര ൦ ശ്രരഠര്രമ:൦ ര്രമ-ന് 00 ്ര൭ 0 ൭൭ 0 ര്Lര൭- ഗ്ര 90 രത ൦ ല്ര-ന 00 


(OFYWG 9C-9 DPUIV 9C-S (DTUY OC-Y (OVW C-E  OrWV OC-T (OTPWIW OC-L 


SSO (ou rm ഡstelscതo sro gc Ic (T ധടയ?ിഡo cvo?ry 
yews teow tw COVA OKD{WSCIO otWUCWW9 uvtotഗ്രയധ്v 
ഗയ൭യയ Bee (wt vecw Fotw UCN (butw(bu 

omcrvE tocEsotw CID wuD ഗധധല WIODSO കരധ്രധ്മ 


OPA 7 FD Welotv 9 + 9 ADS uot EP QOADrICP CODICT 
L [ AC 
(tvcwicu ‘2SCeS DOT W 9 DIOP TL QOADSIUBCOD (0CAT 


OVD OD 
orutD 7 {SECTUS 

യയ 0 ധര 0ഠധ്യരര്ര0ഠധലധയ 
ലഠഠധ്രയഠധശ്രഠലയഠ 
orers L 


OUUCUD ODL9uUD 


SOLOS 


orPwഗ 


ട്രല൭ ട്ജ്രധയ ഗ്ര യിഡധ ൭ഉ*ഗ 


ശരലേേഭറനദ 


OWCIOTTCCr OG 


UDO L 


0 ഗ്രമന 00 ര്രശയന 00 യഥധ 0 യ്രര്ര 0 യ്ര്ര 0 യയ 0 ്രഠന 00 ര്രധന 00 


്രമന 00 ്രരന ൦൦ ലയ ധ്യര്രായയ്രായയ൦ രന 00 ര്രമന 00 


്രഡയഡ ഗ്രധടഗ . 
Pw (opt oscw eFroptഗ 
O0CeIY) DOM ACO goOAvSIOSCO orvto 


(Ouro iste ts 


UDO P OC-Y ADDS OC-E 


orvto z/ 
tecwes(to up 


CDD STV 


Lorwഗ 7 


്രയ ന 00 ലയ 0 ര്രയ 0 ്രയ ഠ്രലധ-ന 6 0 (ര്ര 0 ശ്ര 0 (്രഗ-ന 00 രഗ ൦ ര്രഗ-ന 00 


്രശ-ന 00 രയ 0 രഗ 0 ര്രഗ 0 ര്രമര-ന 0 0 ്രര 0 ്രഠ 0 ്രധ-ന 00 ര 0 ര്രഠ-ന 00. 


ru 


ഗം 


UDP 0C-7 ADD 0C- 
Lu Cw (bv ധട്ലയരഡ ൭ 
(tയറയീയ) ഗ്ന {OCOD QOUDECW (cats 


്രrധഗ 


Jv Ofrv 


അ ക നോ ന നോ ത ന ോനോോുുുുളോനളോോോോോോളോംയടോയാ ളോോോ യാോോുടു്ങോഞ ഞനോയയുള 


ങാ ജയ ജ്ഞാ തു തോ യോയോ, തയ്യാ യായ യ്യു 


വീളക്കനമുഷ്ഠയാനം 192 


അദ്ധ്യായം - 4 


കളില്‍ ശ്രദ്ധയും, അംഗീകാരവും കൂടിവരുന്ന കാലഘട്ടമാണിത്‌. 
എന്നുവെച്ചാല്‍ അവയിലെ കലയും, ഭാവതീവ്രതയും അംഗീകരി 
ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ്രാമതലം മുതല്‍ സംസ്ഥാനം 
വരയുള്ള മത്സര വേദികളില്‍ അവ മാറ്റുരക്കപ്പെട്ടു കൊണ്ടിരി 
ക്കുന്നു. മത്സരങ്ങളില്‍ അവ ശരിയായി വിലയിരുത്തപ്പെടുക ആവ 
ശൃമാണ്‌. വിലയിരുത്തലുകളില്‍ പാകപ്പിഴകളും, പരാതികളും ഒഴി 
വാക്കപ്പെടേണ്ടതുണ്ട. ആ ഉദദ്ൃശ്യത്തോടെ ശാസ്താംപാട്ട്‌ കല 
എങ്ങനെ അവതരിക്കപ്പെടണം, എങ്ങനെ വ്ിലയിരുത്തപ്പെടണം. 
എന്നതിനെ അധികരിച്ച്‌ ഒരു ചെറിയ നിര്‍ദ്ദേശം മുന്നോട്ടു 
വെക്കുന്നു. മത്സരിക്കുന്നവര്‍ക്കും, നടത്തിപ്പുകാര്‍ക്കും, വിലയിരു 
ത്തുന്ന ജഡ്ജിമാര്‍ ക്കും ഈ നിര്‍ദ്ദശങ്ങള്‍ ഉപകാര്രദമാകുമെന്ന്‌ 
കരുതട്ടെ. 

താളങ്ങളും പാട്ടുകളും കൈകാര്യം ചെയ്യുന്നതിലെ 
“പ്രയത്ന”ത്തെ കണക്കിലെടുത്ത്‌ അവയെ “ലളിതം” “ 
“അപൂര്‍വ്വം” എന്നീ മുന്ന്‌ ഗ്രൂപ്പുകളാക്കി തരം തിരിക്കാം. 

കുറഞ്ഞ “ശ്രമം” വേണ്ടിവരുന്ന മുത്താളം, തൃപുട, നാലാം 
താളം, കുമ്മി എന്നീ താളങ്ങഭളേയ:ഃം ആ താളങ്ങളില്‍ പാടുന്ന പാട്ടു 
കളെയും “ലളിതം” എന്ന ഗ്രൂപ്പിലും, ശ്രമം കൂടുതല്‍ വേണ്ടതായ 
ഏകം രൂപം, ചെമ്പട, ചുഴാരി, വര്‍മ്മം, പാണ്ടി എന്നീ താളങ്ങളും 
പാട്ടുകളും “ക്ലിഷടം” എന്ന ഗ്രുപ്പിലും, സാധാരണ പ്രയോഗത്തി 
ലില്ലാത്ത കാരിക, കുംഭം, രൂപകച്ചുഴാരി, രൂപം ചെമ്പട, വലിയ 
ചെമ്പട എന്നീ താളങ്ങളേയും പാട്ടുകളേയും “അപൂര്‍വ്വം” എന്ന 
ഗ്രൂപ്പിലും പെടുത്തിയിരിക്കുന്നു. | 

കൊണ്ടര്‍, കൊണ്ടരാശി, ഗണപതികള്‍, സരസ്വതി, ലക്ഷമി, 


കവിത്തം, ധൊങ്കത്താരികള്‍, മകുടത്താരി, പരിവട്ടങ്ങള്‍ തുടങ്ങിയ 
വയെ പുറം താളങ്ങളായി പരിഗണിക്കുന്നു. 
മേല്‍പറഞ്ഞ 3 ഇനം ഗ്രൂപ്പിലെ ഏതെങ്കിലും ഒന്നില്‍ തുടങ്ങി 
അതേ താളത്തില്‍ തന്നെ പാട്ട്‌ അവസാനിപ്പിക്കുന്നതിനെ “ശുദ്ധം” 


1. ശാസ്താംപാട്ട വിലയിരുത്തല്‍:- 
നാടന്‍ കലകള്‍ക്കും, അനുഷഠാന കലകള്‍ക്കും പൊതുവേദി 
ക്ലിഷ്ടം” 


കലര്‍പ്പില്ലാതെ (മറ്റു ഗ്രൂപ്പുകളിലെ താളങ്ങള്‍ ചേര്‍ക്കപ്പെടാതെ) 
എന്നും അതില്‍ പുറം താളങ്ങള്‍ കലര്‍ത്തി മിഴിവേറ്റി, ഇട്ട താള 
ത്തില്‍ അവസാനിപ്പിക്കുന്നതിനെ “മിശ്രം” എന്നും പറയുന്നു. 
ഇങ്ങനെയല്ലാതെ പുറംതാളമൊഴികെയുള്ള 3 ഇനം താളങ്ങളും കുട്ടി 


ക്കലര്‍ത്തി കൊട്ടുന്നതിനെ “അതിക്രമം” എന്നു പറയുന്നു. അതി 
(൭2൦ ഒരിക്കലും അനുവദിക്കാവുന്ന തല്ല. - ഏതുഗ്രൂപ്പുകാര്‍ക്കും 


ഹായ പായാനയയോയായയയയയയുക 
en a eg 


വിളക്കനമുഷ്ഠാനം 193 


അതാത്‌ ഗ്രൂപ്പിലെ ഇതര താളമോ, താളാംശങ്ങളോ. സ്വീകരിക്കാം. 
പക്ഷെ തുടങ്ങിയ താളത്തില്‍ തന്നെ പാട്ട്‌ അവസാനിപ്പിക്കണം. 
N.B. അപൂര്‍വ്വതാളങ്ങളുടെ നിര്‍വ്വചനത്തില്‍ ഏകം, രൂപം, ചെമ്പട, 
ചുഴാരി ഇവയുടെ സാധാരണമല്ലാത്ത രൂപങ്ങള്‍ അതായത്‌ ഏകം 
അടക്ക്‌ ക്രമം, രൂപം 8 വിരല്‍, 5 അടക്ക്‌, മുന്ന്‌ അടക്ക്‌, വലിയചെങമ്പട, 
രൂപം ചെമ്പട, തലതെറിച്ച ചെമ്പട, രൂപകച്ചുഴാരി, അടക്കില്ലാ ചൂഴാരി 
എന്നിവ ഉള്‍പ്പെടുന്നതാണ്‌. 


വിലയിരുത്തല്‍ പട്ടിക 


[നിമ യക [ടട രു ടി [കണ] 

Es hcocenss താളാത്മകത 

സ്വരമാധുര്യം, മികവ്‌ HAASE 

ഗതിവേഗത, ക്രമികത, 

alias 
ura HERR 

ചിട്ടാ ക്രമങ്ങള്‍ 


സ്പെഷല്‍ ചാതുര്യങ്ങള്‍ 
താളത്തിലും പാട്ടിലും 


സ്ഫുടത, ചാരുത, ടീം | 
ഐക്യം പാട്ടിലും, താളത്തിലും 


സമയബദ്ധത, അനുകരണീയമായ 


മനലിക പുതുമകള്‍ 
\© 2, ശാസ്താംപാട്ട്‌ പാടി കൊട്ടുന്ന രീതി 
(സ്വയം പരിശീലനത്തിന്‌ A self study class) 
പാടു - ഗണപതി (താളം മുര്താളം 20 വിരല്‍) ' 
ഉടുക്കില്‍ താളവട്ടം - അതായത്‌ 2 മുത്താളം കൊട്ടിയശേഷം 
3-ാംമത്തെ മുത്താളം തുടങ്ങവെ പാട്ട ആരംഭിക്കുക. 
1. ഗകിടതിത്തിത്തെ / കിടതിത്തിത്തെ 
അരവമമ്പിളി ചൂടും (ഒന്നാം താളവടും) 
കിടതി ത്തി ത്തെ / കിടതിത്തിത്തെ (1 വരി പാട്ടിന്‌) 
ഹരനാര്‍ പണ്ടൊരു നാളില്‍ 
അതു തന്നെ ആവര്‍ത്തിക്കുക 
ലട്ങ (അതേ താളവട്ടം 


നടന്നു കാനനം തന്നില്‍ 2-ാം താളവട്ടം) 


തോ തായോ പോ യോ യോയോ യാവ വോയും ന യോ മാം പ 


വീളക്കനുഷ്ഠാനം 194 


3ാം വരി പാട്ടിന്‌ തെരളി കാട്ടുക 
തകതകതെ/തകതെതകതെ 
അതുകണ്ടു പിടി രവഷം (ദാം താളവട്ടം) 
തക തകതെ / തകതെ തകതെ 
ച മഞ്ഞു പാര്‍വ്വതിയാള്‍ 
അതു തന്നെ ആവര്‍ത്തിക്കുക. 
4-ാം വരി പാട്ടിന്‌ തെരളി കൂട്ടിപ്പിടിക്കുക 
(മാത്ര വിടാതെ ഒരേ നിരപ്പില്‍ വേണം) 
തക തകതെ / തകതെ തകതെ 
ഗിരി തന്റെ മുകളേറി (ദാം താളവട്ടം) 
തക തകതെ / തകതെ തകതെ. 
കളിച്ചും ഭപായ്‌ പുളച്ചും 
അതുതന്നെ ആവര്‍ത്തിക്കുക 
'അ തെരളി ഉതരുട്ടിപ്പിടിക്കുക | 
കിടു കിടുതെ ; കിടുതെ കിടുതെ' 
( മരത്തോടങ്ങുരച്ചും (ട-ാം താളവട്ടം) 
കിടു കിടുതെ ; കിടുതെ കിടുതെ | 
കൊക്കിയും ചിന്നം വിളിച്ചും 
അതുതന്നെ ആവര്‍ത്തിക്കുക 
മേല്‍ക്കൊട്ടിയ തെരളി ദ്രുതമായി കുട്ടിപ്പിടിക്കുക. 
കിട കിടതെ / കിടതെ കിടതെ 
' തളിര്‍ത്ത കാടൊടിച്ചുന്ത (ൊം താളവട്ടം) 
കിട കിടതെ / കീടതെ കിടതെ | 
. ചവച്ചൊട്ടു ഭൂജിച്ചും 
അതുതന്നെ ആവര്‍ത്തിക്കുക 
ഇപ്പോള്‍ ആദ്യമിട്ട താളത്തിന്റെ 
താളവട്ടം പൂര്‍ത്തിയായി. 
ഇനി ആദ്യം തുടങ്ങുകയോ അല്ലെങ്കില്‍ 
മറ്റൊരു വിധം കൊട്ടുകയോ ആവാം. 
5 വിരല്‍ മുത്താളം 2 തവണ (10 വിരല്‍) 
2. തിന്തത്താ/ത്തിത്തി 
കുളിര്‍ നീര്‍ കുടിച്ചും മെയ്‌ (ദാം താളവട്ടം) 


തിന്തത്താ/ത്തിത്തി 

മേല്‍ കോരി ഒഴിച്ചും 

അതുതന്നെ ആവര്‍ത്തിക്കുക 

ഇനി ഇതിന്റെ ഭതരളി കൊട്ടുക 

തതിംന്ത കിടതെ / ധത്തിം ധത്തിം (മാം താളവടും) 


വിളക്കനുഷ്ഠാനം 195 


തതിംന്ത കീടതെ / ധത്തിം ധത്തിം 

അലര്‍ ശര ലീലയാടി 

ആവര്‍ത്തിക്കുക 

അടുത്തവരിക്ക്‌ ഈ തെരളി കൂട്ടിപ്പിടിക്കുക 

തതിറന്ത കിടതെ / കിടതെ കിടതെ 

ഉറ്റു മ യ്ക്കതു കാലം (3-ഠം താളവട്ടം) 
തതിറന്ത കിടതെ / കിടതെ കിടതെ 

ഉളവായി തിരുഗര്‍ഭം 

അതുതന്നെ കൂട്ടിപ്പിടിക്കുക 

തതിംന്ത കിടതെ / കിട കിടതെ കിടകിടതെ 

മാസം വന്നടുത്തുനാ (4ദാം താളവട്ടം) 


തളര്‍ച്ച തീര്‍ത്തവരന്ന്‌ 


ഉയയ, 


തതിറന്ത കിടതെ / കിടകിടതെ കിടകിടതെ 
ഴിക പത്തും തികഞ്ഞു 
ആവര്‍ത്തിക്കുക 
മേല്‍വായ്ത്താരി ദ്രുതമായി കൂട്ടിപ്പിടിച്ച്‌ 
തതിംന്തകിടതെ / കിടകിടതെ കിടകിടതെ (ടാം താളവട്ടം) 
മ്തി മുഖി യു മാദേവീ 
തതിംന്തകിടതെ കിടകിടതെ കിടകിടതെ 
കൊതിയോടെ പ്രസവിച്ചു. (6-ാം താളവട്ടം) 
' മേല്‍താളവട്ടം ദ്രുതമാക്കി | 
പിറന്നപിളളയെ കണ്ടു 
ഉറ്റവര്‍ ക്കതിശയം 
പാടിയശേഷം ആ താളവട്ടം അവസാനിപ്പിക്കുക 
ഇനി മുത്താളത്തിന്റെ അടുക്കുകള്‍ കൊട്ടി തുടങ്ങാം. 
3. [ ത്താതിന്തത്തതിന്തതിന്ത (2 തവണ) 
| മലോകൈ നരരൂപം | | 
ശിരസ്സത്‌ ഗജരൂപം 
അടുത്തവരിക്ക്‌ - ത്താ തിം തക തകതെ തകതെ(2 തവണ) 
വളര്‍ന്ന നെറ്റിയും കാതും 
വിടര്‍ന്ന കണ്ണുകള്‍ കൊമ്പ്‌ 
അടുത്തവരിക്ക്‌ - ത്താ തകതകതെ തകതകതെ തകതകതെ (2 തവണ) 
ഐങ്കരം വടിവൊത്ത 
ഉണ്ണിക്കുടവയറ്‌. 
താളവട്ടം ദ്രുതമാക്കി ഞവാനിപ്പിട്ടുക. അടുത്തവരിക്ക്‌ അടക്ക്‌ 
മാറ്റിക്കൊട്ടുക. 


വിളക്കനമുഷ്ഠയാനം 196 1 


4 ധക്കിട കിട കിടതെ കിടകിടതെ കിടകിടതെ 
പിറന്ന പിളളക്കുടനെ 
അമൃതിന്നായ്‌ കൊടുപ്പാന്‍ 
അടുത്തവരിക്ക്‌ ഈ താളവട്ടം ദ്രുതമായി കൊട്ടുക. 
പിന്നത്തെ വരിക്ക്‌ - ധത്തിത്തിം കിട കിടതെ ത്തീം കിടകിടതെ 
ത്തീം കിട കിടതെ- 
ചുട്ടടമലരപ്പ൦. 
ചുട്ടുളട കിഴങ്ങുകള്‍ 
ആവര്‍ത്തിക്കുക 
തതി കിടതികതി / തതികിടതെ തതികിടതെ 
കുത്തവില്‍ ഇളന്നീര്‍ 
| തതി കിടതി കതി / തതി കിടതെ തതികിടതെ 
പാല്‍പഴം നറും തേനും 
ഇതുതന്നെ ദ്രുതമായി കൂട്ടിപ്പിടിച്ച്‌ 
പഴുക്ക വെറ്റില തേങ്ങ 
നിറത്തില്‍ വെളളരിയുമായ്‌ 
ആവര്‍ത്തിച്ച്‌ ആ താളവട്ടം പൂര്‍ത്തിയാക്കുക. 
ഇനി താരികാലത്തിലേക്ക്‌ കടക്കാം 
5. 1. കൃകൃതിത്തി ധിത്തിത്തി കൃകൃതിത്തിത്തി കൃകൃതിത്തിത്ത്‌ 
j നിറത്തില്‍ പുമലരിട്ട 
 കൃകൃതിത്തി ധിത്തിത്തി കൃകൃതിത്തിത്തി കൃകൃതിത്തിത്തി 
ഹിതടത്തോടെ തരുമ്പോള്‍ 
ആവര്‍ത്തിക്കുക 
2. കൃകൃതത്തീം കിടകിടതെ ത്തീംകിടകിടതി ത്തീം കിടകിടതി 
ഭൂജിക്ക പന്തലില്‍ വന്ന്‌ 


കൃകൃതത്തീം കിടകിടതെ. ത്തീം കിടകിടത്തി ത്തീം കീടകിടതി 
ഭുജംഗ ഭൂഷണസുത 
ആവര്‍ത്തിക്കുക 

3. കൃകൃതക്കധക്ക കിടകിടതെ ക്കിടകിടകിടതെ ക്കിടകിടകിടതെ 
ഭജിക്കന്നോരടിയന്‍ 

കൃകൃതക്കധക്കകിടകിടതെ ക്കിട കിടകിടതെ ക്കിടകിടതെ 
അരുളുക വരം സ്വാമീ 
ആവര്‍ത്തിക്കുക 

4. കൃകൃത്തിം കിടത കിടകിടതെ ത്തീം കിടകിടതെ ത്തീ൦ 

ഹരി ഹര ഹരി ഹര കിടകിടതെ 

4 കൃകൃതത്തീം കിടത്ത കിടകിടതെ ത്തിം കിട്കിടതെത്തീം 

| ഹരനുടെ തിരു സുത കിടകിടതെ 
ആവര്‍ത്തിക്കുക 


em ae ape em ap meh mrsm emma mma a nm emecnm sm enn —ons emoreau ee 


വിളക്കനുഷ്ഠാനം 197 


കൃകൃതത്തിം ധക്കിട കിടകിടതെ ത്തീം കിടകിടതെ ത്തീം കിടകിടതെ 
നമഃ നമഃ ശിവ സുത 
നമിക്കുന്നേ നടിമലര്‍ 
മേന്‍വരിപാട്ട്‌ ആവര്‍ത്തിക്കുമ്പോള്‍ ദ്രുതമായി 

കൃകൃതത്തീം തരികിടകിടതത്തെ ത്തീംകിടതത്തെ ത്തീംകിട തത്തെ 
എന്നിങ്ങനെ കൊട്ടി അവസാനിപ്പിക്കുക 


മേല്‍പറഞ്ഞതിനപ്പുറം ഇനിയും സാധകത്താരികള്‍ കൊട്ടാനുണ്ട്‌. 
1. കൃതതിന്തക തിന്തകതെ കൃതതിന്തകതെ കൃതതിന്തകതെ 
2. കൃതതിന്തക തികതത്തെ കൃതതികതത്തെ കൃതതികതത്തെ 
3. കൃത തിന്തോ തിന്തോ തികതത്തെ കൃതതികതത്തെ കൃതതികത്തെ 
4. കൃകൃതക കൃകൃതക കൃകൃതത്തെ കൃകൃതത്തിത്തെ കൃകൃത 
ത്തിത്തെ 
5. കൃകൃതക കൃകൃതക കൃകൃതക തകതെ. കൃകൃതക തകതെ . 
കൃകൃതക തകതെ 

എന്നിങ്ങനെ മുന്നേറാം,- കള്‌ മനോധര്‍മ്മവും, 
കൈസാധകവുമാണിതിലെ മുഖ്യ ഘടകം. ഇപ്രകാരം, ഏകസ്വര 
മായി മുന്നേറുന്ന ഉടുക്കുവാദ്യകല ഏതൊരു സദസ്സിനേയും ഹര്‍ഷ 
പുളകിതമാക്കും. തദ്വാരാ, ഈ കലയോടുള്ള ആദരവും, ആകര്‍ഷ 
ണവും വര്‍ദ്ധിപ്പിക്കാനും കഴിയും. 

ശാസ്താംപാട്ടിനു പറഞ്ഞിരിക്കുന്ന ഏതൊരു. താളവും കൊട്ടി 
ക്കയറ്റാവുന്ന നേര്‍വഴി രീതിയാണിത്‌. ഇട്ട താളത്തിന്റ നേര്‍വഴി 
ക്രമത്തിലുള്ള - അടക്കുകളും, താരികളും മാത്രമാണിവ. വികൃതി 
കളോ കുസൃതികളോ ഒന്നുമില്ല. ഇടയ്ക്ക്‌ പുറംതാളങ്ങള്‍ കലര്‍ത്തു 
കയുമാവാം. പക്ഷേ ഇട്ടതാളത്തിന്റെ നേര്‍പ്രകൃതികള്‍: തന്നെ വേണ്ട 
്രയുള്ളപ്പോള്‍ ആ വഴിക്ക്‌ പോകാതെ പുറംതാളം പ്രയോഗിക്കു 


ന്നത്‌ ഉചിതമല്ലെന്നു മാത്രം പറയട്ടെ. 
ലേഖകന്‍ 


ശാസ്താംപാട്ട്‌ ഗീത പ്രകാരം 

ശാസ്താംപാട്ടിന്റെ മുഖ്യഭാവം ഭക്തിപ്രകര്‍ഷമാണ്‌. ആ 
ഭക്തിഭാവത്തെ നിലനിര്‍ത്തിക്കൊണ്ടു തന്നെ മറ്റു രസാഭിവ്യ 
ക്തിക്കും അതില്‍ സ്ഥാനവും, അവസരവുമുണ്ട്‌. അതാത്‌ സ്ഥാന 
ത്തും, അവസരങ്ങളിലും ആ വക രസഭാവങ്ങളെ എങ്ങനെ ഉദ്ധീ 
പിപ്പിച്ച്‌ പാടണമെന്ന്‌ നമ്മുടെ പൂര്‍വ്വീക ആചാര്യന്മാര്‍ നിര്‍വ്വചിച്ചു 
കാണിച്ചു തന്നിട്ടുണ്ട്‌. നാലുരീതികളില്‍ ശാസ്താംപാട്ട അവതരി 
പിക്കുകയാണത്‌. ഇന്നത്തെ മിക്ക പാട്ടുകാര്‍ക്കും അത്‌ അറിയില്ലെ 
ന്നതാണ്‌ വസ്തുത. അവരേയും വരും തലമുറയേയും ഉദ്ദേശിച്ച്‌ 
ആ വിധങ്ങള്‍ താഴെ കൊടുക്കുന്നു. 


ത ന ണ്ണ ണ്ട ണ്ണ ണ്ണ ണ്ണ ണയ ണ്ണാ ണത ണ്ണി 


ഞ്ഞ യമ്തുമ്ങ്ഞ bade mre ecto 


വിളക്കനുഷ്ഠാനം 198 


1. അന്നവിധം 

പതികാലത്തില്‍, കൊട്ടുന്ന താളത്തിന്റെ എല്ലാ സവിശേഷത 
കളേയും ഉള്‍ക്കൊള്ളിച്ച്‌ മധുരമായും സ്ഫുടമായും ഉച്ചസ്ഥായി 
യില്‍ മനോഹരലായി പാടേണ്ടുന്ന പ്രകാരമാണ്‌ അന്നവിധം. രുപം, 
ചുഴാരി, പതികാലവര്‍മ്മം, കുംഭം, പതികാല മുത്താളം എന്നീ താള 
ങ്ങളില്‍ ഭയഭക്തി, ശാന്തം, വീരം, രഗ്രം എന്നീ ഭാവങ്ങളെ 
ഉണര്‍ത്തുമാറ്‌ ആണ്‌ അന്നവിധം പാടേണ്ടത്‌. 

2, മുന്നവിധം 

മധ്യകാലത്തില്‍ മേല്‍പറഞ്ഞ പ്രത്യേകതകളെ ഉള്‍ക്കൊളളിച്ച്‌ 
രൂപം, വര്‍ത്മം, ചുഴാരി, മുത്താളും, ഏകം, തൃപുട, പാണ്ടി എന്നീ 
താളങ്ങളില്‍ വാത്സല്യം, വീരം, ഹര്‍ഷം എന്നീ ഭാവങ്ങള്‍ക്ക്‌ 
പ്രാധാന്യം നല്‍കി പാടപ്പെടുന്നത്‌ മുന്നവിധം. 

3. ഈഴവിധം | 

പതികാലത്തും, മധ്യകാലത്തും ശോക-താപ-അനുതാപ-ഭയ 
-അനുകമ്പ-ശാന്തഭക്തി ഭാവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി അതിന 
നുസദിച്ചസ്വരഭാവങ്ങളിലൂടെ പാട്ടും താളവും അവതരിപ്പിക്കുന്നത്‌ 
ഈഴവിധം. 

4. ച്ാരുവിധം 

ഗമധ്യകാലത്തും, ദ്രുതകാലത്തും ചെറിയ വരിപാട്ടുകളെ ഉചി 
തമായി കുറുക്കിയും നീട്ടിയും വാത്സല്യം ശൃംഗാരം, ഹാസ്യം, വീരം, 
എന്നി ഭാവങ്ങളെ ഉത്തേജിപ്പിക്കുമാറ്‌ മുത്താളം, തൃപുട, ചിന്ത്‌, 
കുമ്മി, നാലാം താളം എന്നിവയില്‍ കണ്റശുദ്ധിയോടു കൂടി മനോ 
ഹരമായി പാടപ്പെടുന്നത്‌ ചാരുവിധം. 

NB ഏകം , നാലാം താളം, ചെമ്പട, കാരിക, എന്നീ താളങ്ങള്‍ 
ഈജ്വിധത്തിന്‌ ദയാജിചുവയാണ്‌. 


തളളത്തയം- പിഭളളത്തായം- 

മുന്‍പാട്ടുകാരനെ സര്‍വ്വപ്രകാരേണ (താളം, മാത്ര, സ്വരം, 
താളവട്ടം) അനുകരിച്ച്‌ ഏകസ്വരമായി കൊട്ടിപാടപ്പെടുന്നത്‌- തള്ള 
ത്തായ. 

മറിച്ച്‌ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഐക്യമില്ലാതെ സദസ്സില്‍ 
അപനസ്വരമായിത്തീരുന്നത്‌ - പിളളത്തായം-പാടാനിരിക്കുന്നവരില്‍ 
എത്രവലിയ ആശാന്മാരുണ്ടായാലും രുന്‍പാട്ടുക്കാരനെ അനുസ 
രിച്ച്‌ മുന്നേറുന്നതാണ്‌ ഉചിതവും, അഭികാമ്യവും. ഒരു ടീമിന്‌ ബഹു 
ജനപ്രീതി ലഭ്യമാകുന്നതും അതിലൂടെയാണ്‌. 


് 


വീിളക്കനുഷ്യാനം 199 


ചില സാമൃത്ഥ്യ പ്രകടനങ്ങള്‍ താളം ചുഴാരി 
ഹരിഹരസുതനയ്യനു നല്‍കിയ 
കരിരഥ തുരഗപ്പട കാലാള്‍ 
പരിചൊടു മലനാടത്‌ നോക്കി 
അതിശയമാം പടകള്‍ നിരത്തി 
പടകള്‍ നിരത്തി അതിനുടെ പുറകെ 
പടഹം തകിൽ ധ്വനികള്‍ ഇടയ്ക്കിടെ 
ചന്തമുളള കുന്തക്കാരൊരു നിരവെ 
കൊണ്ടു വെട്ടം ഇണ്ടല്‍ ധീരെ നടന്നു 
മദകരിവരരെ ചമയിച്ചു പുറം മറയുവാന്‍ 
അതിനുടെ മുകളില്‍ മണിച്ചുരടും കുന്തം വടിയൊടു വളര്‍ത്തോട്ടികളും 
കാരിക്കുതിരക്കുണ്ടൊരു സുര്യര്രഭകള്‍ അണിഞ്ഞിട്ടങ്ങനെ 
വെളളക്കടലിലെ തിരകള്‍ തള്ളിവരുന്നതുപോലെ കാര്യം 
ഇത്തരത്തിലൊത്തു വട്ടമുലത്തരുണിമാര്‍ 
ഒത്തുണര്‍ത്തീ വിധം മത്സരാദികളെത്രവിധം 
വിഘ്നതാളമൊത്ത ധക്കിടകിടകിടതകതെ കൃകൃതതികിണതോം 
ഹൃദയപ്പുവെന്ന മദയാനബുദ്ധിയില്‍ ഉറ്റുണര്‍ന്ന വിത്തേ 

- അരുള്‍ തരിക കുതുകത്തെ കൃകൃതധൊങ്കം കൃകൃതതികിണതോം 
നാവിനു സാരഥിയാം കവിമകളെ നാണമൊഴിച്ചടിയനു വരമരുളുക. 
ഹരികിടുതക്കം ധിത്തിത്തിധത്തിം ഗണാം കുതിന്തെ 

” ഇത്തകിടതകിതധക്കം ധീമിധത്തെ പടകളൊക്കെ നിരന്നതുകണ്ട്‌ 


മറ്റൊരു തരം 
ഹരിഹര സുതനയ്യനു നല്‍കിയ 
കരിരഥ തുരഗപ്പട കാലാള്‍ 
അഴകൊടു മലനാടതു നോക്കി 
അതിശയമാം. പടകള്‍ നിരത്തി 
പടകള്‍ നിരത്തി അതിനുടെ പുറമേ 
പടഹം തകില്‍ മുരശൊടുടുക്ക്‌ 
കച്ചരടും വിരല്‍കെട്ടും കെട്ടി. കരിമ്പുവില്ലും 
പിടിച്ചുകെട്ടും പുണിയൊരു നിരവെ! 
ചന്തമുള്ള കുന്തക്കാരവര്‍ മുമ്പിലകമ്പടി 
കൊണ്ട്‌ രണ്ടുപട ഇണ്ടല്‍ ധീരെ നടന്ന്‌ 
വെളളിക്കുന്തക്കാരവര്‍ വെളിച്ചട്ടകളിട്ടു മുറുക്കി 
ട്ടുള്ളില്‍ ഭയമില്ലാതവര്‍ തള്ളിക്കൂടെ നടന്ന്‌ 
വെള്ളിക്കുന്തഹതതം അതതം കാരവര്‍ അധ 
ധിമിയതതം ധൊങ്ക 

ട്ടുള്ളില്‍ ധൊങ്ക ഭയമില്ലാത്തവര്‍ ധൊളാടങ്കധൊങ്ക 


ETRE [eee eer oe oe ce Te Ts N 


വീളക്കനുഷ്ഠയാനം 200 


തള്ളിക്തൂുടി തതികിണതോം നടന്ന്‌ 

കാരിക്കുതിരക്കുളെളാരു വീര്യ്രഭയും ദൊങ്കയണിഞ്ഞിട്ടങ്ങനെ 
കാര്യക്കാരവര്‍ സുര്യ പ്രഭയോടെ അതതം ചാരത്ത്‌ 

മദകരിവരരെ ചമയിച്ചിട്ടൊരു നിറപറയതിനുടെ മുതുകില്‍ 
മണിച്ചരടും തുരടും കയറും വടിയും കുന്തം വടിവൊടെ വളര്‍തോട്ടികളും 
ഇത്തരത്തില്‍ കടലെ ഒത്തുകടലെ വട്ടമുല കടലുടെ നടുവെ ത്തരുണികള്‍ 
കറുത്തമുണ്ടന്‍ കയ്പക്ക ഒത്തുചേര്‍ന്നു ഗീതം വറുത്തു 
കൊണ്ടാമത്സരാദികള്‍ തിന്നട്ടെ എത്രതരം. 

വിഘ്നതാളമൊത്ത ധക്കിടി കിട കിടതെ കൃകൃതതി കിണതോം 
ഹൃദയപ്പുവെന്ന മദയാന ബുദ്ധിയില്‍ ഉറ്റുണര്‍ന്ന വിത്തെ 
അരുള്‍തരിക കുതുകത്തെ ഹരികിടുതക്കം ശ്രീധക്കം 
ജാതഗതിന്തൊ ണത്തി ത്തി ത്തെ പ ഗണാംകുനിന്തെ 
ധതികിണതെ നമഃ ധക്കം കിടുതകതെ ധിമിക്ക 

ധിമിത്തെ പടകളൊക്കെ നിരന്നതുകണ്ട്‌ അതിസുഖമോടയ്യനു 
മപ്പോള്‍ ഹരിയോ ഹര ശങ്കര സുതതെ അടിയനിതാ ചദതളിര്‍ 
തൊഴുന്നേന്‍ 


താളപര്‍വ്വം സമാപ്തം 


൭. കം കം കച ക, 
°° ho od 9° ho od 3° 


സ്വാമികുടെ 


വിളക്കനമുഷ്ഠാനം 


BIOo 4 


CMAN nO0Yo 


BEE 


വിളക്കനമുഷ്യാനം 202 


അദ്ധ്യായം 1 
ഇളവരസേവം - പടനിരപ്ചു 


സ്വാമി അവതാരം കഴിഞ്ഞ്‌ കുടിയിരുപ്ച വരെയാണ്‌ ശാസ്താം 
പാട്ടിന്റെ ഒന്നാംഘട്ടം. പൊന്നമ്പല മേട്ടിൽ ഇരുന്നശേഷം വിവിധ 
സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുള്ള സ്വാമിയ;ടെ - അവതാരങ്ങള്‍ അധി 
കവും സേവക ഭാവത്തിലാണ്‌ അറിയപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ 
ഇവയ്ക്ക്‌ ലൌകികത മുന്നിട്ടു നില്‍ക്കുന്നു. ശ്രീ ധര്‍മമശാസ്താവ്‌ 
യോഗസ്വരൂുപനും, ഗൃഹസ്ഥാശ്രമിയുമായി പ്രതിപാദിച്ചു കാണുന്നു. 
എന്നാല്‍ അയ്യപ്പഭാവം തികഞ്ഞ യോഗത്തിലും ്രഹ്മചര്യ നിഷ്ഠ 
യിലും അധിഷ്ഠിതമെന്നു കരുതവെ അയ്യപ്പന്‍ വിളക്കില്‍ സേവം 
പാട്ടുകളിലെ ചിലത്‌ ഒഴിവാക്കേണ്ടതല്ലേ എന്ന്‌ തോന്നിപ്പോകുന്നു. 
ഇളവര സേവത്തിലെ പ്രതിപാദ്യം ഇളവരരാജന്റെ പുത്രിയു 
മായുള്ള തിരുവേളിയും, അതിനുള്ള ഒരുക്കങ്ങളുമാണ്‌. 

ഇളവരസേവത്തിലെ “പടനിരപ്പ്‌” വിഭാഗത്തില്‍ 14 പാട്ടുകള്‍ 
ഉണ്ട്‌. അവയിൽ അധികവും ആവര്‍ത്തനങ്ങളാകയാല്‍, പ്രസക്ത 
ങ്ങളായ 1, 4, 11, 12, 13, 14 എന്നീ പാട്ടുകള്‍ മാര്തം ഇതില്‍ ചേര്‍ക്കുന്നു. 


1. ഇളവരസേവക്ക്‌ പോകാനുള്ള ആലോചന (മുത്താളം, നാലാംതാളം) 
അന്നത്തുണിന്നരിയത്‌ വാങ്ങി E HAs 
മറു വീട്ടിൽ ഉരണിളകൊണ്ടു 

പിറ്റെന്നാള്‍ പുലര്‍കാലെ 

അമ്മാച്ചനെ അരികെ വിളിച്ചു 

ഉയരില്‍ മികച്ച രാജാവെന്നാല്‍ 

ഇളവരജന്‍ എന്നുണ്ടല്ലോ? 

രില്‍ മികച്ച രാജാവെന്നാല്‍ 

എവിടെയുണ്ട്‌ നല്ലമ്മാച്ചാ 

രില്‍ പെരിയ രാജാവെന്നാല്‍ 

എത്രയും പെരിയവനത്രേ 

നാടമ്പം എഴുപത്‌ കാതം 

കാടും നാടുമിരട്ടിയുമുണ്ട്‌ 

എന്നല്ല പോരിനു വിരുതന്‍ 

കളളച്ചുതിനനതി വിരുതന്‍ താന്‍ 

ഏല്ക്കുന്നോരുടെ നാടും ധനവും 

പട സന്നാഹങ്ങളും പറിച്ചെടുക്കും 

പെരുമയൊന്നും വേണ്ടമ്മാച്ചാ 

നമ്മുടെ പടകുടനിരത്തുക വേഗം 


വിളക്കനമുഷ്യാനം 


2, പടനിരപ്പ 

കോലാഹല വാദ്യധ്വനിയൊടു 
കൊടികുടതഴയൊക്കെ നിരത്തി 
കൊനമ്പൊടു കുഴല്‍ താളം ചെണ്ട 
പെരുമ്പറയും ഉണ്ടൊരു ഭാഗേ 
ആനകളെ പൊന്നണിയിച്ചു 
നിരത്തിയൊരു ഭാഗേ നിറുത്തി 
അതിശയമെഴും കുതിരപ്പടയെ 
നിരനിരയെ നിരത്തി നിറുത്തി 
ചെമ്പരിച കരിമ്പരിച പുനഃ 

മേനി കലര്‍ന്നിന മിന്നിപ്പരിച 
മികവിന തുളുവാളും 

കടുത്തില കൈക്കിട ചൊട്ട 
കോപ്പണിഞ്ഞിന കുതിരപ്പുറമേ 
ജീനി ചമ്മട്ടികോല്‍ പിടിച്ച്‌ 
പരിചൊടു കാലാളും ചമയങ്ങള്‍ 
ചമഞ്ഞിഹ നിരനിരയായ്‌ നിന്നു 
പടഹമിടയ്ക്കയും വെടിയുടെ ധ്വനിയും 
പടമന്നര്‍ തന്‍ വളര്‍വിളിയും 
വില്ലുമമ്പും കെട്ടും കൊല്ലും വാളും 
കൊലക്കത്തി പീലിക്കുന്തം ചവളകള്‍ 
മികവിയ മുരശുകള്‍ പരിഘം ഓരോ 
പന്തിയിലവര്‍ നിരനിര നിന്നേ 
തരുണികള്‍ ചമഞ്ഞവരൊരു ഭാഗേ 
കുരവധ്വനിയുണ്ടൊരു ഘോഷം 
മികവിന പല്പക്കും ചമയിച്ച- 
ന്തോളത്തിന്നരികെ നിറുത്തി 
കൊടികുടതഴശബരികളൊക്കെ 
നിരനിരവെ നിറുത്തിയ ശേഷം 
കൂസാതെ അമ്മാച്ചന്‍ താന്‍ 

ഉടനെ തിരുമനസ്സറിയിച്ചത്‌ 


3. പടപുറപ്പാട്‌. താളം ചുഴാരി, മുത്താളം 


പടകളൊക്കെ നിരന്നകമ്പടി 
ഹരജനും പോയ്‌ നീരാടിനാന്‍ 
പരിച്ൊടെ നിയമങ്ങള്‍ ഭോജന 
വും കഴിഞ്ഞൊരനന്തരം 


| വിളക്കനമുഷ്ഠരാനം 204 


മുടികെട്ടിയതിന്നിടയ്ക്കിടെ 
തടവില്‍ വെച്ചിന പുതുമലര്‍. 
മുരളും വരിവണ്ടിന്നൊളിയില്‍ കുറുനിര- 
ന്ക്കഴകും ചനനദക്കല നെടിലവും. 
വില്ലുവെല്ലുമ ചില്ലിതങ്ങളില്‍ 
മെല്ലവേ പൊരുളല്ലലായ്‌. 

വിടര്‍ന്ന കമലത്തിനെതിര്‍പോര്‍നയനവും 
കാതിലണിമുത്തു കുലകളും. 
ചൊല്ലെഴുന്ന ഗളത്തിലങ്ങണിയുന്ന- 
മാലപതക്കങ്ങളും 
ശോഭയോടണിയുന്ന തോള്‍വള- 
കങ്കണം വ്വിരലില്‍ മോതിരം 
പട്ടുടത്തൊരു കച്ചകെട്ടി- 

യരയ്ക്കു പൊന്നരഞ്ഞാണവും 
പരിചൊടെ തിരു തൃപ്പാദത്തിനു- 
പൊന്നിട്ട തരിച്ചിലമ്പത്‌ 
ആടുമക്കൊടി ചൂടുമക്കുട- 
യോടിണങ്ങി നടന്നുടന്‍ 
ഉരതുമക്കുഴലൊച്ച കേട്ടുല- 
കങ്ങളൊക്കെ വിറക്കയും 

കുരവ കുഴല്‍വിളി വിരുത്‌ തരുണിയാള്‍ 
അരചരുറം പല ഭാവവും 

അടുത്തു ചെന്നണയുന്ന നേരത്ത്‌ 
അര്‍ക്കനങ്ങു ദയങ്ങള്‍ പോൽ 
ആരിയന്‍ മകളായ കന്നീ 

കുളിപ്പാന്‍ ദതോഴികളോടുടന്‍ 

വ്വന്നു തങ്ങളില്‍ നല്ല തോഴിമാ- 
രൊത്തു പുക്കു കുളപ്പുര 

മാധവന്‍ നിലവയ്യനും നില 
പന്തിവായ്ക്കരെ പൂകിനാന്‍ 

കനൃക സഖിഥാരുമൊത്തു 
കുളികഴിക്കുമളവതില്‍ 

കണ്ടു സേവകന്‍ കന്നിയെത്തദാ 
കണ്ടു കന്യക അയ്യനെ 

കണ്ടു തമ്മിലങ്ങേറ്റു കണ്‍മുന 
-ഇണ്ടലേറി മനങ്ങളില്‍ 


വീളക്കനുഷ്ഠാനം 


കനൃക സഖിമാരുമൊത്തു 

കുളിച്ചു മാളിക പുക്കത്‌ 

കന്യക സഖിയായ്‌ വരുവതി 
നെന്തു ചിന്തയമ്മാച്ചനേ 
ഭുവനപതിയിളവരജന്‍ കന്യക 
രാജസേവ കഴിക്കണം 

തരുണീ ജനകന്റെ പുരിയില്‍ പട- 
യൊടു പുകിന്തുസേവ കഴിക്കുവാന്‍ 


4. ആരിയകനൃകാ ദര്‍ശനം 

'ആറും ജടയണിന്തരനുടെ പുത്തിരന്‍ 
അയ്യന്‍ പടയോടു നിലപന്തിയില്‍ വാഴയെ 
കൂറിട്ടൊരൊറ്റ ക്കുടതണൽല്‍ തന്‍കീഴെ 
കോലാഹലത്തോടെഴുന്നെള്ളും നേരത്ത്‌ 
മാനിനിമാര്‍ ചൂഴും ആളും ചെറുകന്യക- 
താനും സഖിമാരും പോയ്‌ കുളിച്ചങ്ങിനെ 
പട്ടൊടുവെള്ളൊലി ചാര്‍ത്തുന്നു കന്യക 
പുതുമെയ്യില്‍ കസ്തൂരി കുറികളഭം പൂശി 
വളരിട്ടൊരജ്ഞനം തൊട്ടവള്‍ കന്യക 
എട്ടുതരത്തില്‌ ശിരസ്സാവും തൊങ്ങലും 
ചേലുള്ള കൈവള വീശിക്കൊണ്ടങ്ങിനെ 
കൊടുമയിലിളകുന്ന പോര്‍മുല രണ്ടുമേ 
ഹരനുടെ മകനയ്യന്‍ കണ്ടു മനം ചേര്‍ന്നു 
വെള്ളത്തിലെ തിര തള്ളിവരും പോലെ 
ഉള്ളം അഴിഞ്ഞങ്ങു നോക്കും നയനവും 
സേവകനാര്‍ ചെറുകന്യകയെ കണ്ടു 
ചേര്‍ന്നു മനം കനിവുറ്റവര്‍ തങ്ങളില്‍ 
അന്നം നടപോലെ കന്യാനടകൊണ്ടാള്‍ 
ഏഴാകും മാളികയിങ്കല്‍ കരേറുന്നു 
ഉറ്റുടന്‍ തോഴിമാരൊപ്പം ഗമിക്കുന്നു 
ഏവം പടയും കുടയുമമ്മാച്ചനും 
ഇളവരജന്റെ പടിത്തളം പുക്കയ്യന്‍ 


5. അരഭമണിന്തരസുതനയ്യന്‍ 


ഇളഹരജനെ സേവിപ്പാന്‍ 
അഴകിയ പട'കുട തഴ ശബരി- 
കളൊക്കെ നിരത്തി നിറുത്തി 
കരുവൂരമ്മാച്ചന്‍ പടകുട തഴ 


യായാ ഹായ -ായലാടായണേയ്ടയോയായം തം എയും ജയാപായാ ാ്ാായാംത്ടയയോയ ിയ്ോംാോയയായും യയ യോ വോ യ ന യായാ ജാം ഞ്ഞ പായ പ ഹ മോ ഞ്ഞ പോയം 


വീളക്കനുഷ്ഠാനം 


ശബരികളൊക്കെ അടവെ നിരത്തി 
കരുണാകരനയ്യനുമുടനെ 
കുളികുറി നിയമങ്ങള്‍ കഴിച്ചു 
താനങ്ങധഗ്യതേത്ത്‌ കഴിച്ചു 
സര്‍വ്വാഭരണങ്ങളിഞ്ഞു 
തിരുമെയ്‌ തിരുവായുധനിരയും 
തിറമോദെയണിഞ്ഞു ഹിതത്തില്‍ 
ത്രിപുറങ്ങളെരിച്ചരനന്ദന 
നഴകോടെ യെഴുന്നെള്ളുമ്പോള്‍ 
ശംഖും കൊമ്പൊടു കുഴല്‍ താളം 
'എടക്ക ഉടുക്കൊടുതമ്പേര്‍ ഉണ്ട്‌ 
അമ്പും വില്ലും പരിചൊടു വാള്‍ 
കുന്തക്കാരവര്‍ നിരനിരയുണ്ട്‌ 
മിന്നും വളര്‍കിന്റരിയിട്ട പട- 
മന്നര്‍ പടയണിയുണ്ട്‌ 

കൊടിയും വെടി പടഹമതുണ്ട്‌ 
ഇടയിടയില്‍ കുരവയുമുണ്ട്‌ 
നില്പന്തിക്കരിക കാലാള്‍ 
ചട്ടയിട്ടുകവാത്തു തുടങ്ങി 
കുന്നും കുഴി തോടും പലവഴി 
പാലങ്ങള്‍ നിരത്ത്‌ കടന്ന്‌ 

വീടും കുടി പീടിക മാളിക 
ഗോപുരം മണിമേടകള്‍ കോവില്‍ 
ഏറിയവഴി നാടുകള്‍ താണ്ടി 
അന്തമില്ലാ പടകണിയോടെ 
ഉളഹരജന്‍ കോവില്‍ പുകഴ്‌ന്തു_ 


6. ഇളവരജ പുരത്തില്‍ 
ആറണിന്തരപുത്തിരന്‍ മലയാളി 

ചെന്നു നിലപന്തിയില്‍ 

വായ്ക്കരികെ പുക്കിതത്തിനൊടു 
നോക്കുമപ്പരിചൊടാദരാൽ 

ചൊല്ലെഴുന്ന കടലില്‍ കുളിര്‍ത്ത കുളിര്‍- 
ത്താമ്രയരികെ വണ്ടുമായ്‌ 

ചോദി വന്നു ദയമോട്‌ അല്ലി- 

വിടര്‍ന്നു പൂവിനുടാശ്രയം 

ഇഷ്ടമുള്ള. ചില പൂവറുത്തു മുടി- 


തം ഞഞയഞോ ഞാ ഞായം യോനാ തോ യോ യ യോ ഞം കോയ തോയം പയത ന താണ ത ഇ 


വിളക്കനുഷ്ഠാനം 


യിങ്കല്‍ വെച്ചു സരസിച്ച. പോൽ 
എച്ചിലെന്ന്‌ പുറകെക്കുടഞ്ഞു 
കളഞ്ഞു തേച്ചു കഴുകിച്ച പോൽ 
കീഴടങ്ങിയ നാദവും തൊഴിലു- 
മുണ്ട്‌ മജ്ജുള താരിയും 

മാരകരക്ഷ എന്നു കേട്ടുവന്‍ 
മനചിന്തയും തെളിവുറ്റുടന്‍ 
വാരിവെച്ച മലര്‍ കോര്‍ത്തിണക്കി 
മതിവരുത്തി നീരാടിനാന്‍ 

വാര്‍ത്ത തന്‍ മലരിനോടു നേര്‍ഗതി 
ഒന്നുമില്ല സമമൊന്നുമേ 
കുജ്ഞരത്തൊലിയുരിഞ്ഞുടുത്തുട- 
നാടുമപ്പനുടെ പുത്തിരന്‍ 
കൊന്നവില്ല്‌ കൊലയാന തന്‍മുതു- 
കിലേറി വന്‍ പടയോടഹോ 
അഞ്ചുമുറ്റിളഹരജന്‍ മാളിക 
പടിക്കരികെ ചെന്നു മലയാളി താന്‍ 
ഹിതമോടവിടെ നിന്നാക്കാവുലരെ 
വിളിച്ചു സേവകന്‍ ചൊല്ലിനാൻ 


൫ കം കം കം കർ, 
൪൭ Cd %° %° *° 


അധ്യായം 2 
ചൂതാട്ടം (ഇളവരസേവം) 


ചൂതാട്ടം പാട്ടുകള്‍ 1 എണ്ണമാണ്‌. അവയില്‍ ക്രമബദ്ധത 
യുള്ളവ മാത്രം ഇതില്‍ ചേര്‍ക്കുന്നു. 


1. അയ്യുന്‌ ഇളവരന്യപന്റെ സ്വീകരണം (താളം ചുഴാരി, വര്‍മ്മം, എണ്ഠിചുഴാരി) 


ഉടനെ ചില പടയും കുടയും 
കാലാളും പദവികളോടെ 
ഇളവര നൃപ കോവിലിന്നരികെ 
കോട്ടപ്പടിനിമുരെ ചെന്നു 
ആനപ്പടി വാതിലകത്തെ 
കാപ്പാളരെ വിളിച്ചുരചെയ്തു 
കരുതിപടി കാക്കുന്നവരെ , 
കാവാളരെ പടിവാതില്‍ .തുറപ്പിൻ 


വിളക്കനുഷ്ഠാനം 


ആരെന്ന്‌ പേരും രരറിയാതെ 

അഴിയൂരിപ്പടി തുറക്കുകയില്ല 
ആരെവരെന്നും ചൊല്ലാമേ ഞാനും 

ആളും പേരറികെ കേള്‍ക്കുവിന്‍ നിങ്ങള്‍ 
പരമശിവന്‍ എന്നുടെയച്ഛന്‍ 

ത്രയ്യന്‍ മോഹിനി ഉമയാളമ്മ 
വേലായുധന്‍ ഗണപതി ജേഷ്ഠന്‍ 

പറകില്‍ ശ്രീ ഭ്രയെന്നുടെ ഭഗിനി 
ഇളകങ്കുന്നപ്പുഴ അറുമുഖനനുജന്‍ 

വെള്ളാളര്‍ കുലം ജാതിയില്‍ലറിക 
എന്നുടെ പേര്‍ അറിയണമെങ്കില്‍ 

മന്നന്‍ മലയാളി സേവകനെന്ന്‌ 
രും പേരും കേട്ടൊരു നേരം 

.ഹരജന്‍ മുഖ കല്പന നേടി 
ഹരജനറിഞ്ഞു കല്പനവാങ്ങി 

- കാവാളര്‍ പടിവാതില്‍ തുറന്നു 

ഉലകിടയഖിലം നടുങ്ങുമാറുള്ള 

പടയണി കോലാഹലേയെഴുന്നളളി 
കണ്ടു ഹരജന്‍ എതിരേറ്റു ഇരിപ്പാന്‍ 

പൊന്നും വിരിപ്പായയിട്ടു കൊടുത്തു 
സേവകനാര്‍ ചെന്നു പായയിലിരുന്നു 

ആമോദമോടെ കുശലം പറഞ്ഞു. 
ഇരുന്നിനൊരളവില്‍ കണ്ടു പൊന്നും പോര്‍ 

ചൂതും കളിക്കളവും കരുക്കളുമെല്ലാം 
ചുതെടുക്കാമോ പൊരുതാമോയെന്ന്‌ 

തങ്ങളിലുറ്റ്‌ സേവം പറഞ്ഞു 


പടയോടു കുടി വന്നത്‌ ഇവിടെ 
പൊളിവചനം കൂടാതെത്തന്നെ 
നേരായിട്ടിന്ന്‌ പറയുക വേണം 
ആരിയമങ്ക കന്യകയാളേ 
വേള്‍ക്കണമെന്‌ കരുതി. മനസ്സില്‍ 
എന്‍ മകളെ വേള്‍ക്കണമെങ്കില്‍ 
ചൂതിലെന്നോട്‌ ജയിക്കുക വേണം 
ചൂതിലെന്നോട്‌ ജയിച്ചവരില്ല 


വിളക്കനമുഷ്ഠാനം 


പോരിലെന്നോട്‌ എതിര്‍ത്തവരില്ല 
തന്നോടൊപ്പം ചുതില്ലയെങ്കിലും 
പൊരുതുക വേണം നല്ലിഹരജ 
ചൂതിലെന്നോട്‌ പൊരുതണമെങ്കിലോ 
പണയം ചൊല്ലി പൊരുതുക വേണം 
കൊടികുടതഴ തിരുമെയ്യാഭരണം 
പണയമായ്‌ ചൊല്ലീ പൊന്മകനപ്പോള്‍ 
ആരിയന്‍ നാടും പെണ്മകളേയും 
പണയമായ്‌ ചൊല്ലി ഇളഹരജന്‍ താന്‍ 
കരുതീ പണയം ഓലയിലെഴുതി 
ഒത്തു പറഞ്ഞവര്‍ കുറിയത്‌. മാറി 
നാളപ്പുലര്‍കാലെ കളിപ്പതിന്നായി . 
നാളും പാര്‍ത്തവിടെ വസിച്ചാനയ്യന്‍ -. 
ഉള്ളില്‍ കാൌശലത്തോടിളഹരജന്‍ 
കള്ളച്ചുതെറിഞ്ഞു ജയിക്കാമതെന്ന്‌ 
ഉള്ളില്‍ ചിന്തയോടയ്യനുമപ്പോള്‍ 
പുള്ളിമാന്‍ മിഴിയെനിനന്തു കിടന്നു. 


3, ചൂതിന്‌ കൊമ്പിട്ടിരിക്കല്‍ (തൃപൂട താളം, മുത്താളം) 
കതിരവന്നൊളി കതിരിടും മുന്നേ | 
പ്രാത: കര്‍മ്മമൊതുക്കിനാര്‍ 
പ്രാതലൂണ്ടതി പ്രീതരായഹോ” 
ചൂതിന്നായൊരുങ്ങീടിനാര്‍. 
മാളിക മുകളേറിച്ചെന്നു 
കളിക്കളമതില്‍ മുന്‍പില്‍ 
ഇഷ്ടമോടെ വരച്ചു രാശി 
ക്കളങ്ങള്‍ കൊമ്പിടുവാനഹോ. 
നാലുശാഖയതിലാറു പിരിയവും 
ഷോഡദശദ്വയമത്‌ സഖേ 
ഏകസാല മീരണ്ടു ശാഖയതില്‍ 
ഷോഡ്ദശ ദ്വയദളം സഖേ 
നാദമുണ്ട്‌ മണിപ്പോലെയങ്ങിരുവര്‍ 
കണ്‍ഗമിഴിച്ചു പ്രദക്ഷിണം 
ഏകനെന്നു ചതുര്‍ദശം നയനം 
ആരിവന്‍ പറയുകാ ദരാല്‍ 
പശ്ചിമ ദിശിയഛനെ നിനച്ച- 
യ്യനും ഇരുന്നീടിനാന്‍ 


വിളക്കനുഷ്യാനം 710 


പൂര്‍വ്വദിക്കിലഭിമുഖ്വനായി 
അമ്മാച്ചന്‍ താന്‌ിരുന്നത്‌. 
റതക്കു ദിക്കിലിളഹരജനും 
മന്ത്രിയുത്തര ദിക്കിലും 
രക്തവര്‍ണ്ണമായുള്ള ചൂതെ- 
ടുത്താക്ക മോടിരുന്നയ്യനും 
വെള്ളച്ചുതെടുത്തയ്യന്‍ മന്ത്രി 
യമ്മാച്ചനും ഇരുന്നീടിനാന്‍ 
കാരിവര്‍ണ്ണ മിളഹരജനും 
മന്ത്രി പച്ചയെടുത്തത്‌ 

ഇത്തരം നാലു കൊമ്പിലുമവര്‍ 
ചുതുകള്‍ നിരത്തീടിനാര്‍ 
വാതുവെച്ച കളിയെന്ന ചിന്തയാല്‍ 
വാശിയോടിരുന്നേവരും 


4, ഒന്നാംകടി. അയ്യന്‌ ൨ പണയനഷണം (താളം രൂപകം, ചുഴാരി, വര്‍മ്മം) 
നാലു കൊമ്പാലവര്‍ നാലു പേരും ഇരുന്നിട്‌- 
നാലു കൊന്വ്രമൊത്തു പേരിട്ടു നിരത്തിയിറക്കി 
നാലും മുന്നും ഏഴ്‌ എട്ട്‌ പകിട പന്ത്രണ്ടെറിഞ്ഞു 

. തായം വെച്ചു പിന്നെ പുറമേയൊരുകായ നാലിനെണ്ണി 
കരവുരമ്മാച്ച നഞ്ചു കളിച്ചതിന്‌ കയര്‍ത്താനയ്യന്‍ 
കണ്ടര്‍ മകനയ്യന്‍ മനമതി ലിണ്ടലുള്ള തകലുവാന്‍ 
വീണ്ടും രണ്ടു പ്രന്തണ്ട മ്പിനോട്‌ കളിച്ചു. 
കണ്ടര്‍മകന്‍ കണ്ടു അരചനിരുനാലെട്ടും കൊണ്ട്‌ വെട്ടി 
പെട്ടയുമികി വീണുരണ്ടു കായ- 
എട്ടിരുമുന്നാറും കളിച്ചിള ഹരജന്‍ താന്‍ . 
ഇഷ്ടമോടെ കൊണ്ടു കെട്ടുവാന്‍ കൊണ്ടു വെച്ചു. 
ചേര്‍ച്ചനില്ലിത്‌ വെട്ടുകയും കെട്ടുകയും ആഗ്ര- 
ഹങ്ങള്‍ കാട്ടരുതെന്നിള ഹരജനോടോതി- 
ഒന്നുവെട്ടി കെട്ടി അതു ന്യറയം ഞാന്‍ ചെയ്തത്‌ 
രണ്ടുവെട്ടി കെട്ടിക്ഷകൊള്‍കെന്നിള ഹരജനോതി. 
പിന്നെ വന്ന കൈയ്ക്ക്‌ തോറ്റു മന്നന്‍ മലയാളീ. 
തന്റെ നാടും വീടും പണയമായ്‌ നല്‍കി. 
ഇത്രനല്ല എന്റെ നാടും വീടും പടഭണ്ഡാരം 
തത്ര വേര്‍പ്പെട്ടു വിശ്രമത്തിനു ഗതിവന്നുവശായി. 
അര്‍ക്കനുമങ്ങസ്തമനം (പ്രാപിച്ചു 
ഇരുളാലെ മൂടി മഹീതലമാകെ 


വിളക്കനമുഷ്ഠാനം 


ചിത്തതാരിലോരോ ആഗ്രഹങ്ങള്‍ നിരൂപിച്ചു 
ഉത്ഥാനം ചെയ്താല്‍ പിറ്റെന്നാള്‍ പുലര്‍കാലെ 


5. 2-ാം കളി ഇളഹരജന്റെ തോല്‍വി പണയം തിരിച്ചു വാങ്ങൽ 
(താളം ചുഴാരി, രൂപകം) 
കുറയരുതിനി ഇവരോടു നമുക്കിന്ന്‌ | 
നേര്‍കൊമ്പിലിരുന്നു നിലവയ്യനമ്മാച്ചന്‍ 
ഈശനാര്‍ മകനയ്യനും പാരം ഇളഹരജനുമായി 
പരിചൊടു പണയത്തെ ചൊല്ലിനാര്‍ വീണ്ടും. 
ഇട്ടപൂതിനൊരേഴും അഞ്ചുമുന്നും രണ്ടൊറ്റയും- 
മായി ഇക്കണക്കിനു വിഴുന്നിളഹരജകൊമ്പത്തും 
ഇളഹരജന്‍ കൊമ്പു രണ്ടും കെട്ടും മുന്‍പേ- 
ഹിതമെടൈ വീഴ്ത്തിക്കരുപകുത്താനമ്മാച്ചന്‍ 
അടച്ചു ചൊല്ലിയ പണയത്തെത്തരികയെന്ന്‌ 
കയര്‍ത്തു ചോദിച്ചാ ഹരിഹരസുതനയ്യന്‍ 
മഹാപാപി ചതിച്ചോയെന്ന്‌ മനതാരില്‍ 
കോപം പൂണ്ടിള ഹരജനുമപ്പോള്‍ 


6.. സേവകന്‍ തോല്വിയും പിന്നെ ജയവും (തൃപുട) 
ഇഷടനാമിളഹരജനമ്പൊടു 

പകിട കയ്യിലെടുത്തത്‌ 

പുഷ്ടിയോടു ചില വാചകങ്ങള്‍ 
പറഞ്ഞുകൊണ്ട്‌ കളിച്ചുടന്‍. 

എതിര്‍ത്തു പറഞ്ഞുള്ള കളികള്‍ കാണെടൊ 
മറുതല എതിര്‍ത്തവര്‍കളെ 

എന്നു ചൊല്ലിയവരൊത്തു പോരി- ' 
ന്നിരുന്നരന്‍ മകനയ്യനും 

ഒത്തുനാലു കൊമ്പിങ്കലാക്കമായ്‌ 

നിരത്തി വെച്ചവരേവരും 

ഇരു മൂന്നാറെട്ടും കളിച്ചു പന്ത്രണ്ട്‌ 
പതിനൊന്നിനു കെട്ടങ്ങെടുപ്പിച്ച്‌ 

മൂന്നാര്‍ പന്ത്രണ്ടെട്ടു കളിച്ചു പെട്ടവെട്ടി- 
പടക്കളത്തിലിട്ടൊന്ന്‌ അലറിനാന്‍- 
അതുകണ്ടിളഹരജന്‍ നാണം കെട്ടു- 

ചതി ചെയ്തതോര്‍ത്ത്‌ പകിടയും 
എടുത്തതില്‍ നല്ല കരുത്തുറ്റ ഉപദേശം 
നടത്തിക്കളിച്ചത്‌ ത്ധടുതിയില്‍ 

എതിര്‍ത്തു പറഞ്ഞുള്ള കളികള്‍ കാണെടോ. 


ക്തം യു തം ഏം യം 


ണ്ണ ERE EEE 
RSENS RSE REE EDD CSE PRETO ED CORE En ESCO ROVERS ERTRORE SOE CROCS DEE) 


വിളക്കനമുഷ്ഠാനം 712 


മറുതല എതിര്‍ത്തവര്‍കളെ 
എന്നു ചൊല്ലിയെറിഞ്ഞിതാ പകിട- 
യിജംല്‍ തോറ്റിതാനയ്യനും- 
ഇട്ടചൂതിനു തോറ്റു പിന്നെ 
നിരത്തി വെച്ചു കരുക്കളും. 
ഇനിയും പടകുടപണയമങ്ങു- 
കൊടുത്തിട്ടമ്പൊടു മുളുവാന്‍ 
ഒട്ടുമില്ലയിളക്കരിന്ന്‌ ജയിക്കി- 
ലും കളിതോല്‍ക്കിലും 
മുട്ടിയെന്നു വരുന്പോളങ്ങിനെ. 
വന്നു പോകരുതാമ്മാച്ചനേ. 
മൂന്നാര്‍പെട്ട വെടടിരുന്ന നേരത്ത്‌ 
അഞ്ചുകളിച്ചിട്ടല്ലേ തോൽവി പിണഞ്ഞത്‌ 
എന്നുചൊലച്ചിയവരൊത്ത്‌ പോരിന്നീ 
രുന്നരന്‍ രകനയ്യനും 
ഉഴറിയിളഹരജന്‍ തന്മനമമ്മാച്ചന്‍ 
ഉലകിനോടവര്‍ ചുതാടി. 
നിലവയ്യന്‍ കരുവെട്ടിത്തായം വെച്ചു 
നിരത്തിയെല്ലാവരുമൊരു പോലെ 
വാശിയും ബഹുവീറുമേറിയ 
ചുതിലയ്യന്‍ ജയിച്ചത്‌. 
7. ചൂതില്‍ ജയിച്ച്‌ സേവകന്‍ ആരിയന്‍ നാടും മകളേയും നേടുന്നു. 
(താളം തൃപുട) 
ഇത്തരം കളി നാല്‌ തീര്‍ന്നു 
ജയിച്ചു രണ്ടതിലയ്യനും 
നഷ്ടമായ പണയമൊക്കെ 
തിരിച്ചു വാങ്ങിനാനയ്യനും 
ഇനിയുമുണ്ടൊരു കളിയതില്‍ ജയം 
ആര്‍ക്കെന്നാലത്‌ നിര്‍ണ്ണയം. 
കൊമ്പുടകട്ടിക്കളിച്ചുനാല്‍വരും 
'ഇമ്പമോടു മുന്നേറവേ.. 
ഇല്ല ജയമെന്ന്‌ കരുതി രാജന്‍ താന്‍ 
കളളച്ചുതെറിന്തീടവെ- 
ആയവേലയറിഞ്ഞു അയ്യന്‍- 
തടുത്തുകെട്ടിക്കളിച്ചത്‌. 
കെട്ടിടാനരചന്‍ വെച്ച. നേരത്ത്‌ 


വിളക്കനുഷ്ഠാനം 213 


വെട്ടി വീഴ്ത്തിനാരയ്യനും 
കളിച്ച കളിയത്‌ കണ്ട്‌ ഹരജന്‍ താന്‍ 
'ചതിച്ചെന്നോര്‍ത്തു ഇടതുള്ളിനാന്‍ 
രണ്ടുവെട്ടിയഥ രണ്ടു കെട്ടി നടു- 
കൊമ്പിളക്കി വെച്ചയ്യനും 
കുതുകമോടിതു കണ്ടമ്മാച്ചന്‍ താന്‍ 
ചതുരന്‍ നേര്‍ കൊമ്പ്‌ കെട്ടിനാന്‍ 
ഒരു കളിക്കൊരു പഴം കണക്കിന്‌ 
വിരുതനയ്യന്‌ വീണത്‌ 

ചിീളടി തീര്‍ന്നു കൈവരി കുഴഞ്ഞു. 
കുണ്ഡിതം പൂണ്ടരചനും തദാ- 
കണ്ണില്‍ വെള്ളം നിറഞ്ഞു മനമുരുകി 
വിയര്‍പ്പില്‍ മുങ്ങുന്നു ഹരജനും 
നാലും അഞ്ചും ഏഴല്ലാതെയക്കം 
ഹരജനില്ലൊരു കളിയിലും 

ഇല്ലഹോ പെരുപ്പങ്ങളൊന്നുമേ 
അല്ലലായി ഹരജനപ്പോഴേ- 
വിരുതനാം മലയാളിതാന്‍ ചതി 
ചെയ്തെന്നോര്‍ത്തിരുന്നാനവന്‍ 
പറഞ്ഞമാത്രയില്‍ നിറഞ്ഞ പന്ത്രണ്ടെ- 
റിഞ്ഞു മലയാളി വീഴ്ത്തിനാന്‍ 
ചുരുക്കമില്ലായമ്മാച്ചനും തദാ- 
നിറഞ്ഞ എണ്ണങ്ങള്‍ നേടിനാന്‍ 
തെറ്റിയില്ലൊരു കളിയും തായത്തില്‍ 
വീഴ്ച വന്നില്ലവര്‍ക്കഹോ 

നല്ല ലക്ഷണം കണ്ടു അച്ഛനെ 
യോര്‍ത്തു നിലവയ്യനപ്പോഴേ- 
ഒട്ടുനേരത്തിലയ്യനും എട്ടാം 
ചൂതതും വെട്ടി വീഴ്ത്തിനാന്‍ 
ബോധം കെട്ടു ഹരജനപ്പോളേ- 
ങ്ങാര്‍ത്തതയ്യനും മന്ത്രിയും 
തരികെടോ പണയങ്ങളെന്നുട 
നാമ്മാച്ചന്‍ കയര്‍ത്തീടിനാന്‍ 
ആലസ്യമങ്ങു തീര്‍ന്നു ഹരജ- 
നയ്യന്റെ കയ്യു പിടിച്ചുടന്‍. 
മന്നരില്‍ മുടി. മന്നനാം ഭവാന്‍. 
തേടിയെന്നുടെ പുത്രിയെ. 


തോന യാതോ എം ഞനും യോയോഗ്യത വാതാ മേഞ്ഞ അ ത്തം 


Sc Caetano NCEE EERE OEM 


വിളക്കനമുഷ്ഠാനം 214 


നാടതില്‍ പകുതിയും താരം ബത- 
വേളിയെപ്പോള്‍ നടത്തണം? 
ബന്ധുമിത്രാദിയൊത്തുവന്നെന്റെ 
പുശ്രിയെ. വരവേള്‍ക്കുക 
അരചവാക്കത്‌ കേട്ടു അതുമതി 
യെന്നുരച്ചത്‌ അയ്യനും 

ക്ഷാത്ര വീരനാം ഇളവരനുടന്‍ 
യാത്രയാക്കിനാനയ്യനെ- 
താനുമമ്മാച്ചനും പടയുമായ്‌ 
പയ്യവേ പുറപ്പെട്ടത്‌. 


ചൂതാട്ടം സമാപ്തം 


*. ൫ MA 
°° 0 %,° ° °° 


അധ്യായം 3 
ഇളവരസേവ - മാലാസേവം 


കമ്പമേന്യേ ശ്രവിച്ചൊരു കാരൃം. 
ആരിയനുടെ നാടത്‌ കേമം 
പേരെഴുന്നു വസിപ്പത്‌ ഭൂമ 
ആരിയത്തരുണി ഇളബാലാ 
നാരിമാര്‍കുല മൌാലിയതത്രേ 
ശ്രുതികേട്ടിളകി മനമൂഴറി 
മതിമുഖിയെക്കാണണമെന്ന്‌ 
പെരുകിയ കൊതിയാലൊരുപായം 
കരുതിഹരനന്ദനനപ്പോള്‍ 
-വാടാമലര്‍കൊണ്ടൊരു മാല്യം 
ആടലന്യേ ച'മച്ചതു വേഗാൽ 
മുല്ല മല്ലിക മാലതി തുളസി 
“ചെത്തി ചെമ്പകജാതമശോകം 
ദിവ്യസൂനമറുത്തൊമാല 
നവ്യസനരഭമോടിഹതീര്‍ത്തു. 
താലമൊന്നില്‍ മാലയെടുത്തു 
മാലവിറ്റു നടന്നുടനയ്യന്‍. 


മാലതന്‍ മണമേറ്റുവലഞ്ഞു 
ആയതമിഴിമാര്‍കള്‍ നിരന്നു 
മാലതന്‍ വില കേട്ടവരൊക്കെ 
മാലണഞ്ഞു വസിച്ചു ഗൃഹാന്തേ 
 നീരണിന്തര നന്ദനനപ്പോള്‍ 
ആരിയന്‍പുരി നോക്കി നടന്നു. 


വിളക്കനമുഷ്യാനം 


2, ആരിയന്‍ മകളുടെ അടുത്ത്‌ (മുത്താളം) 


ബാലസുന്ദരിമാരണിയുന്ന മാല- 
യുണ്ടിഹ വേണ്ടവര്‍ ചൊല്‍വിൻ 


രണ്ടോ നാലോ അവസ്ഥകള്‍ പോലെ - 


ബാലസ്ത്രീകള്‍ ധരിപ്പില്‍ യോഗ്യം 
ഉണ്ടവസ്ഥകള്‍ പോലെ ധരിപ്പാന്‍ 
വേണ്ട മാലകളെന്റെ കരത്തില്‍ 
കണ്ടിവാര്‍ക്കുഴലിമാരിതു കണ്ടാൽ 
ഉണ്ടാകും കുതുകങ്ങള്‍ മനസ്സില്‍ 
ഇണ്ടല്‍ വേണ്ടവരാംഗനമാരേ 
വേണ്ടപോലെ തരാമഹമിപ്പോള്‍- 
അണ്ടര്‍കോൻ നഗരത്തിലെ മാല്യ- 
മുണ്ട്‌ കയ്യിലതും തരുവാം ഞാന്‍ 
ദേവ സ്ത്രീസമ സുന്ദരിയാള്‍ക്കേ 
കേവലമിത്‌ ചൂടാനാകു. 

' ഏവരെങ്കിലുമീയുലകത്തി- 
ലേവമുണ്ടെന്നാലിതു നല്‍കാം. 
മാരവൈരിജ വാക്കുകള്‍ കേട്ടു. 
സാരസാക്ഷികളേവമുരച്ചു 
ആരൊരുത്തനീ വണ്ണമുരപ്പാന്‍? 
പൂരുഷ വരികിങ്ങതി ശീഫ്രം 
നാരിമാര്‍ പല ദിക്കിലിവണ്ണം 
പാരാതാശു വദിക്കുന്നേരം 
ദാരപാലകരെ കുസുമത്തെ 
പാരാതിങ്ങു വരുത്തുകയെന്ന്‌ 
ആരിയന്‍ മകള്‍ കല്പനകേട്ടു 
ദാരപാലകരോടിയണഞ്ഞു 
കാമനൊത്ത വണിക്കിനെ വേഗം 
കാമിനി സവിധത്തിലണച്ചു. 


വീളക്കനമുഷ്ഠാനം 


3. സുന്ദരം പുരുഷമീക്ഷിതാ മദന- 
ശിക്ഷിത കിലമ്യഗേക്ഷണ;. 

മനദദഹാസ പരിതോഷിതാ; 
സപദിഭാഷണായ ച സമുദ്യതാ 
സുന്ദരീ നികരവന്ദ്യ മാനസുഷ- 
മാദരാ കുന്നുമ സാദരാ 

മന്മദേന പരിവേദിത ഹരജ- 
മോഹിത പുനരുവാചസാ 

കോസി സുന്ദര? സമേത്യ പത്തന- 
മിഹസ്മദീയ മഭിവര്‍ത്തസേ 
അസ്ത്ഃമേ! കുസുമ കാര്‍മ്മുക സ്ത്വമിസി 
ചിത്തരംഗ ഭുവി കല്‍പ്പനാ 

കിം? ഭരവവല്‍ സുമുഖ ചിന്തയാകുസുമ- 
ബാണമസ്തി കിമുമല്‍ക്കരേ- 
സ്വസ്ഥതാന ക്വചിഭംഗതേ! സ്രരശര- 
വദന്തി ഹൃദയേ മമ; 

ബാലികേ സുതനു പാലയൈ നമയി- 
ധിയതാം വരണ്ണമാലികാ 
ഏവമുക്തവതി പുരുഷൈ മദന- 
താപഭാര കലുഷീകൃതാം 

താമവേച ദഥ വാമദേവ- 

തനയോ നിരാകുലീത മാനസ 
ബാലികേ സുകലപാലികെ കമല- 
ലോചനൈ സുഭഗമാലികേ 
മാനുസേജഹി വിഷാദമംഗജ 

ഭവാ വരാംഗികുലമാലികെ 
ഏവമേവക്ധഥായ ന്തിമീശ്വര 

സുതം ജഗാദ ച നൃപാത്മജാ 


4. ചാരുരുപനരോത്തമനേ ഭവാ- 
നാരെന്നുര ചെയ്കയിദാനീം 

- നേരുരദ്കുകയെന്നു സലജ്ജം 
സാരസാക്ഷി പറഞ്ഞൊരു നേരം 
പാരിഅ പുരുഷര്‍ക്കതിയോഗ്യം 
നേരുരപ്പതശേഷ ജനാനാം 
താതനെന്നുടെ ശ്രീപരമേശന്‍ 
മാതാവംഗന മോഹിനി ദേവി 


വീളക്കനുഷ്ഠാനം 


ഭിക്ഷു ഞാന്‍ കുസുമാദികള്‍ നല്‍കി 
ഭിക്ഷവാങ്ങുമശേഷ ജനാനാം 
ഇക്ഷിതിയില്‍ ചിലാംഗനമാര്‍കള്‍ 
ഭക്ഷണാദികളും മമ നല്‍കും 
നാരിമാര്‍ക്കു വിശേഷമിതൊന്നും 
ചാരുസുന്ദരി നീ തരുവേണ്ട- 
വാരിക്കോരി നമുക്കു തരേണ്ട 
പോരും പോലെ മതിയതു താനും 
ബാലികേ കുസുമങ്ങള്‍ നിറച്ച 
താലവൈഭവം കേള്‍ക്കണമെങ്കില്‍ 
താലത്തില്‍ ചില കാണിപൊലിച്ചാല്‍ 
കാലദോഷമവര്‍ക്ക്‌ നശിക്കും 
പട്ടുവസ്ത്രമശേഷമകത്ത്‌ 
കെട്ടിവെച്ചതിലൊന്നു തരേണം 
കെട്ടുപോകയുമില്ലതിനാലെ 
കിട്ടുമിഷ്ടത്തിനൊത്ത പുമാനെ- 
കോടി വസ്ത്രങ്ങളെന്നിയേയൊന്നും 
മോടിയായ്‌ മമ നല്‍കുക വേണ്ട 
ആടൽ വിട്ടവര്‍ ശക്തികള്‍ പോലെ 
നാട്ടുവാസികള്‍ നല്‍കുവിന്‍ മുന്‍പില്‍. 
തന്ന വസ്തുതരാതെയിരിപ്പാന്‍ 
ഇന്നൊരുവനു മാവതോ പാര്‍ത്താല്‍? 
വന്നു കൂടും ഗുണങ്ങള്‍ നമുക്ക്‌ 
തന്നതിനു ഹര കൃപയാലെ 

ഏവം വാക്കുകള്‍ കേട്ടു കൊടുത്തു 
ദേവിയാള്‍ പല ഭിക്ഷകള്‍ മോദാല്‍ 
ഭാവുകം വദ സുന്ദരനാരേ 
പൂവിനെന്തു വിലയതു ചൊൽക. 


5. തിങ്കള്‍ നേര്‍മുഖി പറഞ്ഞു കേട്ടളവു- 
ശങ്കവിട്ടുചനോതിനാന്‍ 

ഭൂമിയില്‍ നിനക്കൊത്തതായൊ- 
രുവളില്ല കേള്‍ക്കനൃപാത്മജേ- 

'ഈ മലര്‍ക്കു വില നല്‍കുവാനിനി 
നൂുഴിയിലൊരുത്തരുമില്ല ഹോ- 
ആവതേകുകില്‍ വാങ്ങി പുവുകള 
വര്‍ക്കു ഞാനിഹ കൊടുത്തിടും 


വിളക്കനമുഷ്യാനം 218 


കല്പക മലര്‍മാല്യമിന്നിത്‌ ത- 
ന്നിടാം അരുമയാള്‍ക്ക്‌ ഞാന്‍ 
കാമിതങ്ങള്‍ ചിലതുണ്ട്‌ ചൊല്ലുവാന്‍ 
വാമലോചനേ കേള്‍ക്കനീ 
നാണിച്ചീവക കേട്ടു സുന്ദരീ 
ഏണനീള്‍ മിഴിയൊളിച്ചത്‌ 
ചഞ്ചലാക്ഷിയുടെ നെഞ്ചകരമറി 
ഞ്ഞഞ്ചമ്പാരി സുതനോതിനാന്‍ 
മാലയും ഗളേ ചേര്‍പ്പതിന്നു ഞാന്‍ 
ബാലേ വന്നു തവസന്നിധൌ 
കാലമേതുംകളയാത്‌' സുന്ദരീ 
ചാലവെയരികെ വന്നീടൂ. 

എന്നു കേട്ടവളൊളിച്ചു വാണു തദാ- 
ക്രുദ്ധനായ്‌ ഗുഹനു സോദരന്‍ 

വന്ന കോപമെടെറിഞ്ഞു മാലയത്‌ 
ചെന്നു വീണവള്‍ ഗളത്തിലേ 
പുഞ്ചിരി കുതുകമാണ്ടുടന്‍ മല- 
യാളിയും മറഞ്ഞീടിനാന്‍ 


൭ കാണിപ്പാട്ട (പുഴാരി, വര്‍മ്മം) 


ശ്രീ കൈലാസത്തെ ശ്രീകോവിലിങ്കല്‍ 
ശ്രീമഹാദേവാ ദേവി നമസ്തേ- 
ശ്രീമഹാദേവന്റെ തിരുസന്നിധിയില്‍ 
പൊന്‍ശരം കുത്തി മലര്‍ ചൊരിഞ്ഞു. 
പൊന്‍ശരം കുത്തി മലര്‍ ചൊരിഞ്ഞു 
പൊന്‍ മകനാര്‍ തിരു നൃത്തമാടി. 
പൊന്‍മകനാരുടെ കളിനൃത്തം കണ്ട്‌ 
നല്ലച്ഛനമ്മ മനസ്സുതെളിഞ്ഞ്‌ 
നല്ലച്ഛനമ്മ മനസ്സുതെളിഞ്ഞ്‌ 
പൊൌൊന്‍മകനേറേവരങ്ങള്‍ അരുളി 
ഗണപതി ഗുഹനും മനസ്സുതെളിഞ്ഞ്‌ 
നന്ദിച്ചു വരം നല്‍കിനാരന്ന്‌ 
പൊന്‍മകനാരുടെ തിരുനൃത്തപ്പൊലിമ 
ലോകാലോകങ്ങളിലൊക്കെ മുഴങ്ങി 
ലോകാലോകത്തെ മുനിജനം വന്നു 
പൊന്മകനാരെ വാഴ്ത്തി സ്തുതിച്ചാര്‍ 
ദേവലോകത്തെ ദേവകള്‍ വന്നു 


വിളക്കനമുഷ്ഠാനം 219 


കളിനൃത്തം കണ്ടു മനസ്സ്‌ തെളിഞ്ഞ്‌ 
നവരത്നത്താലെ ചമച്ചൊരുകാണി- 
പപാത്രമന്നവര്‍ കാണിക്ക വെച്ചു. 
യക്ഷഗന്ധര്‍വ്വ കിംമ്പുരുഷാദികള്‍ 
പൊലിച്ചഹോ പാത്രം നിറഞ്ഞു കവിഞ്ഞു 
അന്നിവിടെ പൊലിവതു പോലെ 
ഇന്ന്‌ ഇവിടെ പൊലിവായിവരണം 
കണ്ഠനയ്യാ തമ്പുരാനേ 
കാണിപ്പാട്ടിന്‌ തുണയായി വരണേ 
വീടിനും നാടിനും നന്മ വരുവാന്‍ 
സ്വാമി അയ്യന്‌ കാണിപൊലിപ്പിന്‍ 
(മുത്താളം) 
കേളിയുളള .................ം-ംംം നാട്ടിലെ 
കീര്‍ത്തിയേറും ................ം-.ംംംം തറവാട്‌ 
കീര്‍ത്തിയുള്ള ഇത്തറവാട്ടിലെ- | 
കാരണവരെ വീര്യപുരുഷ 
കാരണവരെ വീര്യപുരുഷ 
സ്വാമിഅയ്യന്‍ കാണിപൊലിക്കൂ 
കാരണവരേ കാരണവത്ത? 
സ്വാമി അയ്യനു കാണിപ്പൊലിപ്പാന്‍ 
വീട്ടുനാഥാ യോഗ്യപുമാനേ 
സ്വാമി അയ്യനു കാണിപൊലിക്കു 
നൂറ്‌ പോയലെന്തിഹ ചേതം 
നൂറ്‌ നാട്ടില്‍ കേളി വരില്ലേ 
വീടിന്‌ വിളക്കാകുമമ്മേ 
പട്ടുപുടവാദിപൊലിക്കു. 
വാരിവാരി പൊലിച്ചെന്നാലോ 
കോരികോരിതരുരയയന്‍ താന്‍ 
പൊലിവിട്ടു തൊഴുതു കഴിഞ്ഞാല്‍ 
വലംവെച്ചു പോകണമാരും 
 ഇളയവരെയുവാക്കന്മാരേ 
യുവതികളേ കാണിപൊലിക്കു 
വീട്ടുകാരുടെ പൊലിവ്‌ കഴിഞ്ഞാല്‍ 
ശേഷക്കാരെ വന്നു പൊലിപ്പിന്‍ 
കീര്‍ത്തിയുള്ളോരിത്തറവാടിന്‌ . 
ശേഷക്കാരാരുമില്ലെന്നുണ്ടോ 
കാണിപ്പാട്ടിൽ പലതും പാടും 
അതുകൊണ്ടാര്‍ക്കും' പരിഭവമരുത്‌ 


വീളക്കനമുഷ്താനം 


തരുണന്മധാരേ തരുണിമാരേ 

ബാലകരെ വന്നു പൊലിപ്പിന്‍ 
ശേഷക്കാരുടെ പൊലിവ്‌ കഴിഞ്ഞാല്‍ 

ബന്ധുക്കാര്‍ക്ക്‌ വന്നു പൊലിക്കാം. 
ബന്ധുക്കാരുടെ കയ്യിലതത്രേ 

വീട്ടുകാരുടെ മാനമതിപ്പോള്‍ 
നൂറ്‌ നുറുകള്‍ പോയാലെന്താ 

മാനമല്ലോ വലുത്‌ നമുക്ക്‌ 
'മാനമുളേളാരിത്തറവാടിന്- 

ബന്ധുക്കളാരുമില്ലെന്നുണ്ടോ? 
ബന്ധുക്കാരുടെ പൊലിവ്‌ കഴിഞ്ഞു 

നാട്ടുകാര്‍ക്ക്‌ പൊലിക്കാമിനിയും 
മൂത്തവര്‍ മുന്വേ വന്നു പൊലിച്ചാല്‍ 

ഇളമുറക്കാര്‍ കണ്ടു പൊലിക്കും 
മംഗല്യ പ്രായക്കാരെ 

സ്വാമി അയ്യന്‍ കാണിപൊലിപ്പിന്‍ 
സ്വാമി അയ്യന്‌ കാണി പൊലിച്ചാല്‍ 

ഉടനുണ്ടാകും നെടുമംഗല്യം 
ഇഷ്ടവരനെ കിട്ടണമെന്നാൽ 

പട്ടും പുടവാദിപൊലിപ്പിന്‍ 
തരുണീ തരുണന്മാരുടെ സ്വപ്നം 

പൊലിവാലിഹ സാധിച്ചീടും 
വിദ്യനേടും വിദ്യാര്‍ത്ഥികളെ 

സ്വാമി അയ്യനെ കണ്ടുപൊലിപ്പിന്‍ 
അയ്യനയ്യനെ കണ്ടു പൊലിച്ചാല്‍ 

വേണ്ടതൊക്കെ തോന്നും സമയേ 
'മാനമായൊരു സഭയെകണ്ടി 

ട്ടാനന്ദിച്ചതു കഷ്ടമതായോ? 
ആയിരം പേര്‍ കൂടിയ സഭയേ 

കാണിപ്പാത്രം കാലിയതത്രേ! 
മാനമായൊരു പൊലിവില്ലാഞ്ഞാല്‍ 

മാനക്കേടായ്‌ പാടും ഞാനേ 

ശൂരവീരന്മാരിവടഉരന്നാലി 

ത്രയും അറുപിശുക്കരുമാണോ! 
കാണിപ്പാട്ട തുടങ്ങിയ നേരം 

കണ്ണടച്ചു കിടക്കുന്നു ചിലര്‍ 
കള്ള ഉറക്കം ഉറങ്ങല്ലെ കൂട്ടരെ 

കണ്ണു പിന്നെ തുറക്കുകയില്ല. 


വിളക്കനമുഷ്ഠയാനം 


കാണിപ്പാട്ട്‌ കേള്‍ക്കാത്ത പോലെ 
ലോകകാര്യത്തിലാണിഹ ചിലര്‍ 
അത്തിപ്പൊത്തിലെ നത്തിനെപ്പോലെ 
കണ്‍നതുറിച്ച്‌ നോക്കുന്നു ചിലര്‍ 
കാണിപ്പാട്ട്‌ കുഴിഞ്ഞില്ലേയെന്ന്‌ 
കണ്ണുരുട്ടി നോക്കുന്നു ചിലര്‍ 
എന്ത്‌ എന്തിഹ കൂട്ടരെ ഞാനീ- 
നാട്ടുകരനേ അല്ലെന്ന്‌ ചിലര്‍ 
ഏവം പല പല പുതുമകള്‍ കണ്ടു 
കാണപ്പാട്ട പാടുന്ന നേരം 
കൊട്ടികൊട്ടി നാവു കഴച്ചു 
പാടിപ്പാടി കയ്യുകഴച്ചു 
ഇസ്സഭയില്‍ പൊലിവില്ലെന്നാല്‍ 
മറുസഭയില്‍ പോകുക ചെയ്യും 
പൊലിവില്ലാ ഇസ്സഭയിങ്കൽ | 
മറുസഭയില്‍ പോകുക നമ്മള്‍ 
മറുസഭയില്‍ പോകുവതിന്നായ്‌ 
ഉഴറുന്നു മനമതിപാരം 
അരിപൊലിവ്‌ 
ചൊല്ലൂ ചൊല്ലു നല്ലാമ്മാച്ഛ 
മറുസഭയില്‍ പോകുക വേണ്ടേ? 
മറുസഭയില്‍ പോകുവതിന്‌ 
എന്തുവേഷം ചമയുക വേണം 
പട്ടര്‍ തന്റെ വേഷമതായി 
പൊയ്ക്കൊള്ളുക പൊന്‍മകനാരെ 
പട്ടര്‍ തന്റെ വേഷമണിഞ്ഞാല്‍ 
ഇട്ട്‌ ഉണ്ട്‌ നടക്കുക വേണ്ടേ? 
വാണിയന്റെ വേഷമതായി 
പൊയ്ക്കൊള്ളുക പൊന്മകനാരെ 
വാണിയന്റെ വേഷമതായാല്‍ 
വാണിഭക്കെട്ട്‌ ഏറ്റുക വേണ്ടേ? 
സന്യാസി വേഷം ധരിച്ചാല്‍ 
ഒപാൊയ്ക്കൊളളുക പൊന്മകനാഒര- 
സന്യാസി വേഷം ധരിച്ച്‌ 
പൊന്നും പെണ്ണിലുമരുതല്ലോ ആശ 
കള്ള സന്യാസീ വേഷമതായി 
പൊയ്ക്കൊള്ളുക പൊന്മകനാരെ 


വീളക്കനമുഷ്യാനം രാ 


അമ്മാച്ചന്‍ വാക്കത്‌ കേട്ട 
കള്ള സന്യാസി വേഷം ധരിപ്രാന്‍ 
പൊക്കണം പുലിദത്തോലുമുടുത്തു 
ഭസ്മ രുദ്രാക്ഷ മാലകളേന്തി 
കളളസന്യാസി വേഷമണിഞ്ഞു 
പൊന്നുടുക്ക്‌ കയ്യിലെടുത്ത്‌ 
പൊന്നുടുക്ക്‌ കയ്യിലെടുത്ത്‌ 
ഉടുക്കടിചൃഥ പാട്ടു തുടങ്ങി 
മംഗളം ഗണനായക സ്തുതി 
ഏകതാളമടിച്ചഥ പാടി 
ഏകം പിന്നെ രൂപം ചെമ്പട 
കാരികാദികള്‍ കൊട്ടി രസിച്ചു 
നവരസങ്ങളുണര്‍ത്തിപ്പാടി | 
മോഹനരാഗവിതാനാം പാടി 
. മാലയേന്തും. മങ്കയെ കാണാന്‍ 
കണ്ഠനയ്യനെഴുന്നെളളത്ത്‌ 
ഒന്നാകും തെരുവില്‍ ചെന്ന്‌ 
ഉടുക്കടിച്ചു പാട്ടുകള്‍ പാടി 
അത്തെരുവിടെ മങ്കമാര്‍കള്‍ 
ഒത്ത്‌ പാട്ട്‌ രസിച്ചിഹവന്നു 
പാട്ടുപാടും സന്യാസിക്കവര്‍ 
കന്നിവെറ്റിലനേര്‍പൊലിചെയ്തു 
അത്തെരുവിലെ പൊലിവത്‌ വാങ്ങ്‌ 
രണ്ടാകും തെരുവില്‍ പുക്ക്‌ 
രണ്ടാകും തെരുവില്‍ നീല- 
കണ്ഠസ്തുതി നീട്ടിപാടി 
അത്തെരുവിലെ കന്യകമാര്‍ 
കുത്തുപ്പുടവ നേര്‍പൊലിചെയ്തു 
അത്തെരുവിലെ പൊലിവത്‌ വാങ്ങി 
ഗൂന്നാകും തെരുവില്‍ പൂക്ക്‌ 
മുന്നാകും തെരുവതിലയ്യന്‍ 
മുക്കണ്‍ പെരുമകള്‍ വാഴ്ത്തി സ്തുതിച്ചു 
അത്തെരുവിലെ കന്യകമാര്‍ 
പൊന്‍പണകിഴി നേര്‍പൊലി ചെയ്തു 
മൂന്നാകും തെരുവുകടന്ന്‌ 
നാലാകും തെരുവില്‍ പുക്ക്‌ 


വിളക്കനുഷ്യാനം 


നാലാകും തെരുവതിലയ്യന്‍ 
നാരായണ സ്തോത്രം പാടി 
അത്തെരുവിലെ കന്യകമാര്‍ 
വെള്ളിപ്പണമിട്ടു പൊലിച്ചു 
നാലാം തെരുവ്‌ പൊലിവും വാങ്ങി 
അഞ്ചാകും തെരുവില്‍ പുക്ക്‌ 
അഞ്ചാകും. തെരുവില്‍ പഞ്ച- 
മുഖവനുടെ ഗീതം പാടി 
അഞ്ചാം തെരുവ്‌ മങ്കകളപ്പോള്‍ 
അവിലും പഴമൊട്‌ പാലത്‌ നല്‍കി 
അഞ്ചാകും തെരുവ്‌ കടന്ന്‌ 
ആറാകും തെരുവില്‍ പുക്ക്‌ 
ആറാകും തെരുവില്‍ അറുമുഖ 
ചിന്തുകളും പാടി സ്തുതിച്ചു 
ആറാംതെരുവ്‌ കന്യകമാര്‍ 
മാതളക്കനി വെച്ച്‌ തൊഴുതു 
ആറാം തെരുവ്‌ പൊലിവ്‌ വാങ്ങി 
ഏഴാകും തെരുവിലെത്തി 
ഏഴാകും തെരുവിലയ്യന്‍ 
ഉടുക്കടിച്ചഥ പാട്ടുതുടങ്ങി 
പാട്ടിനൊത്തിന ചോടും താളം 
ആക്കമോടെ നടന്നഥ ചെന്നു 
ആരിയന്മകള്‍ കന്യക വാഴും 
എഴാം മണിമാളികകീഴെ 
വശ്യമാകിന മോഹനരാഗേ 
മായാവര്‍ണ്ണനമങ്ങു തുടങ്ങി 
പാട്ടു കേട്ടവളാരിയ മങ്ക 
പാട്ടുകേട്ടു രസിച്ചാളപ്പോള്‍ 
ജാലകപ്പടി കതക്‌ തുറന്നു 
നീലനയനം കൊണ്ടവള്‍ പരതി 
ജാലമല്ലൊരു കോമള രൂപ 
ഉടുക്കടിച്ച്‌ പാടുവതുണ്ട്‌ 
ഇപ്പോള്‍ പാടും സന്യാസിയുടെ 
പാട്ടകേട്ട കിടക്കുക വയ്യ 
ഇപ്പോള്‍ പാടും സന്യാസിക്ക്‌ 
രരിപ്പൊലിപ്പാന്‍ പോണമെനിക്ക്‌ 


യയയുതോവായംാഹംയ ഫജയായയോയയയയണംയോംയാാമോായോയോാബായയാാോോംോോബഘയതടയമയേതോയ തോം ജത ഹ യാതു യോം തോ യാ യോയോ ദോ ത 


വിളക്കനുഷ്ഠാനം 


ഇപ്പോള്‍ പാടും സന്യാസിയെ 

ഇവിടെ വരുത്തുക കാവല്‍ക്കാരെ 
അവളെ കാക്കും കാവല്‍ക്കാര്‍ 

സന്യാസിയെ അവിടെ വരുത്തി 
ഇപ്പോള്‍ പാടുന്ന സന്യാസിക്ക്‌ 

അരിപൊലിപ്പാന്‍ പോണമെനിക്ക്‌ 
എന്നെകാക്കും കാവല്‍ക്കാരെ 

എന്റെ കാവലൊഴിച്ചു തരേണം 
അവളെ കാക്കും കാവല്‍ക്കാര്‍ 

അവളുടെ കാവലൊഴിച്ചതുമില്ല 
കൊച്ചുപെണ്ണേ ആരിയമങ്കേ 

അച്ഛനറിഞ്ഞാല്‍ കുറ്റമതുണ്ട്‌ 
അച്ഛനറിഞ്ഞാല്‍ കുറ്റമതുണ്ട്‌ 

അമ്മയറിഞ്ഞാല്‍ തല്ലത്‌ കൊള്ളും 
എന്റെ കാവലൊഴിച്ചില്ലെന്നാല്‍ 

മാലിക കീഴെ ചാടി മരിക്കും 
അവളെ കാക്കും കാവല്‍ക്കാര്‍ 

അവദ്ുടെ കാവലൊഴിച്ചു കൊടുത്തു 
അച്ഛന്‍ തറന്റെ കുറ്റമൊഴിച്ചു 

അമ്മ തന്റെ തല്ലുമൊഴിച്ചു 
ഏഴാം മണി മാളിക കീഴെ 

ഓടിച്ചാടിയിറങ്ങി പെണ്ണ്‌ 
പൊന്‍കിണ്ണം പൊടി തുടച്ചു 

വെള്ളിക്കിണ്ണം വെളുക്കെ തേച്ചു 


വെള്ളിക്കിണ്ണേ വെള്ളരിക്കോരി 
പൊന്‍ കിണ്ണം കൊണ്ടത്‌ മുടി 
അരിപൊലിപ്പതിന്നാരിയ മങ്ക- 
അരിമയോടെയൊരുങ്ങിയിറങ്ങി: 
ഇരുകയ്യില്‍ താലവുമേന്തി. 
കന്യകയുടെ എഴുന്നെള്ളത്ത്‌ 
മുന്നിലേഴു കന്യകമാര്‍ 
പിന്നിലേഴു ദാസിമാര്‍ 
കന്യകമാര്‍ കുത്തുവിളക്ക്‌ 
ദാസിമാര്‍ തുരടു വിളക്ക്‌ 
കന്യകമാര്‍ നടനടെയും 
ദാസിമാരുടെ വായ്ക്കുരവ 


വിളക്കനമുഷ്ഠാനം 


പഞ്ചവാദ്യമഞ്ചും മുഴക്കി 
മങ്കയാള്‍ മണിയാളുടെ വരവ്‌ 
അരിപൊലിപ്പാനെഴുന്നെളളും 
കന്യകയെ കണ്ടാനയ്യന്‍ 
അയ്യോ എന്റെ അമ്മാച്ചായെ 
ഇവളെനിക്ക്‌ വശമായ്‌ വരണേ 
കന്യക വശമായി വരുവാന്‍ 
നേര്‍ച്ച താഴ്ചകള്‍ ചെയ്യുന്നയയന്‍ 
നേര്‍ജേഷ്ടന്‍ വിഘ്നേശ്വരന്നൊരു 
ചെങ്കദളിക്കുല നേരുന്നു 
നേരനുജന്‍ വേലായുധനൊരു 
പൊൻന്‍കെട്ടിയ ചൂരല്‍ നേര്‍ന്നു 
'നേര്‍പെങ്ങള്‍ ശ്രീ ഭദ്രക്കൊരു 
ചെമ്പട്ടുടയാട നേര്‍ന്നു 
പാട്ടുപാടും സന്യാസിക്ക്‌ 
അരിപൊലിപ്പാന്‍ തയ്യലാള്‍ 
ചിത്രമെഴുതിയ ചിത്രക്കളത്തില്‍ 
ചിത്രത്തൂണ്‍ മറപറ്റി നിന്നു 
മോതിരക്കയ്യാല്‍ മുഖം മറച്ചു 
നോക്കിക്കണ്ടവളയ്യന്‍ -അഴക്‌ 
അരിപൊലിപ്പാന്‍ തയ്യലാള്‍ 
സന്യാസി മുമ്പില്‌ ചെന്നു 

പാട്ടു പാടും സന്യാസിയെ 
മടിപിടിക്കു അരിപൊലിപ്പാന്‍ 
മടിപിടിച്ചു കളള സന്യാസി 
അരിപൊലിച്ചു തയ്യലാള്‍ 
പാതിയരി വീണൊരു നേരം 
മടിചുരുക്കികള്ള സന്യാസി 
പാതിയരി മടിയില്‍ വീണു 
പാതിയരി താഴത്തു വീണു 
ഇഷ്ടമില്ലാതെന്തിനു പെണ്ണേ 
കഷ്ടമേ സുകൃതങ്ങള്‍ നശിപ്പാന്‍ 
അരിപൊലിച്ച കന്യകയാളെ 
അരികളഞ്ഞത്‌ പാപമതത്രേ 
നീയും നിന്നുടെ തോഴികളുമായ്‌ 
അരിനുള്ളി പെറുക്കിത്തരേണം 
അവള്‍ അവളുടെ ദാസികളുമായ്‌ 


വചിള.ജ൦ഞനുഷ്റാനം 26 


അരിനുളളി പെറുക്കാനിരുന്നു 
അരിപെറുക്കും കനുൃകയാളുടെ 
നേരഴകുകള്‍ കണ്ടാനയ്യന്‍ 

-. കൊച്ചുപെണ്ണേ തയ്യലാളേ 
നിന്നെയാരാനും വേട്ടിട്ടുണ്ടോ? 
വേളിക്കാര്യം ചൊല്ലീട്ടുണ്ടോ? 
എന്നെയാരും വേട്ടീട്ടില്ല 
വേളിക്കാര്യം ചൊല്ലിട്ടില്ല 
എങ്കിലിന്നേക്കേഴാം ദിവസം 
നിന്നെ ഞാനും വേള്‍ക്കുവതുണ്ട്‌ 
എന്നെ താനും വേള്‍ക്കുക വേണ്ട 
വെളളാട്ട്യെ വോട്ടോളൂ താന്‍ 
കൊച്ചു പെണ്ണേ ആരിയമങ്കേ . 
നിന്നെത്തന്നെ വേള്‍ക്കെടി പെണ്ണേ 
എന്നെ താനും വേള്‍ക്കുക വേണ്ട 
എന്റെ ദാസിയെ വേട്ടോളൂ താൻ 
നിന്റെ ദാസിയെ അല്ലെടി പെണ്ണേ 
നിന്നെര്തന്നെ വേളികഴിക്കും 
അച്ഛനോടും അമ്മരയാടും 
വേളിക്കാര്യം ചൊല്ലി വരട്ടെ 
അരിപൊലിവും വാങ്ങി നടന്നു 
വിരവോടര നന്ദനനപ്പോള്‍ 


അരിപൊലിവ്‌ സമാപ്തം 


൫. കം ഒം കച ക. 
*,° %,° *° °° °° 


വേളിസേവം (ഇളവര സേവം) 

_ ഭവളിപുരം (വേളിസേവം) വഴിക്ക്‌ 4 പാട്ടുകള്‍ ആണ്‌ പഴയ 
വഴിക്കുളളത്‌. അവ ഇന്നത്തെ കാലത്തിനും ്രകൃതിക്കും യോജി 
ക്കുന്നവയല്ല. അതുകൊണ്ട്‌ അവ വിടുന്നു. അതിലെ 1മഹാംമത്തെ 
പാട്ട്‌ അല്പം നന്നായി തോന്നുന്നതുകൊണ്ട്‌ ഇതില്‍ ചേര്‍ക്കുന്നു. 
ശേഷം ചേര്‍ക്കുന്നത്‌ പുതിയ വഴി പാട്ടുകളാണ്‌. 


1. വേളിക്ക്‌ പുറപ്പാട്‌ (താളം രൂപകം, ചുഴാരി) 


മന്നന്‍ മലയാളി൦പാന്നും കുടനിഴലില്‍ 
-അന്നം നടയോടെ മിന്നും ചിന്നും ചന്ദ്രക്കല പോലെ 
ശംഖുനാദമോടെ ചന്ദ്രവാളൊട്‌ നല്ലകൊന്പ്‌ കുഴല്‍ 


" SESSSTEETD ORE is RESP TETPRERS ceca 
നിയയും മയും ോയയയതയണയയയബയംതയായം യോ യ്യോ ഘി യയാതി യയാ ഞങ നയനയും ഇയം യതയയയനയയംയുണ്ണയഹയലഗ പയത ജയോുടനംണയ. 


വിളക്കനമുഷ്ഠരാനം 


താളം ചിന്നും തകില്‍ മുരശുകളുമായി 
ഒരു വാളും നല്ല മരവാളും ചയല്‍വാളും 
പരിചൊടെ തുടര്‍ വളഞ്ഞിന വാള്‍ 
ഇമ്പമോടെ നല്ല കമ്പം വെടി കൈവെടി 
വാണം മുളികള്‍ മത്താപ്പെന്നിവ നിരവെ 
ഇമ്പമാം നിരനിരയും പടയുടെയിടയില്‍ 
പെരിയോരുവില്ലും ഗരനിരകളും 
കൈച്ചരടും സ്ഥിരമായ വില്ല്‌ 
അമ്പുകളാലൊരു തരം നിരവെ 

മന്നന്റെ പട. അഞ്ചുമന്നന്‍ സേവക- 

ന്റെ ചന്തമായ പടവരവത്‌ കണ്ടെ- 
കണ്ടവരുമില്ല ശങ്കകതനയനെ. 
കേട്ടവരുമില്ല അമ്പലവാസികളവരും 
അമ്പലവാസികളവര്‍ പൊന്നും കുടതഴാ- 
കൈവിളക്കും പിടിച്ച്‌ മന്നന്‍ പടയാളി പടയോടെഴുന്നളളി. 


2. തിരുവേളി ഇളഹരജ പുത്രീവിവാഹം (താളം തൃപുട) 
മീനകേതന സമാനകോമള 
കളേബരൻന്‍ ഹരിഹരാത്മജന്‍ 
സ്നാനമങ്ങുഷസിചെയ്തു നിതൃ- 
നിയമാദി കര്‍മ്മമതശേഷവും 
പട്ടുടുത്തതിനു മേലണിഞ്ഞു മണി- 
കാഞ്ചി തോള്‍വളകള്‍ മോതിരം- 
പൊട്ടുതൊട്ടു പുഴുകുങ്കുമം കളഭ- 
കസ്തുരിയിവകള്‍ മെയ്യിലും 
 നിസ്തുലാഭയൊടണിഞ്ഞു തങ്കമണി- 
മുത്തുമാല സുമഹാരവും 
അച്ഛനമ്മ സചിവോത്തമരര്‍ സഖി 
കളൊത്തു മെല്ലെഴുന്നെളളിനാന്‍ 
ചാരുതോരണ വിതാനവാദ്യരസ- 
മേളമോടു കുരലാരവം. 
വീരമദുളമിടക്ക ചെണ്ടതകില്‍ 
പാരമാം വെടി നിനാദവും 
വീരനാമിളഹരജഭൂപനെതിരേറ്റു 
ചെന്നകമണച്ചത്‌' 
ഇന്നുവേളിയിളഹരജനന്ദിനി- 
ക്കിന്ദു ശേഖരസുതന്‍ വരന്‍. 


വിളക്കനമുഷ്യാനം 
എന്നറിഞ്ഞഖില ഭൂസുരാദിജനം 
ഒത്തുകൂടിയ സഭാതലെ | 


ദീപധൂപജപഹോമം നര്‍ത്തകി 
കളാടിടുന്ന ബഹു മോടിയും 
പത്തുനൂറു സഖിമാര്‍ നിരന്നവര്‍ 
വിളക്കെടുത്തിരുപുറത്തുമായ്‌ 
മുത്തണി സ്തനി സുമാംഗിതന്‍വര- 
വെത്രയും ബഹുമനോഹരം 

ഇന്ദു ബിംബമൊളിമങ്ങി വന്നിത- 
ങ്ങംബുജാക്ഷി സവിധേ മുദാ- 
സ്നിദ്ധ സയരഭമിയന്നിടും വരണ- 
മാലകയ്യിലെടുത്തവള്‍. 

മുഗ്ദ്ധയായ ടിയളന്നു മംഗള 
സ്വൂരൂപ സന്നിധിയിലെത്തിനാള്‍ 
നാണം ഒട്ടൊന്നെതിര്‍ക്കെ മോഹവും 
മാലയിട്ടു മണിമാരനെ 
പാട്ടുമാട്ടുമൊടു വാദ്യഘോഷമിടി- 
പോലെഴുന്ന വെടിനാദവും 
മുപ്പുരാരി സുതമേനിലേലമരര്‍ 
പുഷ്പമാരി വര്‍ഷിച്ചത്‌ 
പെയ്തമോഹമൊടു ചെയ്തു ദാന- 
മവനീ സുരര്‍ക്ക വധിയെന്നിയേ 
സദ്യശസ്സിസകലര്‍൪ക്കുമങ്ങു ബഹു 
സദ്യ നല്‍കി വിഭവത്തൊടെ- 
ആനതേര്‍കുതിര കാഞ്ചനാഭരണ- 
മായുധങ്ങള്‍ സഖിമാരെയും 
ആവോളം നൃപതിതന്‍ മകള്‍ക്കുധന- 
മേകിപോകതിനനുജ്ഞയും 


3. പുറപ്പാട്‌ 

പരമശിവന്‍ പുത്തിരനാരുടെ 

തിരുവേളി കളിഞ്ഞൊരു ശേഷം 

പരിചൊടു പോകുവതിനായി 

കരവുൂരമ്മാച്ചന്‍ പടകള്‍ നിരത്തി. 

കേരിരഥ തുരഗപ്പട വിരവൊടു പടഹ- 
ധ്വനികൊടികുടതഴ നിരന്നു വെഞ്ചാമര വീശി 
ചേലൊത്ത കാലാള്‍ പട പോലെ 


ഇ 


വീളക്കനുഷ്ഠയാനം 


തരുണീ മണികളുടെ വരവും 

കോലാഹല മോടു നിരവെടിനിരനിരെ 

ത്തരുണികള്‍ കുരവകളോടെ 

കത്തികള്‍ മുന പെരുത്ത ചുരികകുന്തം 

ചവളം ചിത്തത്തില്‍ ഭയമേറ്റും തോക്കുകള്‍ 
ലോകത്രയമാകെ പ്രഭയാലെ വിളയാടിന 
സുര്യ്രഭയുടെ എതിരൊടു അയ്യന്‍ നട കൊളളുന്നു. 


ഇളവരസേവം വേളിസേവം സമാപ്തം 


൫. കം കം കം കം 
9° hod °° %° °° 


അധ യായം 4 
പുങ്കൊടി സേവം 


1. അയ്യന്‍ പാണ്ഡിയ സേവത്തിന്‌ പോകാന്‍ ഒരുങ്ങുന്നു . 
താളം ചുഴാരി, മുത്താളം 


അന്നം നടയൊത്ത മുടിമന്നന്‍ മലയാളി 

അന്നു കിനാവില്‍ കണ്ടതിലുറച്ചു ചിത്തം 

മന്നന്‍ മലയാളി പാണ്ഡിയന്‍ നാട്ടിന്ന്‌ 
മടിയാതുടന്‍ പോകാന്‍ തുനിഞ്ഞത്‌ കണ്ടു കന്യക 
ആളില്‍ നിറമഴകിയ ഉടയോന്‍ സേവകനാര്‍ പിമ്പെ 
അരികെ പുകഴ്ന്തുടന്‍ വിലക്കുന്നു കന്യക 
വേളി കഴിഞ്ഞാറുദിനം കഴിയും മുന്‍പേ 

വേണ്ടും വഴിയെ പോകാന്‍ തുനിയുന്നതെന്തിപ്പോള്‍? 
ഈശന്‍ ഫലവീര്യം അഴകൊത്ത ഭര്‍ത്താവെ_ 
ഇഷ്ടം നിനച്ചല്ലേ പണയം കൊണ്ടിതു .ഭര്‍ത്താവെ 
നിമിഷം ചെറുകന്നികയെ തഴുകി ചൊല്ലുന്നയ്യന്‍ 
പാണ്ടിപ്പെരുമാളെ സേവിച്ചുഴറി ഞാന്‍ 

നിമിഷം വരുവാന്‍ ചെറുപെണ്ണേ കന്യകേ 


2. ഉരരില്‍പെരിയോനെ മന്നന്‍ മലയാളീ 
ഉത്തമനേമലനാട്ടിനു ദൈവമേ 

മാരന്‍ വടിവൊത്ത മാണിക്യസേവകാ 
മായത്താല്‍ ചെയ്യും വിനോദങ്ങള്‍ ഭര്‍ത്താവെ 
നേരിട്ടെന്റെച്ഛചനെ ചൂതിലും തോല്പിച്ച്‌ 
നേരെ പണയവും വാങ്ങിച്ചു പോന്നു താന്‍ 


| വിളക്കനുഷ്ഠാനം 230 


॥ കാണിക്കു ഞാന്‍ തെല്ലും നീങ്ങുന്നോളല്ലല്ലോ 
കണവാ താനെന്നെ പിരിഞ്ഞേച്ചു പോകല്ലെ 
നീരാടിനില്‍ക്കുന്ന പൊയ്കക്കരെ വെച്ചു 
താനെന്റെ രൂപം മനംകുളിരെ കണ്ടു 
ആശ തനിക്കു മെനിക്കുമുണ്ടായിട്ു 
ആധാരം നാം തമ്മില്‍ മറ്റാര്‍ക്കും ദെവമേ 
പാതിരനേരത്ത്‌ ഉണര്‍ന്നല്ലേ സേവകന്‍ 
പട്ടുപുടവകള്‍ കൊണ്ടുവന്നീടുവാന്‍ 
പയ്യേ ചെറുകന്യേ പോയി വരട്ടെ ഞാന്‍ 
എന്നും പറഞ്ഞങ്ങു പോകാനൊരുങ്ങവെ 


3. മന്നന്‍ മലയാളി പോകേണ്ട ഭര്‍ത്താവെ 
അമ്പൊടു പാണ്ടിയന്‍ നാട്ടേക്കു പോണെങ്കില്‍ 
അലങ്കാരപ്പെട്ടി ചമയിച്ചൊരുക്കുന്നേന്‍ 
പൊന്നുംപോര്‍ കുതിരയെ അണിയിച്ചൊരുക്കുന്നു 
പൊന്നും പെരുമാളെ സേവിപ്പാന്‍ പോണെങ്കിൽ 
പുറപ്പെട്ടു ഞാന്‍ കൂടി പോരുന്നുണ്ടിപ്പോഴേ 
കന്്യകേ നീ കൂടി പോരുന്ന കാര്യങ്ങള്‍ 
നിന്നാണെ മേലില്‍ ചിതം കന്യകേ 
പെണ്ണുങ്ങള്‍ പോകിലോ കുറ്റം പലതുണ്ട്‌ 
ഇത്തരം സേവകന്‍ വാക്കുകള്‍ കേട്ടപ്പോള്‍ 
ഉത്തരമായുര ചെയുന്നു കന്യക 
താന്‍പോകും കാരിയം ഞാനറിഞ്ഞിപ്പോഴേ 
ചെട്ടിച്ചിപ്പെണ്ണിനെ സ്വപ്നം നിനന്തുതാന്‍ 
സ്വപ്നം നിനന്തവളെ തേടിപ്പോകുന്നത്‌ 
തന്‍കനി നിന്നു കനിയായ്‌ പഴുക്കുമ്പോള്‍ 
മറ്റൊരു കനി തേടിപ്പോവതു യോഗ്യമോ? 
സങ്കടമീവണ്ണം കേട്ടു മലയാളീ 
ഈവണ്ണമൊന്നും നിനയ്ക്കല്ലേ കന്യകേ 
കസ്തൂരി ചന്ദനം പിളളരക്കുമതും 

| 'ഇഛയില്‍ വേണ്ടുന്ന വെറ്റിലടക്കയും 
രക്ഷയില്‍ നെയച്ചോറുമുണ്ട്‌ വസിക്ക നീ 
പാഠണ്ഡിയന്‍ തന്നേയും സേവിച്ചുഴറി ഞാന്‍ 
ഏഴാം ദിവസം വരുന്നുണ്ട്‌ കന്യകേ 
എന്നും പറഞ്ഞിളകൊണ്ടു മലയാളി 


4. പുങ്കൊടി സേവ | 
| കണ്ടനാരുടെ തിരുപുത്തിരനയ്യന്‍ 
കായാംമ്പുനിറമഴകിയ രാജന്‍ 


MW ES CRESTED REY SOT ERR EER SOROS CERES Ce DRA EER Cr ER SR EERE RECS 
ഇ പതയ തത യോം യയ യോ യോയോ യോ യോയോ 


ED ERED 
pe me 


വീളക്കനുഷ്ഠാനം 231 


കടലിടിവെടി ഉഴറിനപടയൊട്‌ 

. ഇണ്ടലൊഴിഞ്ഞു സുഖത്തോടു ചെന്ന്‌ 
പാഠണ്ഡിയപുരം എത്തിയ നേരം 
പുരികക്കൊടി പൂങ്കൊടി അവളുടെ 
മാളികയില്‍ നിന്നഥ കണ്ടു 

ശൃയാമളനിറ കോമളനയ്യനെ 
കണ്ടുകണ്‍മയങ്ങിയതവളും 

സേവകന്‍ തന്നോട്‌ ചോദിച്ചു പുങ്കൊടി 
എവിടേയ്ക്കായ്‌ പോകുന്നു മലയാളി സേവക 
പാണ്ഡിയരാജനെ സേവിപ്പാന്‍ പോണു ഞാന്‍ 
താനുണ്ടോ സേവക തിരുവേളി കഴിച്ചത്‌? 
ഞാനൊരു വേളി കഴിച്ചവനാണെടോ 

നിന്നുടെ ഭര്‍ത്താവ്‌ ആരാണ്‌ സുന്ദരി? 
എന്നുടെ ഭര്‍ത്താവ്‌ മധുരയില്‍ മുതുചെട്ടി 
എങ്ങോട്ടു പോയെടോ നിന്നുടെ ഭര്‍ത്താവ്‌ 
വാണിഭം വില്ക്കാനായ്‌ പോയെന്റെ ഭര്‍ത്താവ്‌, 
എന്നുവരും പെണ്ണെ നിന്നുടെ ഭര്‍ത്താവ്‌ 
ഇന്നും വരവില്ല നാളെയും വരവില്ല 

മറ്റന്നാള്‍ സന്ധുയ്ക്കു വന്നീടും ഭര്‍ത്താവ്‌. 
ഭര്‍ത്താവ്‌ വരുന്നേരം എന്തുചെയ്യും നീയ്‌? 
കോവണി വലിച്ചങ്ങു മാളികയില്‍ വെക്കും ഞാന്‍. 
അന്നേരം പുഞ്ചിരികൊളളുന്നു സേഡകന്‍ 
സേവകന്‍ തന്നുടെ കയ്യും പിടിച്ചവള്‍ 
ചന്ദനമെത്തമേല്‍ കൊണ്ടങ്ങിരുത്തുന്നു. 
സേവകന്‍ പാല്‍പഴം കൊടുക്കുന്നു പുങ്കൊടി 
ശൃംഗാരമോടയ്യന്‍ പുങ്കൊടിയുമായിട്ട്‌ 
പുങ്കൊടിയാള്‍ മാളികയില്‍ സുഖം വാഴുന്നു. 


5. ചില്ലൂരിയമ്പലം തന്നിലെ ചെട്ടിയാര്‍ 
ചൊല്ലുള്ള വാണിഭമൊക്കെ നിരത്തുന്നു 
ആമോദത്തോടെയിരിക്കുന്ന നേരത്ത്‌ 
'വാണിഭത്തില്‍ ചില പിഴവുകള്‍ കാണുന്നു 
അപ്പോള്‍ മനസ്സില്‍ നിനന്തല്ലോ ചെട്ടിയാന്‍ 
എന്നുടെ പുങ്കൊടി മാളിക വീട്ടില 

എന്തോ പിഴവുഅനര്‍ത്ഥങ്ങളുണ്ടായോ? 
വാണിഭമൊക്കെ പെറുക്കുന്നു ചെട്ടിയാന്‍ 
കമ്പിളിമാറാപ്പില്‍ കെട്ടി മുറുക്കുന്നു 


വിളക്കനുഷ്താഗം ദു 


കെട്ടും എടുത്ത്‌ തലയിലും വെക്കുന്നു 
മുന്നം നടന്നവന്‍ .വടിയും കുടയുമായ്‌ 
പുങ്കൊടി മാളിക ഒട്ടരികെ ചെന്നു 
മാളികയില്‍ ദീപം വിളക്കുകള്‍ കാണുന്നു 
ദീപം വിളക്കിലെ ആളുമാറ്റങ്ങളും 

അയ്യന്‍ കളികളും കണ്ടേച്ചു ചെല്ലുന്നു 
മാളിക കീഴെയും ചെല്ലുന്നു ചെട്ടിയാന്‍. 
ചെട്ട്യാന്‍ വരവത്‌ കാണുന്നു പുങ്കൊടി 
കോവണി വലിചുവവള്‍ മാളികയില്‍ വെക്കുന്നു. 
.പുങ്കൊടി തന്നെ വിളിക്കുന്നു ചെട്ടിയാന്‍ 
പൂങ്കൊടി പൂങ്കൊടി കോവണി ഇറക്കെടി 
മിണ്ടാട്ടമില്ല ഉരുവാട്ടമിലൊട്ടും. 

എവിടെ വസിക്കേണ്ടു പുങ്കൊടി ഞാനിനി 
കിഴക്കിനി തെക്കിനി വടക്കിനി മാളികെ 
മാളികയൊന്നും ഒഴിവില്ല ചെട്ടിയാനെ 

ആ മൊഴി കേട്ടിട്ടു പോകുന്നു ചെട്ടിയാന്‍ 
പോകും വഴി കണ്ടു ചങ്ങാതി ചെട്ടിയെ 
ഉണ്ടായതൊക്കെ പറഞ്ഞല്ലോ ചെട്ടിയാന്‍ 
ചങ്ങാതി ചെട്ടി ഉപായം പറയുന്നു. 
തന്നുടെ ഭാര്യയെ അവനെടുത്തെങ്കിലോ 
അവനുടെ ഭാര്യയെ താനും വരിക്കെടോ 
ചെട്ടിത്തെരുവിലും ചെന്നു വസിച്ചവന്‍ 


6. അതിതാപം പെരുതായി അഴകിയ ഗഥെത്തപോൽ 
ആനന്ദം കുറഞ്ഞല്ലോ കിടക്കുന്റാരിയ കന്നിക 

ഒരു വല്ലായ്മയോ ഞാന്‍ ഉപായങ്ങള്‍ നിരൂപിച്ചാന്‍ 
തരമില്ലായ്മയോ ഞാനും തനിക്കെന്നെ ശരിപോരായോ? 
സ്ഥായിയുളളവനെന്ന്‌ നിനച്ചു ഞാനിരുന്നിട്ടു 
പാപിയാം ഭര്‍ത്താവെ മുഖക്കേടു ചമച്ചയ്യോ? 
കുളികുറി ജലപാനം വെടിഞ്ഞു കന്യകയാള്‍ 
ഭര്‍ത്താവിനെത്തന്നെ കരുതി കിടപ്പാണ്‌ 
ആരിയപ്പെരും ദേവി വിവരം കേട്ടറിഞ്ഞിട്ട്‌. 

അടുത്ത്‌ വന്നവള്‍ തന്റെ മുഖം പാര്‍ത്തു പറയുന്നു 
കാര്യങ്ങള്‍ പറയുമ്പോള്‍ കലമ്പല്ലെ കന്യകേ നീ 
കണവന്മാര്‍ മുഖമുണ്ടോ പണയം കണ്ടിരിപ്പാറ്‌. 
ആശയുണ്ടെനിക്കുളളില്‍ അവന്‍ നിന്നോടിണങ്ങുവാന്‍ 
അതു ദൈവവിധി പോലെ വരുമെന്റെ മകള കേള്‍ 
പൂജയും കൊടുപ്പാം ഞാൻ കുമളം ഭഗവാനേ 


വീിളക്കനുഷ്ഠയാനം 


പുലരുമ്പോളെഴുന്നേറ്റു കുളിക്കണം മകളെ നീ 
പലരപ്പോള്‍ വരികയും തരമൊക്കെ പറകയും 
അതു കേട്ടിട്ടിളകീല ആരിയപ്പെണ്ണവളും 

എന്‍ ഭര്‍ത്താവിനെ കണ്ടേ എനിക്കിന്ന്‌ സഹിയാവുൂ 
അതിതാപം മുഴുത്തവള്‍ വിളിച്ചുതന്‍ കിളിപ്പെണ്ണേ. 


7. ഏഴാമല്‍ മലമേല്‍ പോയ്‌ പറന്ന പൈങ്കിളിയോട്‌ 


നിയ്യാണെ പിണങ്ങാതെ വരികയെന്നരികത്ത്‌ 
പറന്നു വന്നവള്‍ മുന്‍കൈ വളമേലെ ഇരുന്നാറെ- 
പൈദാഹമത്‌ തീര്‍പ്പാന്‍ പാല്‍പഴം കൊടുക്കുന്നു. 
പൈദാഹം ശമിച്ചപ്പോള്‍ പറഞ്ഞു പൈങ്കിളിയോട്‌ 
അയ്യപ്പനഴകും പൊന്‍ചുരിക കൈതഴങമ്പോലും 
അന്തോളത്തരചനാം കുതിരസേവകനാര്‍ 

അവരും പൂങ്കൊടി വീട്ടില്‍ ഇളച്ചും കൊണ്ടിരിപ്പുണ്ട്‌ 
പയ്യെ ചെന്നവര്‍ തന്റെ ഇരിപ്പേടം കിടപ്പേടം 
പരിചിൽ കണ്ടറിഞ്ഞിട്ട വരുവേണം മടിയാതെ 
ആധാരമതു കേട്ടു പറന്നു പൈങ്കിളിയാള്‍ 
ഇണ്ടലേന്നിയേ ചെന്നു പാണ്ഡിയപുരം പുക്ക്‌ 
വട്ടമായ്‌ പറന്നവള്‍ മാളികതോറും നോക്കി 
ഒട്ടൊട്ടു പറന്നപ്പോള്‍ അറിഞ്ഞു ഇന്നടത്തെന്ന്‌ 
പറന്നുചെന്നവള്‍ അയ്യന്‍ മുന്‍പില്‍ ചെന്നിരുന്നാറ്‌. 


8. കാണുന്നു സേവകന്‍ പൈങ്കിളി പെണ്ണിനെ 
പൈങ്കിളിപ്പെണ്ണിനെ കണ്ടൊരു നേരത്ത്‌ 
പൈങ്കിളിയാളുടെ അരികത്ത്‌ ചെല്ലുന്നു 
പൈങ്കിളിയെ തൃക്കൈ തന്നിലെടുക്കുന്നു. 
പൈദാഹം തീര്‍പ്പാനായ്‌ പാല്‍പഴം കൊടുക്കുന്നു. 
പാല്‍പഴമുണ്ടപ്പോള്‍ പറഞ്ഞു പൈങ്കിളിയോട്‌. . 
ശിവനാണ്‌ പറയരുത്‌. ഞാനിവിടെ ഉണ്ടെന്ന്‌. 
വേണ്ടും വചനങ്ങള്‍ പറഞ്ഞു കിളിയോട്‌. 
പാല്‍പഴം ഉണ്ടുകിളി ആലിന്റെ കൊമ്പേറി 
ആലിന്‍ കൊമ്പിലിരുന്ന്‌ പറഞ്ഞുള്ള വാചകങ്ങള്‍, 
മന്നന്‍ മലയാളി താനല്ലേ സേവകാ | 
ഇളഹരജന്‍ തന്നോട്‌ ചൂതാടിീത്‌ താനല്ലേ- 
ചൂതില്‍ ജയം കൊണ്ടു കന്യകയെ വേട്ടു താന്‍. 
വേട്ടതിന്റൊറാം നാള്‍ പോന്നതു താനല്ലേ? 
പോന്നിട്ടു ദിനമാസം ആറതുമായില്ലേ 
കാണാഞ്ഞിട്ടവളുടെ ദുഃഖം. കൊണ്ടിപ്പോഴേ 


വിളക്കനുഷ്റാനം 234 


വാര്‍ത്യകളറിവാനായ്‌ എന്നെയയച്ചിത്‌ 

ആദിയ കന്യകെ മറന്നു ഞാന്‍ സേവകാ 
മധു)രപുങ്കൊടിയാളെ വേട്ടു താന്‍ സേവക 
ആണുങ്ങള്‍ക്കൊട്ടും ചിതമല്ലയിപ്പണി 
ഈവാര്‍ത്ത ചെന്നു ഞാന്‍ അമ്മയോടു പറഞ്ഞാകില്‍? 
മധുര പൂങ്കൊടി ചെട്ടിച്ചെരുമിയെന്നവളെ. 
അടികൊളളിപ്പാന്‍ ഞാന്‍ മതിയെന്റെ സേവക- 
ഈ വകകേട്ടു പറഞ്ഞു മലയാളി. 

ഈ ചതി തെല്ലും ഞാന്‍ മുന്നറിഞ്ഞെങ്കിലോ? 
പപ്പും ചിറകും കരിച്ചയച്ചേനല്ലോ 

ആധാരം അതുകേട്ടു പറന്നു കിളിമകള്‍ 


9. ഇല്ലിതേതോരണം പന്തിപറന്നേ- 
അല്ലിത്തോരണം പന്തികടന്നേ 
പാണ്ഡിയനാടും അടവി കടന്നേ 
ആനമലയും മുടിയും കടന്നേ 

കൈനാറി പൂവനം മാറി മറഞ്ഞ 
മാമലനാടും പുഴകള്‍ കടന്നേ 
തൊണ്ണുറുകാതം വഴിയും കടന്നേ 
മയിലാട്ടവും കുയില്‍ പാട്ടുകള്‍ പാര്‍ത്തു 
ഇളഹരജന്‍ പുരി കണ്ടു കിളിയാള്‍ 
ആരിയപെണ്ണിന്റെ മാളിക പുക്ക്‌ 
കോമളത്തയുലാള്‍ മുന്‍വളമേലെ 
പാറിപ്പറന്നിരുന്നാള്‍ കിളിമകള്‍ 

പാണ്ഡി മധുറയില്‍ പോയി വന്നമ്മേ ഞാന്‍ 
പൂങ്കൊടി മാളികെ പോയി വന്നത്തേ ഞാന്‍ 
ആരിയ മന്നനെ കണ്ടുവന്നമേമേ ഞാന്‍ 

മന്നന്‍ മലയാളി പൂങ്കൊടിയുമായിട്ു 
അവരിരുവരും തന്‍ നടപ്പും ഇരുപ്പും കണ്ടാല്‍ 
ഇരിക്കുന്നതില്‍ നല്ലൂ മരിക്കയാണ്‌ നല്ലമ്മേ- 
ഒരുത്തനും ദരുത്തിയും ഇങ്ങനെ സുഖിക്കുമ്പോള്‍ 
ഒരുത്തന്റെ ഒരുത്തി നീ എങ്ങിനെ സഹിക്കുന്നു? 
പാണ്ഡിയ നാട്ടിനു പോണമ്മേ കന്യകേ 
ആരിയവീര്യം കുറയധ്ക്കല്ലേ കന്യകേ 

ഏവം കിളിമകള്‍ പാറിയകലുന്നു. 


10. ആര്യമന്നന്‍ മലയാളി സേവകന്‍ 
പുങ്കൊടി മാളികെ കയറിച്ചെല്ലുന്നേരം 
ലവന്നത്തിൽ വീണൊരു പല്ലികണക്കയ്യന്‍ 


വിളക്കനുഷ്യാനം 


ആനന്ദ സേവക മുഖം വാടിക്കാണുന്നു 
എന്തെന്റെ ഭര്‍ത്താവെ ആനന്ദസേവകാ 
ഓമനമുഖം വാടിയതെന്ത്‌ മലയാളീ. 
ഉള്ളവണ്ണം എന്നോട്‌ ചെല്ലേണം സേവകാ 
ഉള്ളവണ്ഠം ഞാന്‍ പറയാന്‍ തുടങ്ങുമ്പോള്‍ 
കയര്‍ത്തെന്നോടേതും പറയല്ലേ പൂങ്കൊടി 
ഇളവരനൃപനോടു ചൂതില്‍ ജയിച്ചു ഞാന്‍ 
ചൂതില്‍.ജയം കൊണ്ടു കന്യകയെ വേട്ടു ഞാന്‍ 
വേട്ടതിന്റെറാം നാള്‍ പോന്നതും ഞാനല്ലേ- 
കാണാഞ്ഞിട്ടവളുടെ താപം കൊണ്ടിപ്പോഴേ 
വാര്‍ത്തകളറിവാനായ്‌ കിളിയെ 'അയച്ചവള്‍ 
കിളിമകളും വന്നിവിടെ പറഞ്ഞലസിപ്പോയി 
ഈ വാര്‍ത്ത കിളിചെന്ന്‌ അവളോട്‌ പറഞ്ഞീടില്‍ 
ആരിയ പെണ്ണവളിപ്പോള്‍ വരുമിവിടെ 

ഏറിയ ദോഷം അനര്‍ത്ഥങ്ങളുണ്ടാകും 
ആരിയന്‍ നാട്ടിന്നു പോണു ഞാന്‍ പുങ്കൊടി 
ഈ വാക്ക്‌ കേട്ടല്ലോ പുങ്കൊടിപ്പെണ്ണവള്‍. 
താനാരിയന്‍ നാട്ടിന്‌ പോകേണ്ട ഭര്‍ത്താവെ 
.താനാരിയന്‍ നാട്ടിന്‌ പോകുന്നതാകിലോ 
എനിക്ക്‌ സഖിയാര്‍ ഓമന ഭര്‍ത്താവെ- 
ആനന്ദസേവകനെ കൈക്കൊള്ളുക മൂലം ഞാന്‍ 
എനിക്കെന്റെ മുതുചെട്ടി ഭര്‍ത്താവും വേര്‍പ്പെട്ടു 
ഓമന പൂമുഖം തിരുനെറ്റി ശോഭയും 

ചാന്തണി നെറ്റി കടക്കണ്ണില്‍ ഭംഗിയും 

മുത്താപ്പു കെട്ടി വളര്‍ത്തിയ പോര്‍മുല 
ഓമനമാറും മറന്നല്ലോ പോണു താന്‍ 
താനാരിയന്‍ നാട്ടീന്നു പോകേണ്ട. സേവകാ 
തെരുവേഴും കടന്നുണ്ടോ അവളിടെ വരുവാറ്‌ 
വണ്ട്‌ ഇരിപ്പേടം പൂവുണ്ടോ ചെല്ലാറ്‌ 

പൂവ്‌ ഇരിപ്പേടം വണ്ടല്ലോ ചെല്ലാറ്‌ 
പാളയിരിപ്പേടം കിണറുണ്ടോ ചെല്ലാറ്‌ 

കിണറ്‌ ഇരിപ്പേടം പാളയല്ലേ ചെല്ലാറ്‌ 
വെണ്ണയിരിപ്പേടം ഉറുമ്പല്ലേ ചെല്ലാറ്‌ 

ഇത്രക്കും ദോഷത്ത്വം ഭര്‍ത്താവിനുണ്ടായോ 
എന്നം പറഞ്ഞവള്‍ കയ്യുംപിടിക്കുന്നു 
ചന്ദനമെത്തമേല്‍ കൊണ്ടങ്ങിരുത്തുന്നു 
സേവകനു പാല്‍പഴം നല്‍കുന്നു പൂങ്കൊടി. 


കോം യായാ യാം യോയോ യോയോ ചതയ യാം യോ യായ ത യ യോ ഹ 


വിളക്കനമുഷ്ഠാനം 


ശൃംഗാരത്തോടയ്യൻ പൂങ്കൊടിയുമായിട്ടു 
പുങ്കൊടി മാളികയില്‍ സുഖം വാഴുന്നു. 


താളം ചുഴാരി, രുപകം 
11. മക്കളുരില്ല മരുമക്കളുമില്ലാ എനിക്കെന്‍ 
ഭര്‍ത്താവെ തേടി അറിവാന്‍ 
പാണ്ഡിയിലോ പരദേശത്തോ 
മന്നരില്‍ മന്നനെന്‍ മലയാളി. 
പരദേശത്ത്‌ ഉണ്ടെടന്നാരു വാര്‍ത്ത 
കിളിമകള്‍ പാറിപറന്നെത്തിപറഞ്ഞു 
പരദേശത്തെ നാരിമാര്‍ക്കല്ലോ 
ഉപകാരമായി ഭവിച്ചെന്‍ ഭര്‍ത്താവ്‌ 
നാരികുളിച്ചുമാറ്റ്‌ പകര്‍ന്നു 
പോകുവതിന്ന്‌ ഉഴറിയൊരുങ്ങി 
മണിമച്ചറ വാതില്‍ തുറന്നു 

മണിമച്ചറ അകത്ത്‌ കടന്നു 

മണിമച്ചറ അകത്ത്‌ കടന്നു. . 
വെള്െളാലികര മുണ്ടെടുത്ത്‌ 
വെളെമാലിക്കര മുണ്ടുമെടുത്ത്‌ 

മാറും മുലമറച്ചാരിയ കന്യക 

മണിമച്ചറ കതക്‌ മുറുക്കി 

കിളിരച്ചറ കതക്‌ തുറന്നു 

കിളിമച്ചറ കതക്‌ തുറന്നു ' 

വിരായം പണമെടുത്ത്‌ കന്യക 
വീരായം പണമെടുത്തു കന്യക 
പൊന്നോലക്കുരു വട്ടിയിലാക്കി 
ഉപൊന്നോലക്കുരു വട്ടിയിലാക്കി 
കീഴ്മടിയില്‍ തിരുകുന്നു കന്യക 
കിളിമച്ചറ കതകതു പൂട്ടി 

കിളിമകളെ ഞാന്‍ പോയി വരട്ടെ 
പാണ്ഡിയപ്പര ദേശത്തിന്‌- 
കിളിമകളൊട്‌ യാത്രയും ചൊല്ലി 
പടിയും പുരിയിടകടന്നു കന്യക 
അന്നം നടയാല്‍ വയലിലിറങ്ങി 
എകര്‍ന്ന വരമ്പേറി നടകൊണ്ടു കന്യക 
ഓടിയും നടന്നും ചെന്നിള ഹരജന്റെ .. 
പൊന്നും പോര്‍പടിവാതില്‍ കടന്നു 
പൊന്മകള്‍ തന്റെ വരവത്‌ കണ്ടു “ 


വിളക്കനുഷ്ഠയാനം 


ഓടിയണഞ്ഞു തഴുകി ഹരജന്‍ 
പുരികുഴല്‍മണി മകളെ നീ ചൊല്ലു- 
വീരന്‍ മലയാളിയില്ലേ അവിടെ 
ഇല്ലച്ഛ വേട്ടതിന്റെറാം നാള്‍പോയി 
വല്ലഭനെന്നുടെ പൂമണിമാരന്‍ 
പാണ്റധിപരദേശത്ത്‌ ഉണ്ടെന്നറിഞ്ഞു 
കണ്ടീടുവാനായ്‌ പുറപ്പെട്ടു ഞാനും 


12. കാരിക്കുതിരയും കടിഞ്ഞാണം തരണമച്ഛാ 
കാരികാരിക്കുതിരയും കടിഞ്ഞാണുമെന്തിനു മകളെ 
ഭര്‍ത്താവിനെത്തേടി പോകവേണന്നമച്ഛാ 
ഭര്‍ത്താവിനെ കാണാഞ്ഞു കൊതി ആശവളരെയുണ്ട്‌ 
ഭര്‍ത്താവിനെത്തേടി പോകുന്നതാകിലോ' 
തീരാത്തൊരപവാദം ചൊല്ലുമേ മാലോകര്‍ 
മാലോകര്‍ ദോഷം ചമച്ചുവെന്നാകിലോ 
തീര്‍ത്തുതരാനും ഞാന്‍ പോരുമേ നല്ലച്ഛാ 
അച്ഛനറിയാതെ കുതിരപന്തിയില്‍ പുക്ക്‌ 
കാരിക്കുതിരയെ അഴിച്ചവള്‍ കന്യക 

കുതിരയെ കുളിപ്പിച്ചു നിഴലിലും കെട്ടുന്നു 
കുതിരക്ക്‌ മുതിര പുഴുങ്ങിക്കൊടുക്കുന്നു 
കുതിരക്കു ജീനീ മുറുക്കുന്നു കന്യക 

പരമീശ പരദൈവമെന്നെ തുണയ്ക്കട്ടെ 

എന്നും നിനന്തവള്‍ കുതിരപ്പുറമേറി 

ചമ്മട്ടി കോല്‍കൊണ്ട്‌ വീശിയടിക്കുന്നു 

ഓടുന്നു മണ്ടുന്നു പൊന്നും പോര്‍ക്കുതിര 

ഓടി ചില വഴി ചെല്ലുന്ന നേരത്ത്‌ 

ചായല്‍ തണലും വെയിലും കൊണ്ടോടുമ്പോള്‍ 
മിന്നുന്ന മേനിമേൽ പൊന്നോളം പ്രഭതോന്നി 
അവിടന്നു പലവഴി ഓടിചെന്നെത്തുമ്പോള്‍ 


13. അപ്പോള്‍ വരുന്നൊരു കൊച്ചുകണിയാനും 
കൈകൊണ്ട്‌ മാടിവിളിച്ചു കണിയാനെ 

നില്ക്കു നിലെന്നുടെ കൊച്ചുകണിയാനെ 
കുതിരപ്പുറത്തിന്ന്‌ ഇറങ്ങുന്ന കന്യക 

ഞാന്‍ പോകും കാരിയം ജയമുണ്ടോ കണിയാനേ 
-അവിടെ ഇരുന്നവന്‍ രാശി വരയാക്കുന്നു 
കണ്ടകശനിയുടെ ദശാകാലമാണമ്മേ 

തീരാത്ത ദുഃഖം അപരാധമുണ്ടാകും 

എന്നാലോ കാര്യത്തില്‍ ജയമുണ്ട്‌ നല്ലമ്മേ 


| വീളക്കനറുഷ്ഠാനം 


എങ്ങോട്ടു പേകുന്നു നല്ലാര്‍ മണിയമ്മേ 
ഭര്‍ത്താവിനെത്തേടി പോകുന്നു ഞാനിന്ന്‌ 
പത്തുപണം രാശി ദക്ഷിണ നല്‍കുന്നു 
എന്നാലോ പോയി വരട്ടെ കണിയാനെ 
കാറികുതിരച്ചുറഴടമറി കന്യക 

ഓടുന്നു മണ്ടുന്നു പൊന്നും പോര്‍ക്കുതിര 
കാതം വഴി ദൂരെ ചെന്നൊരു നേരത്ത്‌ 
അപ്പോഴെക്കാണുന്നു പാണചെറുക്കനെ 
പാണാ ചെറുക്കാ നീ അടുത്തുവാ പറയട്ടെ 
അടുത്തുവന്നകലെ നിന്നു പാണച്ചെറുക്കനും 
ഭര്‍ത്താവിണങ്ങുവാന്‍ മരുന്നുണ്ടോ പാണനേ 
മരുന്നഃമേ മന്ത്രവും ഉണ്ടല്ലോനല്ലമ്മേ 
തത്ക്കാലമഷധം ഒന്ന്‌ ചൊല്ലിത്തരാം 
നീലക്കൊടുവേലി വഴുതനവേര്‍ മഞ്ഞള്‍ 
ഇല്ലിമുളൂള്‌ കരിക്കട്ട കല്ല്‌ കന്നിവെറ്റില 
വടിവോടരച്ചിട്ട്‌ കുറിതിലകം തൊട്ടെന്നാന്‍ 
കണ്ണില്ലാകുരുടനും തപ്പിയോടിവന്നിടും 
കാലില്ലാത്തവനെന്നാല്‍ ഉരുണ്ടുരുണ്ട്‌ വന്നിടും 
പത്തുപണത്തെയെടുക്കുന്ന കന്യക 
പാണച്ചെറുക്കന്‌ ദക്ഷിണ നല്‍കുന്നു. 


14.. അവിടന്നും കുതിരയെ ഓടിച്ചുകന്യക 
ചമ്മട്ടിക്കോൽ കൊണ്ട്‌ വീഗിയടിക്കുന്നു. : 
ഓടുന്നു മണ്ടുന്നു പൊന്നും പോര്‍ക്കുതിര 
പീലിത്തിരുമുടി ആടിയുലയുന്നു 

മുത്തണി ക്കൊങ്കകള്‍ തത്ര കുലുങ്ങുന്നു. 

'“ധുളിപടലത്തില്‍ ഒളിമങ്ങി കന്യക. 

മിന്നല്‍ കണക്കങ്ങു പായുന്ന നേരത്ത്‌ 
പാണ്ഡിപരദേശം പുക്കിത്‌ കന്യക 
മഥുരാപുരിയിടം തേടുന്നു കന്യക I 
ചെട്ടിത്തെരുവിലും ചെല്ലുന്നു കന്യക 
ചെട്ടിയാല്‍ മാളിക കാണുന്നു കന്യക 
മാളികയില്‍ ദീപം വിളക്കുകള്‍ കാണുന്നു. 
ചെട്ടിയാന്‍ മാളികനേര്‍ കീഴെ ചെല്ലുന്നു. 
കുതിരപ്പുറത്തീന്ന്‌ ഇറങ്ങുന്നു കന്യക 
മാളികയില്‍ ഓടിക്കയറുന്നു കന്യക 
എന്തെല്ലാം വാണിഭം ഉണ്ടിവിടെ ചെട്ടിയാനെ 
വേണ്ടും തരങ്ങള്‍ ഉണ്ടെടോ പെണ്‍കൊടി 


SERIO പ CSREES RENE SEES PSE OEE TEESE ESRGONEE RET RPS EERE അ 


meme neva em men mmm a RRR RRR ERE EE un manna 


വിളക്കനുഷ്ഠതാനം 


സന്ദേഹം പുണ്ടിട്ട ചോദിച്ചു ചെട്ടിയാന്‍ 
എവിടേക്കായ്‌ പോകുന്നു ആരിയപ്പെൺകൊടി 
എൻന്‍ഭര്‍ത്താവിനെത്തേടി പോകുന്നു ചെട്ടിയെ 
നിന്നുടെ ഭര്‍ത്താവ്‌ ആരാണ്‌ പെണ്‍കൊടി 
എന്നുടെ ഭര്‍ത്താവ്‌ ആരിയ സേവകന്‍ 
ഭര്‍ത്താവെത്തേടി നീ അലയേണ്ട കന്യകേ 

“ പുങ്കൊടി മാളികെ വാഴുന്നു സേവകന്‍ 
അവരുമിരുവരും അവിടത്തില്‍ വാഴട്ടെ 

നാം തമ്മില്‍ സൊരുമിച്ചു ഇവിടേയും വാണിടാം 
എന്നരുകേട്ടപ്പോള്‍ ആരിയ കന്യയ്ക്ക്‌. 

ദുഃഖം പോയ്‌ കോപമായാരിയപ്പെണ്ണിന്‌ 
കടമിഴി ചുവക്കുന്നു തുടതുള്ളി വിറക്കുന്നു 
അഴകോടെ മുറ്റത്തിറങ്ങുന്ന കന്യക 
ചെട്ടിയാന്‍താനും പുറകെ കുതിക്കുന്നു 
ചെട്ടിയാന്‍ കുടുമയില്‍ ചാടിപ്പിടിച്ചവള്‍ 
കുതിരയെ തല്ലുന്ന ചമ്മിട്ടി കോൽകൊണ്ട്‌ 
അവളിരുപുറം നോക്കി അടിജയം കൊള്ളുന്നു 
വായിലെ പല്ലൊക്കെ ചവിട്ടികൊഴിക്കുന്നു 
അയ്യയ്യോ നല്ലമ്മേ കൊല്ലരുതെന്നെയും 
തെറ്റുപിഴകള്‍ പൊറുത്തു രക്ഷിക്കണേ 

ചെട്ടി വിലാപങ്ങള്‍ കേള്‍ക്കുന്ന കന്യക 
കാരിക്കുതിര പ്പുറമേറി കന്യക 

അവിടെ കിടക്കടൊമുതു ചെട്ടിയാനേതാന്‍ 
എന്നും പറഞ്ഞിളകൊള്ളുന്നു മങ്കയാള്‍ 


15. അവിടന്നം കുതിരയെ ഓടിച്ചു. കന്യക 
'അവിടന്നം നാൽകാതം വഴിയോടി ചെന്നപ്പോള്‍ 
അപ്പോഴെ കാണുന്നു തെരുവുകളോരോന്ന്‌ 
തെരുവുകളിലൊന്നിലും കണ്ടില്ലസേവകനെ 
ദുഃഖം പെരുതായി ആരിയപ്പെണ്ണിന്‌ 
ഭര്‍ത്താവെനന്നായ്‌ മനസ്സിൽ നിനന്നവള്‍ 
അവിടന്നുംപലകാതം വഴികടന്നെത്തുപ്പോള്‍ 
മാളികയില്‍ ദീപം -വിളക്കുകള്‍ കണ്ടവള്‍ 

ദീപം വിളക്കിലെ ആളുമാറ്റങ്ങളും 

അയ്യന്‍ കളികളും കണ്ടേച്ചു ചെല്ലുന്നു. 


16. കാണുന്നു സേവകന്‍ ആരിയ പെണ്ണിനെ 
കണ്ടു ഭയം പൂണ്ട സേവകനപ്പോഴെ 


ൽ ജാ SE SSE CORRODE CCR SPST CREO OES SRO RESET ERGO CERNE Een a ബ 


വിളക്കനമുഷ്ഠാനം 


പരദേശിപ്പെണ്ണിനെ അരികെവിളിക്കുന്നു 
കാലെ ചെറുപ്പത്തില്‍ കന്യക പാകത്തില്‍ 
ഞാന്‍ വേട്ട ഓമന കന്യക വരവുണ്ട്‌ 

ദുഃഖം മുഴുത്തു വരുന്നവള്‍ കന്യക 
മാളികയില്‍ വന്നവള്‍ എന്നേയും കണ്ടെന്നാന്‍ 
ഏറിയ റോഷഅനര്‍ത്ഥങ്ങളുണ്ടാകും 
എഡിടെ ഒളിക്കേണ്ടു പുങ്കൊടി ഞാനിന്ന്‌ 
ഏതുവഴിക്കോടി പോകണം പുൂങ്കൊടി 
ഏതുംവഴിയോടി പോകേണ്ട സേവകാ 
എന്നുടെ മാളികയില്‍ എഴുണ്ട്‌ ഒളിയറ 
കല്ലറ, കതകറ, മച്ചറ, മാളിക 

കല്ലറയില്‍ ച്ചെന്നു ഒളിച്ചോളു സേവകാ 
കല്ലറയില്‍ ചെന്നു ഒളിച്ചു മലയാളി 
വാതിലടച്ചങ്ങു പൂട്ടുന്നു പുങ്കൊടി 
പഠണ്ഡിതാഴേഴും പറങ്കിതാഴും പൂട്ടി 
അന്താഴ തള്ളി അഴിയും ഏറിയുന്നു 

പൂട്ടിയ താക്കോൽ മടിയില്‍ തിരുകുന്ന 
പുങ്കൊടി വേശ്യയും കാത്തുനില്ക്കുന്നവിടെ 


17... അവിടന്നും കുതിരയെ ഒടിച്ചു കന്യക 
പുങ്കൊടിമാളിക നിമുരെയും ചെല്ലുന്നു 
പടിയും പടിപ്പുര കടക്കുന്നകന്യക 
ആയിടത്തൊന്നിലും കണ്ടില്ല ഭര്‍ത്താവെ 
പരിചൊടെ ഏഴാം പടിയും കടന്നവള്‍ 
എങ്ങുമൊരേടത്തും ഇല്ലല്ലോ സേവകന്‍ 
ദു:ഖം പെരുതായി കന്യകക്കപ്പോഴെ- 
കാതം വഴികലെവന്നപ്പോള്‍ കണ്ടുഞാ൯ 
അയ്യന്‍കഭികളെ കണ്ടേച്ചു വന്നുഞാന്‍ 
'ഭര്‍ത്താവെ കൂടാതെ പോകുകയുമില്ല ഞാന്‍ 
പെണ്ണായ ഞാനല്ലേ കാതം വഴി പോന്നു 
ഭര്‍ത്താവെ കാണാന്‍ കൊതിപുണ്ടു വന്നു ഞാന്‍ 
നിര്‍ണ്ണയമിവിടെ മരിപ്പാൻ വിധി വന്നു 
ഏവം നിനന്തവള്‍ കുതിരയെ കെടുന്നു 


18. മാളികയിലോടിക്കയറുന്നു കന്യക 
പൂങ്കൊടി പൂലൊടി എന്ന്‌ വിളിച്ചവള്‍ 
ആളുമനക്കവും ഇല്ല ഒരേടത്തും 
ച്ചയുമില്ല ഉരിയാട്ടവുമില്ല 


SEES OREPSD OER EERO RR E PRR CETTE EE RE CORRE RRR rap aD ra OEE SER TE™ 
നയ പോയതോ 


വിളക്കനമുഷ്ഠയാനം 


കോപം വലുതായി കന്യകക്കപ്പോഴെ 
പൂങ്കൊടി മണിയറ വാതുക്കല്‍ ചെന്നവള്‍ 
പുങ്കൊടി പുങ്കൊടി വാതില്‍ തുറക്കെടി 
മിണ്ടാട്ടവുമില്ല ഉരിയാട്ടവുമില്ല 
പരദേവതമാരെ കരുതി നിനച്ചവള്‍ 
ഓതിരം തിരഞ്ഞവള്‍ കടകത്തിലായുന്നു 
കടകത്തിലാഞ്ഞിട്ട ആഞ്ഞുചവിട്ടുന്നു 
വാതിലലമുറയോടഥ വീഴുന്നു 
മണിയറയ്ക്കുള്ളില്‍ കടന്നിത്‌ കന്യക 
എലിപോലെ നിന്ന്‌ വിറക്കുന്നു പൂങ്കൊടി. 
പൂങ്കൊടി പെണ്ണിന്റെ മുടിയും പിടിച്ചമ്മ 
എന്റെ മണിമാരന്‍ എവിടെടി ചെട്ടിച്ചി 
വിറപൂണ്ടു പൂങ്കൊടി ഉരാചയ്താനപ്പോഴെ 
നിന്നുടെ കാന്തനെ ഞാനുണ്ടോ അറിയുന്നു 
മുടികെട്ടി പിടിച്ചമ്മ ചെകിടത്തടിക്കുന്നു 
മാറത്തലച്ചു ചവിട്ടുന്നു കന്യക 

അയ്യയ്യോ പൊന്നമ്മേ കൊല്ലരുതെന്നെയും 
കല്ലറയ്ക്കകത്ത്‌ ഇരിപ്പുണ്ട്‌ സേവകന്‍ 
കല്ലറവാതില്‍ ചവിട്ടിപൊളിച്ചമ്മ 
കല്ലറക്കകത്ത്‌ കടന്നഥനോക്കുമ്പോള്‍, 
ഇരുളാലൊന്നുമെ കാണുന്നതില്ലടൊ 
തപ്പിതടഞ്ഞു നടന്നവള്‍ കന്യക 

അയ്യന്റെ കച്ചവാല്‍ പിടികൂടി കന്യക 
ഓമന ഭര്‍ത്താവേ എന്നെ മറന്നിതോ? 
തൃപ്പതേവീണ്‌ മരിക്കുന്നുതുണ്ട്‌ ഞാന്‍ 
കനൃക ദുഃഖത്തെ കണ്ടു മലയാളി 
വാരിയെടുച്ചു മടിയില്‍ കിടത്തുന്നു 
ഒരുനാളും നിന്നെ മറക്കുവതല്ല ഞാന്‍ 
ഓമനകയ്യും പിടിക്കുന്നു സേവകന്‍ 
പുങ്കൊടിയാളുടെ ചാരത്ത്‌ വന്നിട്‌ 
പുങ്കൊടിയാളുടെ കയ്യും പിടിക്കുന്നു 
ഇടവും വലവും നിറുത്തിയിരുവരെ 
ഇരുവരും എന്റെ സഖികളിനിമേലില്‍ 
പുഞ്ചിരികൊളളുന്നു മങ്കമാരന്നേരം 

നമഃ നമഃ ഞങ്ങളടിമലര്‍ കുപ്പുന്നേൻ 


പൂങ്കൊടി സേവം സമാപ്തം 


൭... ൽ. ഛം 
%,* ** *,° %,° *° 


വിളക്കസനുഷ്യാ൦ഗം 


ചേര്‍ക്കുന്നു. 


താഭൂം രൂപകം, ചുഴാരി 

കളരുചി കിളറിന പൂമേനി വിയര്‍ത്തു 
കിളിമൊഴിയിള്ൂുവെയില്‍ കൊണ്ടുതളര്‍ന്നു 
കണവ സവിധേ അണവാന്‍ ചുണ കളവാതെ 
അണ്‌്മണി മുടിയാള്‍ യാത്ര ഒരുങ്ങി 
ഒന്നുകില്‍ ഇഹ ഞാന്‍ ചെന്നു മരിക്കുമല്ലായ്കില്‍ 
ഹരിഹരസുതനെ കൊണ്ടിങ്ങുപോരും 
എന്തൊരു പിഴയാണ്‌ ഞാന്‍ ചെയ്തത്‌ കാന്തന്‍ 
സന്തതമെന്നെ പിരിഞ്ഞുവസിപ്പാന്‍ 
വണ്ടണിക്കുഴലാല്‍ ആരിയമങ്ക സങ്കമതില്‍ 
പുണ്ടുഷകൊണ്ടു കരഞ്ഞു 

സങ്കടമൊഴിവാന്‍ തുണയരുളേണേ 
ചെങ്കനല്‍ തിരുമിഴി തിരുവടി തന്നെ 
ചെന്തളിര്‍ പൂമേനിയൊഴിഞ്ഞെനിക്കാരും 
'പിന്തുണയായില്ല എന്‍ കാന്തനല്ലാതെ 
തോഴിമാരുമൊത്ത്‌ ആറ്റിൽ ഞാന്‍ കുളിക്കുമ്പോള്‍ 
അളിവര്‍ണ്ണനന്നവിടെ വന്നെന്നെ കണ്ടു 
മോദമോടെന്റെച്ഛചനോട്‌ ചൂതാടി പണയം 
ഓമന ഭര്‍ത്താവെ എന്തിനായി വാങ്ങി? 
മാളികയില്‍ വന്നു അരിപൊലി വാങ്ങി 
വേളികഴിച്ചെന്നെ പെരുവഴിയിലാക്കി 
ഓമനമാറും പൂമുഖവും പുഞ്ചിരി 
കോമളുരൂപന്‍ മറന്നു:കളഞ്ഞോ? 

വഞ്ചന പെരുകിയ പുങ്കൊടിയുടെ നേരെ 
നെഞ്ചകമലിവാന്‍ എന്താണ്‌ ന്യായം? 
ഇഭളൂഹരജമകളായിപ്പിറന്നെന്നോടിക്കളി-- 
മധുരപുങ്കൊടെ വളരെ നാളായി 

ആരിയന്‍ നാട്ടില്‍ പിറന്നവളെങ്കിൽ ഞാന്‍ 
പുങ്കൊടിയുടെ ഇക്കളി കുറച്ചേ പോരു 
ഇത്തരമവളോരോന്നു ചിത്തേ നിനച്ചും 
കത്തിന ഹൃദയത്തോടോര്‍ത്തും വിയര്‍ത്തും 
പൂം പട്ടണം നടുവെ തിരഞ്ഞിഹപോകാന്‍ 


പുജൊൊടി സേവം പാട്ടുകളെ പല ആശാന്‍മാരും ചുരുക്കി 
യെഴുതിയിട്ടുണ്ട. ശ്രീ കാര്യാട്ട്‌ ആശാന്‍ “മികവഴുമിളഹരജനോമനമ 
കളാണാരിയ കന്യക്‌” എന്നിങ്ങനെ മനോഹരമായി. എഴുതിയിട്ടുള 
ളത്‌ ഇതില്‍ ചേര്‍ക്കുന്നില്ല. കുട്ടത്തില്‍ മനോഹരമായ മറ്റൊന്ന്‌ 


വിളക്കനമുഷ്ഠാനം 243 


പൊന്നും പുമൊട്ടണി മുലയാള്‍ കുതിരപ്പുറമേറി 
പൊന്നും പോര്‍ക്കുതിര മേല്‍ മിന്നല്‍ക്കൊടിപോലെ 
ചമ്മട്ടിക്കോൽ കൊണ്ട്‌ വീശയടിച്ചു 
പുപൊട്ടണിനെടിലക്കുറുനിര ചിന്നി 
കെട്ടിയ പുരിക്കുഴലിന്റെ അഴകൊട്ടുമങ്ങി 
വെണ്യെഴുന്ന പൂമുഖവും കുളിര്‍മേനി 
കണ്ണിനു കാതുകം വളരുന്ന ഗളവും 
ചന്ദ്രനുദുച്ചുയരുന്നതുപോലെ 
ചെന്നവള്‍ മധുരാപുരിയകം പൂകി 
പട്ടണം നീളെ നടന്നു തിരഞ്ഞു 
പലപലതെരുവുകള്‍ തേടിയലഞ്ഞു 
വഞ്ചനപെരുകിയ പുങ്കൊടിയുടെ മാളിക- 
ക്കരികത്തായൊരു ചെട്ടിയാനെ കണ്ടു 
വണ്ടണിക്കുഴലാല്‍ ആരിയ മങ്ക 
കുണ്ഠിതമകലെക്കളഞ്ഞവനോടു ചൊന്നു 
തിങ്കളണിഞ്ഞഹരനാര്‍ സുതന്‍ വാഴും 
പുങ്കൊടിയാളുടെ വീടറിയാമോ? 
ആരിയമന്നന്‍ മലയാളിയെന്റെ 
ഭാര്യയുമായിട്ടാ മാളികയില്‍ വസിപ്പു 
നീരജമിഴിയാളെ നടന്നലയേണ്ട 
പോരിക നമുക്ക്‌ സുഖമായ്‌ വസിക്കാം 
ഈശ്വരകൃപകൊണ്ടവരുടെ മുന്‍പില്‍ 
കയ്യിണചേര്‍ത്തു നടന്നു രസിക്കാം 


൦. കം കം ഛം ഛഏ, 
°° $,* °*» °° 


അധ്യായം 5 
പാണ്ഡിയസേവം മുത്താളം 


പരമശിവ പുത്തിരനയ്യന്‍ 
പന്ത്രണ്ടാകും തിരുവയസ്സില്‍ 
നല്ലച്ഛനരികിലണഞ്ഞു 
രാജസേവ ചെയ്യെണമെന്ന്‌ 
രാജസേവ ചെയ്യണമെന്നാല്‍ 
ആയരെയിന്നു സേവിക്കേണ്ടു 
ഉലകില്‍ പെരിയ രാജാവിനെ 
സേവിച്ചാല്‍ ഗുണമതിലുണ്ട്‌ 


മഞ്ഞ രായ യോയോ യയാ ജായാ ജാോയോയായലാങാടയയ യായാ യോ മരാജോ യായാ, മാ ഇ യും 


വീളക്കാനമുഷ്താനം 744 


പാണ്ഡിരാജന്‍ എന്നുടെ ഭക്തന്‍ 
സേവിപ്പാനുത്തമ രാജന്‍ 
എന്നുകേട്ടു അയ്യനുമപ്പോള്‍ 
ത്രിരുപാദം തൊഴുതു നടന്നു 
അമ്മാച്ചനെ അരികില്‍ വിളിച്ചു 
പടനിരത്താനാജ്ഞ കൊടുത്തു 
പാണ്ഡിരാജസേവ കഴിപ്പാന്‍ 
പോകവേണം നല്പമ്മാച്ചാ | 
നമ്മുടെ പടകുട ശബരികളൊക്കെ 
വിരവോടു നിരത്തുകനെന്ന്‌ 
നിലവയ്യന്‍ കല്പന റകട്ടു 
അമ്മാച്ചന്‍ പടകള്‍ നിരത്തി 
ആനപ്പട അണികള്‍ നിരത്തി 
കുതിരപ്പട അതിനുടെ പിറകെ 
കാലാളും രഥമഥ പടയണി 

കാലം കളയാതെ നിരത്തി 
പടകളൊക്കെ നിരത്തിനിറുത്തി 
അയ്യന്‍ അമൃതേത്തു കഴിച്ച്‌ 
തിരുമെയ്യാഭരണമടുത്ത്‌ 
തിരുമെയ്യിലണിഞ്ഞത്‌ വേഗാല്‍ 
പൊന്നണിഞ്ഞ തണ്ടതിലേറി 
ആലവട്ടം വീശും വിശറികള്‍ 
വെണ്‍ചാമരവും കൊടിക്കുറയൊടു 
വെണ്‍മതിപോലുളവായപ്പോള്‍ 
ഈടും തുകില്‍ ചെണ്ട മദ്ദള 
ഉടുക്കും പല വാദ്യനിനാദാല്‍ 
ഉലകമിളകിന പടയോടു; കൂടി 
പാണ്ഡിനാട്ടേയെക്കഴുന്നളളി. 


2, അസ്ഥിമാലയണിഞ്ഞ രസുത- 

നെത്തി; പാണ്ഡിയ പത്തനേ 

അരഭം പുലിത്തുകല്‍ മണികള്‍ നവരത്നം 

കൊടികള്‍ കുടതഴ ശബരിയും 

നാണിഭഗക്കാടി തോരണങ്ങളി- 

ടയ്ക്കു തൂക്കിയ രാജന്‌ 

ഗോപുരം മണിമണ്ഡപത്തറ a 
ചതൃമണി കൊടി മുല്ലയും 

മാതൃദന്തിയടിച്ചിരുത്തിന 


വിളക്കനുഷ്ഠാനം 245 


കനകഭുക്ഷണശാലയും 

കണ്ടു കണ്ടര്‍മകനും ചിതമൊടെ 
കോവില്‍ പുക്ക്‌ വസിച്ചത്‌ 

കണ്ടു തൊഴുണര്‍ത്തിച്ചു പാണ്ഡിയ- 
സേവകരധികാരികള്‍ 

അരവാള്‍ ചുരിക കൊണ്ടരചന്‍ തിമി 
വരിക മുനകൊണ്ടു സേവകാ 

പണ്ടു ദേവകള്‍ ദൃഷിമുനികുലം 
പണിതിട്ടുറപ്പിച്ച ചിത്രക്കൽ 
വെട്ടിതാന്‍ മുറി ചെയ്യണം അര- 
വാളുകൊണ്ടര നിമിഷമേ 

അല്ലെങ്കിൽ തന്റെ ആയുധം വെച്ചു 
.സേവിയാതെ താന്‍ പോകണം 

ആയ വാക്കിനെ കേട്ടരന്‍ മകന്‍ 
ചത്യമണിത്തറ പുക്കത്‌ 

അരവാളും ചുരിക വലങ്കയ്യില്‍ പിടിച്ചു 
പരിചിനോടൊന്നിളക്കിനാന്‍ 
കൊടിയ ചൊമടിട്ടുറപ്പിച്ചൊരരഭക്കല്‍ 
നടുവെ കുത്തിപ്പിളര്‍ന്നത്ഭുതം 

പൊന്‍ മുടി നവരത്നം വാങ്ങിനാന്‍ 
പാണ്ഡിയനോട്‌ അയ്യനും 
ഹരഹരശിവശിവ പടിപതിനെടും 
ശരണം ഞാനിതാ കൈതൊഴാം. 


3. പുരമെരിചെയ്ത ഹരസുതന്‍ പുകഴ്വാന്‍ 
പുതുമലയാളി സേവകനാരും 
അഴകോടൊരു നൂറുനുറായിരം പൊന്നിന്ന്‌ 
ഹരജനന്‍ കുറിയോല യെഴുതി 
നിറവോടവിടം പോകുവതിന്‌ 

പൊന്നും പോര്‍ചുരിക കയ്യിലെടുത്ത്‌ 
പാണ്ഡിയ രാജന്‍ മനസ്സറിയാതെ- 
പ്ടമന്നരില്‍ ചിലരറിയാതെ 

അഴകൊടു ചുരിക വഹിച്ചതുമായി 
പാണ്ഡിയനാരുടെ പടിവാതുക്കൽ 
“ചേരും. പുലര്‍കാലെ പാണ്ഡിയനാരും 
സ്നാനം ചെയ്വതിന്നായി വരുന്പോള്‍ 
ഉടുപതിക്കലാധരസുത ചുരിക 
സമചതുരം തിരുമുടിമേലെ കൊണ്ടു 


കിയാ, യയാ ഇോലേതോയോാവതോടമാതയോയായാാ എയോയോയായോാലംബോയയയയോാോുായോായായോേേയോായോയാറുാലയ ലാലോ യായ ക യോ വാതുയോതോേേോായ വാത്ത പഞ്ചം ഹം ഹത്ത തോമാ യ കോ വോ 
le sos rinses ice cre 


വിളക്കനമുഷ്തയാനം 246 


കഷടമിറതതോന്ന്‌ എന്ന ചെറുത്ത്‌ 
ചുരികവവലിച്ചങ്ങകലെയെറിഞ്ഞു 
പരിജനരെല്ലാം കാണെ ചെന്ന്‌ 
മണിത്തറ മേലെ വീണത്‌ ചുരിക 
അയ്യോ എന്റെ അയ്യപ്പായെന്ന്‌ 
മരച്ചുരിക ഉരത്താനപ്പോള്‍ 

ഉരനാദം ഴകട്ടു അരചനുമപ്പോള്‍ 
ഉരക്കും ചരികയാരുടേതെന്ന്‌ ? 
മന്നനാകും പുതുമലയാളി തന്റെ 
ചുരികയതെന്ന്‌ അധികാരികളും 
എന്നതിനെ കേട്ടൊരു നേരം 
പുതുമലയാളിയേ വിരവില്‍ വരുത്തി 
ഉരയ്ക്കും ചുരിക യിതാരുടെ സേവക 
ചുരികയിളക്കി കളിക്കാമോ വിരവില്‍ 
അതുകേട്ടയ്യന്‍ മരച്ചുരികയെ 
കയ്യിലെടുത്തു മറിമായങ്ങള്‍ കാട്ടുവതിന്നായ്‌ 


പുലിസേവം (പാണ്ഡിയസേവം) 

4. പന്ത്രണ്ടു വയസ്സിലയ്യന്‍ 

പാണ്ഡിയനെ സേവതുടങ്ങി 

പതിനാറു വയസ്സോളം 

പാണ്ഡിയനെ സേവിച്ചു 

പാണ്ഡിയനെ ദനമവിച്ചു 

നിലന്‌ന്നു പോരുമ്പോള്‍ 

അന്നുള്ള മന്ത്രിമാരില്‍ 

മുന്‍പനാണയ്യനും 

മന്ത്രിമാര്‍ക്കയ്യനോട്‌ വൈരം മുഴുക്കുന്നു 
അയ്യനെ നാട്ടീന്ന്‌ കളയാനുറച്ചവര്‍ 
പെരുത്തേവി അരികിലും ചെല്ലുന്നു മന്ത്രിമാര്‍ 
ദേവീ ഞങ്ങളുടെ രക്ഷ ചെയ്യേണമേ 
എങ്ങനെ രക്ഷിക്ക വേണ്ടത്‌ മന്ത്രിമാരെ- 
അയ്യനാലാര്‍ക്കും പൊറുതിയില്ലലൊട്ടുമേ 
അയ്യനെ നാട്ടീന്ന്‌ കളുഞ്ഞുതരണമേ- 
എങ്ങനെ അയ്യനെ കളനയേണ്ടുമന്ത്രിമാരെ- 
.-തിരുവയര്‍ നോവെന്ന്‌ കളവായിപറയണം 
'ശേഷമടിയങ്ങള്‍ വേണ്ടത്‌ ചെയ്തോളാം 
അന്നേറം ദേവിയ്ക്കിളകിനാന്‍ ശുൂലനൊവ്വ്‌- 
നില്‍ക്കുക വയ്യ കിടക്കുകവയ്യൊടും | 


E. ണാ ണാ ക നാ നാ me 


വിളക്കനമുഷ്ഠാനം 


ദേവിക്ക്‌ നോവത്‌ പാരം കഠോരമായ്‌ 
പാഠണ്ഡിയന്‍ താനുമറിഞ്ഞു ചികിത്സയ്ക്കായ്‌ 
കൊട്ടാരവൈദ്യരെയൊക്കെ വരുത്തുന്നു 
കൊട്ടാരവൈദ്യന്മാര്‍ നോക്കി മടങ്ങുന്നു 
ഞങ്ങളാലെയിത്‌ അസാധ്യയെന്നായവര്‍ 
പാരം വ്യഥ പൂണ്ടു പാണ്ഡിയപ്പോഴെ- 
ദേവിയാള്‍ വേദന മാറ്റുവോര്‍ക്കിന്നഹോ 
വേണ്ടും ധനത്തെ കൊടുക്കുന്നതുണ്ട നാം 
അഷ്ടവൈദ്യരെ ക്ഷിപ്രം വരുത്തുവാന്‍ 
ആളെലവിളിച്ചങ്ങയച്ചിതാനപ്പോഴേ- 


5. അഷ്ടവൈദ്യരുമെത്തി രോഗിയെ 
സുഷമമായി നീരിക്ഷിച്ചുടന്‍ 
ഒത്തുകണ്ടിന ലക്ഷണങ്ങളാ- 
ലൊത്തെഴുതിയൊരനഷധം 
കണ്ടകാരിയാം പൂണ്ട വേരുമ- 
കൊട്ടകം കുറുന്തോട്ടി വേര്‍ 

കറുത്ത കാറൊളി വെളുത്ത കാറൊളി- 
കാരെള്ള്‌ കറിവേപ്പില 

കണ്ടിവെണ്ണ കരിങ്ങാലിക്കാതല്‍ 
'കാര്‍ത്തോട്ടി കരിയേലവും 

അമൃത മുക്കരം അരത്തമഞ്ചട്ടി- 
തിപ്പലിയേകനായകം 

കുമിഴ്‌ കുവളം പാതിരിപ്പലക- 
പയ്യാനിവേര്‍ മുഞ്ഞയും 
എരുക്കിന്‍൯തോലൊടു വേരുമാവിധി 
കറുത്ത ചുണ്ടവേര്‍ ചെന്നിനായകം 
ചെത്തി കീഴ്‌ കൊലചെത്തി വേരുമ- 
കൊടുവേലിശുദ്ധി ചെയ്തങ്ങിനെ- 
ഒക്കെകൂടി ചതച്ചൊരഞ്ഞാഴി 
വെള്ളത്തിലത്‌ വെന്തഹോ 
നാലിലൊന്നായിറക്കി യൂറ്റിയതില്‍ 
മേമ്പൊടിയതും. ചൊല്ലിടാം 
കാട്ടിലെ കരിമ്പുലിയുടെ പാല്‍ 
ചേര്‍ത്തു സേവിക്കില്‍ ഭേദമാം 
ഈവിധമൊരുരഷധം കുറി- 
ച്ചൃഷ്ടവൈദ്യരും പോയിനാന്‍ 
പുലിയുടെ പാല്‍ കൊണ്ടുവരുവതി- 


എളു ന കോം ഞാ ോയോേോായാ വയണ യയാ വ യു യ്യ യാമ 
ഞ്ഞ്ഞയാ നു. ജ്ഞഞ്ഞ്ഞയായാഗ്ജന ജാ PER SOS SIED SEEDS TERRES EES ESET IVETD CERT © EES ED ORES ED ERE OBER SHER 


വിളക്കനുഷ്യാനം 


ന്നാരാന്‍ സാധ്യമീ ഭൂമിയില്‍ 
ഞങ്ങളാലിത്‌ സാധ്യമല്ലെന്ന്‌ 
മന്നവധരിച്ചീടണേ- 
ഹരിഹരസുതന പെരിയവിരനാം 
അയ്യനിന്നു സാധിച്ചിടും 
ഹരിഹരസുതനയ്യനെ മെല്ലെ 
അരികിലണച്ചു ചൊല്ലീടിനാന്‍ 
എങ്കിലിന്നു താന്‍പുലിയുടെ പാല 
കൊണ്ടുവന്നു തന്നീടണം 
അതിനുപണി പെരുതടിയനെങ്കിലും 
അരചനിങദനെ കലപിച്ചാന്‍ 
എന്നുചൊല്ലിയൊരയ്യനും മര- 
ച്ചുരിക കയ്യിലെടുത്തത്‌ 
പലരോടും വഴിനീളെ ചോദിച്ചു 
വിരവോടയ്യനും യാത്രയായ്‌ 


6. പുലിപ്പാലിനായി യാത്രഃ- 
മലയാളിതാന്‍ ചെന്ന്‌ വരുത്തേണം പുലിപ്പാല്‍ 
ആകാമെന്നുര ചെയ്തു നടകൊണ്ടു മലയാളി 
കറപ്പു കച്ചയും കെട്ടി കരത്തില്‍ വില്ലമ്പുമായി 
ചുരികയുമെടുത്തിട്ട പുറപ്പെട്ടു മലയാളി 
കൊട്ടാരംമാളിക വിട്ടു പെരുവഴി 
താഴെ തെരുവതില്‍ ചെന്നു മലയാളി 
അവിടത്തെ മങ്കമാര്‍ ഭാഷണമോരോന്ന്‌ 
പാണ്ഡിയ റാണിക്ക്‌ ശൂല നൊവ്വാണടോ 
വേണം പുലിപ്പാലെന്നോതി ചികിത്സാരി 
അപ്പോഴെ കാണുന്നു അയ്യനെ മങ്കമാര്‍ 
എവിടേക്ക പോകുന്നു മലയാളി സേവക 
പാണ്ഡി പെരുന്തേവി ശുല കൊണ്ടാകുല- 
നാഴിപുലിപ്പാല്‌ വേണ മതിന്നെടോ 
പുലിപ്പാലിനായിട്ടു ദപാകുന്നു ഞാനെടോ 
അതുകേട്ടു മങ്കമാര്‍ കഷടം നടിക്കുന്നു 
മാറാത്ത: വ്യാധിക്ക്‌ കിട്ടാത്തൊരരഷധം ! 
പുലിപ്പാലു കൊണ്ടുണ്ടോ ഈഷധം മലയാളീ 
എന്തെന്തു വ്യാധിക്ക്‌ പറ്റും പുലിപ്പാല്‍ 
തേത്തിനുംനന്നു പിത്തത്തിനും കൊളളാം 
ശുലയ്ക്കും മന്തിനും ഉത്തമമാണത്‌ 
അതുകേട്ടു മങ്കമാര്‍ ഓതുന്നു അയ്യനോട്‌ 


pS 


248 


വിളക്കനുഷ്ഠാനം 


എന്റെ മക്കള്‍ക്ക്‌ ശുലനൊവ്വാണെടോ 
പുലിപ്പാല്‌ കൊണ്ട്‌ താന്‍ ഇതിലെവരുന്നേരം 
നാഴിപുലിപ്പാല്‌ തരുവേണം മലയാളീ 
ആകമെന്നുരചെയ്തു നടകൊണ്ടു സേവകന്‍ 


7. മേലെ തെരുവതിലൂടയ്യൻ പോകുമ്പോള്‍ 
അവിടത്തെ പൂന്തരുണി കണ്ടുടനയ്യനേ 
എവിടേയ്ക്കുപോകുന്നു കോമളനയ്യനേ 
പുലിപ്പാലിനായിട്ടുമാമലെ പോണു ഞാന്‍ 
എലിയൊന്നോ കരുതിതാന്‍ പുലികളെ സേവക 
പുലിയെന്ന്‌ ചൊല്ലി എലിപ്പാലുതരല്ലേ താന്‍ 
പുലികളെ കൊണ്ടു താന്‍ ഇതിലേ വരുനേരം 
കെട്ടിക്കറന്നീടാം സുന്ദരിമാര്‍കള്‍ക്ക്‌ 
പുലികളെകൊണ്ട താന്‍ ഇതിലെ വരുന്നാകില്‍ 
പറവെച്ചു പൊന്‍പണം തന്നിടാം ഞങ്ങള്‍ 
ആമെന്ന്‌ ചൊല്ലിനടന്നു നിലവയ്യന്‍. 


8. ഗമിക്കുന്ന വഴി മദ്ധ്യേ മേടയില്‍വാഴുന്ന 
തരുണിയാള്‍ കളവാണി കണ്ടുവന്നയ്യനേ- . 
നടന്നിട്ട്‌ തളര്‍ന്നുള്ള ക്ഷീണം ശമിപ്പാനായ്‌ 
വരുവേണം മലയാളി ഇവളുടെ കുടി തന്നില്‍ 
ഇരുന്നല്പം ഇളച്ചിട്ട്‌ പോയാലും മലയാളി 
ഇവളല്ലാതൊരുവരും ഇല്ലയിവിടത്തില്‍ 
കുസുമാസ്ത്ര സമനായ നരവീര ഭവാനെന്റെ 
ആഗ്രഹം കനിവോടെ സാധിപ്പിച്ചിടേണം 
ഇതിപാരം പറയുന്ന സുന്ദരിയവള്‍ പിമ്പെ 
ഒരുമിച്ചു ഗമിച്ചത്‌ ഹരസുതനപ്പോഴേ- 

ഹര പുത്രനിരിക്കുവാനൊരു പീഠം നല്‍കീട്‌ 
തണ്ണീരമൃതേത്തു നല്‍കുന്നു പെൺകൊടി 
അയ്യനെ കണ്ടവള്‍ക്കിളകുന്നു മദനാര്‍ത്തി 
ചാരുപരവശ യോതിനാളിങ്ങനെ 
ജ്വലിക്കുന്ന മുഖകാന്തിയുള്ള ഭവാനിപ്പോള്‍ 
എങ്ങോട്ടുപോകുന്ന മലയാളി സേവക 
ഞാനും നൃപാജ്ഞയാ പുലിതേടിപ്പോകുന്നു. 
പുലിയെന്നാലന്തത്‌ ? അറിയാമോ സുന്ദരി. 
സുന്ദരിഭാവമറിഞ്ഞു നിലവയ്യന്‍ 
അജ്ഞതനടിച്ചിദം ചൊന്നൊരു നേരത്ത്‌. 
പുലിയെയറിയാത്ത മലയാളി സേവ 
പുലിരൂപം വിരചിച്ചു കാട്ടിത്തരുവാം ഞാന്‍ 


ലായ യയാതി കായ ലാലാ യയാ ത്തു 


വിളക്കനുഷ്ഠയാനം 250 


പരിഹാസവഡാക്കിത്‌ ചൊല്ലി മധുവാണി; 

തന്നുടെ വടുവന്‍ നായയെ വിളിക്കുന്നു 

നിജ കാന്തന്‍ വേട്ടയ്ക്കുരിഞ്ഞുള്ള പുലിത്തുകല്‍ 
ശുനകറന്റ വളൂര്‍മെയ്യിലഴകോടെ ചാര്‍ത്തിനാള്‍ 
തുരടത്‌ പിടിച്ചിട്ട മലയാളി മുമ്പില്‌ 
പുലികാണാമലയാളി പുലിയെന്നാല്‍ കാണെടോ 


9, ഇത്തരം മധ:വാണി കളഹാസം ശ്രവിച്ചിട്ട്‌ 
സത്വരം എഴുന്നേറ്റു പുലികാണാനെഴുന്നെള്ളി 
പുലിയായ ശുനകനില്‍ ഒളിനോട്ടം പകര്‍ന്നയ്യന്‍ 
അതിശയം നടിച്ചവള്‍മുഖപത്തം നിരീക്ഷിക്കെ- 
പുലിയത്‌ പുല്‌;യായി പുതുമയോടൊന്നലറിനാന്‍ 
പുതുപുഛമിളക്കുന്നു പല്ലിളിച്ചു കാട്ടുന്നു. 
തീക്കനല്‍ ചിതറും പോല്‍ കണ്ണുരുട്ടി മുരളുന്നു 
ഞെട്ടിപ്പിടഞ്ഞു വിറപൂണ്ടു തരുണിയാള്‍ 

തട്ടി ത്തടഞ്ഞും അലമുറയോടവള്‍ 
മച്ചറയിങ്കലും ഓടിഒളിക്കുന്നു 

അറയിലും പുലികണ്ടു വിസ്മപ്പെട്ടവള്‍ 
അലമുറെ മലയാളി പാദത്തില്‍ വീഴുന്നേൻ 
അയ്യാ മലയാളീ സേവക ശരണം മേ 

ഇപ്പുലി എന്നേയും കൊല്ലുന്നതിന്‍ മുന്‍പേ 
ഇപ്പുലി തന്നെ അടക്കേണം മലയാളി 
പുല്ലിയെഅടക്കിയാല്‍ എന്തുതരുംനീയെ 
എനിക്കുള്ള മുതലെല്ലാം മലയാളിയക്കരുളിടാം 
എനിക്ക്ല്ല ശബരിമലയ്യന്‌ നല്‍കുക 

സത്യമിത്‌ കേട്ടു പുലിതാനടങ്ങുന്നു 

പുലിയല്ല ശുനകനായ്‌ വാലാട്ടിയവള്‍ചാരെ 
അയ്യനെതൊഴുതവള്‍ സാദരം പുജചെയ്തു 
സാമോദം മലയ്ക്കായി നടകൊണ്ടു മലയാളി 


10. ഉള്ളാട ക്കുടിലതിലെത്തി മലയാളി 

ഉള്ളാട ഉള്ളാട എന്നു വിളിച്ചത്‌ 

അതഃ;കേട്ടു വന്നത്‌ മുത്തുളളാടനപ്പോള്‍ 
എന്താവിളിച്ചത്‌ കൊച്ചുതമ്പുരാനേ : 
ഇവിടത്തിലെങ്ങാനും പുലിപെറ്റുകിടപ്പുണ്ടോ ? 
ഇവിടത്തിലെങ്ങുമേ പുലിപെറ്റുകിടപ്പില്ല 
ഇവിടെ പുലികളെ മുതുവേളര്‍ മുടിച്ചേപോയ്‌ 
കരിമല കീഴിലെ കരിഞ്ചോല തടത്തില്‌ 


ERED CEOS RESON CREE PERRET OEE ERE REESE REDE CERES RE EERE ECOG POSE 2 STEERED t 
യുയു യോായാഗയായാായായവാാലായരായയുയാടാാു ഇത ത ചായയോ ടാ 


വിളക്കനുഷ്യാനം 


കല്ലളമാളത്തില്‍ പുലിപെറ്റു കിടപ്പുണ്ട്‌ 
അവിടേയ്ക്കുള്ള വഴി ചൊല്ലിത്താ ഉള്ളാടാ 
ഉള്ളാടന്‍ മുമ്പേയും അയ്യന്‍ പുറകേയും. 
മലയര്‍ കുറവര്‍ വസിക്കും മലപുക്ക്‌ 
അവിടത്തിലൊന്നിലും ഇല്ലപുലിക്കൂട്ടം 
കുറവന്മാര്‍ ചൊല്ലിയദിശ നോക്കിനടന്നയ്യന്‍ 
കരിമല കീഴിലെ കരിഞ്ചോല തടത്തില്‍ 
കരിമ്പാറ യളദിശി ചെല്ലുന്ന നേരത്ത്‌ 
മനുഷ്യന്റെ ഗന്ധമറിഞ്ഞല്ലൊ പെണ്‍പുലി 
ഈറ്റപ്പുലിതാനും കണ്ണുരുട്ടീടുന്നു 
ചീറിയടുക്കുന്നു  ഈറ്റപുലികള്‍ 
കുഞ്ഞുങ്ങള്‍ മുരളുന്നു പല്ലിറുമ്മീടുന്നു 
പൊന്നും പോര്‍ചുരികയെടുത്തു നിലവയ്യന്‍ 
ആരെന്നറിഞ്ഞു കയര്‍ക്കുന്നെടി കള്ളി 
ഹരനുടെതിരുമകന്‍ ഞാനെടി കരിങ്കളളി 
ഹരനാമം കേട്ടവളാചാരം ചെയ്യുന്നു 
പെണ്‍പുലിയുല്ലാസം കേട്ടു കരിമ്പുലി 
അലറിക്കുതിച്ചവര്‍ സംഘമായെത്തുന്നു 
പുലികളെയൊക്കെ അടക്കി നിലവയ്യന്‍ 
'പാണ്ഡിയ നാട്ടിന്ന്‌ പോണം നമുക്കിന്ന്‌ 
അയ്യനെ അറിഞ്ഞവര്‍ ആചാരം ചെയ്യന്നു 
ആണ്‍പുലി സന്നാഹം കൂട്ടുന്നതപ്പോഴെ 
ആണ്‍പുലി കണ്ഠേ കയറി മലയാളി 
പെണ്‍പുലി കുട്ടങ്ങള്‍ കുഞ്ഞുങ്ങള്‍ പിന്നാലെ 
കാടിളക്കി പുലി കുട്ടമോടയ്യനും 
പാണ്ഡിയ നാട്ടിലേക്കായി നടകൊണ്ടു. 


1. പുലിപ്പുറത്ത്‌ എഴുന്നെള്ളത്ത്‌ (തൃപുട) 


പുലികളെ കൊണ്ടു വരവുണ്ടയ്യനെ- 
ന്നൊരുമൊഴി കേട്ടു പാണ്ഡിയന്‍ 
പെരിയപേടി മുഴുത്തു തന്നുടെ- 
മന്ത്രിമാരോടു ചൊല്ലിനാൻ 
സേവഗചയ്യുവാന്‍ വന്നമാനുഷന്‍ 
ദേവനോ അതോ മായയോ ! 
കാട്ടിലുള്ള വന്‍ പുലികളൊക്കെ 
ആട്ടികൊണ്ടു വരവുണ്ട്‌ 
ഇത്തരമവര്‍ ചൊല്ലി നില്‍ക്കവെ 
എത്തിനാന്‍ പുലിക്കൂട്ടവും 


വിളക്കനുഷ്ഠാനം 252 


കാടിളക്കി വരുന്നു വമ്പുലി 
മുന്‍പിലൊന്നിങ്കലയ്യനും 
ബാലസുര്യസമാനമാദൃശം 
തൃക്കരെ വില്ലുമമ്പതും 
കോട്ടയ്ക്കുള്ളില്‍. കടന്നു ചെന്നു 
നിരന്നു നിന്നു പുലികള്‍ 
ആദരിച്ചു വിളിച്ചു രാജനോ- 
ടയ്യനും പറഞ്ഞാനഹോ 

ഇഷ്ടം പോലെ പുലികളെ- 
ക്കറന്നനഷധം എടുത്തീടുക 
ദീനവത്സലവാക്കു കേട്ടതി- 
ദീനരറയ്‌ നൃപ മന്ത്രിമാര്‍ 
ഹരിഹരസുത വചന മിങ്ങനെ 
കേട്ടത്‌ പെരുന്തേവിയും 
കീര്‍ത്തഹങ്കാര ഹുങ്കിനാലവര- 
രാജ്ഞയും കൊടുത്തീടിനാന്‍ 
ദേവി തന്നുടെ തോഴിമാരെ 
വിളിച്ചു കല്പന ചെയ്തത്‌ 
ഇ്ദരലോചനേ മേഖല പ്രിയേ 
അംബുജാക്ഷി കാമാക്ഷിയേ 
സൂര്യനന്ദിനീ സൂര്യകാന്തിനീ 
സുരസേ ബാലേ വിലാസിനി 
വേഗമോടിഹ നിങ്ങള്‍ ചെന്നു 
കറക്കുവിന്‍ പുലി ക്ഷീരവും 
ദദവി തന്നുടെ കല്പനയ്ക്കായ്‌ 
നടന്നു തോഴികളായവര്‍ 
ചന്തമോടെ ചില ആടമോടികള്‍ 
പട്ടുടത്തൊര'ങ്ങീടിനാര്‍ 
കാഞ്ചനമണിനുപുരങ്ങളും 
മെയ്യിനുളളലങ്കാരവും 
പുലികളെക്കറന്നീടുവാന്‍ 
വെളളിമൊന്തയും ചില പാത്രവും 
ഒത്തുകുടിയങ്ങസ്ഥലത്തക്ക്‌ 
സത്വരം നടന്നീടിനാര്‍ 


12. ഹരിഹര ഹര ഹരനു പുത്തിര- 
ശരണം ഞാനിതാ കൂപ്പുന്നേന്‍ 
പുലികളെ ക്കറന്നീടുവാന്‍വരും 


വിളക്കനുഷ്ഠാനം 


തരുണിമാരെ കണ്ടയ്യനും 
കണ്ടുകരതുകം പൂണ്ടു പുഞ്ചിരി- 
യോടു ചൊല്ലിനാനിങ്ങനെ- 
ഇഷ്ടംപോലെ കറന്നുനിങ്ങളാ- 
പാത്രമൊക്കെ നിറക്കുവിന്‍ 
തിരുമിഴിക്കളകുളെളാരയ്യനുടെ 
ആജ്ഞ കേട്ടു പുലികള്‍ 
വമ്പനാം പുലിക്കിമ്പമുണ്ടായി 
സരസമോന്നലറീടിനാന്‍ 
ഉഗ്രമാമലറിച്ച കേട്ടുടന്‍ 

ഞെട്ടി നാരിമാര്‍ വീണത്‌ 
പേടിയോടറഞ്ഞോടി ആടയും 
മോടികള്‍ വെടിഞ്ഞാനവര്‍ 
ദേവിതന്നുടെ മുമ്പില്‍ നാരിമാര്‍ 
സങ്കടങ്ങളെ ചൊല്ലിനാര്‍- 

ദേവി ഞങ്ങളെ യമപുരിയ്ക്ക 
ങ്ങയക്കുവാനുറച്ചയച്ചിതോ ? 
സേവചെയ്യുവാന്‍ വന്ന മാനവന്‍ 
മനുഷ്യനല്ല ധരിക്കണം . 
പാണ്ഡിയ നൃപന്‍ മന്ത്രിമാരുമായ്‌ 
ചിന്തയയോടതി ക്ലാന്തരായ്‌ 
എന്തൊരു കഴിവെന്തു ചെയ്യണം? 
ഭൂതനാഥ കൃപയ്ക്കുനാം 
ഭൂതനാഥ പദാന്തികേ യണ- 
ഞ്ഞേവരും തൊഴുതിീടിനാര്‍- 
ഭൂതനാഥ മനുഷ്യനുകുല 
ദൈവമാകിയൊരയ്യനേ 
വന്നുപോയ പിഴകളൊക്കെ 
പൊറുത്തു രക്ഷ ചെയ്യേണമേ- 
പുലികളെകണ്ടു പെരിയഭയമുണ്ട്‌ 
മാനസേ ധരിച്ചീടണം 
തെറ്റുകള്‍ പിഴവന്നതിനു നാം 
നാടുകള്‍ നഗര മേകിടാം 
കുട്ടമോടെ വന്‍പുലികളെയൊക്കെ- 
കാട്ടിലേയ്ക്കയക്കേണമേ- 
ആയവാക്കിനെ കേട്ടു അയ്യനും 
പുലികളെ വിലക്കീടിനാന്‍ 


ഗാ കോ ാോോയഞ്ഞോയന്‍തോായഹൃര്‍്തയള്‍ോഗായാോ് യോം യില യുായാാവയായതനത്യാതയാള്‍യം 
യി ഗയാ യയാ യോയോ JY SEED CEC RED ESERIES ജാമായേനയത്ത മായയോ ജത തയ യരയ യായാ ലാവാ ജാത ലോയ മുജ [| 
Eg 


വിള ക്കനുഷ്താനം 254 


പാണ്ഡിയ നാട്ടിലുള്ളമാനുഷ- 
രൊത്തു കൂടി നിരന്നവര്‍ 
ഒത്തുകുടി വണങ്ങി കാഴ്ചകള്‍ 
നേര്‍ച്ചകള്‍ കൊടുത്തീടിനാര്‍ 
മണ്ഡലവൃത മോടു മാമലെ 
ചെന്നുവീണു തൊഴുതവര്‍ 
മായയാള്‍ സുതനയ്യനയ്യനുടെ 
മായകളതി വിസ്മയം 
ഹരിഹരസുത ശബരിമാമലെ 
വാഴുമയ്യനേ പാഹിമാം 


(അയ്യന്‍ പുലികളെ കൊണ്ടുവരുന്ന വഴിയില്‍ ഉണ്ടായ ചില പുത; 
മകളെ ഇതില്‍ ചേര്‍ക്കുന്നില്ല) 


പാണ്ഡിയ സേവം പുലിസേവം സമാപ്തം 


൭. കം കം കീം ക, 
*° %,° %,° *° %° 


അദ്ധ്യയം 6 
പന്തളസേവം (താളം ചുഴാരി, രുപകം) 
1. ത്അന്തകരിപു നന്ദനനപ്പോള്‍ 
അന്തമില്ലാതെ യുടള്ളാരുപായം 
ചന്തമോടെ നിനച്ചത്‌ മനസ്സില്‍ 
എന്തെന്നാല്‌ കേള്‍പ്പിനെല്ലാരും 
ആരും കയറാതുളെളാരീ മലയില്‍ 
താപസരുടെ പൂജകളേറ്റ്‌ 
നാമിവിടെ ഇരുന്നാൽ നരരില്‍ 
കലിയുഗമലം നീക്കുക വിഷമം. 
മകരമാസത്തില്‍ മുമ്പേ വരുന്ന 
മകരസംക്രമ മഹോത്സവനാളില്‍ 
ഇവിടെ മനുഷ്യരെ വരുത്തുക വേണം 
അതിനായൊറു സ്ഥലമത്‌ വേണം 
എന്നുടനെ മനസ്സിൽ കരുതി 
പൊന്നും ചുരിക കയ്യിലെടുത്തു 
പൊന്നമ്പലം താഴെയിറങ്ങി 
ശബവദി പണ്ട്‌ തപസ്സിനിരുന്ന 
മാതംഗമല വല്ഭാഗേ ചെന്നു 


OREO TEE up ERB COED EERO RDO CRORE SSSR Pan vy’ 


ന ഞാനവ പത്മ തോം ജ്യ യത മാത്യ യ യായണാാാതവലമുയേഗതംയയുധതായ ക്ാലാനതയുതാ യോയോ യരയ ഞായം യ അം 


വീളക്കനുഷ്യാനം 


കിണറും കുളമമ്പലമൊക്കെ 
ത്ധടുതി കൊണ്ടു ചമച്ചാനയ്യര്‍ 
ഇവിടെ മനുഷ്യര്‍ വരുവതിനിനിയും 
എന്തൊരു ഉപായമെന്ന്‌ നിനച്ചു 
മാനുഷര്‍ക്ക്‌ അധിപതി യാകിയ 
രാജാവിനെ സേവിക്കവേണം 
എന്നുടനെ മനസ്സില്‍ നിനച്ച്‌ 

പൊന്‍ ചുരിക കയ്യിലെടുത്തു 
ചെന്നു പന്തള രാജാവിന്റെ 
'വമ്പെഴുന്ന മാളിക പുറമേ- 
കണ്ടനേരം പന്തളവരനും 
കരുണയോടെ ഒന്നരുള്‍ചെയ്തു 
എവിടെനിന്ന്‌ വരുന്നത്‌ താനും 
എന്തിനായി ഇവിടേക്കു വന്നു 
നാട്ടിൽ പെരിയ രാജാവിനെ 
സേവിച്ചു അരിയും പൊന്നുമതെല്ലാം 
മോദത്തോടെ വാങ്ങിപ്പതിന്നായ്‌ 
വന്നു ഞാനെന്റെ പന്തള വരനെ- 
സേവിപ്പാനായി വന്നവനെന്നാൽ 
എന്തുസേവം സേവിപ്പാനാകും 
വന്നപടയെ കൊന്നു മുടിക്കാം 
മേലില്‍ പട വരാതെ കഴിക്കാം 
വെടി പടഹധ്വനി മുഴങ്ങിയതപ്പോള്‍ 
വെട്ടു കൊണ്ടു മരിക്കുന്ന ചിലര്‍ 


2. ഉദയരാജാവ്‌ പടകളുംകൂട്ടി 
ഉലകമൊക്കെ ജയിപ്പതിനായി 
ചെന്നു പന്തളരാജാവിന്റെ 
വന്‍സമ്പെഴും കോട്ടപ്പുറമേ നിരന്നാര്‍ 
പടകള്‍വന്നു നിരന്നൊരു നേരം 
പടമന്നര്‍ കാര്യവിചാരം തുടങ്ങി 
അധികാരികളിലൊരുവന്‍ ചെന്ന്‌ 
അരചനെ തിരുമുഖമറിയിച്ചു 

പടകള്‍ വന്നു നിറഞ്ഞു പുറത്ത്‌ 
ഇനിയെന്ത്‌ വേണ്ടത്‌ കല്പിച്ചിടേണം 
വന്ന പടയെ കൊന്നു കൊന്നു മുടിപ്പിന്‍ 
എന്നരചന്റെ കല്പനകേട്ടു 
ആനപ്പടകള്‍ അണികള്‍ നിരത്തി- 


വിളക്കനമുഷ്ഠയാനം 


കുതിരപ്പട അതിനുടെ പുറകേ 
വെടിപടഹധ്വനിയോടരചസേന 
അരികളോടെതിരില്‍ അണിയായ്‌ നിരന്നു 
വെട്ടുകുത്ത്‌ ആക്രോശം വെടിമുഴങ്ങി 
ത്oണ ത്ധണ ഹാഹാരവങ്ങള്‍ മുഴങ്ങി 
വെട്ടുകൊണ്ടു' മരിക്കുന്നു ചിലത്‌ 
ഉദയപ്പടയോടെ തിര്‍ നിലക്കാവാതെ 
പന്തളപ്പടകളോട്ടം തുടങ്ങി 
എന്നതിനെ കണ്ടൊരുനേരം 
സേവകനാരെ അരികെ വിളിച്ചു 

- മാനഹാനി വരുന്നതില്‍ മുന്നേ 
പ്രാണഹാനി വരുത്തീടും ഞാനേ 
മാനഹാനിവരികയുമില്ല 
പ്രാണഹാനിവരുക വേണ്ട 
മകരമാസത്തില്‍ രുമ്പേവരുന്ന 
മകരസംക്രമ മഹോത്സവനാളില്‍ 
ശബരിമലയിലെ ഹരിഹരസുതനെ 
കണ്ടുവണങ്ങാമെന്നൊരുസത്യം 
മുന്നമേസത്യം- ചെയ്യുകിലദിയന്‍ 
പടകലളയൊക്കെ കൊന്നു മുടിക്കാം 
വന്നു തൊഴുത്‌ ഹരിഹര സേവ 
ചെയ്യാരെന്നരംചന്‍ സത്യവും ചെയ്തു. 


3. ഇപ്പോള്‍ വന്നിനപടയോടെതിര്‍പ്പാന്‍ 
ഇത്ര ലോകത്തിങ്കലാരും പോരാ 
ഉലകിലൊക്കെ നിറഞ്ഞല്ലോ നില്പൂ 
ഉദയരാജാവും പടകളും കൂടി <, 
ഇരുപുറവും പൊരുതവരോട 
പന്തളപ്പടയക്കില്ലിഹ ജയവും 
ആയതിനെ കാണ്ടാരുനേരം 
കാണായിതൊരു പടയുടെ വരവ്‌ 
കാട്ടകൊത്തളം ഗോപുരമൊക്കെ 
ത്ധടുതി കൊണ്ട്‌ തകര്‍ക്കുന്നവര്‍ 
പന്തളന്യപപന്‍ ചിന്ത തുടങ്ങി 
.നാടും പട സന്നാഹം പോയി. 
മാനക്കേടുവന്നു ഭവിക്കും 
ഹരിഹരസുതനെ അരികെ വിഭിച്ചു 
സത്യമലമ്പാടു ചെയ്തരചന്‍ താന്‍ 


രാതാ പമാ. 0 തായാ ം്ോയമോോയംഗായയഞ്ോംതമംഞംഹയാതാായോയ്തയംോയായഗ കാദാഞ്ഞയാതോായയോയയാംഗജയം ഷതംയമഷ തജോഷയംാമംയാോലം യയാ യ രേം ഞാ താ 


വീളക്കനുഷ്ഠയാനം്‌ 


4. സത്യമെമ്പൊടു കേട്ടു അയ്യനും 
അച്ഛനെ മനമോര്‍ത്തുടന്‍ 
അച്ഛനെ നിനച്ചിശയോടുതന്‍ 
ചുരിക കയ്യിലെടുത്തത്‌ 
അന്തകരിപു ശങ്കരന്‍ തുണ- 
യെങ്കൽ ചിന്ത പിന്നെന്തഹോ ? 
എന്നുറച്ചു വന്‍പട നടുവില- 
ങ്ങത്തിനാന്‍ ഹര നന്ദനന്‍ 
ആനതേരു കുതിരകള്‍ പട- 
യൊക്കവെ യൊടുക്കീടിനാന്‍ 
ഗിരിമുകളതില്‍ പടുതിീപെട്ുു- 
മൃഗജാതിയോടിടുമാവിധം 
ഉദയസേനയങ്ങോടിനാന്‍ 
നാലുദിശിയില്‍ പേടിമുഴുത്തവര്‍ 
ഹരിഹരസുതന്‍ ഭുതസഞ്ചയ- 
മോടഥ മുടിച്ചാര്‍കളെ 
ശേഷിച്ചോര്‍ തിരിഞ്ഞോടിനാര്‍ 
ബഹു പേടിയും മുഴുത്തേകരായ്‌- 
ഹരിഹരസുതന്‍ അതിശയം 
അരനാഴികയ്ക്കകം വെന്നത്‌ 
അന്തകാലയം പുകിനാര്‍ ബഹു 
വമ്പരാം പടനായകര്‍ 
വിജയിയായ്‌ ത്തദാ അയ്യനയ്യനും 
അരച സന്നിധി പുക്കത്‌ 

ചെന്ന നേരമാ ഭൂപതിയുടന്‍ 
സപദി വീണ തൊഴുതത്‌ 
അയ്യനയ്യനേ ചെയ്ത പിഴകളെ 
സദയ മങ്ങു പൊറുക്കണേ 
അറിവെഴാതടിയങ്ങള്‍ തന്‍പിഴ- 
ഹരിഹരസുത കാക്കണേ 

എന്റെ നാടും പടനഗരവും 
നിന്നുടെ യെന്നറിയണേ 

അര്‍ക്ക ചന്ദ്രനുള്ളരതകാലവും 
മെത്രയും തുണ ചെയ്യണേ 
ഹരിഹരാത്മജന്‍ പതിതപാവന- 
നപ്പോഴെ മറഞ്ഞീടിനാന്‍ 


വ്ളക്കനമുഷ്യാനം 


.5. പന്തഭേശന്റെ ശബരിമല യാശ്രഃ- താളം ചുഴാരി, വര്‍മ്മം 
സത്യവ്യതനാം പന്തളരാജന്‍ 
നിത്യമയ്ുപ്നെ മനസ്സാ വണങ്ങി 
ഭക്തപ്രിയനായ്‌ സ്വാമിയെ കാണാന്‍ 
സക്തിയുമേറി ഉഴറി മനസ്സ്‌ 
മകരമാസാദ്യേ മാരലെ ഉയത്താന്‍ 
വൈകാഭത വേണം വ്രതാദികളെന്ന്‌-- 
കന്നിമാസത്തില്‍ കുളികുറി സേവ- 
വൃശ്ചികേ മുദ്ര ധരിക്കുക ശുദ്ധേ- 
കാരിരുള്‍ കച്ച ധരിക്കുക വേണം 
പാരാതെ മന്തം ശരണമയ്യപ്പാ 
പാരിതിലുള്ള പരിജനം പടയും. 
പോരിക നല്ലൂ ശബരിമലയ്ക്ക്‌ 

ഭക്തന്‍ നൃപന്നുടെ കല്പന കേട്ടു 
യൃക്തരാമൊക്കെ ഉഴറി ഒരുങ്ങി 
മാലയും, മുദ്രാ, തിരുനാമം, നിഷഠാ- 
ഭക്തിയില്‍ നാല്‍ ചത്ത്‌ നാള്‍ കഴിച്ചു 
സ്വാമിക്ക്‌ നൈ, കാണി, അരിമലരൊക്കെ 
മുന്‍കെട്ടില്‍ മുദ്രയതിട്ടു മുറുക്കി 
തന്‍കാരൃൃതൊക്കെ നിറച്ചു പിന്‍ കെട്ടിൽ 
പളളിക്കെട്ടമ്മ ശിരസ്സതില്‍ വെച്ചു 
പോകമലക്കെന്ന്‌ പൊന്‍കുട കീഴെ- 
പന്തളരാറജന്‍ പരിവവാരമോടെ 

കൊമ്പ്‌ കുഴല്‍ ശംഖോടുടുക്ക്‌ 
വെടിപടഹം പലവാദ്യങ്ങളോടെ 
സേവകനയ്യന്റെ കീര്‍ത്തനാലാപറ 
ന്വാമിതിന്തക ആനന്ദ നൃത്തം 
തെരുവതിലുടെ ശരണം വിളിയും 
കാഴ്ചഘോഷത്തോടെ യാത്ര തിരിച്ചു. 


6. ഏവം ശബരീശ ഭക്തി പ്രവാഹം 
നാടതിലൊക്കെ ഭഴുക്കി നരേന്ദ്രന്‍ 
എരുമേലി ശാസ്താ വാവരുമൊത്ത്‌ 
തരസാലടവി പുകഴ്ന്തവരന്ന്‌ 
കാട്ട്‌ലൊളിച്ച രിപുഗണത്തേയും 
കോട്ട കിടങ്ങുകളൊക്കെ നിരത്തി 
പുന്്യസരസാം പമ്പയില്‍ സ്നാനം 
ദാനാദികര്‍മ്മം വിളക്കും നടത്തി 


i ects ct i 
ഞ്ഞ തോ ി്ിരിയിയയ്ഞുറ് യുത്ത്‌ യണം 


വിളക്കനുഷ്ഠാനം 


നീലിമലയെ നമിച്ചതിലേറി 
ശബരിപീഠത്തെ തൊഴുതു നടന്നു 
പൊന്നും പതിനെട്ടു തൃപ്പടി കേറി 
മിന്നും ശബരീശ ദര്‍ശനം പുണ്യം 
ഏവം ദുരിതമനക്കെട്ടഴിച്ച്‌ 

ദേവന്റെ മുന്നില്‍ ചൊരിഞ്ഞു സഭക്ത്യാ 
ശരണമയ്യപ്പാ ശരണമയ്യപ്പാ 
ശരണമന്ത്രേണ മുഖരിതമെങ്ങും 
മകരസംക്രമ മഹോത്സവ വേള- 
മാനവര്‍ക്കെന്നും മഹോത്സവ നാള്‍ 
വേണ്ടും വഴിപാട്‌ ദേവിക്കും പിന്നെ 

- ഇണ്ടലകന്നു സകലര്‍ക്കും ഏകി 
സ്വാമി കൃപയാര്‍ന്നു ഏവരുമപ്പോള്‍ 
വിടചൊല്ലി നാഥനെ വാഴ്ത്തി മടങ്ങി 
ഹരഹര ഹര ഹരനുടെ മകനെ- 
വിരവൊടു തുണ അരുളണേ സ്വാമീ- 
നമ: നമ: നമ: ശബരീശ പോറ്റീ 
ശരണമായൊന്നും പടിയുന്നേല്‍ സ്വാമീ 


പന്തളസേവം സമാപ്തം 


*, 
%° 9 ” 3 *> 9» ൦ 


അദ്ധ്യായം 7 
പാണ്ഡിയ സേവ 


പ്രശ്നോത്തരി - ചോദ്യോത്തരങ്ങള്‍ താളം ചുഴാരി, വര്‍മ്മം, രുപകം 
1. ചന്ദ്രശേഖര പുത്തിരനാകിയ- 
അന്നം നടയൊത്ത മന്നന്‍ മലയാളി 
ച്വിന്നം വിളിയോടെ ചെന്നത്‌ പാണ്ഡി- 
യന്നുടെയാ മാളികപ്പുറമേ- 

ചെന്നനേരം പാണ്ഡിയവരനും- 
കരുണയോടെ ഒന്നരുള്‍ ചെയ്തു 
എവിടെ നിന്ന്‌ വരുന്നത്‌ താനും- 
എന്തിനായി ഇവിടേയ്ക്ക്‌ വന്നു 
നാട്ടിൽ പെരിയ രാജാവിനെ- 

സേവിച്ചു അരിയും പൊന്നുമതെല്ലാം 
മോദത്തോടെ വാങ്ങിപ്പതിന്നായ്‌ 

വന്നു ഞാനെന്റെ പാണ്ഡിയ വരനേ 


ണാ ണയ ത്ത ത 
യു, 


ത്തുന്ന ക്യാ STS ERE RSPR EETEESERRER RRS COREG SRE SCRE OAED EPP SPETESPRES FETE 7 
ESET OSE RnR ജാ ജ്ഞാത്വാ കമ, മു 


വതീളക്കനുഷ്ഠാനം 260 


സേവിപ്പാനായി വന്നവനെന്നാല്‍ 
പാരാതെ ചൊല്ലുക പിതൃമാതൃനാമം- 
കാമാന്തകനെന്നുടെ അച്ഛന്‍ 
ദാമോദരിയാള്‍ മോഹിനിയമ്മ- 
ഹരിഹരസുതനെന്നറിഞ്ഞപ്പോള്‍ - 
നരപതിക്കേറ്റം കരതുകമുളവായ്‌ 
അന്തകര്‌പ്പു നന്ദനരെല്ലാം 
ചിന്തിക്കില്‍ ബഹുശാസ്ത്രജ്ഞരല്ലോ 
എന്നാകിലും എടന്റു മനസ്സില്‍ 
ഇനിയും ചില സംശയമുണ്ട്‌. 
എന്തുസംശയം രാജാവിനുള്ളത്‌? 
ചിന്തിച്ചു വേഗം പറയണമിപ്പോള്‍ 
താമരസാറക്ഷന്‍ ആദിനാരായണന്‍ 
ശ്രീരാമനായി പിറന്നൊരു നാളില്‍ 
പംക്തി സ്പന്ദന നാകിയ രാജന്‍ 
താതനിട്ട നാമമതെന്ത്‌? 

പത്ത്‌ തേര്‍ ലഭിച്ചൊരു കാരണം 
വിസ്തരിച്ചു പറയാമോയിന്ന്‌ 
അആര്‍കൊടുത്തുള്ള തേര്‍ചാഴിയാണി 
പോരിന്ന്‌;ടയിൽ മുറിഞ്ഞത്‌ പണ്ട്‌ 
പുത്രന്മാരവര്‍ ഉണ്ടായകാലം 
എ(തയായിനൃപന്ന്‌ വയസ്സ്‌ 
ഇനിയും ചില സംശയമുള്ളത്‌ 
ഇതുചൊല്ലുക ചോദിച്ചിടാം ഞാന്‍ 


2. താളം ത്ൃപുട 

കേള്‍ക്ക മന്നവ തോന്നുമാലളിത- 
ചോദ്യമായതിനുത്തരം 

ശാസ്ത്ര സൂത്രമുടനോര്‍ത്തു ചൊല്ലുവാന്‍ 
്രയാസമെങ്കിലും നൃപാഗ്രഹാല്‍ 
തിങ്കള്‍ ചുഡ് കൃപകൊണ്ടു ഞാനിവിടെ 
ശങ്ക വിട്ടുര ചെയ്തിടാം 

മൂര്‍ഖന്മാരിതു കേള്‍ക്കിലപ്പോഴേ 
തര്‍ക്കമെന്ന നിനച്ചിടാം 

ശാസ്ത്ര സുത്രമറിഞ്ഞ സജ്ജനം 
ഓര്‍ത്തു പാര്‍ത്തു രസിച്ചിടും 
ദര്‍പ്പകരിപു നന്ദന ഇതു 
കേള്‍പ്പതിന്നാശകൊണ്ടു ഞാന്‍ 


» 
ഞം തഴ ൦ കക്കി യയ തംിന്‍പോഎ്യം- ഡംബ്ങള്‍ികള്‍ മ യ്യ ക ബിയും യ. ത്തും രാ. ഹയ യം പം പ ക്ത നയം ഞ്ഞു യം ക്കാ ക്ത ഹതം മംച ഗയ്തത ഞ്ചള്‍ ദോബംഞ്ഞം ബും തമ യം ഞം ക്യ പ 


വിളക്കനുഷ്ഠരാനം 


വിസ്തരിച്ചുടന്‍ ശാസ്ത്ര സംയുതം 
പേര്‍ത്തു ചൊൽക മലയാളി താന്‍. 
ചിത്രഭാനു കുല മാണ്ടതില്‍പെരിയ- 
കീര്‍ത്തിമാനജ മഹീപതി 
പുത്രനായി ജനിച്ചിന്ദുമതിയില്‍ 
നേമിയെന്ന ഭൂപാലകന്‍ 
ദശരഥനുടെ താതനന്നു വിളി- 
ച്ചനാമ മതാണെടോ. 
കാലം കൊണ്ടു ധനുര്‍വ്വേദ ശാസ്ത്രത്തില്‍ 
യോഗ്യനായ്‌ നേമിരാജനും 
ചക്രവര്‍ത്തിയായതു ലകീര്‍ത്തി- 
വളര്‍ത്തിവാഴുമാ നാളതില്‍ 
അമരകളസുരാദികള്‍ തമ്മില്‍ 
സമരമങ്ങു തുടങ്ങിനാര്‍ 
അമരനാഥനു വിജയമില്ലാഞ്ഞു 
നേമിരാജനെ വരിച്ചത്‌ 
ഘോരയുദ്ധേ ജയിച്ചു നേമി- 
യന്നമര രാജനതി കതതുകാല്‍ 
ഇന്ദ്രനഞ്ചുതേര്‍ നല്‍കി ഇന്ദ്രാണി 
മുന്നുതേരു കൊടുത്തത്‌ 
ഭീമനെന്ന ഗന്ധര്‍വ്വന്‍ രണ്ടു തേര്‍ 
നല്‍കിനാന്‍ നേമി ഭൂപന്‍ 
പത്തുതേരുമതിലൊത്തുനിന്നഥ- 
പത്തുദിക്കും പൊരുതിടാം . 
പത്തു തേരുമതൊത്തു ചേര്‍പ്പതിനു 
സൂത്രമുണ്ട്‌ പണിയന്ത്രമായ്‌ | 
ദശരഥനെന്നനാമം ദേവകള്‍ 
നല്‍കി 'നേമിയാം രാജന്‍ 
അമ്പോടിന്ദ്രാണി നൽകിയ രഥ- 
ചാഴിയാണി മുറിഞ്ഞത്‌ 
അറുപത്‌ സഹസ്രം വയസ്സതില്‍ 
നരപതിക്കു സാന്താനവും 
പരമപുരുഷനായ ശ്രീഹരി- 
രാമനായവതരിച്ചത്‌ 


3. താളം തൃപുട ' 
കമല ലോചനനായ രാഘവന്‍ 
കമനീ മാര്‍മണി യാകീയ- 


261 


വീളക്കനുഷ്ഠാനം 


ജാനകി സുമി!താത്മജനോടു 
കാനനത്തിനെഴുന്നെളളുവാന്‍ 
താതനെ വണങ്ങി പുറപ്പെട്ട 
ആഴ്ച രാശി നാള്‍ പക്കവും 
സുക്ഷമമായ്‌ കഥിക്കേണ്ടതാണിത്‌ 
-തര്‍ക്കമെന്ന്‌ നിനക്കൊല- 
പന്നഗേഗ്വരനായ ലക്ഷ്മണന്‍ 

- ജാനകിയോടും കുടവെ- 
അത്ര'താപസ പരാശരത്തില്‍ 
നിന്നത രാഘവന്‍ പോയിനാര്‍ 
ഘോരകാനന മതില്‍ ക്കടന്നു 
നടന്നീടുന്ന വഴിക്കഹോ ! 
ചിത്രമായൊരു പുഷ്ക്കരണി 
കണ്ടത്ര ചെന്നു രഘുത്തമന്‍_ 
പുഷ്ക്കരണിധയതില്‍ ചെന്നിറങ്ങിയവര്‍ 
പുഷ്ക്കരം ഭുജിച്ചീടിനാര്‍ 
പുഷ്ക്കരണിയുടെ വൈഭവങ്ങളെ 
ആകവെ കഥിച്ചിടണം 
എത്രകോല്‍ ചവതുരമുണ്ട്‌ പുഷ്ക്കരണി 
എത്ര പുഷ്പമതിലുണ്ട ഹോ ? 
ചാലവെ നീലത്താമര യതില്‍- 
ഉണ്ട്‌ നല്ല കല്‍ഹാരവും 
ചന്തമോടെ വിടര്‍ന്നീടുന്ന 
ചെന്താമഗാമ്പല്‍ കുസുമങ്ങളും 
രാഘവന്‍ നിഴല്‍ നോക്കിയന്നി- 
ന്നൊരു വ്ൃകഷമതേതഹോ ! 
എത്ര കോല്‍ ഉയരമുണ്ടിതാ തരു- 
എത്ര ശാഖാ സ്യംഗങ്ങളും 
കൊമ്പ്‌ നീളവും മുരട്‌ വണ്ണവും 
പത്രമെത്ര വിസ്താരവും 
ഇവകളൊക്കെ അതി സൂക്ഷമമായ്‌- 
കഥിക്കേണ്ടതാണ്‌ മലയാളീ താന്‍ 


താളം മുത്താളം 
4. കണ്ടര്മകനിലവയ്യ൯ താന്‍ 
പാണ്ഡിയനുടെ ചോദ്യം കേട്ടു-- 
അരചാ ഞാന്‍ കണ്ടൊരു ശാസ്ത്രം 
കൊണ്ടുര ചെയ്യുന്നതുമിപ്പോള്‍ 


എണ യോ ക യ യയ യം യ യോനാ യ ഇ ളോ പായയോ 


262 


വിളക്കനുഷ്ഠാനം 


പങ്കജദള നയനന്‍ രാമന്‍ 
പിതൃപങ്കജമതില്‍ വീണുവണങ്ങി 
ജനകാത്മജ ജാനകിയോടും 
തന്നനുജന്‍ ലക്ഷ്മണനോടും 
യാത്രപുറപ്പെട്ടൊരു സമയം 
ചിങ്ങം രാശി കാര്‍ത്തിക നാള്‌ 
തിഥിയന്ന്‌ തൃതീയയതാണ്‌ 
ഗുരുവാരം എന്നറിയേണം 
പുഷക്കരണി. ചതുരം കോല്‍പത്ത്‌ 
അമരകളുടെ നിര്‍മ്മിതി യത്രേ 
നീലോല്‍പ്പല മീരഞ്ചുണ്ടതി- 
ലീരാറുണ്ടാന്പല്‍ കുസുമം 
കല്‍ഹാരം ഉണ്ടൊരു പത്ത്‌ 
രക്തോല്‍പ്പലവും ദശമറിക 
മുത്തൊടു മാണിക്യം മരതക 
വൈഡുര്യം മണിയിവയാലെ 
ഇന്ദ്രൻ താന്‍ കെട്ടിച്ചുള്െളൊരു- 
പുഷ്ക്കരണി ശോഭിതമോടെ 
രാഘവനും സീതയുമായി 
നിഴല്‍ നോക്കിയ വ്യക്ഷം അരയാല്‍ 
നൂറ്റി അറുപതുയോജന ഉയരം 
ഉണ്ടെന്ന്‌ അറിയുക അരചാ 
കൊന്പൊന്നിന്‌ ലക്ഷം പത്രം 
പത്രമതിനൊരു കോല്‍വൃത്തം 
മുരടിനുമുണ്ടൊരുദശ യോജന 
വണ്ണമെന്ന്‌ അറിയുക ഹരജാ 
ശൈലമെന്ന പുരാണേകണ്ടത്‌ 
വിസ്തരിച്ചെന്നറിയുക വേണം 


പരശുരാമ ചരിതം ചോദ്യോത്തരം താളം തൃപുട 
5. സരസിജാക്ഷണനായ മാധവന്‍ 
പരശുരാമനായവനിയില്‍ 

അവതരിച്ചൊരു കാലമങ്ങവ- 
ന്നച്ചനമ്മയുമാരഹോ ? 
പരശുരാമനങ്ങമ്മയെകൊല- 

- ചെയവതിനുള്ള കാരണം ? 

ശക്തനാം പരശുധാരിയെന്ന്‌ 

പ്രസിദ്ധിയുണ്ട്‌ പല ദിക്കിലും 


തക്കം യോം ലോയ ഹേതു ത ഇളയ യായം ണം തം, ഏം നം ഏം ക 


വീളക്കനറുഷ്ഠാനം 


കാര്‍ത്തവിര്യനങ്ങാരുടെ മകന്‍ ? 
ഓര്‍ത്തുതാന്‍ പറഞ്ഞീടുക 
ആയിരംകര വീര്യവും അഷ്ട- 
സിദ്ധിയുംപരമഥായുസ്സും. 
വീര്യഗൌര്യവും ഉത്തമഗുണം 
ആരവനു കൊടുത്തത്‌ ? 
ഇത്രവീരനായുള്ള രാജനെ വധി- 
ച്ചതെന്തിന്‌ ഭാര്‍ഗ്ഗവന്‍ - 
ക്ഷത്രയകുലമൊടുക്കി ഭാര്‍ഗ്ഗവന്‍- 
ഏകവിംശതി വട്ടവും 
ദശരഥാത്മജനോടെ തൃക്കുവാന്‍ 
എന്തുകാരണമോതുക ? 


6. പരശുരാമനും പരിചൊടവനിയില്‍- 
അവതരിച്ചു ത്രേതായുഗേ- 
ജനകനായത്‌ ജമദഗ്നി മുനി 
ജുനനിയായത്‌ രേണുകാ. 
പാതിഡൃതൃഭംഗം വരുത്തിയ 
അമ്മയെഹനിച്ചീടുവാന്‍ 
താതനായൊരു മാമുനി വച- 

നേന കൊന്നു ജനനിയെ. 

പരശു എന്നൊരു ആയുധം കൊണ്ടു 
പാരതക്കെ ജയിക്കയാൽ 
പരശുരാമനെന്നുള്ള പേര്‍. 
ഭൂവനതതിലൊക്കെ- പരന്നത്‌ 
കൃതവീര്യാത്മജനായി വന്നു 
പിറന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍ 
വൈഷ്ണവാംശ മുണ്ടവനിലാകയാല്‍ 
അതുല വീരനായ്വന്നത്‌. 
ദത്താത്രേയട്ൃഷീശ്വന്‍ കൊടു- 
ത്തീടിനാ൯ വര സിദ്ധികള്‍ 
ആയിരംകര ബലങ്ങള്‍ തിങ്ങി. 
വിളങ്ങും കാര്‍ത്തവീര്യാര്‍ജ്ജുനന്‍ 
മുനിജനത്തിനെഴും സുരഭിയെ- 
അപഹരിച്ചൊരു കാരണാല്‍ 
ഏകനായിട്ടെതിര്‍ത്തു രാമനും 
പാര്‍ത്ഥീവകുല മൊടുക്കിനാന്‍ 
പരശുരാമനിലെഴുന്ന വൈഷ്ണവ- 


വിളക്കനമുഷ്ഠാനം 


തേജസ്സെ കൊടുത്തീടുവാന്‍ 
ദാശരഥിയോടെതിര്‍ത്തു മാര്‍ഗ്ഗമേ 
മാഹേന്ദ്രപര്‍വവതം പൂകിനാന്‍. 


© 7. താളം തൃപുട. ജാലസ്ധര വധം 
ശ്രീലക്ഷ്മിയാള്‍ക്ക്‌ ബഹജനായ്പുരാ- 
ദാനവനുളവായി പോൽ ! 
മൂര്‍ത്തി മൂവ്വരിലേറെ ശക്തനവന്റെ- 
നാമമതെന്തഹോ ? 
വീരവീരനവന്റെ ഭാമിനിയായ- 
സുന്ദരി യാരഹോ ? 
വാനവരോടു വൈരം തോന്നുവാ- 
നെന്തുകാരണ മോതുക. 
യുദ്ധഭുവിലവന്റെ ശക്തിയായ്‌ 
കാത്തുരക്ഷിപ്പതെന്തഹോ ? 
മാധവന്‍ ഹരി തോറ്റൊഴിഞ്ഞിന- 
കാരണം പറയാവതോ ? 
മുപ്പുരാന്തകനും എതിര്‍ത്തിട്ട 
ഖിന്നനായതില്‍ കാരണം ? 
എന്തുകാരണാലദ്രി പുത്രിതാന്‍ 
അല്ലലേറ്റു വലഞ്ഞത്‌ ? 
ദുഷ്ടനിഗ്രഹത്തിനു മൂര്‍ത്തിമാര്‍ - 
തീര്‍ത്തൊരായുധമെന്തഹോ ? 
മായാമാധവനന്നു മായായല്‍ 
ചെയ്ത വന്‍ചതിയെന്തഹോ ? 
മണ്ണുതിന്നുള്ള കണ്ണന്‍ മൈക്കണ്ണി- 
മാരുമായ്‌ കളിയാടിയ 
പുവന മതില്‍ നാമകാരണം ? 
ഭോഷ്ക്കല്ലയിത്‌ ശാസ്്രസമ്മതം 
നിഷ്ക്കര്‍ഷിച്ചുര ചെയ്യാമോ ? 


൫ 3. ശാസ്ത്ര വിജ്ഞരിരിക്കുമിസ്സഭാ- 
വാസികളൊന്നറിയണേ- 
ആദിയന്തമില്ലാക്കണക്കഹോ- 
സല്‍പ്പുരാണ കഥാമുതം. 
ആയതിലൊന്നെടുത്തു തര്‍ക്കങ്ങള്‍ 
ഉന്നയിപ്പതിനുചിതം. 
ആഴിയിലടി മുങ്ങി മുത്തുകള്‍ 


265 


വിളകാനമു.ഛ്റാനം 266 


തേടീടുവതി നൊക്കുമോ ! 
ഉത്തരമരുളാതിരിക്കുക 
യോഗ്യമല്ല സഭാതലെ- | 
ശങ്കയുണ്ടെന്റെ മാനസേ: ചെറ്റു 

പങ്കജാക്ഷി തുണക്കണേ 

തെറ്റുകുറ്റങ്ങളുള്ള തൊക്കെ 

പൊറുക്കണേ ശബരിീശ്വരാ- 

എങ്കിലോപുരാ മാധവനൊരു- 

ആമയാകിയ നഃ:ളതില്‍. 

സിന്ധുവാരിധിയില്‍ ജലന്ധര- 

ദാനവനുളവായത്‌ 

നീരജയ്ക്കു സഹജനായത്‌ 

ജന്മ സാദൃശ്യമൊന്നുതാന്‍ 

അപ്സരകുല വ്യന്ദയാണവന്‍ 

ഭാമിനി സതി സ്വാധ്വിയാള്‍ 

പാത്‌വൃത്യ മഹാബലാലവള്‍ 

കാത്തീടും നിജകാന്തനേ- 

ശക്തിവൈഭവമാര്‍ന്നു ദാനവന്‍ 

പ്രകവര്‍ത്തിയായ്‌ വാഴവേ- 

അംഗഹീനനാം കേതു തന്നുടെ 

സങ്കഹരണാര്‍ത്ഥമായ്‌ 

നിര്‍ജ്ജരപുരം പുക്കവരെ 

ജയിച്ചു നിര്‍ഗ്ഗമിപ്പിച്ചവന്‍. 

രക്ഷ ചെയ്വതിനായി ശ്രീഹരി 

തൽല്‍കഷണം ഒരുങ്ങീടവെ- 

ദുഷ്ടനെങ്കിലുമെന്‍ സഹജനെ 
നഷ്ടമാക്കരുഭത ഭവാന്‍ 

ലക്ഷമിയെക്കരുതി ഹരി തദാ 

കൊല്ലുകില്ലെന്ന്‌ ചൊല്ലിനാൻ 

ഏറ്റു ഘോര രദണ ജയിക്കാഞ്ഞു 

വാങ്ങി മാറിനാനച്യുതന്‍ 


9, ശ്രീഹരനോടെതിര്‍ത്തു ദാനവന്‍ 
ദേവിയെ ഹരിച്ചീടുവാന്‍ 
റേവദേവനണഞ്ഞു. പോരില- 
വധ്യനാരിവനെന്നഹോ ? 

വൃയന്ദതന്‍ സതി ശക്തിയുളളനാള്‍ 
വന്നിടാ മരണറെന്നുമേ ? 


EE TE HOES 
തോ യോ ന യ്യ ഞം താത കോകോ ര കോയ ഇയ യം താ കോളോ യവന ന നോം ഇയാ കോം നാണയ ത പം മായം കാ ച്‌ 


വിളക്കനുഷ്ഠാനം 


ഹരിഹര വീര്യശക്തിയെന്നിയേ- 
ശക്തി പോരാ മറ്റൊന്നിനും 
ഏവം ഹരിഹരശക്തി ഒത്തൊരു- 
സൂര്യ ചക്രം പ്രഭോജ്വലം 
തീര്‍ത്തു താങ്ങരുതാഞ്ഞു ശ്രീഹരന്‍ 
ഉദരത്തിലത്‌ പേറിനാന്‍. 
ഘോരയുദ്ധം തുടങ്ങി ദാനവ- 
നില്ലൊരിഷ്യലുമൊന്നിലും 
മായയാല്‍ ശിവനായി ദാനവന്‍ 
ശൈലജാന്തികെ യെത്തിനാന്‍. 
ചിന്തയാല്‍ ഹരിമായയാല്‍ ചതി 
ചെയ്തതിന്നുറച്ചീടിനാന്‍ 
മായാദാനവനായി ശ്രീഹരി 
പൂവനമൊന്ന്‌ തോറ്റിനാന്‍ 
സ്വാമിയെന്ന്‌ നിനച്ചുവൃന്ദ- 
രമിച്ചുമായയോ ടൊപ്പമേ- 
പാതിവ്ൃയതൃയ കവചം, ദാനവ- 
ജീവനും നഷ്ടമായ്ത്തദാ- 
വന്‍ ചതിയിതറിഞ്ഞു വൃന്ദ- 
ശപിച്ചു മാധവനെത്തദാ- 
രാമപത്നിയെ രാവണന്‍ 
ഹരിച്ചീടുവാനിതു ഹേതുവായ്‌. 
പുണ്യനാരി തുളസിയായ്‌ ഹരി 
ചൂടിനാന്‍ ശിരസ്സിലെപ്പോഴും 
വ്ൃന്ദയാള്‍ വിഹരിച്ച പുവനം 
വ്യന്ദാവനം പരിപൂതമായ്‌ 
ദുഷ്ടജാലന്ധര വധത്തിന്‌ 
ഹേതുവാം മഹാശക്തിയെ- 
ധര്‍മ്മശാസ്താവെന്നോതിടുന്നു 
ഹര ശങ്കര വിഭോ പാഹിമാം. 


(പുരാണ സമ്മതം) 
(പാണ്ഡിയ സേവം ചോദ്യോത്തരം സമാപ്തം) 


൭. കം ഛം ഛം ച, 
%° ൭° %* %° %° 


| വചിളക്കനമുഷ്ഠാനം 268 | 
പന്തളസേവ ആധാരക്രമം ചോദ്യോത്തരങ്ങള്‍ താളം, മുത്താളം 
1. അന്തരിപുറന്ദനനയ്യന്‍ 
പന്തളവര കോവില്‍പുകഴ്‌ന്ത്‌ 
കണ്ടനേരം പന്തളവരനും 
കരുണയോടെ ഒന്നരുള്‍ ചെയ്തു. 
മന്നര്‌:ല്‍ മുടിമന്നന്‍ മലയാളി 
വന്നതെന്തിനെന്നുര ചെയ്ക. 
മാനവേന്ദ്രനായ ഭവാനെ-- 

സേവ ടചയ്വതിനായി ഗമിച്ചേന്‍. 
പേരും കുലമൊന്നൊഴിയാതെ- 
നേരായി ക്ഥിക്കണമെന്നാല്‍ 
മുക്കണ്ണന്‍ അച്ഛിനെനിക്ക്‌ 
ച/(കപണി അമ്മയുമാണ്‌. 
ഈശ്വരറുടെ നന്ദനനെന്ന്‌ 

ശ്രവ്യ കൌതുക മേറിനൃപന്‍ 
എന്നെ സേേവിക്കുന്നവരിവിടെ 
ഒന്നല്ല നിരവധിയുണ്ട്‌ 
തന്നത്താനറിയാത്തവരാലെ 
പിന്നെ മറ്റാര്‍ക്കെന്തുക്കുണ്ടാം കാര്യം ? 
തന്നെ സ്വയം തറിവോനെങ്കിൽ 
എന്നെ സേവിപ്പാലതു ഭാഗ്യം 
മന്നവനുടെ വാക്കത്‌ കേട്ടു 
ചൊന്നാതയ്യന്‍ എന്തറിയേണ്ടു ? 
എന്തുകാര്യമെന്നാലും ബത- 
ചിന്ത ചെയ്തുര ചെയ്ക ന്ൃയപാല. 
അയ്യനിങ്ങനെ ചെന്നത്‌ കേട്ടു 
പന്തളാധിപനിങ്ങനെ യോതി 
എത്ര വിരല്‌ നീളം മര്‍ത്യന്‍ 
ഗാത്രം അതിനുടെ ആധാരങ്ങള്‍ 
ഷഷ്ഠമെന്നൊരു പക്ഷമതുണ്ട്‌ 
.ഷഷ്ഠമീവക എവിടെയിരിപ്പ്‌ 
അറിയാമെങ്കില ലോതുക നാമം 
ആരതി ലധി വാസമതെന്നും. 
മൂര്‍ത്തി ഭേദം വിരലിടനീളം 
പൂര്‍ത്തിയോടുര ചെയ്യുക വീര- 
പൂര്‍ണ്ഠപുരുഷനൊത്താരുശ്വാസം- 
എത്രയെന്നുര ചെയ്തീടാമോ ? 


വിളക്കനമുഷ്യതാനം 


പീഠം, മന്ത്രം, അക്ഷരദളവും, 

ഭുതം, വൃക്ഷം, വാഹന, ഗ്രഹവും. 
എന്നുവേണ്ട ധാരാപടലം | 
ഒക്കെയും ഉര ചെയ്ക ഭവാനും. 
അറിയില്ല ഭവാനെന്നാകില്‍ 
പോയാലും സേവിച്ചിടാതെ 

ഇത്തരം നൃപവാക്കുകള്‍ കേട്ടു. 
ചിത്തജരിപ്പു നന്ദനനയ്യന്‍ 

ഓര്‍ത്തു പേര്‍ത്തു ചിത്തതലേയത്‌- 
പേര്‍ത്തു പേര്‍ത്തുര ചെയ്തു തുടങ്ങി. 


2, കേള്‍ക്കമന്നവ ചോദ്യമായതിനു- 
ഉത്തരം കഥിച്ചീടുവന്‍ 
വിസ്തരിച്ചു പറഞ്ഞിടാന്‍ ഫണി- 
നാഥനുമെളുതല്ലെടോ- 

തിങ്കള്‍ ചൂഡ് കടാക്ഷമോടഹം 
ശങ്കുവിട്ടുര ചെയ്തിടാം. 

പണ്ട്‌ ട്ൂഷികുലം ചിന്തവിട്ടതി- 
സൂക്ഷ്മമാക്കിയ ശാസ്ത്രവും 
കണ്ടറിഞ്ഞു പഠിക്കു വോര്‍ക്കത്‌- 
കൊണ്ടു കാര്യമുണ്ടായ്‌ വരും 
അറിവതല്പം കുറഞ്ഞവര്‍ക്കിത്‌ 
അനുഗ്രഹമായ്‌ ഭവിച്ചിടും 

മര്‍ത്വ വിഗ്രഹം- കൃത്യമാമനു- 
പാത മവയവമാസ്പദം 

മര്‍ത്ത. വിഗ്രഹം കൃത്യൃമായളവ്‌ 
ഷള്‍നവേദിക മെന്നഹോ 
ഷള്‍നവേദിക തത്വമുണ്ടത്‌ 
പിന്നെ ഞാന്‍ പറഞ്ഞീടുവന്‍ 


3, ആധാര ക്രമമിനിയും കേള്‍ക്കമന്നവ മുലാധാരം 
സ്വാധിഷ്ഠാനം, മണിപൂുരകമനാഹൃദവും, 
വിശുദ്ധിയുമാജ്ഞ- 

ഗുദമതില്‍ നിന്നിരുവില്‍ മീതെ- 
മേണ്ഡ്രത്തിനൊരുവില്‍ താഴെ 

- മുന്‍പത്‌ മുലാധാരം വട്ടം 

'നാലിതള്‍ പുഷ്പം നാലക്ഷരവും 
ഇഡപിംഗള സുഷ്മനയതില്‍- 


ത വയോ യന പോത്തും യയ 


യ്ത യ ണം ലൈ ത ന ത 


നിന്നുളവായി പ്രണവം മന്ത്രം 
പാശാങ്കുശ വരദാഭയ ഗണ- 
പതിയാണതിലധിവാസം. 
കുണ്ഡലിനി ശക്തിയുമിവിടെ 
ശ്വാസമൊരറുനുറാദി 

ആദിതൃന്‍ ഗ്രഹമാണവിടെ 
ദമണ്ഡ്രത്തിങ്കല്‍ ചതുരശ്രയമായ- 
ആറിതള്‍പുഷ്പം, ആറക്ഷരവും 
അക്കമലേ കമലാസനനും 

ദാരതി ശക്തിയുമതായ്‌ 
ചെമ്പാസനമിട്ടതി, ലന്നം 
വാഹനമായത്‌;, പൂഥ്വീഭൂതം 
ആറായിര മുണ്ടത്‌ില്‍ നിന്നു- 
ഒവാകിയ ശ്വാസം, കുവളവ്യക്ഷം 
ചന്ദ്രഗഹ, മങ്ങു “ത” കാരം മന്ത്രം, 
പീത നിറവു, മെന്നറിയേണം. 
അവിടാന്നാരു ദശവിരല്‍ മീതെ 
മണിപൂരകമായൊരു ചക്രം 
പത്തിതള്‍ പുഷ്പം നിറകതിര്‍ വടിവും 
പത്തക്ഷരമത്‌ിനുള്ളില്‍ വസിച്ച്‌ 
അക്കമലേ വെളളഭിപ്പീറം മിട്ടതില്‍ 
ഭൂതം, ഗരുഡന്‍ വാഹനമായി- 
രമയാം ശക്തിയോടും ഹരിയതി- 
ലാറാധാരമാം ശ്വസത്തോടും 
ശ്വേതനിറം മന്ത്ര “മ്‌ കാരം ഗ്രഹ- 
മത്‌ കുചനും വ്ൃക്ഷവുമരയാല്‍ 
'ശഗംഖൊടു ചക്രം ഗദാപത്മം 
കാസ്തുഭ വനമാലയണിഞ്ഞ്‌ 
സുന്ദര പുരുഷ ഹരി പ്താംബര 
വസനനതിലധിവാസം 
അവിടന്നൊരു ദശവിരൽ മീതെ- 
മുക്കോണായത്‌ ഹൃദയം ചക്രം 
മിന്നല്‍ പിണരോടിടയും നിറം 
ദ്വാദശ ദളമായൊരു പുഷ്പം 
ഈറാരക്ഷര 'മുണ്ടതില്‍ നിന്നാ- 
റായിരഥാം ശ്വാസവുമറിക. 

തങ്കം പീഠം വൃഷഭം വാഹനം 
രുദ്രന്‍ രുദ്രാണി യോടധിവാസം 


RT TSOTSI OSC REESE NR TONE EERE PEE SDS EETEUSPRNEBED CES കോ യയാ 


വീളക്കനമുഷ്ഠാനം 270 


വിളക്കനമുഷ്ഠാനം 1771 


മാന്‍ മഴു ശൂല കപാല കടുന്തടി 
രുദ്രാക്ഷ വരദാഭയനായി 
ആറാമത്‌ രക്തം വസനം ചര്‍മ്മം 
ഗ്രഹമത്‌ ബുധനെന്നറിക 
ഭൂതമഗ്നി ശിഖാരം മന്ത്രം 
തരുണത്തിയു മവിടെയിരുപ്പ 
അവിടന്നൊരു ഷള്‍ വിരൽ മീതെ 
ഗളമതിലങ്ങു വിശുദ്ധിച(്രം. 


4. സ്പടികവര്‍ണ്ണമൊടു ഷോഡശാക്ഷര- 
ദളങ്ങളോടതി ശോഭിതം 
അവിടെയാശിവന്‍ ചന്ദ്രനായമൃത്‌ 
പോലെനല്ല സ്വരൂപമായ്‌- 

രത്നപിഠ മതിലീശ്വരി യോടു. 
വൃഷദവാഹനസംയുതം | 

വായു ഭുതമീരാറായിരംശ്വാസം- 
മന്ത്രമങ്ങു “പ കാരവും 
കൃഷ്ണവര്‍ണ്ണവുമത്തിയാം തരു- 
ഗുരുഗ്രഹമതില്‍വാസവും 

ഇങ്ങനെ വിളങ്ങും വിശുദ്ധി- 
യങ്ങൊമ്പതു വീരൽ മീതെയായ്‌ 
പുരികക്കൊടിയുടെ നടുവെ വിളങ്ങിടും 
ചക്രമാജ്ഞയെന്നറിയുക. 
നീലകല്ലതുപോലെ വര്‍ണ്ണമായ്‌ 
രണ്ടിതള്‍ പുഷ്പവട്ടവും / 
മന്ത്രമങ്ങു യ കാരവുമവിടെ 
ശ്വാസമുണ്ടൊരായിരമഹോ. 
അക്ഷരദ്വയം ഭൂതമാകാശം 
പുകനിറംഞാവല്‍ വൃക്ഷവും 

വില പിടിച്ചിടാതുള്ള മാണിക്യ 
കാന്തിപോലതി ശോഭിതം 
ഏവമൊന്നായിടുന്ന സദാശിവന്‍ 
മനോമണിയോടും 

ഇങ്ങനെ ഷഡ്ദാധാരവും 
സുഷുമ്നയില്‍ ലയം മന്നവ 
ഇനിയുമുണ്ടൊരുനില കഥിപ്പതിനു 
പാരമുണ്ട്‌ വിഷമം സഖേ. 

ആധാരക്രമം സമാപ്തം. 


കോ യോ തോം യോയോ പോകോ എളയ 


തണ ന മത ത്ത ണ്ണ ടം ന ണോ ത 


വിളക്ക നമുഷ്യാനം 


ഉടുക്ക്‌ മലം ചോദ്യോത്തരം താളം തൃപുട 
1. ഭൂതനാഥക:റഥാമ്ൃതം പല- 
തോതിടുന്ന വിഴുതര്‍കളെ 
സാരമായൊരു സംശയം മമ 
മാനനോ മതിക്കുന്ന ഹോ! 
പാരമാഗ്രഹമുണ്ടെനിക്ക്‌ 
മനതാറിലിന്നതറിയുവാന്‍ 
മൂലമായറിയേണ്ടതാണിത് 
തര്‍ക്കമെന്ന്‌ കരുതിടൊലാ 
വാദ്യമയ്യന്‍ ഉടുക്കു വന്നതാ- 
ണാദ്യമായി അറിദയണ്ടത്‌ 

ആരു നല്‍കിയതാണുടുക്ക്‌ 
പുരാരിനന്ദനെന്നതും 
എത്രയംഗുലമാണുടുക്കിന്റെ 
നീളവും ശരി വൃത്തവ;റ 
പേരിതിന്നുടുക്കെന്ന്‌ വന്നീടാ 
നെന്തു കാരണ മോതുക 
പ്ൃഥിയില്‍ തുകലിടളട്ടാരപതി- 
നെട്ടുവാദ്യങ്ങളേതഹോ 
ചൊവ്വോടിന്നതിനുളള പേരുകള്‍ 
ഒക്കെനും ഉരചെയ്യെണം 
പാട്ടുപാടുമനേകരിക്കഥ 
കേട്ടിട്ടില്ലിതു നാള്‍ വരെ 
ഇടിയന്ധുറം ശങ്കരന്‍കുട്ടി 
ആശാനാണിത്‌ രചിച്ത്‌ 
വിസ്തരിച്ചിതിനൊക്കെയും ശരി 
യുത്തരങ്ങള്‍ കഗിക്കേണം 


2. മുലമായ ചില ചോദ്യമാണിത്‌ 
സമസ്തമുത്തരമുരച്ചീടാം 
ഒക്കുകില്ല പറയാതിരിക്കുകില്‍ 
സജ്ജനങ്ങള്‍ ഹസിച്ചീടും 
ഏണപാണിയൊടു വാദ്ൃമങ്ങു- 
മമ വേണമെന്ന്‌ സുതനോതവേ 
വീണ മദളമിടക്ക ചെണ്ടതകില്‍ 
പാണി തൊട്ട്‌ പലതോതിനാല്‍ 
ഇന്നതിന്നഖിലമുണ്ട്‌ നാഥ രതി- 
ലൊന്നുമില്ലൊഴിവെടുത്തീടാന്‍ 


വിളക്കനമുഷ്ഠാനം 


തങ്കരത്തില്‍ വിലസുന്ന ഉടുക്കെടു- 
ത്തെങ്കലിന്നിവിടെ വന്നിടു 
മായകൊണ്ടു തുകലാക്കി മാടി ശുഭ- 
മോടു ചന്ദ്രവളയങ്ങളില്‍ 

ബ്രഹ്മന്‍ പൂണുനുലാലെ ചേര്‍ത്തു 
ചരടാക്കി കോര്‍ത്തു മുറുക്കിനാന്‍ 
കച്ചയാക്കി മടക്കി വാസുകി 
സര്‍പ്പനായകനെത്തദാ 

വൃത്തമങ്ങു വിരല്‍ നാലതിനു വിധി 
യൊത്തൊറാറു വിരല്‍ നീളവും 
'ക്ഷേത്രസന്നിധിയതിങ്കൽ നിന്നിടും 
പാലയാണതിക മുത്തമം 
നലമൊടങ്ങു ദുര്‍വ്വാസാമാമുനി- 
ത്തിലകനോതി ചില താളവും 
ആദിയില്‍ പരസ[്രഹ്മമാത്മ- 
സമാനം ഏകാതാരവും 
പിന്നെയങ്ങവതരിച്ചു രൂപമതില്‍ 
നിന്നു ചെമ്പട ത്യമുര്‍ത്തികള്‍ 
കാരിയങ്ങളുവായ കാരികയില്‍ 
നിന്നു വര്‍മ്മമുണ്ടായത്‌ 
ആഴിചൂഴുമുളവായതിന്ന്‌ 
ചുഴാരിയെന്നു പറയുന്നത്‌ 
ഏഴുതാളമുടുക്കിനാക്കി യതി 
മധ്യേ മാത്രയേകത്തിന്‌ (മധ്യേ മാത്ര ഏകത്തിന്‌) 
ഏഴുതാളം ചൂഴാദിയെന്നഥ 
ഏവരും പറഞ്ഞീടിനാന്‍ 
കേളിയോടെ മുവ്വാറതായ 
തുകലിട്ടവാദ്യമതോതിടാം 

തപ്പ്‌, ചെണ്ട, തകില്‍, തമ്പേറും 
പടഹമുടുക്ക്‌ പിന്നെ പറ വീണയും 
ചൊല്‍പ്പിറന്ന മൃദംഗ, മദുള, മിഴാവ്‌ 
പമ്പയൊടു ഭേരിയും 
ശില്പമേറിയൊരിടക്ക, തിമില 
പുനഃപാണിയും, തുടി, കിന്നരം 
ഇപ്പറഞ്ഞ തുകലിട്ടൊരപതി 
നെട്ടുവാദ്യമതിശോഭനം 


പ്രശ്നോത്തരി സമാപ്തം 


൭. കം കം കം ക്‌, 
hd hd *,* od °° 


273 


വീളക്കനുഷ്യാനം 274 


അധ്യായം 8 
വേളാര്‍സ്സേവം (മുത്താളം) 


അന്നത്തില്‍ നടയൊത്ത മലയാളി സേവകന്‍ 
അമ്മാച്ചന്‍ തന്നെ വിളിച്ചൊന്നരുള്‍ ചെയതു 
ഇന്നിനി വേളാരെ സേവിക്കാന്‍ പോകണം 
ശകുനമത്‌ നന്നു പെരുംപട കൂട്ടുവാന്‍ 

കല്പന പോലെ പെരുംപട കൂട്ടുന്നേന്‍ 
മുതുവേളാര്‍ കൊടുവേളാര്‍ പടിനോക്കി നടകൊണ്ടു 
പലപലനാടും മല കുന്നുകള്‍ താണ്ടി 
ചേലൊത്തപുരത്തിന്‌ പുതുവെയിലോടെ ചെല്ലുമ്പോള്‍ 
ചെമ്മേ ചമച്ചുളള. പറമാടങ്ങള്‍ കണ്ടാന്‍ 

ചെമ്മേ പെരുവഴി നടുവിലുണ്ടൊരു മാടം 
കല്പിച്ച്‌ വിളിപ്പിച്ച പറഞ്ഞിനാനയ്യനും 

ആരാണ്‌ എവരാണ്‌ പെരുവഴിയേ വീടു ചമച്ചത്‌? 
മാടത്തിനകത്തുളേളാര്‍ ഓടിവരീനിവിടെ 
അതുകേട്ടു മുതുകിഴവി പറയത്തി വന്നവിടെ 

വഴി നടുവെ പുരവെച്ചതെന്താണ്‌ മുതുപറവി 
മുതുപറവി പൊന്‍പറവി പുരവലിച്ചകലെ മാറ്റ്‌ 
അയ്യോ തമ്പുരാനെ അടിയനൊരു മുതുകിഴവി 
പാവമീ കിഴവിക്ക്‌ കണ്ണും ചെവിയും തിരിയൂല 
കണ്ണും ചെവിയും തിരിയൂല കാലിനു മുടന്താണേ 
മെയ്രുതാനീയെങ്ങനെ പെരുവഴിയേ പുരതോറ്റി 
നിന്നുദട മക്കളെ വിളിച്ചിട്ട മാറ്റെടി 

അയ്യോ തമ്പുരാനെ പന്ത്രണ്ടോളം പെറ്റടിയന്‍ 
ഒന്നല്ല പന്ത്രണ്ടിനേയും വളര്‍ത്ത്യടിയന്‍ 
പതിനൊന്നു മക്കളെ മലങ്കടുവ കോപം ചെയ്തു 
പന്ത്രണ്ടാമത്തവന്‍ ഒരു പോതും തെരിയാത്തോൻ 
അവനോ മലഞ്ചെരുവില്‍ തേനുറ്റാന്‍ പോയല്ലോ 
മലമേലെ ഒളികെട്ടി ഒളിയിലിരിക്കുമ്പോള്‍ 
ഒളികണ്ടു ചെങ്കടുവ അലറി അണഞ്ഞപ്പോള്‍ 
ഒളിവീിണു കടുവച്ചാര്‍ കോപത്തെ ചെയ്താല്ലാ! 
അയ്യയ്യോ മുതുകിഴവി ഗതിയറ്റോളാണല്ലോ 
അയ്യോ എനിക്കിങ്ങനെ വിധിയായി വന്നല്ലോ 
ഗതിയില്ലാതടിയനും പെരുവഴി കുടിവെച്ചേന്‍ 
പെരിയോനെ ദൈവമേ കനിവുകാട്ടണമേ 


വിളക്കനുഷ്ഠാനം 


2. ഇത്തരം കിഴവിതാന്‍ ദുഃഖത്തെ കേട്ടപ്പോള്‍ 
കാരുണ്യത്തോടയ്യന്‍ അരുളിചെയ്താനപ്പോള്‍ 
എങ്കിലോ ഞാനൊരു ഈൌഷധം തന്നീടാം 
കണ്ണിലും കാതിലും പാതിയൊഴിക്കുക 

പാതി മരുന്നു നീ കാലില്‍ തിരുമ്മുക 

എന്നും പറഞ്ഞയ്യന്‍ ഈഷധം പവപറിച്ചിട്ടു 
മുതുപറവിയുടെ കയ്യില്‍ കൊടുക്കുന്നു 
ഇരുകയ്യാല്‍ ഈൌഷധം കൂട്ടിതിരുമ്മീട്ട്‌ 
കണ്ണിലും കാതിലും ഒഴിക്കുന്നു പറവിയാള്‍ 
ഓഈഷധമൊഴുക്കീട്ട്‌ കണ്ണ്‌ തിരുമ്മുന്നു 
മേലോട്ടും കീഴോട്ടും നോക്കി പറവിയാള്‍ 
മേലോട്ടു നോക്കവെ നക്ഷത്രം കാണുന്നു 
കീഴോട്ട നോക്കവെ തന്‍ നിഴല്‍ കാണുന്നു 
ഇരുകാലില്‍ ഈൌഷധം ചെയ്യുന്നു പറവിയാള്‍ 
കാലിൻ മുടവുകള്‍ നീങ്ങുന്നതപ്പോഴെ 
'അയ്യനരികത്ത്‌ ഓടിയണഞ്ഞവള്‍ 

അയ്യോ തമ്പുരാനെ അടിയനെല്ലാം തിരിയുന്നുണ്ട്‌ 
കണ്ണും കാല്‍ ചെവി നന്നായ്‌ തെരിയുന്നുണ്ടടിയന്‌ 
നിന്നുടെ മക്കളെ തരുവിക്കാം മുതുപറവി 
എങ്കിലോനിയൊന്ന്‌ വേണം മുതുപറവി 
ശബരിമലയിങ്കല്‍ പതിനെട്ടാം പടിയുണ്ട്‌ 
പടിമേൽ അവരെ നീ അടിമ തന്നിടാമോ? 
പന്ത്രണ്ടിനേയും ഞാന്‍ അടിമ തന്നീടാമോ? 
എങ്കിലോ ഞാൻ തരും കല്ലുമെടുത്തു നീ 
കരിമല മുകളേറി നാലുദിശയിലും 

മക്കളെ പേര്‍ ചൊല്ലി കല്ലെറിഞ്ഞീടുക 

അതു കേട്ടു പറവിയാള്‍ കല്ലുമെടുത്തിട്ടു 
കരിമല മുകളേറിച്ചെന്നു മുതുപറവി 


3. മക്കളെ പന്ത്രണ്ടാള്‍ പേര്‍ ചൊല്ലി വിളിച്ചവള്‍ 

കണ്ട, മുണ്ട, ചാത്താ, കോര, രക്ക, കേളു, മാട, വാ വാ- 
താണി, മാണി, ചീക്കു, തയ്യ, കറുത്തേയിങ്ങോടിവരീന്‍ 
കാടുചുറ്റി നാലുവഴിക്കായ്‌ 

കല്ലെറിഞ്ഞു വിളിച്ചാളവളും 

അതിശയം അവള്‍ അരികിലെത്തി 

മക്കളൊക്കെ നിരന്നത്‌ കണ്ട്‌ 

വാരിയെടുത്തു പുണര്‍ന്നാളമ്മ 

മക്കളെ നിങ്ങളെങ്ങു വസിച്ചു 


വീളക്കനമുഷ്ഠാനം 


വന്‍ കടുവ ഞഞാളെയൊക്കെ 
കല്ലളയില്‍്‌ കാവലുവെച്ചു 
അയ്യനരികെ ചെന്നതു പറവി 
ആനന്ദത്തോടുര ചെയ്തപ്പോള്‍ 
തമ്പുരാറുടെ തിരുമനസ്സാലെ 
മക്കളെയൊക്കെ കിട്ടിയെനിക്ക്‌ 
അയ്യോ എന്റെ പൊന്നുതമ്പുരാനെ 
മക്കളെയടിമയൊഴിച്ചിടണേ 
എന്റെ മക്കളെ ഒന്നിനേയും ഞാന്‍ 
വന്‍മലയ്ക്കായ്‌ അടിമതരില്ല 
അതു ചൊന്നൊരു നേരത്തിങ്കല്‍ 
പന്ത്രണ്ടഥ മുറവിളികുട്ട! 
പൊൻമക്കളെ പന്ത്രണ്ടിനേയും 
മലങ്കടുവ പിടികൂടിയതപ്പോള്‍ 
അധ്യോ എന്റെ തമ്പുരാനെ 
എന്റെ മക്കളെന്നും തൃപ്പടിക്കടിമ 
എന്റെ മക്കള്‍ പന്ത്രണ്ടാളും 
തൃപ്പടിക്ക്‌ അദിമയതെന്നും 
സത്യവാക്കത കേട്ടോൊരുനേരം 
വന്‍കടുവകളൊക്കെയൊഴിഞ്ഞു 
അയ്യനയ്യനെ വാഴ്ത്തി സ്തുതിച്ചു 
മുതുപറവിക്കിഹവരവുമരുളി 
വവന്‍മലയിലെഈറ്റകള്‍ വെട്ടി 
തൊട്ടി മുറം ഇവകള്‍ ചമച്ച്‌ 
തൃചുടിയില്‍ കാഴചകൾ വെയ്ക്കിന്‍ 
അഷടിമുട്ടുകയില്ലൊരു നാളും 
പൊന്‍പറവിക്കീവരമേകി 
നടകൊണ്ടു നിലവയ്യനുമപ്പോള്‍ 


4. ചെറുകുത്തിപെണ്ണിന്റെ പടികുടെ പോകുമ്പോള്‍ 


മാടിവിളിക്കുന്നു ചെറുകുൂത്തിപ്പെണ്ണവള്‍ 
എവിടേയ്ക്കായ്‌ ദപാകുന്നു മുടിവെച്ച സേവകാ 
വേളാര്‍സേവക്കായ്‌ പോകുന്നു പെണ്ണേ ഞാന്‍ 
ഒരിക്കല്‍ മുറുക്കീട്ടു പോകാലോ സേവകാ 
ഒരിക്കല്‍ മാറുക്കുവാനാശയുണ്ടെനിക്ക്‌ 
അറിഞ്ഞു തരാനാരുമില്ലല്ലോ പെൺകൊടി 
എങ്കിലീ പലക ലേലിള കൊള്ളൂ സേവകാ 
പലകുമേലിരിപ്പാനോ അസ്മാദി ഞാനല്ല 


p= ജോ 


വിളക്കനുഷ്ഠാനം 


പലകമാറ്റിയവള്‍ മാന്തോല്‍ കൊടുക്കുന്നു 
മാന്‍തോലിരിക്കാനോ സന്ന്യാസി ഞാനല്ല 
മാന്‍തോല്‍ മാറ്റിയിട്ട പുലിത്തുകല്‍ വിരിയിട്ടു 
ഹരഭഗവാന്‍ ചാര്‍ത്തുന്ന പുളളിപ്പുലിത്തുകല്‍ 
പുലിത്തുകലില്‍ ഇളകൊളളാന്‍ വയ്യെടൊ പെണ്‍കൊടി 
പുലിത്തുകല്‍ മാറ്റീട്ട്‌ പൊന്‍പായ വിരിയിട്ടു 
പൊന്‍പായമീതെ ഇളകൊണ്ടു സേവകന്‍ 

ഏറ്റം വെളുക്കെ ചിരിച്ചവള്‍ പെണ്‍കൊടി 
എന്താണ്‌ പൊന്‍മങ്കേ പല്ല്‌ വെളുത്തത്‌? 
ഏതാനും നോല്‍ണ്‍്പും കുളിയുമാണോയിപ്പോള്‍? 
ഏതാനും നോല്‍മ്പില്ല കുളിയുമില്ലിപ്പോള്‍ 
എന്നുടെ വേളര്‍ പുലിവേട്ടയ്ക്കായ്‌ പോയി 
ആയതിനുള്ളൊരു നോല്‍ണ്‍്പും കുളിയാണ്‌ 
പുലിയെന്ന്‌ പറയുന്നതെന്താണ്‌ പൊണ്‍കൊടി 
നിറവും വടിവുമേ ഓതിത്തരാമോ നീ 
വലിയമരത്തിന്റെ ഇലയാണോ തൊലിയാണോ? 
കുറിയ മരത്തിന്റെ പൂവാണോ കായാണോ? 
നടക്കുന്ന മൃഗമാണോ പറക്കുന്ന പക്ഷിയോ? 
പ്രിഹാസം ചിരിപ്പൊട്ടി കളവാണി പറഞ്ഞപ്പോള്‍ 
ഈ വകയൊന്നുമേ അല്ല മലയാളി 

പുലികാണാ മലയാളി പുലികെട്ടി കാണിക്കാം 


5. ചെറുകുത്തി പെണ്ണ്‌ വളര്‍ത്തും ശുനകനെ 
വാത്സല്ല്യമോടെ വിളിച്ചരികെ നിര്‍ത്തി 

വാലാട്ടി വടുവന്‍ നായ്‌ അരികിലണഞ്ഞപ്പോള്‍ 
തന്‍ കാന്തന്‍ കൊണ്ടുവന്ന പുളളിപുലിത്തുകല്‍ 
നായിന്റെ നടനാലും ഉടലാലും പൊതിഞ്ഞവള്‍ 
തുടലും പിടിച്ചയയന്‍ അരികിലണഞ്ഞവള്‍ 
പുലിയറിയാ സേവകാ പുലിയെത്താന്‍ കാണടോ 
പുലിമന്ത്രം ജപിച്ചയ്യന്‍ പുലിയെത്താന്‍ നോക്കവെ 
വാലാട്ടും വടുവന്‍ നായ്‌ പുലിയായി മാറിപ്പോയ്‌ 
പല്ലിളിച്ചു പുലി പതിഞ്ഞൊന്നു ചാടുന്നു 
മുരളുന്നു ചീറുന്നു പുളളിപ്പുലിയപ്പോള്‍ 

കണ്ടു ഭയപ്പെട്ടു ചെറുകുത്തിപെണ്ണവള്‍ 
അലറിക്കുതിച്ചവള്‍ അറയിലൊളഭിക്കുന്നു 
അറയിലും മുറിയിലും പുലികണ്ടു വിറച്ചവള്‍ 
മുടിവെച്ച സേവകാ പുലിയെ വിലക്കണം 
ഞാനീ പുലിയെ വിലക്കണമെങ്കിലോ. 


വിളക്കനമുഷ്ഠാനം 


കടുത്ത സ്വാമിയ്ക്കൊരു പൊന്‍ചൂരല്‍ നേരണം 
അതുകേട്ടവളുടന്‍ പൊന്‍ചുരല്‍ നേറുന്നു 
എന്നിട്ടും ചാടി അടുക്കുന്നു പുലിയപ്പോള്‍ 
ഞാനി പുലിയെ അടക്കണമെങ്കിലോ 
മഞ്ചമ:-താവിനൊരു പൊന്‍താലി നേരണം 
അതു കേട്ടവളപോള്‍ പൊന്‍താലി നേരുന്നു 
എന്നിട്ടും ചാടി അടുക്കുന്നു പുലിയപ്പോള്‍ 
കൊച്ചുകടുത്തക്കൊര; വെള്ളംകുടി നേരുക 
കൊച്ചുകടുത്തക്കൊരു വെള്ളംകുടി നേര്‍ന്നവള്‍ 
എന്നിട്ടും പുളളിപുലി അലറികുതിക്കുന്നു 
വാവര്‍ക്ക്‌ തരച്ചുരിക നേരടി പെണ്ണാളെ 
ഇടക്കെട്ടിൽ വാവര്‍ക്ക്‌ മരച്ചുരിക നേരുന്നു 
എന്നിട്ടും പുലിയൊട്ടടങ്ങുന്നതില്ലല്ലോ 
ശബരിമലയ്ക്കൊരു പൊന്‍ചുരിക ദനരടി 
ശബരിമലയ്യനൊരു പൊൻന്‍ചുരിക നേരുന്നു 
അന്നേരം വാലാട്ടി വന്നല്ലോ വടുവന്‍ നായ്‌ 
ചെറുകുത്തിപെണ്ണിന്റെ ഗര്‍വ്വം കളഞ്ഞയ്യന്‍ 
അവിടന്നും ഇളകൊണ്ട്‌ വേളാര്‍പുരത്തിന്‌ 


6. താളം രൂപകം, ചുഴാരി 

പണ്ടു സേവകനാര്‍ ചെന്നു വേളാര്‍പുരി- 
യിങ്കല്‍ കണ്ട പുതുമകളെകത്രചിത്രം വിചിത്രം 
കളരി കളപ്പുര അങ്കക്കൊട്ടിൽ അഗ്രശാല 
കിണറും കുളം തരാതരംനിരവ്‌ 

നാലുക്കെട്ട ചുറ്റും നടുക്കെട്ടിന്നിടക്കെട്ടും 
നടുമുറ്റവും പതിനാര്‍കെട്ടിന്നകമേ 
നടമാടുന്നിതാ കിടങ്ങുകള്‍ കോട്ടക്കുഴി 

വമ്പന്‍ പടപ്പന്തി കിടങ്ങുകളും കണ്ടയ്യൻ 
എടക്കമദുളം അടിച്ചുവന്‍പറമുട്ടി 

ഇടഞ്ഞു മേഘങ്ങള്‍ നടുങ്ങിവെട്ടും ധ്വനിപ്പോലെ 
ധരിച്ചു വിസ്മയം എന്നുറച്ചു പനരന്മാര്‍ 
വിളക്കുമായിക്കുടപിടിച്ചു ചെന്നെതിരേറ്റു 
എതിരേറ്റകമ്പടിയോടെ മാളിക 

മുകളില്‍ ചെന്നു രസിച്ചിരുന്നാനയ്യന്‍ 


“വേളാര്‍ സേവം സമാപ്തം 


൭. കം കം കം ക, 
9° 9° 9° %,* ൭° 


ലെ 


തയായി ുതുോയോായയോടോോോതാമയതതയായയോോയാതോായയ യേ യോം യയ യയാ ക വയായ 


en np ee 


SSL EENEUET U 


വീളക്നനമുഷ്റാനം 


അധ്യായം 9 
ഈഴവ സേവം 


1. കപ്പല്‍പണി ആരംഭം (താളം ചുഴാരി) 
അരചരില്‍ മണിമകുടതിലോത്തമ- 
നഖിലജഗല്‍പതി പശുപതിപൂര്‍ണ്ണൻ 
ആറുമക്കലയേന്തു മീശ്വര- 
നന്ദനനയ്യന്‍ തിരുമാനസത്തില്‍ 
കരുതി ഈഴോത്തരചന്‍ തന്നുടെ 
അരികെചെന്നു സേവിച്ചിടാനായ്‌ 
കടലൊരു ദശയോജനയുണ്ട്‌ 
-കടപ്പതിനുണ്ട്‌ വിഷമം നിനച്ചാല്‍ 
ആരാലും ബാധ വരാതസുരര്‍കള്‍. 
മരുവീടിന ലങ്കക്കരികെ 
ഇഈഴോത്തരചന്‍ പെരുമാളുടെ 
ഈടാര്‍ന്ന രാജ്യമെന്നറിയേണം 
ദുഃഖിച്ചതുണ്ട്‌ അസുരര്‍കളവിടെ 
ചെല്ലരുതാഞ്ഞു പലകാലമായി 
മംഗളമായിപ്പോയിഹ വരുവാന്‍ 
ആരാലും ബത സാധ്യമതല്ല 
പെരുതാകുമര്‍ണ്ണവമിന്നു കടപ്പാന്‍ 
എന്തൊരുപായമെന്നു നിനച്ചു 
കരുതിയുറച്ചു തിരുമനസ്സതില്‍ 
അഴകിയ കപ്പലൊന്ന്‌ ചമച്ചാന്‍ 
വിരുതുറ്റ ശില്പി മൈന്ദനെ ഇവിടെ 
വിരവില്‍ വരുത്തുക വേണമമ്മാച്ചാ 
മുത്താളം 

അയ്യനുടെ കല്പന കേട്ട 

അമ്മാച്ചന്‍ താന്‍ ഉഴറിനടന്ന്‌ 
പലപലനാടും മേടും കടന്ന്‌ 
മൈന്ദാദികളുടെ പുരിയത്‌ പുക്ക്‌ 
പുരമെരിചെയ്ത- ഹരനുടെ തനയൻന്‍ 
മന്നന്‍ മലയാളി സേവകനാര്‍ക്ക്‌ . 
അഴകോടെ ഈഴോത്തീനു പോകാന്‍ 
കപ്പല്‍ പണിയൊന്ന്‌ ചെയ്യണമിന്ന്‌ 
കരവൂരമ്മാച്ചന്‍ വാക്കത്‌ കേട്ട 
മൈന്ദാദികള്‍ ഉഴറി ഒരുങ്ങി 


ളം ഹം നോള്‍ ചാ ളു ഉം ംനംനംനനോകം യഹിയ എ 


വിളക്കനമുഷ്ഠയാനം 


കുളി കുറി തേവാരമൊക്കെ കഴിച്ച്‌ 
പോകതിനുറ്റവര്‍ യാത്രയുമായി 
ചെട്ടിമ്പം മഴു കൈമഴുവെടുത്ത്‌ 
കൊച്ചുളിയഥ കോടാലിയെടുത്ത്‌ 
കാച്ചിവളച്ചിന നെല്ലുളിടയെടുത്ത്‌ 
ചെറ്‌യ ഒെഴുക്കോലും മട്ടമെടുത്ത്‌ 
വീതുളി പൊഴുതുളി ചിറ്റുളിയെടുത്ത്‌ 
നെടിയ മുഴക്കോലും മുട്ടിയെടുത്ത്‌ 
കൊട്ടോടി ചുറ്റിക ചിന്തേരെടുത്ത്‌ 
കെട്ടിയെടുത്തവര്‍ യാത്രയതായി 
മൈന്ദാദികള്‍ ബഹു വെളുക്കെച്ചിരിച്ച്‌ 
മുന്‍പ്‌ പിന്‍പായി യാത്ര തിരിച്ചു. 


2. ഹരനുടെ തിരുമകനീഴോത്തിരു- 
രാജാവിനെ കാണ്മാതിനായി 
വൈകാതിനി മൈന്ദാദികളെ 
കപ്പണ്‍പണി ചെയ്യണമെന്ന്‌ 
ഇന്പമോടവര്‍ മലമേലേറി 
വന്പെഴും മര മാശുമുറിപ്പാന്‍ 
ഒത്തൊരു ശുഭ വേളയെ നോക്കി 
വീഴ്ത്തിനാര്‍ തരുനികരമശേഷം 
കൂലിക്കാരൊത്തൊരുമിച്ചവരും 
മാലിപ്പുറം ചമച്ചൊരുക്കുന്നു. 
പാരമതിലേറ്റി നൂലിട്ടു കണിശം 
വേണ്ടും ഉരുപ്പടി തീര്‍ത്തൊരുക്കുന്നു. 
പുണ്യമായ മുഹൂര്‍ത്തം നോക്കി 
,കപ്പലിന്നഥ കീലുമതിട്ടു 

തുടരെ ചില പലകകള്‍ ചേര്‍ത്തു 
ഓരായം പണിയൊത്തഥ ചെയ്തു 
പിറകെ വ൯കെട്ടും പാമരാദി- 
കള്‍ മറ്റും ചീനികളെല്ലാം. 
എര്‍ക്കാലും വെച്ചു ചിതം പോല്‍ 
അതില്‍ മണി ക്കാലുകള്‍ നാട്ടി 
കൊടിമരവും നാട്ടി മുകളില്‍ 
പൈങ്കിളിയെ പണിഞ്ഞഥ വെച്ചു. 
കപ്പൽ പണി തീര്‍ത്തവരന്ന്‌ 
തിരുമുന്‍പിലറിയിച്ചത്‌ വാര്‍ത്ത 
കപ്പല്‍ പണിത മൈനുര്‍ക്കന്ന്‌ 


വിളക്കനറുഷ്യാനം 


സമ്മാനങ്ങള്‍ അനവധി നല്‍കി 
ഇമ്പമോടെ പൂജകള്‍ തേങ്ങ- 
യുടച്ചഥ കപ്പൽ കടലിലിറക്കി 
ചുഴും കുളിര്‍ തെന്നലിലാടി 
പാരം തിര പൊങ്ങി സഹര്‍ഷം. 


3. അറിയേണം കളി മധുരത്തെരുവില്‍ 
അഴകിയ വാണിഭമെന്തെല്ലാം ? 
കപ്പലേറിയ വാണിഭവിഭവം 
ആരാഞ്ഞറിയുക പാരംവിഷമം 
അമ്പൊടനവധിവാണിഭ വിഭവം 
പുതുകപ്പലിലേറ്റുന്നുണ്ട്‌ 

ചെണ്ടകളും, കൊമ്പും, കുഴലും 
ഇടയ്ക്ക്‌ ഉടുക്ക്‌ പെരുമ്പറ വാദ്യം 
ചീനക്കുഴല്‍ തകിലും തപ്പൊടു 

വെടി പടഹ ധ്വനികള്‍ മുഴങ്ങി 
ഇരുവേലിയരക്ക്‌ ഉരുക്കൊടു- 
തുരുശോടരിയാറുമരത്ത 

ഈയം, കായം, വെങ്കായം 

ചായം, പായകള്‍ നാരായം 

ഈഞ്ച, ഇഞ്ചി, പഞ്ചസാര, കണ്ണന്‍ 
കരി, പൂവ്വല്‍, പുഞ്ചനെല്ല്‌. 
എന്തമൊന്ത, പൊന്തി, പമ്പരങ്ങള്‍ 
കാന്തമിരുമ്പ്‌, ചെമ്പുമൊന്ത, ഈന്തക്കായം 
എണ്ഠക്കിണ്ണം, നല്ലെണ്ണ, അജ്ഞനം 
കാവിമണ്ണ്‌, കിണ്ണം, കണ്ണാടികള്‍ 
ഏലത്തരി, ഏലവംഗത്തൊലി 
ശീലത്തരം, കുട, മേല്‍ത്തരങ്ങളും 
എരിയും തരങ്ങള്‍, ചരടും, കയറും 
മറിമാനുറിയും, ഓടിന താറാവും 
പടയുടെ ഇടയില്‍ കൊടിയും, തഴയും 
അതിന്നിടയില്‍ മരുവിന ബഹുജനമേറെ- 
ചെട്ടിപ്പട്ട്‌, പരദേശി, അമ്മാച്ചര്‍ 
ശീനികള്‍ തീര്‍ത്തീടിന അരക്കര്‍ 
കപ്പലണച്ചഥ വെടിയും വെച്ച്‌ 
ഹരിഹര സുതനുടെഴുന്നെള്ളത്ത്‌ 
ഹരിയോ ഹര ശങ്കര സുതനെ 
അടിയനിതാ പദതളിര്‍ തൊഴുതേന്‍ 


281 


വിളക്കന,-൭w്൭2CPം 


॥ 4. ഏറിയ വാദ്യ ധ്വനിയോടെ 
| മുടി മന്നന്‍ കപ്പലിലേറി 
ഇമ്പമോടട പരിജനരാശി- 
കൊടി കുട തഴ ശബരികള്‍ വീശി 
വിസ്മയത്തോടെ കപ്പല്‍ പാഡ- 
കളേഴും നിരവില്‍ നിവര്‍ത്തി നിര്‍ത്തി 
' പുരമെരി ചെയ്ത ഹരനുടെ തനയന്‍ 
പടനടുവിലെഴുന്നെള്ളുമ്പോള്‍ 
പലപല കടലുകളിളകി മറിഞ്ഞി- 
ട്ടുടനെ തിരമാലകള്‍ പൊങ്ങി. 
പായുവാന്‍ കാറ്റും വഴിയുതിന- 
കപ്പലുമേ കൊടി കുട തഴയും 
പരിചിനോടീഴത്തിന്‌ ചിലര്‍ 
തോക്ക്‌ നിറച്ച്‌ കയ്യില്‍ പിടിച്ച്‌. 


5. പഞ്ചശര രിപുസുതനയ്യന്‍ 
പന്തണിഗുല മാര്‍വച്വിനു കാന്തന്‍ 
പങ്കജദളനയനശ പടയൊടെ- 
ഴുന്നെളളി ഈഴത്തെരുവുടെ 
വഞ്ചന പെരുകിയ കന്നിനപുരിയില്‍ 
ഇരുപുറവും പീടിക കണ്ടു. 

പീടിക ഇടയെ നടന്നു നടന്നവര്‍ 
നാടകശാലകളും മറികടന്ന്‌ - 
പന്തിയിതു പോലൊരു നഗരി- 
യുമില്ലെന്ന്‌ അയ്യനുള്ളിലുറച്ചു 
പാരിട മതിലിടിപൊടി ചിതറിന 
പടയോടു കൂടിയെഴുന്നെളളി 
.നിലമുറ്റത്തിന്നരികെ ചില 

തോരണ ഞാത്തുകള്‍ കണ്ടാനയ്യന്‍. 


6. പെണ്‍കൊടി തയ്യലാള്‍ 
പീടിക പുക്കപ്പോള്‍ 
പൊന്‍ മലര്‍ പൂങ്കാവില്‍ 


ചന്ദ്രനുദിച്ച പോത്‌ 
മങ്കമാരായിരം തോഴിമാരും കുടി 

| പങ്കജബാണനകമ്പടിയുമായി 

ചന്തമോടങ്ങിനെ വരവത്‌ കണ്ടപ്പോള്‍ 


പേരിവശക്കെന്താമ്മാച്ചാ അമ്മായിയാര ഫോ 
നന്മയില്‍ ചോദിച്ചു സേവകന്‍ പിന്നേയും 


CESSES SRS SERENE POTEET Tos ESET OSCR CRE SO ORAS RES ECE RESETS CPB ES BESS SEG ROOTES CERES ESET CS: ES HES aps 
a enn emma sro ee ee eee ee SSR re SS seen അ യോ തോ 


വിളക്കനുഷ്ഠയാനം. 


ചേതേ മനോഹരി ജാതിയിലേതിവള്‍ 
നാരിസമമിവള്‍ ക്കാരുമുണ്ടാവില്ല 
മാരമാല്‍ പൂണ്ടു മയങ്ങി മലയാളി. 


7. കുറയാം തോറും കുറവുകള്‍ കലരാ- 
മണിഭവനങ്ങള്‍ കടന്ന്‌ 

പൂമാതി ന്ദിരാ ദേവി 

കളിച്ചിളകും മണിഭവനത്തില്‍ 

നേരേ കാണായൊരു പീടിക 
നാടകശാല നില മുറ്റത്ത്‌ | 
നാരിമണി തോഴികളോടും 

പീടിക പുക്കത്‌ കണ്ട്‌ 

പയ്യേ നിലവയ്യന്‍ തന്നേോ- 

ടറിയിച്ചാന്‍ അമ്മാച്ചന്‍ താന്‍ 

മയ്യൽ കണ്ണാളിവള്‍ ദിവ്യ- 

കുലത്തില്‍ ജനിച്ചതിനാലെ- 

പയ്യേ പനിമതി ഉദയം പോലൊരു 
ദിവൃത്വ മിവള്‍ക്കതുമുണ്ട്‌ 

പെണ്‍മണി പുമങ്ക മധുവില്പത്‌ കണ്ടാനയ്യന്‍. 
വെറുതെ നിലവയ്യനവളോട്‌ മധുവീരന്നു. 
കാണാന്‍ മധു തരണമെങ്കില്‍ 

തരണം പണമിരട്ടി 

എന്‍കയ്യില്‍ പണമില്ല 

മധുവൊട്ടു തരേണം നീ. 

എന്‍ കയ്യില്‍ വെറുതെ 

മധുവില്‍്പാനില്ല പൊന്മകനാരെ- 

എന്‍ കയ്യിൽ പണമില്ല 

പണയത്തിന്‌ പൊന്നില്ല 

സേവിച്ചിഹ ഇതിലെ വരുമ്പോള്‍ 
വിലയും പലിശയുമേകാം 

അതുമതി അപ്പോള്‍ മധു- 

നല്‍ കുവതിന്നേതും സംശയമില്ല. 
പെണ്‍മണിയെ കണ്ടകതാരില്‍ 

മന്മഥ വിവശതയോടയ്യന്‍ 

പരുഷമൊടു പങ്കജ മുഖിയുടെ- 
കളിവാക്കുകള്‍ കേട്ടു നടന്നു. 


8. നീല നീരദ കളേബരന്‍ നിഖില 
ഭൂതനാഥനഖിലേശ്വരന്‍ 


ക ത 


നുണ - ണ്തം ഞ്ഞ 
ETE © Sa En 


യോോമാബയയയായയടയം യായാ എ ാുാമയാലിയമോോതലയോ 
SESS © PEER REED UP GEDD ESE ERE EERIE OOS Sue ED CPP 


വിളക്കനുഷ്ഠാനം 


നീല ലോഹിതസുതന്‍൯ ശബരി- 
ഗിരിശാലയിലഖിലപാലകന്‍ 
പങ്കജാക്ഷിമണി തക്മായ- 

പൊന്‍ മങ്കചൊന്ന മൊഴി കേട്ടുടന്‍- 
മന്ദം അന്നവിറട നിന്നു പോണു. 
മുനിവന്ദ്യരാശര വിനാശനന്‍ 
ചെന്നിറങ്ങി നദിയില്‍ കുളിച്ചു 
ജപകര്‍മ്മമെന്നിവ കഴിച്ചുടന്‍ 
ചെന്നു നിന്നുടനര്‍ക്കനെ സ്തുതി- 
ച്ചിന്ദു ശേഖരനുടെ നന്ദനന്‍ 
നിശ്വലം നിമിഷ മയ്യനില്‍- 
പ്രസാദിച്ചു അര്‍ക്കനതി വിസ്മയം 
രശ്മിമാലയണിന്ത ഭാനുശിവ- 
പുത്രനുറ്റൊരു തപോ ബലാല്‍ 
പിത്രമായ പുതുപൊന്‍ തളികയായ്‌ 
തീര്‍ത്തെടുത്തു കര താരില്‍ 
കാളമേഘരുചി രാഭ പൂണ്ട- 
കാകോള മുണ്ടരനുടെ സുതന്‍- 
മേളമോടു കട്ടവാണിയാളു ടയ- 
മാളികപ്പടിയിലാദരാല്‍- 

ചെന്നു മന്ദമരയന്ന ഗാമിനി- 
യോടിന്ദു ബിംബ മുഖി കേള്‍ക്കനീ- 
ചാരുവാണി പണയം തരാം മധ)- 
തരേണമേതുമിനി വൈകൊലാ 
തന്നിടും പണശയമിന്ന്‌ നാളെ വില- 
തന്നിടുമ്പോളിഹ നല്‍കണം 
ചൊന്നമൊഴി കേട്ടു മനുദമെഴുന്നേറ്റു 
മന്മഥ വിനോദിനി മെല്ലവേ 

പയ്യവേ പണയമങ്ങെടുത്തു 
കരതാരിലാക്കമത്‌ നോക്കിനാള്‍- 
ചന്തമായപുതു പൊന്‍തളിക 
പന്തണി മുലയാള്‍ തദാ 

കണ്ടു തുക മോടാശു വാങ്ങി. 
പോയ്‌ വെച്ചു പെട്ടിയതില്‍ പുൂട്ടിനാള്‍ 
വന്നവര്‍ക്ക്‌ ശരിയായളന്നു മധുവെ- 
കൊടുത്തിളമാന്‍ മിഴി. 

മധു കുടിച്ചുടനങ്ങു ചൊന്നു വിധു- 


വിളക്കനമുഷ്ഠാനം 


മുഖിയോടോതി ബതയാത്രയും 
ചെമ്ത്രകാശമിയലുന്ന ചോരി- 
വായും (ര്പസന്നമുഖിയാളുടെ- 
വഞ്ചകത്ത്വമിയലുന്ന പുഞ്ചിരി- 
കൊഞ്ചന്‍ കോമള കുചങ്ങളും 
കണ്ടു കൌതുക മോടമ്മാച്ചനോടു 
കണ്ടനയ്യനും ഉരചെയ്തത്‌- 
തരണബിംബ മുദയത്തിനിത്തളിക 
കളമൊഴിക്ക്‌ നഹി നിശ്ചയം 
ഇത്ഥ മോതിയമൃതേത്ത്‌ ചെയ്ത്‌ 
സുമമെത്ത മേല്‍ കയറി നിദ്രയായ്‌ 


9. പിറ്റെന്നാള്‍ പുലര്‍കാലെ നീരാടി 
ഉറ്റവരും നിയമമൊരുക്കി 

അന്നം നടയൊത്ത സേവകനും 
അമ്മാച്ചനും സേവകരുമായ്‌- 

മധു കുടിപ്പാനുമേ പൊന്‍ തളിക വാങ്ങാനും 
വിധുമുഖിയാളുടെ പീടിക പുക്കപ്പോള്‍ 
പേടമാന്‍ മിഴി തോഴികളോടും 
പീടികയിലിരിപ്പത്‌ കണ്ട്‌- 
ചെന്നരചനും കുട്ടരുമായി 

മന്ദമായ്‌ മണിമാരവര്‍ മുമ്പില്‍ 
കണ്ടവളയുനെ കനിവോടഥ 

നീണ്ട കണ്‍മുനയാലഥ നോക്കി 
തിങ്കളണി നെറ്റിക്കഴകിയ ' 

കുങ്കുമം കൊണ്ട്‌ നല്ലൊരു പൊട്ടും 
കണ്ണെഴുത്തും കളഭക്കുറിയും 

കര്‍ണ്ണ കുണ്ഡലരത്ന പ്രഭയും 
പുഞ്ചിരിപ്പുതുമ പൂനിലാവും 
നെഞ്ചിലൊരു നിരോധവും കണ്ടു 
വിസ്മയത്തോടടുത്തവളോട്‌ 
ചിത്തജാരിപു പുത്രനുമോതി 
ഉത്തമാംഗീ ഞാനിന്നലെത്തന്നൊരു- 
പൊന്‍തളികമടക്കി ത്തരേണം. 


10. വണ്ടണിക്കുഴലാളുടെ മുന്നില്‍ 
പൊൻന്‍പണക്കിഴി വെച്ചു കൊടുത്തു 
മുത്തണി സ്തനിയും സഖിമാരും 
ഒത്തുചേര്‍ന്നത്‌ അവിടെ ചൊരിഞ്ഞു. 


യ യണ ്ഞണട  ണണട  യ ാ 


വീളക്കനനമുഷ്താനം 


തിട്ടമായവളെണ്ണിയെടുത്തു 

പെട്ടി ചെന്നു തുറന്നൊരു നേരം 
ചിത്രമായൊരാ പൊന്നിന്‍ തളിക 
കാണാതഴലാല്‍ കരഞ്ഞവളോതി 
പെട്ടിയില്‍ പുട്ടി വെച്ചിന തളിക 
മോഷടിച്ചെന്നെ ചതിച്ചാരയ്യോ? 
കേട്ടു കോപം ഭാവിച്ചയ്യന്‍ 

ദപടമാന്‍ മിഴിയോടുര ചെയ്തു 
വിശ്വാസം പോരാതെന്നെ ദുഷിച്ച്‌ 
വാശിയാലെ വാങ്ങിയ-ംപണയം 
പേശലാംഗ! ചതിക്കുകില്‍ നിന്നെ. 
വംാശമോടെ മുടിക്കും ഞാനേ 

മായ കൊണ്ടെന്നെ വഞ്ചന ചെയ്വാന്‍. 
വന്ന മലയാളിയെ താനും 
ഞാനൊരപരാധം ചെയ്തിട്ടില്ല. 
മായമെന്തിതു ഞാൻ പറയേണ്ടു! 
പേടിയോടവള്‍ കേണു തൊഴുതു; 
ഏടലര്‍ശര രിപുവുടെ സുതനെ 
ആയിരം പറ പൊന്നു തരേണം 
പോയ പൊന്നും തളികക്കിന്ന്‌ 
ചൊന്ന പോലവള്‍ പൊന്നുകൊടുത്തു 
മന്നനു പല കാഴ്ചകള്‍ വെച്ചു 
കപ്പലിലി പൊന്നും പണവും 
കേറ്റികെല്പൊടെ യാത്ര തിരിച്ചു. 


ഈഴവസേവം സമാപ്തം 


AA 
%,° %,* hed 9%” ൭ 


അന്തണസേവ (കോഴിയങ്കം) 
1. താനും തന്റെ പെരുമ്പട കൂടെ 
ചെന്നിതന്തണ കോവിലകത്ത്‌ 
അയ്യന്‍ തന്നെ കണ്ടൊരുനേരം 
അന്തണനെതിര്‍ ചോദ്യം ചെയ്തു 
പടപൊരുതുവതിന്നോ താനും 
സേവിപ്പതിനാണൊ വന്നത്‌ ? 
സേവിപ്പാന്‍ വന്നവനല്ല- 
പടപൊരുതാന്‍ വന്നവനാണ്‌ 
പടപൊരുതാന്‍ വന്നവനെന്നാല്‍ 


വീളക്കനുഷ്യതാനം 


എത്രപട കരുതീട്ടുണ്ട്‌ 
ആള്‍പടയുണ്ടരചന്‍പടയും 
കാളിപ്പട കുളിപ്പടയും 
എതിര്‍പൊരുതാനിപ്പടനാലും 
മതിയോയിന്നന്തണ ഹരജാ 
പടതന്നെപ്പൊരുതണമെങ്കില്‍ 
കോഴിപ്പോരാടുക മുന്നം- 
കോഴിപ്പോര്‍ പൊരുതണമെന്- 
മ്മാച്ചന്മാര്‍ ഇരുവരുമായി 
അക്ഷണത്തിലന്തണ ഹരജ- 
ന്നങ്കക്കോഴി പോര്‍വിളി ചെയ്തു 
അയ്യനന്നൊരു അങ്കക്കോഴി 
ഇല്ലാതെ ഉഴറിനടന്നു. 

നല്ലച്ഛന്‍ തന്നെനിനന്ത്‌ 
പുറ്റുമണ്ണ്‌ തട്ടിയുരുട്ടി 

പുറ്റുമണ്ണ്‌ തട്ടിയുരുട്ടി 

കോഴിമുട്ട തീര്‍ക്കുന്നയ്യന്‍ 
അന്തണരുടെ അങ്കക്കോഴി 
മുന്നിലത്‌ വെച്ചു കൊടുത്തു 
അങ്കച്ചുവട്‌ ചവുട്ടി കോഴി 
പുറ്റുമുട്ട കൊത്തിയുടച്ചു 
പുറ്റുമുട്ടയുടഞ്ഞതില്‍ നിന്നൊരു 
കുന്നിയോളം കുഞ്ഞതു കണ്ടു. 
കുന്നിയോളം കുഞ്ഞതു പിന്നെ. 
ചിക്കിച്ചിനക്കി നടപ്പത്‌ കണ്ടു 
ചിക്കി ച്ചിനക്കി നടന്നത്‌ പിന്നെ. 
ചിറകാട്ടി കൊക്കി പ്പറന്നു 
ചിറകാട്ടി കൊക്കി പ്പറന്ന്‌ 
അങ്കകുകല്‍ കൂകിത്തെളിഞ്ഞു 
അങ്കകുകല്‍ കൂകികൊണ്ട്‌ 

മുമ്പ്‌ പിമ്പ്‌ ഒഴിഞ്ഞുമറിഞ്ഞു 
ഒത്തൊരങ്കക്കോഴി ക്കെതിരൊരു 
കുഞ്ഞാന്‍ കോഴി പോരാടുകയോ ? 
അതിനൊട്ടും ശരി പോരായെന്ന്‌ 
വന്നവര്‍ പലരും പറയുന്നപ്പോള്‍ 
അങ്കുക്കോഴികള്‍ പന്തി നിരന്നു 
പെണയാടി കൊത്തു തുടങ്ങി 
കണ്ടു നിന്നവരാര്‍ത്തു വിളിച്ചു 


ബോ ഘു നു ണ്ണം ന ചാ തോ ഞം കാ പര്തി 


വിളക്കനുഷ്റാനം 


കണ്ടനയ്യനുമൊന്നു തെളിഞ്ഞു 
അന്തണാന്റ അങ്ക കോഴിയുടെ 
അങ്കവാലും അങ്കചുട്ടും 
അങ്കച്ചുട്ടു കണ്ണുകള്‍ രണ്ടും 
അയ്യന്‍ കോഴി കൊത്തിവലിച്ചു 
അയ്യന്റെ തിരുമുമ്പിൽ 
ചൂട്ടുംകണ്ണും കാഴ്ചവെച്ചു 
അതുകണ്ടിട്ടന്തണന്റെ 
മനമൊന്നു കലങ്ങുന്നു. 
കോഴിപ്പോരില്‍ ജയിച്ചാലും 
ജയടമനാത്‌ കരുതുക വേണ്ട 
ജയമാര്‍ക്കെന്നറിയണമെങ്കില്‍ 
വാളങ്കം വെട്ടുക വേണം. 


2. അന്തണന്‍ പടകൂട്ടി 
പടനിലത്തെത്തുന്നു 

അതുകണ്ടിട്ടുടനയ്യന്‍ 

പെരും പടകുട്ടുന്നു 

കൂട്ടിപെരുംപട 

പടവിളി പടഹങ്ങള്‍ 

ഒത്തു മൊഴിചൊല്ലി പോര്‍ തുടങ്ങുന്നു 
അന്തണനയ്ുനും വെട്ടിമറിയുന്നു 
'ഇടിവെട്ടുന്പോലെ പടനിലമുഴറുന്നു. 
ഇങ്ങിനെ പന്തിരാണ്ടൊത്തു പൊരുതവര്‍ 
അന്നതിലാര്‍ക്കുമേ തോല്‍വി പിണഞ്ഞില്ല 
പട പോരും പൊഴുതയ്യന്‍ ചുരികയിളക്കുന്നു 
പൊന്‍ചുരികയിളക്യയ്യൻ മേല്‍പ്പോട്ടെറിയുന്നു 
കീഴ്പ്പോട്ട്‌ വന്നത്‌ അന്തണന്‍ ശിരസിങ്കല്‍ 
ഗിരസ്സതില്‍ ചുറിക പിടിയോളം താഴുന്നു. 
അന്തണന്‍ വീണ; അഹങ്കാരം തദാ 
കേവലമിന്നി ചുരിക വലിപ്പാനായ്‌ 
മലയാളത്തും പരദേശത്തുമാളില്ല 
വീറൊക്കും പടനായര്‍ ചുരിക വലിക്കുന്നു - 
വീരപടനായര്‍ മ്ഖംകുത്തി വീഴുന്നു 
പടനായരെണീറ്റപ്പോള്‍ പല്ലെല്ലാം താഴത്ത്‌ 
ചുരികവലിക്കടോ വീരനിലവയ്യ- 
തന്നോളം പോരറെനിക്കില്ല മലയാളി 
അന്നേരം നിലവയ്യന്‍ ചുരികവലിപ്പാനായ്‌ 
കരിങ്കച്; കെട്ടീട്ട്‌ തൊങ്ങലുമിട്ടല്ലോ 


Ee eRe aaa 


വിളക്കനമുഷ്താനം 


പടവിളി കൊണ്ടയ്യന്‍ ചുരിക വലിക്കുന്നു 
ചുരികവലിച്ചയ്യന്‍ പരിമാറ്റം കൊള്ളുന്നു 
അന്തണവീരന്‌ മോക്ഷം കൊടുത്തയയന്‍ 
ഹരിഹരശിവസുത ശരണം തൊഴുന്നു ഞാന്‍. 


താളം വലിയ ചെമ്പട 

കത്തീടിന തീപോല്‍ മിഴിയൊത്തരനാര്‍ സുതന്‍ 
ഹിതത്തോട ന്തണനെ സേവിച്ചുഴറി വരുമ്പോള്‍ 
കുറുകെ വഴിക്കരികെ നിന്നൊരാല്‍ മുകളില്‍ 
കരേറിയിരുന്നൊരന്തുണനുടെയമ്മാച്ചന്‍ 
ദുര്‍മ്മതിയോടരയാലിന്‍ മുകളേറിയിരുന്നൊരമ്മാച്ചന്‍ 
തന്നരികെ പോകട്ടെയെന്നവര്‍ ചോദിച്ചു. 
അന്തണമന്നനെ ചൂതിങ്കല്‍ തിണ്ണം തോല്പിച്ചേ ഞാനതുമൂലം 
എന്‍കാൽല്‍ കീഴെ പോകുന്നെല്ലാരും നിങ്ങളുമതുപോലെ- 
തൻന്‍കാല്‍കീഴെ പോകുന്നവനല്ല ഞാനെന്നയ്യനും 
അവിടെവെച്ചവര്‍ തമ്മില്‍ മൊഴി. കൊണ്ടു തെറ്റുന്നു. 
അന്തണന്നമ്മാച്ചന്‍ പഴുക്ക കൊണ്ടെറിയുന്നു. 

പിഴയാ തയ്യന്‍ തിരുവടിയുടെ അമ്മാച്ചനതേറ്റു നടുങ്ങി 

തിരിഞ്ഞു പിറകോട്ടു നോക്കും നേരം അന്തണനമ്മാച്ചന്‍ മറയുന്നതതു കണ്ടു 
അരിശംമുഴുത്താറെ അയ്യനുടമ്മാച്ചന്‍ ചൊടിച്ചു 
പെരുവഴിയെപ്പോകുന്നോരോടല്ലഭ്യാസം കാണിപ്പു 

ഇപ്പാരില്‍ പൊയ്ത്തിന്നെതിരില്ലൊരുന്നൊരുമതം 

ഉള്‍പ്പുവില്‍ നിനച്ചല്ലോ എന്നെയെറിഞ്ഞത്‌ 

അവനെറിഞ്ഞ പഴുക്കയെടുത്ത വെട്ടിവെറ്റിലമുറുക്കും കഴിച്ചയ്യന്‍ 
അശ്മാരി താംബൂലം കൊണ്ട്‌ എറിയുന്നു. 
അത്‌ മുഖത്ത്‌ പതിച്ചതിന്‌ ചീറിയമ്മാച്ചന്‍ 
എന്റെ അമ്മാച്ചനും തന്റെ അമ്മാച്ചനും 

ഇന്നു തൊട്ടേഴാം നാള്‍ അങ്കം പൊരുതണം 
അങ്കത്തില്‍ വെട്ടി പരിവട്ടം കൊള്ളണം 
അന്തണന്റെമ്മാച്ചന്‍ അങ്കത്തില്‍ തോറ്റെന്നാല്‍ 
അന്തണന്‍പടയൊക്കെ സേവകന്നടിമ- 
സേവകന്റെമ്മാച്ചന്‍ അങ്കത്തില്‍ തോറ്റെന്നാല്‍ 
സേവകപടയൊക്കെ അന്തണന്നടിമ- 

അങ്കം കുറിച്ചവര്‍ ഓലകൈമാറുന്നു 

അങ്കം കുറിയന്തണരാജാവറിഞ്ഞപ്പോള്‍ 
അമ്മച്ചനെ നോക്കി പറഞ്ഞന്തണ രാജാവ്‌ 
അങ്കം ജയിപ്പാനെന്തുപായം എനിക്കിപ്പോള്‍. 


(അപൂര്‍ണ്ണം) 


LO EES EERO ST EO RRR GE Cease ESSER 


വിളക്കനറുഷ്യാനം 290 


വാവര്‍ ചരിതം : താളം തൃപൂട 
പരിചിലിന്നു കഥ പലതുമയ്യനുടെ 
ചരിതമോതിവഴി പോലഹം 
അറിവെഴുന്ന ചിലര്‍ പാവതുണ്ട്‌ 
വാവര്‍തന്‍ ചരിത മോതുവാന്‍ 
അയ്യനുറ്റ സഖി വാവര്‍തന്‍ ചരിത- 
ഓതിടാം അറിവുളളപോൽ - 
പയ്യവേ സഭയിലുള്ളസജ്ജനം 
സ്വാമിയും തുണിച്ചീടണം 
പണ്ടുദ്വാപുത യുഗാദിയിൽമഹാ 
താരകാസുര നിഗ്രഹം 
താരകാസുരനു പുത്രരാകിന 
കമലാക്ഷന്‍ .താരകാക്ഷനും 
വിദ്യുന്മലിയിവര്‍ മൂവ്വര്‍ചേര്‍ന്നതി- 
ഘോരമാംതപമാര്‍ന്നഹോ 
കഴിപ്രം മൂന്ന്‌ പുരങ്ങളീശ്വരന്‍ 
നലല്‍്കിനാനതിവിചിതമായ്‌ 
കനകം, വെള്ളി, ഇരുമ്പിനാലതി 
വിശാലമാം പുരികളത്ഭുതം 
അമ്പോടമ്പരമുരുമ്മിടും വലിയ 
ഗോപുരങ്ങള്‍ മലര്‍വാടികള്‍ 
വര്‍ഷമായിരമെത്തവെ പുരികള്‍ 
ഒത്തുകുടുലൊരു നാഴിക 
അപ്പൊഴുതു ശരമൊന്നിലതു 
നഷ്ടരാക്കണം ദുഷ്ക്കരം ! 
മായയാല്‍ ഗഗനത്തിലാ പുരികള്‍ 
മേഘംപോല്‍ പറന്നീടുമേ 
ഇഷ്ടദൈവം മഹേശ്വരനെ 
യവര്‍തുഷ്ടിപുണ്ട്‌ ഭജിച്ചത്‌ 
നിത്യവും ശിവ പൂജയര്‍ച്ചന- 
ഭക്തിയില്‍ വസിച്ചാറവര്‍ 
ഹൃത്തിലേനിനക്കും ദിശയതി- 
ലെത്തിടും പുരികലത്ഭുതം 
ശക്തിവൈഭവം കൊണ്ടു മുഷ്ക്കരായ്‌ 
തീര്‍ന്നു ദാനവരന്നഹോ! 
ശല്പ്യമേറി ജഗത്തിനൊക്കവെ 
തപതരായ്‌ ജഗവാസികള്‍ 


വിളക്കനുഷ്ഠയാനം 


രക്ഷകന്‍ ഹരി രക്ഷചെയ്യാനുറ- 
ച്ചുചിന്ത ചെയ്തീടിനാന്‍ 
മുപ്പുരരെമുടിച്ചു ലോകത്രയ- 
ളൊക്കെ പാലിച്ചിടാന്‍ 
സത്വരമൊരു സാധു രൂപനായ്‌ 
രക്ഷകന്‍ പുറപ്പെട്ടിത്‌ 
ചെന്നിതാ ത്രിപുരര്‍മുന്നിലായ്‌ 
മുനി നിന്നുചൊല്ലിനാനിങ്ങനെ 
കണ്ണടച്ചനിശം പൂജചെയ്യുവ- 
തരെയെന്നുരച്ചീടുവിന്‍ 
കഷ്ടംശിവലിംഗ പൂജചെയ്വതോ? 
ദുഷ്ടരെ എന്നെ മറന്നിതോ ? 
ദാനവര്‍ ഗുരുവാകുമിജ്ഞനം 
.എങ്ങനെയിതു സഹിപ്പുനാം 
ഞങ്ങടെ ഗുരു പരമശിവനാണ്‌ 
സന്യാസിയല്ലായെന്നവര്‍ 
നിങ്ങള്‍വാദത്തെ തീര്‍പ്പതിന്നഹം 
ചെയ്തിടാമൊരു പരീക്ഷകേള്‍ 
മുന്നിലെഅരയാലിന്‍ പത്രത്തെ 
ഒന്നൊഴിയാതെ വീഴ്ത്തിടാം 
നിങ്ങള്‍ ഗുരുവിന്റെ ശക്തികൊണ്ടിന്ന്‌ 
ആലിന്‍പത്രം മുളയ്ക്കട്ടെ 
എടുത്തു ജലപാത്രം ജപിച്ചുസന്യാസി 
വാരിയങ്ങെറിഞ്ഞീടവേ 
അരയാലിന്‍ പത്രമൊക്കവെപഴുത്ത 
പ്പോഴേകൊഴിഞ്ഞീനാന്‍ 
വാരിയമ്പോടെടുത്തുദാനവര്‍, 
-ശിവമന്ത്രംചൊല്ലി എറിഞ്ഞവര്‍ 
പ്രതമൊന്നും മുളച്ചിടതെ കണ്ടെ 
ത്രയും. താപമാര്‍ന്നവര്‍ . . 
താപസന്നുടെ: കാല്ക്കൽ വീണധുനാ- 
രക്ഷിക്ഷേണമെന്നായവര്‍ 
എങ്കിലെന്നുടെ വാക്കുകേള്‍ക്കുക 
രക്ഷവന്നീടുമെന്നായ്‌ മുനി 
പൂജചെയ്യുമി ലിംഗമൊക്കെ 
“ യെടുത്തുതട്ടിയുടക്കുക 
ശിവനില്ല ശിവനില്ല മന്ത്രവും 
ചൊല്ലുവിനിനിയെന്നുമേ 


291 


വീളക്കനുഷ്രാനം 


ആയവണ്ണമുടച്ചു ലിംഗവും 
നാലാം വേദമുരക്കവെ 
മാമുനിവരവേഷധാരി 
മറഞ്ഞപോയിതാനപ്പോഴേ 
തുര്‍ത്തിമുവവരുമൊത്തു ചേര്‍ന്നഥ- 
്രിപുരരെയൊടുക്കീടുവാന്‍ 
പേര്‍ത്തു സന്നാഹമോടണഞ്ഞ ഹോ! 
ത്രിപുരമങ്ങു തകര്‍ന്നത്‌ 
ദിവൃശക്തികളൂര്‍ന്നു പോന്‌ അസു- 
രരൊത്തു പപോരിന്നടുത്തത്‌ 
കാലകാലനവരെയക്ഷണം 
കാല ദലാകത്തയക്കുവാന്‍ 
കാലാഗ്നികണക്കെ യടുക്കവെ 
കരംക്കുപ്പിനാരവര്‍ ചൊല്ലിനാര്‍ 
വംശനാശം വരുത്തിടാവയം 
നന്മ തീര്‍ത്തരുളേണമേ-- 
ഇനശനപ്പോള്‍ തെളിഞ്ഞനുഗ്രഹം 
നൽല്‍കിനാനുസുരര്‍ക്കഹോ 
ദ്വാപുരം കഴിഞ്ഞീടുമപ്പോഴെ 
കലിയുഗം പിറക്കുപുനഃ 
നാലാംവേദക്കാരായി വംശജര്‍ 
ഉഴിയില്‍ പരന്നീടുനേ. 
കഴിഞ്ഞു ദ്വാപുരം പിറന്ന കലിയുഗം 
ഉണ്ടായി നാചുവേദവും 
്രിപുരര്‍ വംശത്തില്‍ ഉളവായ്‌ വന്നത്‌ 
മ്ലേഛരെന്നൊറു ജാതിയും 
വേദഹീനറെന്നല്ല പൂജയും 
യാഗമില്ല മദറ്റാന്നുമേ 
ഇല്ലില്ലാസുയില്ലില്ലാഹു അക്ബരെ 
ന്നാണു തിരുവചനവും 
ആയവരോ നിറഞ്ഞു മഹിയില- 
വര്‍മൊഴി മഹിരാദികള്‍. 


°° hd $,* hd %° 


വിളക്കനമുഷ്ഠാനം 


അദ്ധ്യായം 10 
വാവര്‍ ഉല്‍പത്തി 


വിളക്ക്‌ സദസുകളില്‍ വലിയ പ്രചാരം സിദ്ധിച്ചിട്ടുളളതാണ്‌ 
വാവര്‍ ഉല്‍പത്തിവഴിപാടുകള്‍. കഴിവതും ഇത്‌ ഒഴിവാക്കി, വാവര്‍ 
ജനനം, _അയ്യപ്പനുമായുള്ള സംഘട്ടനം, മി്രത എന്നിവ പ്രദിപാദി 
ക്കുന്ന “തകൃതിത്താം തോട്ടത്തില്‍” എന്നുള്ള ഭാഗം മാത്രം മതി 
യാകും എന്നാണെന്റെ അഭിപ്രായം. 


കേള്‍ക്കണം മഹാലോകരെനിങ്ങള്‍ 
വാവര്‍ തന്നുടെ ഉത്ഭവം 
കഴിഞ്ഞുദ്വാപുരം പിറന്നു കലിയുഗം 
ഉണ്ടായി നാലു വേദങ്ങള്‍ 
്രിപുരന്മാരുടെ വംശത്തില്‍നിന്ന്‌ 
വായുവേഗത്തില്‍ നിന്നഹോ ! 
കാദികാദര്‍ എന്ന നാമത്തില്‍ 
ഉണ്ടായി രണ്ട്‌ പിളളകള്‍- 
സുഖിച്ചുവാണു വളര്‍ന്നുവന്നനാള്‍ 
ഭാരൃഭര്‍ത്താക്കളായവര്‍ 
'ധരിച്ചുഗര്‍ഭവും പെറ്റുകദിയുമ്മ- 
പാത്തുഎന്നൊരു പൈതലെ- 
ദ്വാദശവയസ്സെത്ത്രഹോയവള്‍ 
വിദ്യയില്‍ വിരുതു ശക്തിയും 
വിദ്യയില്‍ വിരുതുശക്തിയും പിന്നെ 
ബുദ്ധിയുന്നതമെത്രയും 
പാത്തുപെണ്ണിന്റെ സന്ദര്യം കണ്ടാല്‍ 
നാണം പുണ്ടിടും മേനക 
മുല്ലപുഷ്പം തലയില്‍ ചൂടുവാന്‍ 
കന്ദര്‍പ്പാരിത്തോട്ടം പുക്കവള്‍ 
അന്തകരിപു നൃത്തമാടുന്ന 
മുല്ലത്തറയിലും ചെന്നവള്‍ 
മുല്ലപുഷ്പമറുക്കും നേരത്ത്‌ 
കണ്ടല്ലോ പരമേശ്വരന്‍ 
പാത്തുപെണ്ണിന്റെ സന്ദര്യം കണ്ടു 
പരമശിവനുണ്ടായ്‌ മോഹവും 
എന്തൊരുവഴിയെന്ത്‌ കൌശലം 
ഇവളെയൊന്ന്‌ പുണരുവാന്‍ 


Cre rr ee mee വോ യ യ്‌ ലോ യാ 
വിളക്കനുഷ്ഠാനം 


ഉള്ളില്‍ ചിന്തമുഴുത്തുശഭ്കരന്‍ 
ചെന്നു പാര്‍വ്വതി സന്നിധ 
ഗിരിതകളോടു ചൊല്ലിയനേരം 
ചൊല്ലിനാനവള്‍ കാശലം 
ഗിരിമകളുടെ കാശലത്താലെ 
വൃക്ഷാവതാരം ശിവനഹോ. 
നീലിയന്‍മല താണ ഭാഗത്ത്‌ 

ഉണ്ടായ്‌ നല്ലൊരു പൂമരം. (ആല്‍മരം) 
നാലുദിശയിലും നാലുകൊമ്പുകള്‍ 

- പിന്നെ ഗാഖകളനവധി 
നാലുകൊമ്പിലും നാല്‍വിധം പൂവ്‌ 
സുരഭിലം വര്‍ണ്ഠമോഹനം 
കന്നിരാശിക്ക്‌ പോയകൊമ്പത്ത്‌ 
കൈനാറിയുടെ പുഷ്പവും 
വിരിഞ്ഞു പൂവുകള്‍ അലച്ചു പുമണം 
അറിഞ്ഞല്ലോപാത്തു പെണ്ണവള്‍ 
പെറ്റുമ്മയുടെ മുന്നിലും ചെന്ന്‌ 
ചൊല്ലിനാനവളിക്കഥ 

എല്ലാവരും പോണമ്മാ 

പുമരം കാണുവാന്‍ 

ഞമ്മക്കും പോണമ്മാ 

പുമരം കാണുവാന്‍ 

പോകുക വേണ്ടപാത്തു 

പുമരം കാണുവാന്‍ 

പൂമരത്തില്‍ ചതി 
പലതുണ്ടെടിമോരളപാത്തു 
പൂമരം കാണുവാന്‍ 

നീയെങ്ങാന്‍ പോയാലോ 
തിരാത്തൊരപരാധം 

ലോകര്‍ പറഞ്ഞീടും 

പോകാതെ കഴിയില്ല 

എനിക്കുമ്മാ പെറ്റുമ്മാ 

പുമരം കാണാഞ്ഞാല്‍ 

ഇപ്പോള്‍ മരിക്കും ഞാന്‍ 
മറയത്തിരിക്കുന്ന അന്തര്‍ജനങ്ങളും 
പുലരം കാണുവാന്‍ പോണുമ്മ പെറ്റുമ്മാ 
പിന്നെന്താ ഞമ്മക്ക്പോയാല്‌ പെറ്റുമ്മാ 


ass 


വിളക്കനുഷ്ഠാനം 295 


ചൊല്ലുകൂടാതെ പോയാലോപാത്തു 

പളേളലായിട്ടു പോരാടി മോളേ 

ചൊല്ലുകൂടാതെ പോകുന്നുവെങ്കിലോ 
വഴിയിലെറുമ്പിനെ ചവിട്ടാതെ പോകണം' 
ആടിത്തെളിഞ്ഞുള്ള പാമ്പിനെ കാണരുത്‌ 
കുകിത്തെളിഞ്ഞുള്ള കോഴിയെ കാണരുത്‌ 
വെട്ടിത്തെളിഞ്ഞുളള പോത്തിനെ കാണരുത്‌ 
ഉറുമാല പള്ളീടെ അരികുടെ പോകരുത്‌ 

മൊല്ലമാരും തങ്ങമാരും നിന്നെകണ്ടാല്‍ മാടിവിളിക്കും 
ഇവയൊന്നും കാണാതെ പോയ്ക്കൊളാം നല്ലുമ്മാ. . 
ഉമ്മചൊല്ലിയ ചൊല്ല്‌ കേളാതെ. 

പുമരത്തെ കാണുവാന്‍പാത്തു 

ചാടിപ്പുറപ്പെട്ടു പാത്തുമ്മ പെണ്ണവള്‍ 

കെട്ടിതലമുടി ചുടിപുതുമലര്‍ 

തട്ടമിട്ടവള്‍ തലയില്‍ 

പച്ചവില്ലിമ്പിന്‍ പൊന്‍കമ്പവൊത്ത 
വട്ടുറക്കയൊന്നവളിട്ടു 

വെളളകാഞ്ചിപട്ടുമുടുത്തമീതെ |. 
പൊൻന്‍കാഞ്ചിയിട്ടര മുറുക്കി 
ശംഖിനൊത്ത ഗളത്തില്‍ൽ പൊന്മണി - 
ശംഖേലസും ധരിച്ചവള്‍ 

കാതില്‍ പൊന്‍ചിറ്റും ഏലക്കും 
കോര്‍ത്തു ചേര്‍ത്തു ധരിച്ചവളന്ന്‌ 
കയ്യിൽ തരിവള പിരിവളയിട്ടു 
മോതിരങ്ങളിട്ടു വിളക്കി 
മുറുക്കിവെറ്റിലചുവന്നുചുണ്ടുകള്‍ 
കണ്ണെഴുത്ത്‌ കഴിച്ചവള്‍ പെണ്ണ്‌ 
ആഭരണമണിഞ്ഞവള്‍പെണ്ണ്‌ 
ഭംഗിനോക്കിരസിച്ചഥനിന്നു 
പൂമരത്തിനെ കാണാന്‍ ധൃതി 
പുണ്ടുഴറിനമനസ്സും നടയും 
പച്ചയാംകുട ഒന്നെടുത്തവള്‍ 
ഓടിഓടി നടന്നവള്‍പാത്തു 
ഓടിനടന്നപ്പോള്‍ കുലുങ്ങികൊങ്കയും 
അഴിഞ്ഞുവെങ്കതില്‍ പുടവയും 
ഓമനക്കരം കൊണ്ടത്‌ താങ്ങി 
എത്തി പൂമരച്ചുവട്ടില്‍ 


വിളക്കനുഷ്ഠരാനം 


പാത്തുപെണ്ണിന്റെ വരവ്കണ്ടപ്പോള്‍ 
പൂമരത്തിനിളക്കം തുടങ്ങി 
കുഴഞ്ഞാടികൊമ്പ്‌ മയങ്ങിപെണ്ണവള്‍ 
അഴിഞ്ഞു വീണിത്‌ തട്ടവും 
പൂമരത്തിന്‌ ചുവട്ടില്‌ ചെന്ന്‌ 
പൂമരത്തെ നോക്കിയവള്‍ പാത്തു 
എത്തിയറുക്കാന്‍ എത്തു കയില്ല 
'തോണ്ടിയറുക്കാന്‍ തോട്ടിയുമില്ല._ 
ഹളളപടച്ചവനെ ഞമ്മളിപ്പോ' വലഞ്ഞല്ലോ 
ഇപ്പുൃവില്‍ നിന്നൊരു പൂവ്‌ ലഭിക്കുവാന്‍ 
എന്തെന്തുവേണെന്റെ ഹള്ളാപട ടച്ചോനെ 
പാത്തുകുട്ടിയുടെ സങ്കടം കണ്ട്‌ 
കന്നിരാശിക്ക്‌ നില്ക്കുന്ന കൊമ്പ്‌ 
കന്നിരാശിക്ക്‌ നില്ക്കുന്ന കൊമ്പ്‌ 
കാണെ കാണെ താണിതാവന്നു 
താണുവന്ന കൊമ്പിന്‍ മുകളില്‍ 
കാലുവെച്ചു കയറിയവള്‍ പാത്തു 
കാലുവെച്ചു കയറിയവള്‍ പാത്തു 
കാലുവെച്ചു കയറിയനേരം 
കൊമ്പുമെല്ലെയുയര്‍ന്നു തുടങ്ങി 
കണ്ടുസംശ്രമ മോടവള്‍പാത്തു 
പൂണ്ടറഞ്ഞു പുണര്‍ന്നതു കൊമ്പ്‌ 
പൂമരത്തില്‍ ശിഖര സ്പര്‍ശം 
ഉളവായി പാത്തുവിനന്ന്‌ 
കൊമ്പിലൂര്‍ന്ന്‌ ഉയര്‍ന്നവള്‍ പെണ്ണ്‌ 
മടിനിറയെ പുഷ്പമറുത്തു. 
മടിനിറയെ പുഷ്പമറുത്തു 
മുടിനിറയെ ചൂടിയവള്‍പെണ്ണ്‌ 
കന്നിരാശി കൊമ്പതിനുള്ള 
കൈനാറി പൂവുമറുത്തു 
ടെകനാറി പൂവുമെടുത്ത്‌ 
മണതതുവാസനറിഞ്ഞവള്‍ പെണ്ണ്‌ 
ഇപ്പുവ്പറ്റുകയില്ല എന്നറച്ചവള്‍ താഴെയിറങ്ങി 
പളളയും മുലഭാഗത്തെന്തോ 
പന്തികേടുകള്‍ കണ്ടവളപ്പോള്‍ 
വാടിയമുഖ മോടവളോടി 
പെറ്റുമ്മ മുമ്പില്‌ ചെന്ന്‌ 


വിളക്കനമുഷ്ഠയാനം 


താണു കേണു കരഞ്ഞവള്‍പെണ്്‌ 
എന്ത്പെണ്ണെ പാത്തുലമോളെ 
ചീര്‍ത്തുവീര്‍ത്തു മോങ്ങുവതെന്തേ? 
ചൊല്ലു കൂടാതെ പോയതുമൂലം 
പൊല്ലാപ്പുകള്‍ വന്നു പിണഞ്ഞോ? 
ആരാണി എവരാടി പെണ്ണേ 

നിന്നെ പിഴപ്പിച്ചതിപ്പോള്‍ . 
ഞാനൊരു പുരുഷനെ കണ്ടില്ലുമ്മാ 
എന്നെയാരും തൊട്ടതുമില്ലാ 
ഞാനൊട്ടും പിഴച്ചിലുമ്മാ 
പിഴദോഷവുമില്ലയെനിക്ക്‌ 
പിഴദോഷമുണ്ട്‌ നിനക്ക്‌ 
ഇക്കൂട്ടത്തില്‍ കൂട്ടില്ലനിന്നെ 
ചട്ടിയും കലം തീണ്ടല്ലേ പെണ്ണേ 
നാലാം വേദത്തില്‍ കൂട്ടില്ലനിന്നെ 
ജാതിയില്ലാ പിഴക്കുകയാലെ- 
ജാതികുറ്റവുമുണ്ട്‌ നിനക്ക്‌ 
മുല്ലമാരെ മുസല്ല്യാരേയും 
അന്നവിടെ വരുത്തുന്നുണ്ട്‌ 
പിഴദോഷ കുറ്റം ചൊല്ലി 

ജാതിയില്‍ നിന്ന്‌ നീക്കുന്നവളെ 
കന്ദര്‍പ്പാരിത്തോട്ടം തന്നിലൊഴിച്ചവളെ 
കന്ദര്‍പ്പാരിത്തോപ്പില്‍ പുരകെട്ടി പാര്‍ത്തവള്‍. 


La 


വാവര്‍പാട്ു 
(വാവര്‍ജനനം, കപ്പല്‍യാത്ര - അയ്യപ്പനുമായി പിണങ്ങല്‍, 
യുദ്ധം, ചങ്ങാതിമാരായി ഒന്നിച്ചു കുടല്‍ എന്നീ കാര്യഞാളാണ്‌ പഴയ 
വഴിക്കുള്ളത്‌). 


താളം മുത്താളം 

1. തകര്‍തത്താം തോട്ടത്തില്‍ 
പാത്തുമ്മ പെണ്ണവള്‍ 
പടവിരുതന്‍ കുട്യാലി 

കെട്ടും കഴിച്ചവളെ 

അങ്ങനെ അവരിരുവര്‍ 
സുഖമായി വാഴുമ്പോള്‍ 
പാത്തുമ്മ യ്ക്കോമന 
ഗര്‍ഭമുളവായി 


വിളക്കനുഷ്ഠാനം 298 


പാത്തുമ്മ പെറ്റത്‌ 

വളര്‍ കാലന്‍ വാവരെ 

വാവരെപെറ്റ കാലം 

നെല്ലൊന്നും കുലച്ചില്ല 

മാവൊന്നും പൂത്തില്ല 

ദഗാതമ്പ്‌ തിന തിന്നു 

വളര്‍ന്നുണ്ണി വാവ൪ 

എഴുത്തോത്തു വിദ്യ 

പഠിപ്പിച്ചു വാവര്‍ക്ക്‌ 

അടവും തൊഴിലുകള്‍ 

പഠിപ്പിച്ചു വാവക്ക്‌ 

പച്ചത്തൊപ്പി കുപ്പായം 

തുന്നിച്ചു വാവര്‍ക്ക്‌ 

മക്കന്തെപളളിക്ക്‌ പോണം നമുക്കുമ്മാ 
കപ്പലും വാണിഭം വേണം നമുക്കുമ്മാ 
പച്ചക്കുതിരനെ വേണം നമുക്കുമ്മാ 
പച്ചക്കുതിരയെ ചമയിച്ചുവാവര്‍ക്ക്‌ 
കപ്പലും വാണിഭമൊറടുക്കുന്നു വാവര്‍ക്ക്‌ 
കപ്പലിറങ്ങി വെടിയത്‌ വെക്കുന്നു 
വാണിഭം വിറ്റു നടന്നല്ലോ വാവര്‍- 
മലനാടു തീറത്തടുത്തല്ലോ വാവര്‍- 
പച്ചക്കുതിരപുറം കേറിവാവര്‍ 
കുതിരപ്പുറം കേറി വാവര്‍ കിഴക്കോട്ട്‌ 
ആനപ്പുറം കേറി അയ്യന്‍ പടിഞ്ഞാട്‌ 
പെറുവഴി നടുവിലതെത്തി ഇരുവര്‍ 
കുതിരത൯്‌ വാല്‍ക്കാണം ചോദിച്ചതയ്യനും 
ആനതന്‍വാല്‍ക്കാണം ചോദിച്ചു വാവ്‌ 
ഇരുവരും വഴിമാറി പോകുന്നതില്ലെടോ 
താന്‍മാറ്‌ താന്‍മാറ്‌ എന്നവര്‍ തങ്ങളില്‍ 
ആരും ഇരുവഴി മാറുന്നില്ലപ്പോഴേ- 


2. ആരും വഴിമാറി പോകുന്നില്ലപ്പോഴേ- 
കുതിര നടനാലും വെട്ടിയതയ്യനും 

ആന നടനാലും വെട്ടുന്നുവാവര്‍ 

കോപം പെരുതായിരുവര്‍ക്കുമപ്പോഴേ- 
പോര്‍വിളി കൊണ്ടവര്‍ നേരിട്ടടുക്കുന്നു. 
ധകധക ധിമി ധിമി ചോടുവെച്ചങ്ങിനെ 
ചോടുവെച്ചു കയര്‍ത്തവര്‍ ആയുധമെടുക്കുന്നു 


വിളക്കനമുഷ്യാനം 


ആയുധമെടുത്തവര്‍ വെട്ട തുടങ്ങുന്നു 
വെട്ടോടു തടവുകള്‍ തട്ടൊടു മുട്ടുകള്‍ - 
മേലാക്കം പിന്നാക്കം മാറിമറിഞ്ഞവര്‍ 
വീറുമുഴുത്തിട്ട്‌ പെട്ടി മറിയുന്നു 

അകവാള്‍ പുറവാള്‍ അടിവാള്‍ വീശുന്നു 
കടകത്തില്‍ നീട്ടീട്ട മേലോയം കൊളളുന്നു 
ചുരികമുന മേലെടുക്കുന്നു .വാവരെ- 
കോരി എറിഞ്ഞയ്യന്‍ ഓതിരം വെട്ടുന്നു. 
മേലായം കൊണ്ടു ഒഴിഞ്ഞല്ലോ വാവര്‍- 
ഓതിരം ഇടംവലം തിരിഞ്ഞങ്ങു വെട്ടുന്നു 
വെട്ടുന്ന വെട്ടൊന്നും ഏലക്കില്ലവാവര്‍ക്ക്‌ 
പൊന്ത! പ്പരിച കൊണ്ടായുന്നു വാവര്‍ 
ആയതിലൊന്നുമേ ഇല്ല ഫലമൊട്ടും 
വാശിമുഴുത്തവര്‍ വെട്ടിമറിയുന്നു 

യുദ്ധം പെരുതായി വന്നതു മപ്പോഴേ 
എള്ളോളമില്ല പഴുതതിലാര്‍ക്കുമേ 
ജയവും പരാജയമില്ല ഇരുവര്‍ക്കും 
അതിശയം പൂണ്ടവര്‍ യുദ്ധം നിറുത്തുന്നു 
ഒത്തുപറഞ്ഞവര്‍ കയ്യു പിടിക്കുന്നു 
തനിക്കൊത്ത പോരാളി ഇല്ലെന്റെ വാവരെ 
എനിക്കൊത്ത ചങ്ങാതി താന്‍തന്നെ വാവരെ 
ഇനിമേലില്‍ നാമൊത്ത്‌ വസിച്ചിടാം വാവരെ. 
എന്റെ വലഭാഗം തന്നിലിരിക്കതാന്‍ 
എന്നും പറഞ്ഞവര്‍ ഒത്തുപറഞ്ഞിട്ട്‌ 
ശബരി മലയ്ക്കായ്‌ നടകൊണ്ടിരുവരും 


വാവര്‍പാട്ട്‌ സമാപ്തം 


അദ്ധ്യായം 11 
മംഗളസ്തുതികള്‍ (സുബ്രഹ്മണ്യ സ്തുതികള്‍) 


കാവടി ചിന്ത്‌ (നെയ്യാണ്ടി താളം) 

കാര്‍ത്തികയും കാര്‍ത്തുടനെ 
വളര്‍ത്തിയൊരു ബാലന്‍ 
വളര്‍ത്തിയൊരു ബാലന്‍ 


വിളക്കനമുഷ്യാനം 


ശരവണത്തി ലവതരിച്ച 
നാഥന്‍ വടിവേലോൻ 
നാഥന്‍ വടിവേലോൻ 
താരകാദി ശുരദൈത്യ 
വീരകുല ബാലന്‍ 
വീരകുല ബാലന്‍ 
വരദനേകിയ വരദനേകിയ 
വെള്ളി മലൈ വേലോൻ 
വെളളി മലലെ വേലോന്‍ 
ഉമ്പര്‍ നദിയില്‍ ജനിച്ച 
വന്പനായ ബാലന്‍ 
വമ്പനായ ബാലന്‍ 
ഉരഗഭൂഷണാത്മജനാ 
യുള്ള വടിവേലോന്‍ 
ഉളള വടിവേലോൻ 
ചെട്ടിവടിയായി വദ- 
വിറ്റ വടിവേലോൻ 
വിറ്റ വടിവേലോൻ 
ചിത്രമൊരു വേങ്കമര- 
മായ വടിവേലോൻ 
മരമായ വടിവേലോന്‍ 
അസര്‍ത്തജന രക്ഷചെയ്യും 
ലുൂര്‍ത്തി വടിവേലോന്‍ 
മൂര്‍ത്തി വടിവേലോൻ 
കീര്‍ത്തനമിതെന്‍ മനസ്സി- 
ലോര്‍ദ്തുമനു കുലോൻ 
ഓര്‍ക്കുമനു കുലോൻ 
താന തന്നൈ താന തന്നൈ 
താന തന്നൈ താന 
താന തന്നൈ താന തന്നൈ 
താന തന്നൈ താന 


2. അയ്യപ്പമംഗളം 
തലയതില്‍ കല തലയിലാറണി- 


ശിവനുപുത്തിരനെ. തൊഴാം 
കരുതി താണവര്‍ കൊണ്ടുഹരനൊരു- 
തരുണി ബാലകനെ തൊഴാം 


വിളക്കനമുഷ്യാനം 


ഉനമാറ്റുവാനി ക്കുടിക്കെഴു- 
ന്നെള്ളുക നിലവയ്യനേ 
ഇത്രിലോകമതിങ്കല്‍ മല്‍ഗുരു- 
ഭൂതരും മറയോര്‍കളും 
ഒക്കെവന്നു തുണച്ചരുളക 
നമുക്ക്നാഥ നമോ സ്തുതേ 
ഹരിഹര ശിവ കനകപുരഹര 
പരമശിവസുത തൊഴുതഹം 


3. തിരുനാമങ്ങളും തന്റെ ചരിതങ്ങളുരപ്പാന്‍ 
തിരുവാക്കിലടിയെന്‍ വരമൊട്ടൊട്ടരുളണേ- 
താമരതിരുകണ്ണാ പെരിയോനെ നിലവയ്യാ- 
മായാമോഹിനി തന്റെ ഉദരത്തില്‍ ജനിച്ചയ്യന്‍ 
പയ്യവേ പിറന്നുണ്ടായ്‌ വളര്‍ന്നു വേദവും കാത്തു. 
പതിനെട്ടായുധത്തിലും പയറ്റിവല്ലഭനായി 
താരമ്പന്‍ തന്നെകൊന്ന മുരവൈരി തനയന്‍ പോയ്‌ 
താനെയ്ത പന തന്റെ കുരലെ മധു ഒഴുകാവൂ 
തീരാത്തൊരഴല്‍ വന്നു മധുകുടിച്ചത്‌ മുലം- 

മധു കുടിച്ചതുമുലം പറഞ്ഞു ദേവകളപ്പോള്‍ 

മധു കുടിച്ച മലയാളി മണ്ഡപത്തെ തൊടുവല്ലെ- 
മധുവിനെന്തൊരു ദോഷം പറകെടൊ ദേവകളെ 
കചനെ കലക്കിയ ഒരു ദോഷം മധുവിന്‌ 
വരുവാനുള്ളൊരു നോല്‍മ്പും കുളിയും നേര്‍ച്ചയും പാട്ടും 
വരുവേണം മലയാളി മദയാന കഴുത്തേറി 
കരിമ്പുലി മുതുകേറി എഴുന്നെള്ളുക ഭഗവാനേ 
ഹരിഹരസുതനയ്യ അടിമലര്‍ തൊഴുന്നഹം 


4. ശോഭിച്ചിടിന നില വയ്യൻ താന്‍ 
ആടിയ തേടിയ നിലവയ്യന്‍ 
അരയും തലയും കരുതി മുറുക്കി 
കച്ചകെട്ടി തൊങ്ങലുമിട്ട 
വില്ലുംശരം കയ്യിലെടുത്ത്‌ 

വേട്ട വിളിച്ചൊന്ന്‌ അരുളിയനേരം 
നായും മലയരും നായാടികളും 
നായ്ക്കളെയൊക്കെ തുരട്‌ പിണച്ച്‌ 
കെട്ടിയടച്ചിനവലയും കെട്ടി 
പിളളരുമുള്ളില്‍ പുക്ക്‌ തിരത്ത്‌ 
പുള്ളിപ്പുലിമാന്‍ മറിമാന്‍ കൂട്ടം 
വന്‍പുലിയിളകി വരവത്‌ കണ്ട്‌ 


യോ നോ േഹ്ൃയാണംമന്‍ിാായ യ്ത യുമായ 


വിളക്കനമൃഷ്ഠയാനം ദാ | 


ക്യോം 


പേടിച്ചോടിന ഹരജനുമപ്പോള്‍ 
വന്‍മരമതിലേറി യൊളിച്ചു 


5. അന്തകാന്തകന്‍ തന്റെ തനയനായ്‌ മുകുന്ദന്റെ 
തന്തിരു തുടതന്മേലുളവായ ഭഗവാനേ- 

കുന്തം മല്‍ച്ചുരികവാള്‍ കടുത്തില പരിചയും 
ചന്തത്തില്‍ കലർന്നുള്ള ധനുസ്സും സായകങ്ങളും- 
കയ്ക്കോലും കരും കച്ച ചുരികയും ധരിച്ചയ്യന്‍ 
ഇത്രി ഭുവനമെല്ലാം പരിപാലിച്ചഴകോടെ- 
അത്ഭുതം കലരും ശ്രീശബര്യമലക്കാവില്‍വാഴും 
അത്ഭുതാംഗനാമയ്യന്‍ തുണക്കേണം എനിക്കിന്ന്‌ 


6. വീരമണികണ്ഠനയ്യാ വീരപന്തലില്‍ വാഴുകയ്യാ- 
വീരമണികണ്ഠനയ്യന്‍ എഴുന്നെള്ളുമ്പോളെന്തടയാളം 
വീര മദ്ദളരടിച്ചും കൊണ്ട്‌ പളളിശംഖ്‌ ഉതിക്കൊണ്ടു 
കാല്‍കാതം വഴിയകലെ കാല്‍ചിലമ്പിനൊച്ചു കേള്‍ക്കാം 
അരകാതം വഴിയകലെ കാല്‍ചിലമ്പിനൊച്ച കേള്‍ക്കാം. 
മുക്കാതം വഴിയകലെ മുച്ചിലമ്പിനൊച്ച കേള്‍ക്കാം 


ഒട്ടൊട്ടടുത്തുവരുലവോള്‍ അട്ടഹാസ കരശന കേള്‍ക്കാം 
| 


മുന്ന്പിന്ന്‌ നടന്നുവരുമ്പോള്‍ മുച്ചുരികയിളക്കം കാണാം 
മഒത്തിളകി-കുതിച്ചിഹവന്ന്‌ ഒറ്റപന്തലില്‍്‌ നൃത്തം കാണാം 
വീറമണ്ണികണ്റനയ്യാ വീരപന്തലിലാടുക സ്വാമി 
അടിയിന്ന്‌ മുടിയോളം ഉടല്‍കണ്ട്‌ തൊഴുന്നേന്‍ 

ഹരിഹര സുതനയ്യാ തിരുപാദം തൊഴുന്നേന്‍ 


7. സ്വാമിവന്ദനം എഴുന്നെള്ളിച്ച്‌ (കുമ്മി) 
ശ്രീശബരീശ്വരനേ ഹരിഹര | 
നന്ദനനായ ദേവാറാാ........ 
്രീപദമാണഭയം കഴലിണ 
കുപ്പി നമിച്ചിടുന്നേന്‍ 
ശ്രീപത്ിമായയിങ്കല്‍ ഹര വീര്യം 
ഉണ്മയാര്‍ന്നുളള ദേവാാ?........ 
ശ്രീയെഴും മാമലയില്‍ കുടികൊള്ളും 
താരക സ്രഹ്മമ;ര്‍ത്തേ........ 
കുന്നിന്‍ മകളുമയാള്‍ കരപുടെ 
ലാളിതനായ ദേവാാ?ാ........ 
കുന്നിലേറിവസിച്ചു കലിമലം 
പോക്കുവോനെ നമിപ്പേന്‍ 
ആനമുഖമുടയ ഗണേശന- 
നുജനായുളള ദേവാാംാ........ 


EE RRR Pe ou [Le es 


അയം യോനാ യായം യോയോ കരോതു യന തോ യോ പം നായ 


വിളക്കനുഷ്ഠാനം 303 


ആണ്‍മയിലേറിയാടും മുരുകനു 
സോദരനായവനേ- 

ഘോര മഹിഷീവധാല്‍ ജഗത്തിന്റെ 
ഭീതിയൊഴിച്ച ദേവാാാ........ 

വീരമണികണ്ഠനെ കരിമ്പുലി 
കണ്ഠേയിരിപ്പവനേ- 

ഭക്ത താപമൊഴിപ്പാന്‍ നരവര 
പുത്രനായുള്ള ദേവാഠാാ........ 

വന്‍പുലികുട്ടമോടെ പാണ്ഡേശിനി 


ദീനമൊഴിച്ചവനേ 
പുണ്യമലെവസിച്ചു സുരമുനി 
പൂജകളേറ്റ ദേവാാാ........ . 


പാപച്ചുമടൊഴിവാന്‍ ജനകോടി 
വന്നു നമിപ്പു നിന്നെ. 
കല്ലുമമുള്ളുകളും പലജാതി 
ദുഃഖമീ ജീവിതത്തില്‍ 
അല്ലലൊഴിച്ചഭയം അരുളണേ 
ആനന്ുമൂര്‍ത്തേ നമ 
സ്വാമീശരണമയ്യ ശരണമേ 
സ്വാമീ ശരണമയ്യാാാ........ 
സ്വാമീശരണമന്യേ ശരണമീ- 
ല്ലയയാശരണ മെന്നും 


© കളം കൊള്ളല്‍ 
സ്വാമി അയ്യനീ പന്തലില്‍ 
വിളയാടുവാനിഹ കാലമായ്‌ 
ഭക്തിയാല്‍ കരം കൂപ്പിപാര്‍- 
ത്തിരിക്കുന്നത്‌ സഭാവാസികള്‍ 
.കുളികുറി കഴിഞ്ഞെത്തി കോമരം- 
'ഭസ്മലേപിത ഗാത്രനായ്‌ 
കൂപ്പിയകര മോടടിപണി- 
ഞ്ഞാജ്ഞയും ശിരസ്സേറ്റിനാര്‍ 
തൊങ്ങലിട്ടതാ കച്ചകെട്ടി- 
യരയില്‍ പൂട്ടിയരമണി- 
തൊങ്ങലിലരിപുവ്‌ കരമിഴി 
പൂട്ടി ധ്യാനമായ്‌ നിന്നവര്‍ 
ഹരിഹരഹര ഹരനുപുത്തിര- 
നഴകൊടെ വെളിവാകണേ- 


ത ണെ ണി ഞി ത 


വിളക്കനുഷ്നാനം ദക 


അനഴ്യുനയ്മനയ്യപ്പ സ്വാമി വന്നി- 
ക്കളം കുളിര്‍പ്പിച്ചിടേണമേ- 
മേടയില്‍ വസിച്ചിടുമീശ്വരി 
അമ്മയും ഇളകിടണേ- 
കലിമലം കളഞ്ഞീടുമീശ്വരാ 
കരിമലയ്യ കരുത്തനേ- 
ഇഷ്ടമോടദെഴുന്നെള്ളി പൂജ- 
കളേറ്റു നൽവരമേകണേ- . 
ശരണറന്ത്രവും ശംഖൊലി ജന- 
വരവിളിമുഴങ്ങിടവെ- 
ഈഷല്ലേറ്റിട വെട്ടി ഹര്‍ഷിത 
മേനിയില്‍ വിറകൊള്വെ 
കാറൊളിത്തിരു മേനിയില്‍ കരി- 
ങ്ച്ചതൊങ്ങലി ലിളകവെ- 
തിരുഅരയിലെ അരമണിഗണം 
കിലുകിലെ യുണര്‍ന്നീടവെ 
ഭാവമേറെവളര്‍ന്നു ദൃഷ്ടികള്‍ 
കേശജാലമിളകവെ- 
തെങ്ങലിന്‍൯തല ചേർത്തു കൂപ്പിയ 
പാണിബന്ധ മഴിയവെ- 

ത്ധണ ന്ധ ണ ണി ണി കിലുകില 
തിരു ആയുധമിളകീടവെ- 
അട്ടഹാസമോടമ്മയും പരി- 
സേവകരിളകീടവെ 

ശരണമയ്യപ്പ ശരണമംബികേ 
ശറണമേകണേ അനുദിനം 
കണ്ടു കുപുവാന്‍ കാത്തുനില്പവര്‍ 
ക്കിണ്ടൽ തീര്‍ക്കണേ സ്വാമിയേ- 
നമഃ നമഃ ശരണമയ്യനേ 
ശരണറായ്‌ തൊഴുന്നേനഹം 


-വേടു വിളി 

ഇന്നു ഞാന്‍ സദയില്‍ നിന്നൊന്ന്‌ ചൊല്ലുവാനായി 
മഹാസഭയോരും അടങ്ങിനിന്ന്‌ കേട്ടുകൊള്‍വിന്‍ 

അഴകിനൊടു ഗണപതിയും വാണിമാതും ഗുരുക്കന്മാരും തുണക്കെനിക്ക്‌- 
പരിചിനൊട്‌ നിലവയ്യന്റെ കഥകളെ കുറെ ചൊല്ലാം 

പൂമകള്‍ കാന്തന്‍ പണ്ട്‌ മോഹിന? വേഷം പുണ്ട്‌. 

ശൂര്‍പ്പകന്‍ തന്നെ കൊന്നു അത്തല്‍ തീര്‍ത്തെന്ന്‌ കണ്ടാനീശന്‍ 


വിളക്കനുഷ്ഠാനം 305 


അച്യുതന്‍ തന്നെ കണ്ടു ചൊന്നാ നീവണ്ണം 
ദുഷ്ടനാമസുരന്‍ തന്നെ കൊന്നൊരു വേഷം കാണാന്‍. 
എത്തിനാനുമയോട പ്പോള്‍ വൈകരുതിങ്ങുവേഗാല്‍ 
പൂമകള്‍ കാന്തനപ്പോള്‍ പുഞ്ചിരി പൂണ്ടു ചൊന്നാൻ 
മങ്കയാള്‍ ക്കണിയാള്‍ ഗരി തന്നോടെതിതില്ലാരെന്നും 
കേട്ടുടന്‍ കോപമോടെ ഈശനും പാര്‍വ്വതിയുമായ്‌ 
പേര്‍ത്തുടല്‍ കൈലാസത്തില്‍ കുറ്റന്മേലേറിപ്പോകുമ്പോള്‍ 
മാര്‍ഗ്ഗമാമുദ്യാനത്തില്‍ സുന്ദരീവേഷകണ്ടു 

പാര്‍വ്വതിയെ വെടിഞ്ഞീശന്‍ മോഹിനിയെ മെയ്‌ പുണര്‍ന്നു 
അക്കാലം മോഹിനിക്കങ്ങുദരത്തില്‍ ഗര്‍ഭം നിന്നു 
നാണവും പൂണ്ടുമാധവന്‍ ഈശനോടുചേര്‍ന്നു നിന്നപ്പോള്‍ 
തികഞ്ഞു ഗര്‍ഭം ശനിയാഴ്ച ഉത്രത്തില്‍ നാള്‍ പക്കം പഞ്ചമി 
ദക്ഷിണ തുടപിളര്‍ന്നിട്ടരിഹര സുതനുണ്ടായി 
അയ്യനെന്നുള്ളനാമം പയ്യവെ വിളിതുടങ്ങി 

ആദിയായി, മുവ്വാണ്ടില്‍ മുടിയുമിറ 

ക്കി, അയ്യാണ്ടിൽ കാതും കുത്തി. 

ഓരാണ്ടില്‍ ഏഴാകും തിരുവയസ്സില്‍ 

എഴുത്തിനായ്‌ പളളിപുക്ക്‌ ഓത്തോടെഴുത്ത്‌ 
വേദശാസ്ത്രാദി വിദ്യകളും തെളിഞ്ഞുകണ്ട്‌ 
പന്ത്രണ്ടില്‍ കരവുരമ്മാച്ചനോട്‌ അസ്ത്രശസ്ത്രാദികളും 
ചുതൊടു ചതുരംഗാദികളും തെളിഞ്ഞുകണ്ട്‌ 
പതിനാറാകും തിരുവയസ്സിൽ പാണ്ഡിയനെ സേവുകത്തിനായ്‌ 
കൈപിടിച്ച്‌ താനും തന്റെ സേവകന്മാര്‍ ആറുനുറായിരത്തി നേയും 
അകമ്പടിയാക്കികൊണ്ട്‌ പാണ്ഡിയന്‍ നാട്ടെയ്ക്കെഴുന്നെള്ളി 
പാണ്ഡിയന്‍ തന്നെ കണ്ടു സേവുകം ചെയ്തുമുന്നം. 
കിട്ടിയധനമെല്ലാം കുടിയമാലോകര്‍ക്കുനല്‍കി 

അക്കാലം പാണ്ഡിയന്‍ താൻ -ഭൃത്യന്മാര്‍ ചൊല്ലുകേട്ടു. 
പെരുന്തേവി നൊവ്വ്‌ നൊന്ത്‌ തീര്‍ക്കേണ മാപത്തെങ്കില്‍ 
വരുത്തേണം പുലിപ്പാലെന്ന വൈദ്യമാര്‍ ചൊല്ല്‌ കേട്ട 
പുതുമലയാളി സേവകനാരെ ആസ്ഥയായ്‌ വിളിച്ചു ചൊന്നകാര്യം 
കേട്ടുടന്‍ഭൂതനാഥന്‍ പരിഭവമകമെവെച്ചു 

നായ്ക്കളും വേടരുമായി അടുത്തുടന്‍ വനത്തില്‍പുക്ക്‌ ' 
വന്പെഴും കരടിചെന്നായ്‌ പന്നികളേയും കേഴകൊണ്ട്‌ 

വരുമൊരു മലയര്‍ക്കെല്ലാം ഹിതമോടു കൊടുത്തുവേഗാല്‍ 
പുലിയുടെ ചുവടു നോക്കി പുറ്റിന്മേല്‍ കയറിനിന്ന്‌ 

ചുറ്റുമേ നോക്കുന്നേരം അങ്ങൊരു പാറമേല്‍ പുലികണ്ടയ്യന്‍ 
തെറ്റന്ന ങ്ങോടിച്ചെന്ന്‌ പുലികളെ കയറുമിട്ടു 


TT ee pre een ee epecepesepeprcs eT 


വിളക്കനമുഷ്യാനം 306 


അറ്റമില്ലാതങ്ങു വേഗാൽ 

ഹരിഹര സുതന്‍ താനും നായ്ക്കളെ ചുറ്റുമാക്കി 

ആണ്‍പുഃലി മുതുകിലേറി പെണ്‍പുലികുട്ടമോടെ 

മുന്നറിയിച്ചു കിടാങ്ങളേയും നടത്തിക്കൊണ്ട്‌ 

പാന്ഡിയന്‍ നാട്ടേയ്ക്കെഴുന്നെള്ളി പെരുവഴിനടുവുടയ്യന്‍ 
കരിമ്പുലി കൂട്ടതോടെ വരുന്നത്‌ കണ്ടദനരം 

ഇളകിനാര്‍ ലോകരെല്ലാം വീടുവിട്ടുധനങ്ങളു മെടുപ്പിച്ചുകൊണ്ട്‌ 
ഇടയിടെ അവിടെയുണ്ടായ പുതുമകള്‍ പറയാവതല്ല 
പുലികളും കുട്ടമോടെ പാണ്ഡിയന്‍ മുന്നിലപ്പോള്‍. നിറനിറെ- 
കണ്ടനേരം അലമുറ വിളികളോടങ്ങറയിലകത്ത്‌ പുക്ക്‌ 
പെരുവഴിനാടുകളും നല്‍കിനാന്‍ പാണ്ഡിയന്‍ താന്‍ 
അവനീപതിയായ്‌ വാഴ്കെന്ന്‌ സകലരും ചൊന്നശേഷം 
ഭീതിയും തീര്‍രത്തുവേഗാൽ ശബരിമലമുകളിലയ്യന്‍ 
പെരിയൊരു നിഷഠയോടെ കേരളന്‍ കുടികൊണ്ടപ്പോള്‍ 
തൈമാസമാദിനാളില്‍ പലപല നിയമരോടെ ലോകരും വന്നു. 
ഹരിഹര സുതനെ വാഴ്ത്തീട്ടരിയതും വാങ്ങിവേഗാൽ 
പരിചൊടു കാണിക്കയിട്ടവര്‍ക്കളും പോയശേഷം 

മലയോടു കൂടിവേഗാല്‍ വെണ്മബയിലാജ്ഞയോടെ 

താനും താന്‍ സേവകന്മാര്‍ അറുന്നുറായിരത്തിരനയും 
മുന്നിൽ അകമ്പടിയാക്കി ക്കൊണ്ട്‌ മലനാട്ടെയ്ക്കെഴുന്നെള്ളി 
ചേരമാന്‍ പെരുരാള്‍ തനിക്കും മറ്റുഴിയിലുളളവര്‍ക്കും 
സകലകുല ദൈവമായിരിക്കും നമ്മുടെ ധര്‍മ്മശാസ്താവ്‌ 
വീരന്‍ വില്ലാളിവീരന്‍ വീരന്‍ വീരമണികണ്ഠന്‍ 
പൊന്‍ചുരികായുധന്‍ സേവിപ്പോര്‍ക്കാന്ദ മൂര്‍ത്തി 

ഹരിഹര സുതആനന്ദ ചിത്തനയ്യ നയ്യപ്പ്‌ സ്വാമിയേ........... ശരണം...... 


പള്ളിക്കെടു നിറച്ചു പോകുമ്പോള്‍ ചൊല്ലാനുള്ളത്‌ 
ലോകത്തിലുള്ള മാനുഷരെല്ലാം അയ്യന്റെ വിളക്ക്‌ കാണാന്‍ 
വെളള്!യാഴ്ച കുളിച്ചുവെണ്മാറ്റും ധരിച്ച്‌ 
ശനിയാഴ്ചകാലേ അയ്യനുടെ ആലയത്തില്‍ പുക്ക്‌ 
മുദ്രമാലയും കച്ച ശരണ മന്ത്രവുമേന്തി 

കേടുപിഴ വരാതിരിപ്പാന്‍ മണ്ഡലം നൊയമ്പ്‌ നോറ്റ്‌ 
സ്വാമിക്ക്‌ കാണിനൈഅരിമലരിട്ടു പളളിക്കെട്ടും നിറച്ചു 
കെട്ടൊരു ചുമടുമേന്തി എരുമേലി പ്പട്ട കെട്ടി 
കോട്ുപ്പടിയാസ്ഥാനവും കടന്ന്‌ പേരൂര്‍ തോട്ടില്‍ നീരാടി 
കനിവിനൊടു കാളകെട്ടി കടന്നഴകൊടു  അഴുതപുക്ക്‌ 
അഴുതയില്‍ നീരാടി മുങ്ങി കല്ലുമെടുത്ത്‌ 

കല്ലൊരു ചുരടുമേന്തി കല്ലിടാംകുന്ന്‌ കേറി 


വിളക്കനുഷ്ഠാനം 307 


കല്ലിട്ടുവലംതിരിഞ്ഞു ഇറക്കവും താണ്ടി മെല്ലെ . 
ഉടുംമ്പാറ, ഇഞ്ചിപ്പാറ, എലവം താവളമിവയും കടന്ന്‌ 
കരിയിലാംതോട്ടില്‍' തീര്‍ത്ഥമാടി കരിമലയെ വണങ്ങി 
കരിമല കഠിനമയ്യ മടക്കേഴും താണ്ടി ശിരസ്സിങ്കല്‍ 
വില്ലും ശരവും കുത്തി കിണറും കുളവും തോറ്റി 
കരിമലകീഴിറങ്ങി വലിയാനചെറിയാനവട്ടവും താണ്ടി 
പമ്പാ സരസ്ഥടം പുക്ക്‌ പമ്പയില്‍ തീര്‍ത്ഥമാടി . 
ബലികര്‍മ്മാദികളും ദാനവും സദ്യയും വിളക്കും കഴിച്ച്‌ 
ബ്രാഹ്മണ ദക്ഷിണയും ഗുരുവന്ദനവും കഴിച്ചും കൊണ്ട്‌ 
പമ്പാഗണപതിയെ തൊഴുതു പന്തളന്ന്‌ ദക്ഷിണയിട്ട്‌ 
നീലിമലയെതൊട്ടു വന്ദിച്ചു കുത്തനാംമടക്ക്‌ താണ്ടി 
അപ്പാച്ചി ഇപ്പാച്ചിമേട്പുക്ക്‌ ഉണ്ടയെറിഞ്ഞുംകൊണ്ട്‌ 
ശബരീ പീഠത്തിലധിവസിച്ചു ശബരിയെ 'തൊഴുതും കൊണ്ട്‌ 
ചെന്നു ശരവും കുത്തി വലംതിരിഞ്ഞു ശരണംചൊല്ലി 
നീലിയിറക്കം ശ്രീമല്‍സന്നിധാനവും പുക്ക്‌ 
സത്യമായപൊന്നു പതിനെട്ടാംപടിയും തൊട്ടുതൊഴുത്‌ 
നാളികേരമുടച്ച്‌ തൃപ്പടി പതിനെട്ടും തൊഴുത്‌ കേറി 
ശ്രീകോവില്‍ മുന്നിലയ്യന്‍ തിരുബിംബം കണ്ടാനന്ദ- 
സ്തബ്ധനായ്‌ കാണിയിട്ടു വീണുസാഷ്ടാംഗം ചെയ്തു . 
കന്നിമേൽ ഗണനാഥനെ വന്ദിച്ചു കാണിയിട്ടു 

ഭസ്മച്ചിറ ഭസ്മക്കുളത്തില്‍ തീര്‍ത്ഥമാടി 
മലനടയില്‍ ഭഗവതിയെ ഭജനമായി ഭജിച്ചും കൊണ്ട്‌ 
നാഗ പ്രീതിചെയ്തു വാവര്‍ കടുത്താദികളെ ത്തൊഴുത്‌ 
കുമ്പളം തോട്‌ പുക്ക്‌ ഉരല്‍ക്കുഴി തീര്‍ത്ഥമാടി 
പെരിയൊരു ദാനവും ദക്ഷിണയും കഴിച്ചുകൊണ്ട്‌ 
അഭിഷേകം ചെയ്തകം കുളിര്‍ന്നുവഴിപാടുകള്‍ ചെയ്ത്‌ 
മകരവിളക്ക്‌ കണ്ടുണര്‍ന്നു കെട്ടുതാങ്ങി- 


മംഗള സ്തുതികള്‍ സമാപ്തം - 


കം ം ടം 


സ്വാദിഷുകട 


വിളക്കനുഷ്ഠരാനം 


8I0o 9 


OBI alo 


(പഴയ മനോഹരങ്ങളായ ഒൃകാട്ടുകളും 2ഗ്)ം/ 


വിളക്കനുഷ്യാനം 309 


ഗണപതി - സ്വരാദ്യ സ്തുതു 
൫ അപ്പ്‌ ചൂടും ശ്രീഹരനാര്‍- 
ആനയായി നടന്നൊരു നാളില്‍- 
ഇഷ്ടദേവി പാര്‍വ്വതിയന്ന്‌ 
ഈഷലേ?ന്യ പിടിയുമതായി- 
ഉന്നതഗിരിചോലകള്‍ തോറും 
ഉറ്റമോടെ പുളച്ചു നടന്നാര്‍- 
തൃഷ്ണയേറി രമിച്ചിനകാലേ 
ഗ്രീമതി തിരുഗര്‍ഭിണിയായി- 
എണ്ണി തിങ്ങള്‍ പത്തു തികഞ്ഞു 
ഏറിനോവാല്‍ പെറ്റിതു ദേവീ. 
ഐങ്കരം കരിമുഖവും ഉടലില്‍ 
ഒത്തുകണ്ടു സുഖിച്ചിതു ലോകര്‍ 
ഓടി വാവാ ശ്രീഗണനാഥാ 
വന വിഭവങ്ങള്‍ ഭുജിപ്പാന്‍ 
അംബികസുതനിന്നു തെളിഞ്ഞ്‌ 
കമ്പമൊക്കെയൊഴിച്ചു തരേണം 
ശങ്കരസുത വിഘ്നേശ്വരനേ- 
നിങ്കഴലേ നമിപ്പിതു ഞാനും. 


ഗണപതി താളം രൂപകം 

അരവപത്തിയും തുമ്പചാമ്പലണിയും 
ഹരനാരും മദയാന തന്‍ വടിവായ്‌- 
അതുകണ്ടു ഗിരിസുതയൊരു പിടി വേഷം- 
പൂണ്ടു നടന്നു കാനനം തോറും. 
കമലബാണന്റെ ശരമേറ്റു പുണര്‍ന്നതില്‍- 
ജനിച്ചുളവായ പുത്രൻ വിഘ്നേശ്വന്‍- 
പരിചുള്ള കൊമ്പും കുടവയറിരുചെവി- 
അരഭങ്ങളഞ്ചും കരത്തില്‍ പഞ്ചായുധം- 
പരിചൊടിണങ്ങിയ എഴുത്താണിപാശംങ്കുശം- 
പരിചിൽ മാധവം തന്‍ കരത്തിങ്കൽ 
കടല്‍വര്‍ണ്ണനുണ്ണി എഴുന്നെള്ളി വന്നെന്റെ 
അത്തല്‍ തീര്‍ത്തു വരം അരുളുക ഗണനേ- 
ഹരിയോ ഹരശങ്കര സുതനെ 

അടിയനിതാ പാദപങ്കജം തൊഴുന്നേന്‍. 


ഹരിഹരനാം പാര്‍വ്വതി കാന്തന്‍ 
കരിരുപമായി കാനനം പുക്ക്‌- 


ക ോോോോോോോോാോവുോവുയതാവാായവാത്തനായ തോ 


യായാ ഗയയിതിവായാാായാായതയയാതതാത്ാതാോോോോനനതയാറയത 


വിളക്കനുഷ്ഠരാനം 


ശ്രീപാര്‍വ്വതി പിടിയുമതായി 
കാനനമതില്‍ കളിച്ചു രന്സിച്ചു 
അംഗജലീലകളാടി കളിച്ചനാള്‍ 
ഗണപതി വന്ന്‌ ഉത്ഭവിച്ചവിടെ 
മത്താരില്‍ മാനിനി സുതനിന്ന്‌ 
ഭക്ഷണത്തിന്‌ എന്തൊരുപായം. 
പക്വങ്ങളും കുത്തവില്‍ ശര്‍ക്കര- 
പത്തഞ്ചു കുടമങ്ങതില്‍ തേനും- 
താലം പൊടി പൂശിമിനുക്കിയ- 
താലമതില്‍ വെച്ചു തരുമ്പോള്‍ 
സന്താപത്തെയകറ്റുവതിന്നായ്‌- 
കൂംഭീമുഖവനിന്നെഴുന്നെള്ളുക. 
നാണമൊഴിച്ചു എന്നുടെ നാവില്‍ 
വാണീടുക സരസ്വതി ദേവി- 
മന്ദബുദ്ധിയൊഴിച്ചടിയത്തിന്‌ 
വരമരുളേണേ ഗണപതി നാഥ- 
ചന്ദ്രക്കലാധരപുരഹരതനയ- 
സാദ്ദം തുണപ്പതിനു തൊഴുന്നേന്‍. 


ഗണപതി തൃപുട താളം 

കൊമ്പ്‌ നല്ല ചുകരങ്ങള്‍ തുമ്പിയും 
കമ്പമായ തൃക്കണ്ണുകള്‍ 
മസ്തകമതി ലാലവട്ടമതി- 

നൊത്ത കര്‍ണ കവിള്‍ത്തടം. 
ദശഷമുള്ള ഉടൽ മാനുഷാകൃതി- 
പൂണ്ടുകൊണ്ടതി വിലാസമായ്‌- 
ഗിരിവര .സുതയ്ക്കരുമ നന്ദനന്‍. 
വിരവില്‍ വന്നുദിച്ചിടവെ- 
അക്ഷണത്തില;ടനോര്‍ത്തു കൊണ്ടു 
ഗുണമൊത്തു കണ്ടഗ്യണമോര്‍ത്തുടന്‍- 
മലമകള്‍ക്കു മുലപ്പാല്‍ ചുരന്നു- 
മുലപ്പാലു നല്‍കി സുതനാദരാൽ- 
മലമകളതു നേരമ്‌:ശനോ- 
ടേവമൊന്നരുള്‍ ചെയ്തത്‌ - 
പു൪ഹരഭവാന്‍ കരിമുഖന്നൊരു- 
വലിയ നാമമരുളേണമേ- 

കരിമുഖന്‍ മമ നന്ദനന്‍ ഗണപതി 


യായാ യായാ യ്യ ജത < 


310 


൫ ജ്തുുല. : തത്‌ ക ക്ത ee 


ത ക ക ക ക ത ഐസും പായണം, കതത രം തോം യാം അപ്നാ ബപ മം കള 


വിളക്കനുഷ്ഠാനം 


യന്നേകിതിരുനാമവും 

വിഘഫ്നനാഥ ഗണനാഥനുടയൊരു 
ഭക്ഷണങ്ങളരുളേണമേ- 
വിഘ്നനാഥ ഗണനാഥനൊത്തൊരു- 
ഭക്ഷണാദികള്‍ കേള്‍ക്കടോ- 
പാല്‍പഴം പൊടി അവിലുമെള്‍പ്പൊരി- 
മാതളാര്‍ നറുനെയ്യിവ- 
കടലകരുംപൊരിഅപ്പവും അട- 
കൊട്ടത്തേങ്ങ ഗുളം കായ്കനി- 
ഉരിഞ്ഞ പയറുനല്ലുഴുന്ന്‌ മുതിരയും 
മുന്തിരിപ്പഴങ്ങള്‍ കരിമ്പിവ- 

എള്ള്‌ എണ്‍പത്‌ പയറ്‌ പന്തിരു- 
മുതിര മുപ്പത്‌ പറയുണ്ട്‌- 
നാരങ്ങാപ്പഴ അമ്പതെണ്‍പത്‌. 
ആലങ്ങായഞ്ചിടങ്ങഴി. 

ഇത്തരത്തില്‍ ഗണനാഥ നന്ദനനു- 
ഭക്ഷണങ്ങതി കൌതുഹാൽല്‍- 

വേണ്ടു വോളമിരുഭാഗമങ്ങു 

നിറച്ചു പൂജ തുടങ്ങിനാന്‍ 
ഒറ്റക്കൊമ്പുടയ നാഥന്‍ തൃക്കരം 
കൊണ്ടെടുത്തുടനുടന്‍ മുദാ- 
മോദമോടമൃതേത്തു ചെയ്തു സുഖം. 
ആദരാലടിയത്തിന്‌- 
പാട്ടിനുറ്റതുണക്ക വാണീ- 
തുണച്ചരുക സന്തതം. 

ഹരിഹരസുത പതിതപാവന 

മലരടി തൊഴുന്നേനഹം. 


സരസ്വതി സ്തുതികള്‍ മുത്താളം 
1. വേദരൂപിണി ലോകനായികേ 
ദേവിചിന്മയി ഭാരതീ- 
ഭുവനമോഹിനി കലുഷനാശിനി 
സരസിജാസന പ്രണയിനി- 
കഛ്പിധരി ചാരൂപിണി 
നിര്‍മ്മലാംഗി വാക്‌ രൂപിണീ. 
പൂരണി മഹാദേവി മുഡത- 
ധ്വംസിനീ സദാ മംഗളേ. 


ആം ന്ത എഫ 2. D4 


വിളക്കന്റഷ്യാനം 


വരഗുണേ സുകൃതി ജനതസേവിതേ- 
ഹരിഹരാര്‍ച്ചിതേ നിരുപമേ- 
കാമദേ ശുരേസാരസാക്ഷിണേ- 
ഭുക്തി മുക്തിദെ ജ്ഞാനദേ- 
പുരുകൃപാലയേ വിബുധ സേവിതേ 
നിഗമ റൂപിണി ശിവകരി- 
കോമളാനനേ നാന്മുഖ പ്രസേ- 
ദേവി നിഷക്കളേ നിസ്തുലേ- 
അനുദിനം മനത്തളിരില്‍ നിന്‍പദം 
സ്മരണമാര്‍ന്നീടുവോര്‍ ഹൃദി 
കനിവോടു മുദാ നടനമാടീടു 
മധുരഭാഷിണി ഭഗവതി 

ദേവിനിള്‍ പദാംഭോജയുഗളത്തെ 
ചിന്തയോടുടന്‍ ഭൂമിയില്‍ 
മേവുമെന്നുടെ നാവിലെപ്പോഴും 
നടനമാടണേയംബികേ 

നമഃ നമഃ തിരുമലരടി. 

ശരണമായ്‌ തൊഴുന്നേനഹം 


2, നന്മയോടു ശിവങ്കല്‍ നിന്നുള- 
വാകിയൊരു മഹേശ്വരി- 
നായകിയഖിലത്തിലൊക്കെ. 
നിറഞ്ഞ വിശ്വപരായണിീ- 
സന്മനസ്സുതെളിഞ്ഞടിയനു- 
നന്മ നൽകണേയംബികേ- 
മഞ്ചമാതയായ്‌ മാളികയില 
മരുമിശ്വരി പാഹിമാം 
മത്സരമതി ക്രുദ്ധനാം അടി- 
നന്നുടത്തല്‍ തീര്‍ത്തീടണേ. 
ശില്പമായൊരരഭം കൊണ്ടു 
ശിരസ്സിലൊക്കെ നിറച്ചുടന്‍ 
തൃക്കുഴല്‍ ജഗത്തെയിട്ടു 
കരത്തില്‍ വഷ്ട്രകവാളുമായ്‌ 
ദുഷടഭുതഗണത്തെയൊക്കെ 
യകറ്റിടുന്നൊരു ദുര്‍ഗ്ഗയായ്‌ 
വമ്പെഴുന്ന വസൂദധിയും പെരു- 
താകിയൊരു മഹാജ്വരം 


വിളക്കനുഷ്തയാനം 


ഉമ്പര്‍ കോനുടെ നെറ്റിതന്നി- 
ലമര്‍ന്ന വ്യാധികളൊന്നു മേ- 
എങ്കല്‍ വന്നണയാതെ നിന്‍കൃപ- 
യെപ്പോഴും വിലസേണമേ- 
അന്ത്യകാലമടുത്തിടുമ്പോളൊ- 
രന്തകന്‍ വരവോര്‍ത്തഹോ- 
വെന്തുരുകുന്നു ചിത്തമെന്നുടെ. 
യന്തകരിപു നന്ദനേ- 
ശക്തിയാം പരമീശ്വരിയെന്റെ 
-സങ്കടങ്ങളകറ്റണേ- 
ഹരിഹരശിവ പതിനെട്ടാം പടി 
നമഃ ശിവസുത തൊഴുതഹം. 


3. ഹരനു തൃക്കനല്‍ മിഴിയിലഴകൊടെ 
അവതരിച്ച ഭയങ്കരി- 

കുളിര്‍മുടിക്കല നെടിലമൊത്തൊരു- 
കുനശല്‍ തൃക്കനല്‍ പുരികവും. 
കുലമൊടരികളെ അറുതി ചെയ്യുവാന്‍- 
കനലു ചിതറിന തിരുമിഴി. 
തിരുമുഖത്തിനു അരുമയൊത്തിന- 
തരികളിട്ടിന കാതില-. 

കവിളിണയ്ക്കു മിണങ്ങിവീശിന- 
കാതിലിട്ട കളശോഭയും- 
അരവമൊടുമുടി ജടയിലിടര്‍മണി. 
നിരയില്‍ മിഴകിന കണ്‍മിഴി- 
കരമതില്‍ തരിവളകളും പിരി- 
വളകളും തിരുവാഴിയും 

ഇട്ടരട്ടി കരത്തില്‍ വഷ്ട്രക 

വാളും മറ്റുമൊരായുധം 
ഇളകിവളര്‍കരം തെളിവില്‍ വിലസിന- 
തെളിവിലായുധ പംക്തികള്‍ 

മേളമായ്‌ വിളയാടുവാന്‍ ചില- 

കാളി കുളികള്‍ നടുവിടെഴും 
വിടര്‍മയൊടുപട പൊരുവതിനു- 
വേതാളമേറിയൊരംബികേ 
കൂര്‍ത്തശൂലമതിങ്കല്‍ നിന്നങ്ങു- 
നൃത്തമാടുന്ന ദാരികന്‍. 


മോട്ടോ യോയോഗ്യത ഗോമാത 
ED ESSERE RNSEERTEEED ESTOS) ES EES EES SBD SERED GEE AS 


വീളക്കനുഷ്ഠാനം 


ആർര്‍്ത്തരിഞ്ഞു ശിരസ്സുമച്ഛനു- 
കാഴ്ചവെച്ച ഭയങ്കരി. 

വന്ന സംഗതിയ;ളള തോഴി- 
മാദരാടു പുക്കു കുളിപ്പുര 
വടിവൊടതു കണ്ടു മദിച്ചു കുളിപ്പുര. 
മതിമറന്നിത്‌ ദേവിയും 

റേവിയില്‍ കരുണ നേടുവാനിനി 
എന്തുചിന്തയെന്നംബികേ......... 


എഴുന്നെളളിപ്പ്‌ നടപ്പാട്ട 
അന്നനേര്‍നട ഒത്തരന്‍ മക- 
നയ്യനും പട ചുഴലവേ- 
അരചരൊടുകരിവരരും മുരശുകള്‍ 
തുരഗമിളകിന പരികല. 

കിന്നരം കുട മന്ദരം കുഴല്‍- 
മന്തരുതിന ശംഖൊദല്വി- 
ചിറണിപറതകില്‍ മുരള്‍ശ്‌ കുഴൽവിളി- 
തുരഗമിളകിന താളവും 

തകൃതി ധിത്തിക തകൃതി ധിമിധക 
താളമൌൊത്ത നിഴാബലി 
തപ്പിണങ്ങിയ തൊപ്പി മദുളവു- 
മൊത്തിണങ്ങിയ താളവും 
തകൃതിലഞ്ചില;ം പരിചിലഞ്ചിലും 
പരിചയും പൊന്നു ചുരികയും 
ഒപ്പമൊത്തു നടന്നകമ്പടി-. 
കുട്ടുമംബികാ വല്ലഭന്‍. 

അരവം തിരുമുടി ജടയിലാറണി- 
യുന്നരന്‍ മകനന്തകന്‍ 

അരികില്‍ ബാണവിലോചനൻന്‍ കന- 
ലെരിയുമാ കുളിര്‍മ കിങ്കരന്‍. 
പുരഹരന്‍ തിരുരലരുരമ്പിളി 
ചൂടുമംബികാ വല്ലഭന്‍ 
പോരിവാരണ രൂപവും ഉമ- 
യാളുമായ്‌ നടമാടിനാര്‍ 
അടര്‍ശരങ്ങളണിന്ത കാരണി 
കരണി പുരണിയായുടന്‍ 

അഴകില്‍ മെത്ത കുരുത്ത പുത്തിര- 


en ng യം nm np mm 


ഞഞ്ഞാ ആഞ്ഞ കോണ ചയയ ജു 


വിളക്കനുഷ്യാനം 


നൊത്ത പുത്തിരനുത്ഭവം. 
അടതരിപ്പണമപ്പവില്‍ പൊരി. 
കുപ്പരവില്‍ വരവെപ്പോഴും. 

അമൃതു ചെയ്തു തുണക്ക ഫാല- 
വിലോചന ശരണം തൊഴാം. 
അതിനു പങ്കജസവിധെ ചേപടി. 
അടിയിണക്കഭയം തൊഴാം. 
നാഗമണിസേവം 

ഹരനു പുത്തിരനയ്യനുംമന- 
സ്ററാടല്‍ പെട്ടരുളീടിനാന്‍. 
ഹരിനിലപതി നാഗഅരചന്റെ 
സേവകം കഴിച്ചിടണം 
പരിചൊടുള്െളാരു പടകളൊക്കെ 
നിരത്തുക പാര്‍ക്കരുതിനി 
പരമശിവസുതന്‍ ധനികകരുണ 
യോടതിശയം പടകൂട്ടിനാന്‍ 
പടകളൊക്കെ നിരത്തിയുചിതമായ്‌ 
കരിവരര്‍കളകമ്പടി | | 
കഠിനതരവെടിനടയുമിടയിടെ- 
കുടയും മിടെ പലവാദ്യവും 
ഇത്തരം ഹരനന്ദനാദരവോടു 
ചെന്നരചന്‍ മുന്‍പില്‍ 
മുന്‍പിലയ്യനെ കണ്ടു നാഗത്ത- 
രചനയ്യനോടാദരാല്‍. 
ഒരുമയോടരവം മുടിയിലി- 

രിക്കും മണിരത്നമെയ്യാമോ? 
അതിനു പണിപെരുതരച- 
കഴിയുമേ ഇങ്ങിനെ കളികൂട്ടിയാല്‍ 
ഷണ്മുഖന്‍ തുണയെങ്കില്‍ നിന്നുടെ 
ചിന്തയിന്നു കഴിപ്പന്‍ ഞാന്‍ 
കാലകാലസുതന്‍ കരുതി തന്‍- 
വില്ലില്‍ ഞാണതു പൂട്ടിനാന്‍._ 
കൊടിയൊരസ്ത്രമെടുത്തു കട- 
തട മുഖനും തുണ ചെയ്യണം. 
എന്നുചൊല്ലി തൊടുത്തു ഞാണ്‍ 
വലിച്ചുറ്റമോടയച്ചീടിനാന്‍ 


F To 3 ച യ 
| “വിളക്കനുഷ്ഠയാനം 


അന്നെടുത്ത ശരത്താലെയ്തു 
മുറിച്ചുവാങ്ങിന രത്നവും 
പൊന്‍മുടി നവരത്നം വാങ്ങി 
നാഗത്തരചനോടയ്യനും 
ഹരിഹരസുത പരമശിവസുത 
പറിചൊടെ തൊഴുദന്നനഹം. 


അരിപൊലിവ്‌ 

ഹരനു പുത്തിരനയ്യനാദര- 
വോടുപാട്ടുകള്‍ പാടിനാന്‍. 
അഴകില്‍ വന്നു വണങ്ങും പാട്ടുകള്‍ 
താളം മുന്‍പിലെടുത്തുടന്‍ 
ഒരുമയോടവരിരുവരും തദാ- 
തെരുവുകള്‍ പുകഴ്ന്തിടിനാര്‍ 
ഉലകമിഭളകിന പുരിയിലുടനവര്‍- 
പാടിയമ്പൊടുചെല്ലുമ്പോള്‍ 
അരപന്‍ മണിയിളവരചന്‍കോവി- 
ലകും പുകഴ്ത്തവര്‍ പാടിനാര്‍ 
മംഗലം ഗണനായകസ്'തുതി 
താളമൊത്തൊരു ഗീതവും 
മധുരവാണി സരസ്വതി മമ- 
പാട്ടിനുറ്റു തുണക്കണേ. 
സരസമൊടുസുരകരുണദരിഗമ- 
പദനിദനിതപ മഗരിസ- 
സമഗര്രിഗ മരിഗഗാമമാ 

രിഗരി മരിഗഗാ സരിഗമ. 
ഏകതാളമിടക്കു രൂപക മതി- 
ന്നുകൂടിയ ചെമ്പട. 

തക്കു തിക്കുതാ തകൃതിതെതക 
തകൃതി തക്കിണ തക്കിതോം 
തദ്ധിമി ധിമി തക്കു തിക്കതെ 
തക്കിട കിട തകികിടതൊ 
അടന്തയ തൃപുട ചെമ്പട ചെന്വ- 
രൂപകം നല്ല പഞ്ചാരിയും. 
തദ്ധിമി ധിമിത കൃതതോധിമി- 
താളമമ്പൊടു; കൊട്ടിയും. 
തത്തളാജംധിമി തരികിടായെന്ന്‌ 


വിളക്കനുഷ്ഠാനം 


വെച്ചെടുത്തു കലാശവും 
ഇനിയും മലരടി വരാളിയെ 

യിവര്‍ കൂട്ടി മലഹരി ബലഹരി 
ആരംഭിക്കുറുഞ്ഞി ഘണ്ഡാരവും 
നവരസങ്ങളും മോഹനം 
പാടിവരാളി മുഖാരി പുന്നാഗ- 
വരാളി തോടിമലഹരികല്യാണിയും 
ഇത്തരത്തിലുളവായ രാഗമതു 
പാടിയമ്പൊടു ചെല്ലുമ്പോള്‍ 
പാട്ടുകേട്ടുരസിച്ചൊരംഗന- 
മാര്‍കളൊത്തൊരുമിച്ചുടന്‍- 
പരിചൊടരിപൊലിവതിനു- 
പോകണമെന്നു കരുതി നടക്കയും 
ആരിയന്‍ മകളായ കന്യക തന്‍ 
തോഴിമാരോടു ചൊല്ലിനാൾ 
താമസിക്കരുത്‌ അരിപ്പൊലിപ്പതി- 
നാശു പോവാനൊരുക്കുവിന്‍. 
ആരിയന്‍ മകള്‍ കല്പനക്കു നടന്നു 
വേഗമൊക്കിനാര്‍ 

ഹരിഹര ശിവ കനക പുരഹര 
പരമശിവസുത പാഹിമാം. 


ശൂര്‍പ്പുകന്‍ കവി ചുരുക്കപ്പാട്ടുകള്‍ തൃപുടതാളം 


ഉഗ്രനേകിയ വരപ്രസാദമൊട- 
ടുത്തു ശൂര്‍പ്പക മഹാസുരന്‍- 
നിഗ്രഹിക്കുമിവനെന്നുറച്ചു ശിവ- 
നോടി പേടിയൊടു കുടവെ- 
ചെന്നൊളിച്ചു വൈകുണ്‍ഡപുരമതി- 
ലെന്നറിഞ്ഞു പുരുഷോത്തമന്‍- 
ക്ഷിപ്രമന്നൊരമരാംഗനാകൃതി- 
ചമഞ്ഞുചെന്നതടവിീതലെ. 
പാടിപന്തടിച്ചാടുമോമന- 
പാടലാധരി മനോഹരി. 
കാടിനുള്ളില്‍ വിഹരിപ്പതാശു- 
കണ്ടെത്തി ശുര്‍പ്പക മഹാസുരന്‍ 
ആരു നീയബലെ ഏകയായിവിടെ 
വാണുകൊളളുവതിന്‍ കാരണം? 


ൽ ഞി തല ഉണ ട്ട ol 
Fess CESSES RETESET ES EET SE NS ETERS ORT SO ESPNS DEES RSTO EE TE GE TPERIE GES SEB 


വീളക്കനമുഷ്യാനം 


ചേരുകെന്നോടു നീരജാക്ഷി നിര- 
സിക്കില്‍ നിന്നെ വിടുകില്ല ഞാന്‍. 
ഏവമാം അസുരജല്‍പനത്തിനു 
ആവാമെന്നുര ചെയ്തവള്‍ 
നെഞ്ചുതൊട്ടൊരു സത്യമോതുക 
പിരികയില്ല നാം എന്നെഹോ- 
സ്വര്‍ഗ്ഗസുന്ദരിയില്‍ ഭ്രമിച്ചു മറന്ന- 
വന്‍ നിജ വരത്തെയും. 

കുട്ടിമാന്‍ മിഴികളില്‍ ഭ്രമിപ്പവനു- 
കഷ്ടകാലമറിയാവതോ? 

തൊട്ടു മാര്‍വ്വിലുയിരറ്റു വീണു ചിറ- 
കറ്റമാമലകണക്കിനെ. 
ലോകകണ്ടകനുടെ വധം ബത- 
നീലകണ്ഠനറിഞ്ഞത്‌. 
ഭീതിയൊക്കെയകന്നു ചെന്നു മധു- 
സൂദനന്റെ സവിധെ മുദാ- 
അത്തലൊക്കെ യൊഴിച്ചനിന്‍മഹാ- 
. മായയാവൈഭവമെത്രയും! 
വിസ്മസനമസുരൻന്‍ ഭസ്മമാകിയ 
നിസ്തുല വടിവു കാണണം 
കാദുകണ്ഠവചനങ്ങളീവിധം 
മേളമോടുഹരി കേട്ടുടന്‍ 

കാമനെ വധിച്ചുള്ള കാമാരേ 
കാമമിന്നത സംധ്യമാം- 

മാരക മഹാ മായയെ ജയി- 
ച്വീടുകില്ലൊരു ദേവനും. 
മദനമഥനനെന്നാകിലും മദന 
മാലുവിട്ടൊഴിഞ്ഞില്പെടോ. 
തര്‍ക്കമിങ്ങനെ ദകട്ടു കര്‍ക്കശ 
ഭാവറോടെ പുരനാശനന്‍- 
കോപതാപമോടേറി കാളമേൽ 
താമസീ ഗമിച്ചീടവെ- 
സുരുചിരാഭകലര്‍ന്നൊരരയന്ന- 
നടരമണിയായ്‌ മാധവന്‍. 
ചടുലപാരുനയങ്ങള്‍ ചെഞ്ചൊടികള്‍ 
തുടുതുടുത്ത മുല തടങ്ങളും 
കണ്ടു തണ്ടലര്‍ :ശരാര്‍ത്തി പൂണ്ടവൈ- 


വിളക്കനുഷ്ഠാനം 319 


കുണ്ഠനെ പുണര്‍ന്നാന്‍ ഹരന്‍- 
കണ്ടിവാര്‍കുഴലി വിഷ്ണു മോഹിനി. 
ക്കുത്ഭവിച്ചുടനെ ഗര്‍ഭവും. 
വേണ്ടതെന്തിനി പുരാന്തക പറക 
കണ്ടതില്ലൊരുപായവും 

പെറ്റു പുരുഷനെന്നു കേള്‍ക്കിലിനി 
സജ്ജനങ്ങള്‍ പരിഹസിക്കുമേ- 
ഈറ്റു നോവു തുടങ്ങിനാന്‍ തദാ- 
തളര്‍ന്നു പൂന്തളിര്‍ മേനിയും- 
ദിവ്യഗര്‍ഭം തികഞ്ഞു അര്‍ഭകനു- 
ദയ കാലമടുത്തു പോയ്‌- 
മുപ്പുരാന്തക സ്വാമിമായയെ 
തൃത്തുടയിലിരുത്തിനാന്‍- 
തൃക്കരനഖരാലെ തൃത്തുടവിളര്‍- 
ന്നു തൃക്കരം നീട്ടവെ- 
തൃക്കരത്തിലൊരു ബാലസൂര്യന- 
ങ്ങവതരിച്ചു കണ്ടപ്പോഴേ- 
ശനിയുടെ അവതാരമെന്ന ഹോ- 
മുനിവരര്‍ പുകഴ്ന്നീടിനാര്‍- 
ഈശ്വരരുടെ ലീലയിങ്ങനെ 
കണ്ടുദേവകളത്ഭുതാല്‍. 

കല്പക പുതുപുഷ്പവൃഷ്ടിചെയ്ത 
താദരാല്‍ സ്തുതിച്ചീടിനാര്‍ 

നമഃ നമഃ ശിവപുത്തിര 

അടിമലര്‍ തൊഴുന്നേനഹം. 


ഹരിയും കരിവരനും ഗിരിസുതാവരനും- 
നല്ല പാല്‍ക്കടല്‍ മങ്കയും 
ഹരിഹരസുതനവതരിച്ചതാം. 
ചരിതം ചൊല്‍വാൻന്‍ തുണക്കണം. 
പണ്ടസുരനാം ശുര്‍പ്പകന്‍ നീില- 
കണ്ഠനെത്തവം ചെയ്തഹോ! 
വിരലുകൊണ്ടു തൊടുന്നവര്‍ മരി- 
പൃതിനൊരു വരം വാങ്ങിനാന്‍- 
വരബല മറിഞ്ഞിടുവാനസുരന്‍ 
ഹരനെ തൊടുവതിനാഞ്ഞുടന്‍- 
മൃത്യു സംഭവിച്ചീടുമെന്നോര്‍ത്തു. 
മൃത്യു വൈരിയും ഭീതനായ്‌- 


വീളക്കന;ുഷ്യാനം 320 


അസുരനെ ഭയപ്പെട്ടു തന്‍ പതി- 
നെടുവാദ്യവും നൃത്തവും 
നിത്ൃയകര്‍മ്മങ്ങളൊക്കെയും ഹരന്‍- 
നിര്‍ത്തി ഗൂഡമായ്‌ ദേവിനാന്‍- 
ശങ്കരനു പിണഞ്ഞ സങ്കടം 
പങ്കജാക്ഷനറിഞ്ഞുടന്‍ 
അസുരവിരനെ വധിപ്പതിന്നായി 
ടസുരാരിയും നടകൊണ്ടത്‌ 
കണ്‍മയങ്ങുമൊരു പെണ്‍മണിവടിവ്‌- 
നന്മയില്‍ ചമഞ്ഞീടിനാന്‍ 
കടമിഴിക്കുള്ള നോട്ടവും പരം- 
ചടുലചില്ലിവില്ലാട്ടവും 

കുളൂര്‍ മുലത്തടം തുള്ളിടുന്ന പന്താ- 
ടവും സരസനാട്യവും. 
കെല്പൊടൊത്തവള്‍ അസുരന്‍ വാണിടും 
പുഷ്പവാടിയിലെത്തിനാള്‍- 

കളിച്ചും ചിരിച്ചും പന്തടിച്ചു പൊടിയും 
ഒളിച്ചു നോക്കിയും ആടിയും. 
ഭുവനമോഹന കാരിയാകിയ 
ഭുവനനായിക മായയും 

മൂന്നുലോകം ജയിച്ച സുരന്റെ 
മുമ്പിലങ്ങു വിലസിനാള്‍- 
സാരസാക്ഷിയെ കണ്ട മാത്രയില്‍ 
മാറതാപമാര്‍ന്ന ന്റുരനും- 
കേടകന്നെന്നെ മാലവെച്ചുവരി- 
ക്കുകെന്ൊരപേക്ഷയായ്‌ 
ചുണ്ടുദമെല്ലെകടിച്ചു കള്ളുക്കണ്‍ 
കൊണ്ടുനോക്കിനാള്‍ മായയും 
വിരലുകൊണ്ടുതെരുപ്പിചിച്ചുപു- 
വിതളുതോറുമ തയ്യലാള്‍- 
മങ്കയോതിനാളെങ്കിലുണ്ടൊരു- 
ശങ്കയുണ്ടതു തീര്‍ക്കുവാന്‍- 
പിരികയില്ല നാം ഇരുവരും തമ്മില്‍- 
മരണത്തോളമെന്നിങ്ങനെ- 

മാറില്‍ കൈവെച്ചു സത്യം ചെയ്യണം 
പൂരുഷോത്യമനാം ഭവാല്‍- 
മാരവൈരിയെ ജയിച്ച വീരനു- 


വിളക്കനമുഷ്ഠാനം 


മാരതാപം പൊറാതെയായ്‌- 
പണ്ടുവാങ്ങിയ വരം മറന്നു ചൂ- 
ണ്ടാണി വെച്ചസുരന്‍ മാര്‍വതില്‍. 
സത്യവാചകം ചൊല്ലിടും മുന്‍പെ 
ചത്തസുരനും വീണുപോയ്‌- 
മൃത്യൂശാസനവരത്തിനാലവന്‍ 
മൃത്യുവിനു വിധേയനായ്‌- 
ഉല്പലേക്ഷണനെ വാഴ്ത്തി ദേവകള്‍ 
പുഷ്പവ്ഷ്ടിചെയ്തീടിനാര്‍ 

ചത്ത ശൂര്‍പ്പകനെ നോക്കിയൊന്നഹ 
ചിരിച്ചുമായ ഗമിച്ലുടന്‍ 


അരിപൊലിവിലെ ഒരു പഴയ വഴിപാട്ട്‌ താള ചുഴാരി 
'അടര്‍വിയൻന്‍മല തന്നുടെ ചരിവില്‍ 
കരിമുഖവരന്‍ ഇരിപ്പുണ്ട്‌ അവിടെ 
കരിമുഖവരനു പുവറുക്കുന്ന 
പുത്തരുണിയെ പൂവ്‌ തരേണം. 
പുവ്വതിലൊട്ടു ഞാന്‍ തരണമെങ്കില്‍ 
അരിയതിലൊട്ട്‌ എനിക്ക്‌ തരണം 
അരി എന്റെ കയ്യിലതില്ല- 

ഒരു മാലക്ക്‌ പൂവ്‌ തരേണം. 

അരി തന്റെ കയ്യിലില്ലെന്നാല്‍ 

പൂവ്‌ എന്റെ കൂടയിലില്ല- 
പുത്തരുണിയുടെ വാക്കത്‌ കേട്ടു 
കണ്ടനയ്യന്‌ കോപം പകര്‍ന്നു 
കണ്ടനയ്യനന്‍ കോപം പകര്‍ന്നു. 
തൃക്കൈകള്‍ രണ്ടും മലര്‍ത്തിപിടിച്ചു 
തൃക്കൈ രണ്ടും മലര്‍ത്തിപിടിച്ചു 
നല്ലച്ഛനെ സ്മരിച്ചൊരു നേരം 
തൃക്കൈ നിറയെ വെള്ളരി വീണു 
തൃക്കൈ നിറയെ വെളളരി നല്‍കി 
തൃക്കൈ നിറയെ പൂവത്‌ വാങ്ങി 
നല്ല പൂവ്‌ തുളസി പൂവ്‌ പിച്ചക 
പൂവ്‌ മന്ദാരപുവ്‌ 

പാരിജാതം ചെത്തി പൂവ്‌ 

നല്ല വെള്ളത്താമര പൂവ്‌ 
സപ്തവര്‍ണ്ണ പുവത്‌ കൊണ്ട്‌ 


വിളക്കനമുഷ്യാനം 


ശില്പമായൊരു മാല ചമച്ചു 

നല്ല മല തുളസിമാലല- 

ഏതു ദിക്കിന്‌ എറിയണം മാല- 
ഇളവരചന്റെ നാട്ടിലതരദല്ലാ 

നല്ല നല്ല കന്യകമാര്‍ 
ഇളവരചന്റെ നാട്ടിലതല്ലോ 

നല്ല നല്ല കന്യകമാര്‍ 
ഇളവരചന്റെ നാടത്‌ നോക്കി 
കനൃകമാരുടെ കുട്ടവും നോക്കി. 
കണ്ടനയ്യൻ താ൯ മാലയെറിഞ്ഞു 
കുട്ടത്തിലതി സുന്ദരി കഴുത്തില്‍- 
ചെന്നുവീണിത്‌ മാലയുമപ്പോള്‍ 
മാലവന്ന്‌ വീണൊരു ദനരം 
കന്യകമാര്‍ തമ്മിൽ പേശല്‍ തുടങ്ങി 
ആരെറിഞ്ഞൊരു മാലയിതാണ്‌? 
എവരെറിഞ്ഞൊരു മാലയിതാണ്‌ 
മാലവീണിന കന്യകയപ്പോള്‍ 
നിങ്ങളാരും പിശങ്ങുക വേണ്ട- 
എന്‍ കന്നവനെറിഞ്ഞുള്ള മാല- 
എന്‍ കഴുത്തിനഴകുള്ള മല- 
എന്‍ കണവനെറുഞ്ഞുള്ള മാല- 
ഞാന്‍ പോകുമ്പോള്‍ കൊണ്ടങ്ങ; പാകും 
എന്നും പറഞ്ഞവളാരിയ മങ്ക, 
ആളികളേോടൊത്തു മാളിക പുക്ക്‌ 


മാലയെറിഞ്ഞ ശങ്കയെ കാണാന്‍ 
കണ്ടനയ്യന്റെ എഴുന്നെള്ളത്ത്‌ 

എന്തു എന്തൊരു വേഷം ചമഞ്ഞാല്‍ 
കന്നികയാടെ കണ്ടിങ്ങുപോരാം. 

പട്ടര്‍ തന്റെ വേഷം. ചമഞ്ഞാല്‍ 
ഉട്ടിലുണ്ട നടക്കുക വേണം 

(ശേഷം അരിപൊലിയിലേതു പോലെ) 


ജനനം : ചില ഒറ്റുപ്പാട്ടുകള്‍ (മുത്താളം, ചുഴാരി) 


1. വിഷ്ണുമായഹയ മോഹിനിയാള്‍ക്ക്‌- 
ദിവ്യഗര്‍ഭം ഉളവായനാളില്‍ 
ലോകമാകെ ബഹുശോഭപുണ്ടു ബത 
ഭോഗിശയനനതിലജ്ജനായ്‌- 


വീളക്കനമുഷ്യാനം 


കനതുകമേറവെ ക്രമേണ മായയുടെ- 
ഉദരഗര്‍ഭവും പൂര്‍ത്തിയായ്‌- 
പൂര്‍ണ്ണഗര്‍ഭിണിയായ മായയുടെ 
ദു:ഖമെന്തുപറയാവത്‌ ! 
നടു കഴച്ചുകര കാല്‍ തളര്‍ന്നുടൽ 
ഉടല്‍ വിറച്ചു നടുങ്ങണാള്‍ 
പറയുവാനരുത്‌ മായ തന്നുടെ 
പരവശം കഠിനമെത്രയും 
ആര്‍ത്തയായ്‌ പലതുമോര്‍ത്തു പേര്‍ത്തവള്‍ 
ചീര്‍ത്തുവീര്‍ത്തു തല താഴ്ത്തിനാള്‍ 
ക്ഷീണം പൂണ്ടില സമാനയായമുഖം 
ഏണലോചന കരഞ്ഞത്‌ 
്രസവനൊവ്വുടനുടല്‍ കലര്‍ന്നവള്‍ 
ശങ്കരനെ വിളിക്കയായ്‌ 
ദക്ഷവൈരിയെ വിളിച്ചവള്‍ നില- 
വിളിച്ചു മോഹിനി മനോഹരി . 
.കാളവാഹന പുരാരെ പാര്‍വ്വതി 
'മണാള നീലഗള കോമളാ- 
തിങ്കള്‍ ചുടിന ശങ്കര മമ- 
സങ്കടം അഴലാറ്റണേ 
ദുഷ്ട ശൂര്‍പ്പകഭയം ഭവാനില്‍ ഞാന്‍ 
നഷ്ടമാക്കയ കാരണത്താല്‍- 
ഇന്നിതാ പ്രസവ നൊവ്വുനൊന്തു 
വലയേണ്ടിവന്നു കൃപവാരിധേ 
ഉറ്റതായാരുമില്ല പണ്ടു ഞാന്‍ 
പെറ്റതായറിവു മില്ലഹോ ! 
ആരുമില്ല സഹായിയായഹോ- 
യോനി നന്ദിനിയുമല്ല ഞാന്‍ 
കജ്ഞസായക വിനാശനനിത- 
റിഞ്ഞു വന്നു വരമേകണേ- 
ദക്ഷനാശ പരിരക്ഷ ചെയ്യണേ 
ഇക്ഷണം നെടിലേഷണാ 
ലോകമോഹിനി കരച്ചില്‍ കേട്ടഖില- 
ലോകമൊക്കെ നടുങ്ങിനാന്‍ 
മായാ മോഹിനി കരച്ചില്‍ കേട്ടഖില- 
നാഥനങ്ങെഴുന്നെളളിനാന്‍ 


യാ ത്തായ തിയായ യാതു ഗയ ത്ാാായായടാാട്ാ യതോ ്ാായാാായയയയ യായ വാ്തായാതായ് യയ ത്ത യയ - യായാ യുവത ഗാമയെ ലായോയമായാായാമായോായ്യായലവാുനവേയ യേതാ 


വിളക്കനുഷ്യാനം 


ദക്ഷവൈരി താൻ ചെന്നു തല്‍ക്ഷണേ- 
വിഷ്ണുമായയുടെ മുന്നില്‍- 
കാമനാശനന്‍ വാമഹസ്തമതില്‍ 
താങ്ങിനാന്‍ വിഷ്ണു മായയെ- 
വിഷ്ണുമായാ ഹരി മോഹിനിയാളെ- 
പേടിവേണ്ട ലവലേശവും 
എന്നരുളിനാനീശ്വരന്‍ കുളിര്‍- 
മേനിതൊട്ടുതലോടിനാന്‍ 
ഗര്‍ഭേ വാഴുന്നൊരര്‍ഭകന്‍ തദാ 
തുടവഴിക്കഹോ യാത്രയായ്‌ 
കുജ്ഞരത്തൊലിയുടുക്കു മീശ്വരന്‍ 
അജഞസാ പെരുവിരല്‍ നഖാല്‍ 
ദക്ഷിണതുട പിളര്‍ന്നു തല്‍ക്ഷണേ 
ഹസ്ത താരമത്‌ മലര്‍ത്തിനാന്‍ 
ദിവ്ൃഗര്‍ഭമതിലുത്ഭവിച്ചിന 
നവ്യ സുര്യനുദിച്ചപ്പോഴേ-. 
ഹരിഹരസുത നവതരിച്ചത്‌ 
കണ്ടുദേവകളാദരാൽ 
കല്പകപ്പുതു പുഷ്പവര്‍ഷവും 
ചെയ്തു പ്രീതി പുണ്ടീടിനാര്‍- 
സാക്ഷാല്‍ നാരദന്‍ സാക്ഷിയായുടന്‍ 
എത്തിനാന്‍ തിരു സന്നിധി 
പുരഹരനുടെ തിരുകരെ പിറന്നുള്ള 
യൃനേഗരണം തൊഴാം 


2. ചിത്തത്തില്‍ നിനച്ചുടനച്യുത൯ 
കൈക്കൊണ്ടിത്‌ കാമിനി വേഷം 
ചേലോര്‍ത്തിന പുരികുഴല്‍ പുഞ്ചിറി- 
ഭംഗികളും ചിതറിന .വടിവായ്‌- 
ചന്തമെഴും കുളിര്‍മുലയുഗളം 
തുടവടിവും തുടയിണ കണ്ടാല്‍ 
ശങ്കരനാദ്‌ കണ്ടു മയങ്ങി 
മദനാര്‍ത്തി പൂണ്ട്‌ ഭമിച്ച്‌ 
താനിദമോടെ മോഹിനിയാളെ 
ആദരരവാടൊന്നു പുണര്‍ന്നു. 
പണര്‍ന്ന ഉടനെ ഗര്‍ഭവുമുളവായ്‌- 
ഗര്‍ഭലക്ഷണ മാശുതുടങ്ങി 


വിളക്കനുഷ്യാനം 


മൂന്നേമുക്കാല്‍ നാഴികകൊണ്ട്‌ 
ഗര്‍ഭപൂര്‍ത്തി തികയുന്നതുണ്ട്‌ 
ഈറ്റുനോവ്‌ തുടങ്ങിയമായ 
തോറ്റുഖിന്നയായി ഭവിച്ചു 
Mരു പിളര്‍ന്നുളവായിസുതനും 
ശ്രീഹരനുടെ തൃക്കൈമലരില്‍ 
ശ്രീമയദ്യുതിയാളും പൈതൽ 
കയ്യില്‍വന്നു പിറന്നതിനാലെ 
കയ്യപ്പനെന്ന്‌ നാമമതായി 
സ്വാമിയേശരണം ശരണമയ്യപ്പാ 
ശരണമങ്ങേശബരി ഗിരീശ. 


3. സ്വര്‍ണ്ണ സന്നിദ ശരീരവും തരള- 
നുപുരങ്ങള്‍ വളയങ്ങളും 
ഗണ്ഡമണ്ഡിത കുണ്ഡലങ്ങള- 
ണിഞ്ഞു കാണും മണികാഞ്ചിയും 
കുത്തഴിഞ്ഞു കിഴിയും പൂന്തുകില്‍ 
ഒട്ടൊഴിഞ്ഞ കുചഭാഗവും 
മുത്തുപോലെ ഘന ഘര്‍മ്മമൊന്നു 
മുഖാംബുജത്തിലുളവായുടന്‍ 
പന്തിടിഞ്ഞ കുളര്‍ കൊങ്കരണ്ടു- 
മിടതിങ്ങി കിഞ്ചിനകുലുങ്ങവെ- 
പന്തടിച്ചു ഗിരീശന്റെ നേരെയൊരു- 
മന്ദമാം കളിവിലാസവും 
ചന്തമാര്‍ന്ന ലലാടവും ഭുവന- 
മോഹമേറ്റും കടാക്ഷവും 
കണ്ടു കണ്ടു മദനാര്‍ത്തനായ്‌ 
കുളിര്‍ മേനിപുണ്ടത്‌ ശ്രീഹരന്‍. 
വിഷ്ണുമായയിലമര്‍ന്നുടനഖില 
കാമവും മനസ്സിനേകുവാന്‍ ' 


ബാക്കിമുന്‍പാട്ടിലേതു പോലെ) 


ജനനം: (താളം ചുഴാരി, മുത്താളം) | 

(കൂടുതൽ പ്രചാരത്തിലുളള- വഴി) 
വിഷ്ണുമായ മോഹിനിയാള്‍ക്ക്‌ | 
ദിഡ്യഗര്‍ഭം നാളു തികഞ്ഞു 


325 


വിളക്കനമുഷ്ഠാനം 3246 


ഒന്നിതാകുന്ന മാസമതിങ്കല്‍ 
ഗര്‍മുണ്ട്‌ ഇല്ലെന്ന്‌ സംശയമായി 
ഒന്നിതാകുന്ന തിങ്ങളും പോയി 
രണ്ടിതാകുന്ന മാസം പിറന്നു 
രണ്ടിതാകുന്ന മാസമതിങ്കല്‍ 
ഗര്‍ഭമുണ്ടെന്ന്‌ നിശ്വയമായി 
രണ്ടിതാകുന്ന തിങ്ങളും പോയി 
മുന്നിതാകുന്ന മാസം പിറന്നു 
മൂന്നിതാകുന്ന മാസത്തിങ്കൽ 
മുക്കണ്ണരെ സേവ തുടങ്ങി 
മുന്നിതാകുന്ന മാസവും പോയി- (മുതുക്‌ ഉരുണ്ടു മുലകണ്ണ്‌ കറുത്തു) 
നാലിതാകുന്ന തിങ്ങള്‍ പിറന്നു | 
നാലിതാകുന്ന മാസത്ത്‌ങ്കല്‍ 
നാന്മുഖനെ സേവ തുടങ്ങി. (നാക്കില പോലെ താടിവയര്‍ പരന്നു) 
നാലിതാകുന്ന മാസവും പോയി 
അഞ്ചിതാകുന്ന തിങ്ങള്‍ പിറന്നു 
അഞ്ചതാകുന്ന തിരുമാസത്തില്‍ 
പഞ്ചഭുതികളഞ്ചും തുടങ്ങി 
അഞ്ചിതാകുന്ന തിങ്ങളും പോയി 
ആറാകുന്ന മാസം പിറന്നു 
ആറിതാകുന്ന തിരുമാസത്തില്‍ 
അറുമരുഖനെ സേവതുടങ്ങി 
ആറാകുന്ന മാസവും പോയി 
ഏഴിതാകുന്ന തിങ്കള്‍ പിറന്നു 
ഏഴിതാകുന്ന മാസംതന്നില്‍ 
എഴുന്ത പിള്ളപാട്തിരിഞ്ഞു 
ഏഴിതാകുന്ന മാസത്തിങ്കൽ 
മോഹിനിയാള്‍ക്ക്‌ പുളികൊടുപ്പാന്‍ 
ദേവലോകത്തെ ദേവകന്യക 
ബ്രഹ്മലോകത്തെ ബ്രഹ്മകന്യക 
സുര്യലോകത്തെ സുര്യകന്യക 
നാഗലോകത്തെ നാഗകന്യക 
ഇങ്ങനെനാല്‌ കന്യകമാര്‍വന്നു 
മോഹിനിക്ക്‌ പുജികൊടുപ്പാന്‍ 
അപ്പുളിയിപ്പുളി അമ്പഴം കോല്‍പ്പുളി 
ഇടിച്ചുപിഴിഞ്ഞ്‌ നീരുമെടുത്ത്‌ 
ത്രികടു വരട്ടുമഞ്ഞള്‍ ചേര്‍ന്ന്‌ 


CED EOE ENG SEES SERIES SERPS SRE OD OSES SERZEES EZ aD SALE SS 
ഞ്ഞ യാഞങോണിോഞംതനോളോോയോം യോതംണതളോോോോാന. ൭ യായ യോയോ 


വിളക്കനുഷ്ഠാനം 


നന്നായരച്ചു പുളിയതില്‍ ചേര്‍ത്ത്‌ 
നാല്‍വര്‍കന്യകമാരവരൊത്ത്‌ 
മോഹിനിയാള്‍ക്ക്‌ പുളിയമൃത്‌ കൊടുത്തു. 
ശേഷം നീരതിലൊട്ടു മെടുത്ത്‌ 
അണിവയറിന്റെ മീതെ യൊഴുക്കി 
നീരൊഴുകിയ ലക്ഷണം കൊണ്ട്‌ 
ആണ്‍കുട്ടിയെന്നവരൊത്തുപറഞ്ഞു 
ഏഴിതാകുന്ന മാസവും പോയി 
എട്ടിതാകുന്ന തിങ്കള്‍ പിറന്നു 
-എട്ടിതാകുന്ന മാസത്തിങ്കല്‍ 
മൊട്ടണി മുലയില്‍പാല ചുരന്നു 
എട്ടിതാകുന്ന മാസവും പോയി 
ഒന്‍പതാകുന്ന തിങ്കള്‍പിറന്നു 
ഒന്‍പതാകുന്ന മാസത്തിങ്കല്‍ 
മുന്‍പുപിന്‍മ്പൊഴിയാനിഹദണ്ഡം 
ഒന്‍പതാകുന്നമാസവും പോയി 
പത്താകുന്ന തിങ്ങള്‍ പിറന്നു 
പത്ത്‌ മാസം പത്ത്‌ ദിവസം 

- വിന നാഴിക ഏഴര ചെന്നു 
വിനനാഴിക തികഞ്ഞൊരുനേരം 
മോഹിനിയാള്‍ക്ക്‌ പാരംതളര്‍ച്ച 
നില്ക്കരുതെങ്ങും നടക്കുകവയ്യ- 
കിടക്കരുതൊട്ടും ഇരിപ്പാനോകഷ്ടം 
പുറവും മുതുകും കഴച്ചു തുടങ്ങി 
ജഘന ഭാഗത്തിലരുതായ്ക യേറി 
കടുകടുകെ നോവുകലര്‍ന്നു 
കുടുകുടുകെ മേനിവിയര്‍ത്തു 
പൂക്കിലപോല്‍ പുറം വിറച്ചു 
നാക്കിലപോലകം വിറച്ചു 
ഈറ്റുനോവ്‌ സഹിക്കരുതാഞ്ഞു 
തോറ്റുമായ വിലാപം തുടങ്ങി 
ശങ്കരഹര പാര്‍വ്വതികാന്താ 
സങ്കടങ്ങളൊഴിച്ചു തരണേ 
നൊവ്വറിഞ്ഞ്‌ വെള്ളം തരുവാന്‍ 
പെറ്റമാതാവില്ലയെനിക്ക്‌ 

നടന്നിട്ട്‌ നോവുശമിപ്പാന്‍ 
നാടകശാലയില്ലയെനിക്ക്‌ 


327 


വിളക്കനമുഷ്ഠാനം 


ഇരുന്നിട്ട്‌ നോവുശമിപ്പാന്‍ 
ഈറ്റില്ലവുമില്ലയെനിക്ക്‌ 

മുതുപിടിച്ച്‌ നോവാറ്റീടാന്‍ 
മുത്തശ്ശിയില്ലയനിക്ക്‌ 
അരികത്തിലഞ്ഞുതുണപ്പാന്‍ 
അനുജത്തിയുമില്ല യെനിക്ക്‌ 
യോനിപുത്രിയുമല്ല ഹരനേ 
മായകൊണ്ട്‌ ചമഞ്ഞിതു ഞാനും 
ഹരശങ്കര സങ്കഹരണ 
വിരയേതുണ ചെയ്യണമിന്ന്‌ 

ഹരനെ വിളിച്ചവള്‍ നിലവിളികുടുന്നു 
മോഹിനി ദു:ഖത്തെ കേട്ടുഹരനാര്‍ 
മോഹിനിതന്നുടെ അരികിലണയുന്നു 
എന്തെന്ത്‌ മായയെ മുറവിളികൂട്ടുന്നു 
പ്രസവിച്ചീടാനൊരു വരമരുളേണമേ 
മായതന്നുടെ ദു:ഖം കണ്ട്‌ 
മായതന്നെ ഗട്യിലിരുത്തി 
അണിവയര്‍ മുതുകൊന്ന്‌ 
തൊട്ടുതലോടുന്നു 

പിടിവള്ളിവിട്ടു പിള്ള 

കരണം മറിയുന്നു 

തുടവഴിദധയ പൈതലിൻ 

വരവത്‌ കാണുന്നു 
യോനിയില്ലെന്നറിഞ്ഞിട്ട്‌ 

ഉപായം നിനക്കുന്നു 

പരമശിവന്‍ തന്റെ 

തൃക്കൈ നഖം കൊണ്ട്‌ 

വിഷണമായ തന്‍ 

വലംതുട പിളരുന്നു 

കയ്യില്‍ വെളളുട അട്‌ വിരിക്കുന്നു 
മീതെപൊൻന്‍പട്ടുടയാടയിട്ടിട്ട്‌ 
തൃക്കൈരണ്ടും മലര്‍ത്തി പിടിക്കുന്നു 
തൃക്കൈയ്യില്‍ വന്നുപിറന്നു സുതനപ്പോള്‍ 
തൃക്കൈയില്‍ വന്നുപിറന്ന സുതനന്ന്‌ 
കയ്യപ്പനെന്നൊരു നാമമരുളുന്നു 
ശംഖദ്വനിനാദം ശരണ മന്ത്രങ്ങള്‍ 
സ്ാമിയ; അയ്യപ്പാ 


'വിളക്കനുഷ്ഠാനം 329 


സ്വാമിയേ........................ അയ്യപ്പാ 
സ്വാമിയേ........................ അയ്യപ്പാ 

ഹരിഹര സുതനെ.....................-.. അയ്യപ്പാ 
മോഹിനി സുതനെ.....................-.. അയ്യപ്പാ 
പൊന്‍ ചുരികായു........................ അയ്യപ്പാ 
കരിമ്പുലി വാഹന.....................--- അയ്യപ്പാ 
ശബരിഗിരിീശ്വര........................ അയ്യപ്പാ 
കലിയുഗവരദ...................-..ം- അയ്യപ്പാ 
ആതുര രക്ഷക........................ അയ്യപ്പാ 
ശ്രീ ഹരിഹരസുത ആനന്ദചിത്ത 
അയ്യനയ്യപ്പ സ്വമിയേ......... ശരണം ശരണം ശരണം 
IE ESO: 
പന്തലകത്തെന്തെരരങ്ങ്‌ 


ചൊല്ലുചൊല്ലെന്റെ മുക്കണ്ണാരെ- 
പന്തലിന്റെ തുണുകള്‍ നാലും 
പൊന്നും തുണ വെള്ളിത്തുണ് 
പൊന്നും തുണ വെള്ളിത്തുണ് 
ചിത്രത്തുണ്‌ പവിഴത്തുണ് 
ചെന്തെങ്ങിന്റെ കുരുത്തോലയാലെ 
പന്തലിലരങ്ങുകള്‍ തൂക്കി 
ആലിലമാവില പൂക്കുലയും 
'നല്‍പഴക്കുല നീളെത്തുക്കി 
ചെന്താമരചെത്തി ചെമ്പക 
മന്ദാരം തുളസിപൂവ്‌ 
വീരാളിപട്ടൊന്നെടുത്ത്‌ 
ഏഴുനിലതിര വളച്ച്‌ 

ഏഴുനില തിരയകന്ന്‌ 

പൊന്നും ശ്രീപീഠമെഴുന്നെളളിച്ച്‌ 
പൊന്നും ശ്രീപീഠംതന്നരുകില്‍ 
വെള്ളി ശ്രീപീഠമെഴുന്നെള്ളിച്ചി 
വെളളി ശ്രീപീഠം തന്നരികെ 
ചെമ്പുശ്രീപീഠംമെഴുന്നളിച്ച്‌ 
പൊന്നും ശ്രീപീഠം മുകളില്‍ 
പൊന്നരമണിപൊന്നുംചുരിക 
വെള്ളി ശ്രീപിഠം തന്‍മുകളില്‍ 
പൊന്നരമണി പൊന്നുംചുരിക 


വിളക്കനുഷ്യാനം 330 


ചെമ്പട്ടൊട്‌ വഷട്രകവാളും 
ശംഖുശ്രീപീഠം തന്‍മുകളില്‍ 
നിറപറയും വാല്‍ക്കണ്ണാടി 
അയ്യസസ്വാമി തിരുമുമ്പില്‍ 
ദീപസ്തംഭം എഴുന്നെള്ളിച്ച്‌ 
ദീപസ്തംഭം തന്‍മുകളില്‍ 
മണിവിളക്കൊന് കൊളുത്തിവെച്ച്‌ . 
കരിരലയ്ക്ക്‌ തേങ്ങയെറിയാന്‍ 
കരിങ്കല്ലൊന്ന്‌ എഴുന്നെള്ളിച്ച്‌ 
ചെന്തെങ്ങിന്റെ ഇഭുന്നീര്‍ കൊണ്ട്‌ 
കണ്ണ്‌ കുത്തി താലവും വെച്ചു 
അരയാലില എന്ന കണക്കെ 
അയ്യന്റെ തിരു എഴുന്നെള്ളത്ത്‌ 
കദളിയില എന്ന കണക്കെ 
കരിമലയ്യന്റെ എഴുന്നെളളത്ത്‌ 
മദകരിമദമിളകിയ പോലെ 
മാളികന്മയെഴുന്നെള്ളത്ത്‌ 
വട്ടുപമ്പരം എന്നകണക്കെ 
വാവരുടെ എഴുന്നെള്ളത്ത്‌ 
ഇവരൈവരും ഒന്നിഹ ചേര്‍ന്ന്‌ 
ഇസ്സഭയിലെഴുന്നെളേളേണം 


2. വെള്ളിമാമലയില്‍ വാണുകൊളജുമൊരു 
വേദ രൂപനമലന്‍ ശിവന്‍ 
മല്ലവൈരി മതി മോഹമേകുമൊരു 
മാനിനീവടി വുകൊണ്ട നാള്‍ 
മുല്ല ബാണ വിവശത്വമാര്‍ന്നു തനു- 
വല്ലി ചേര്‍ന്നഥപുണര്‍ന്നനാള്‍ 
ഉല്ലസിച്ചളവമേയരൂപ നൊരു- 
ഗന്ദനന്‍ ബത പിറന്നത്‌ 
ഭുതനാഥനൊരായ താക്ഷിവടി- 
വാര്‍ന്നു വാണഹരിയില്‍ പുരാ 
ജാതനാകിയ കുമാരകന്‍ ഹരി 
ഹരാഖ്യ ചേര്‍ന്നുവിലസീടുവാന്‍ 
ആദരിപ്പവനു കാമിതങ്ങളഖിലം 
കൊടുത്തുമരുവുന്നവന്‍ 
സാദരം കരുണചെയ്ക നമ്മളുടെ 


ശോകമൊക്കെയുമകറ്റിടാന്‍ | 


യയ ഞം യ യയ പായയോ തയും യാനം യത യയ തോ നം ഞം ത ഒ 


വിളക്കനമുഷ്ഠയാനം 331 


അയ്യനെത്തൊഴുതു പൂജ ചെയ്തവ- 
നെഴുന്ന നല്ലചരിതങ്ങളെ 
പയ്യവേ പലതു പാടിയമ്പൊടു 
പുകഴ്ന്നു കൊളളുവതി നോര്‍ക്കിലോ 
വയ്യവല്ലൊരു വിധലായത്‌ നട- 
ത്തുവാനറിവെഴുന്ന പേര്‍ 
ചെയ്യവേണ മുടനൊക്കനല്ല മുറ- 
പോലെതങ്ങുചിത മായ്വരും 
ഒത്തുനാലുപുറവും നിരന്നു വില- 
സുന്ന മുറ്റമതു നീളവെ- 
വൃത്തിയായി വഴിപോലെ നല്ല വടി- 
വായപന്തികള്‍ ചമച്ചുടന്‍ 
ബദ്ധകരതുകമുയര്‍ന്ന കാലുകളു- 
യുര്‍ത്തിയങ്ങ്‌ നില നിര്‍ത്തണം 
ചെത്തിവെയ്ക്കുക നിരത്തു പോതിക- 
കളൊക്കെ നല്ലൊരു കവുങ്ങിനാല്‍ 
ചാലവെ മുകളില്‍ നല്ല നല്ല മുളകൊണ്ടു 
ചേര്‍ത്തൊരു പരത്തുകള്‍ 
നാലുനാലു വിലൽ കണ്ടകന്നൊരു 
വിധത്തിലായി നിലനിര്‍ത്തണം 
മേലെഴുന്നലകു കൊണ്ടുവാരികള്‍ 
വരിഞ്ഞുകെട്ടി വിലസിക്കണം 
നീളവെ മുകളിലങ്ങു നല്ലൊരു പുതു 
പനമ്പുകള്‍ വിരിക്കണം 
പന്തലിട്ടു പരിചോടതില്‍ പല 
തരത്തിലുള്ള വിഭവങ്ങളാല്‍ 
ചന്തമോടുട നലങ്കരിച്ചു ശരി- 
യായ മോടികള്‍ വരുത്തണം 
പന്തിയൊത്തു കുലവാഴ നാലുപുറ- 
വും നിറുത്തി യരികേനിറം 
ചിന്തിടുന്ന പടി തോരണങ്ങളണി 
യിട്ടു തുക്കി നിരത്തണം 
പച്ചവര്‍ണ്ണിട ചേര്‍ന്നപട്ടുകളിണ- 
ചേര്‍ത്തുകെട്ടിയ വിതാനലും 
മെച്ചമാര്‍ന്നൊരുപഴുക്ക പൂക്കുലകള്‍ 
ബദ്ധകാതുകമിടയ്ക്കിടെ 
ഒത്തപോലെനിരയിട്ടു കെട്ടി നിറമോ- 
ടുതൂക്കുക മനോജ്ഞമായ്‌ 


വിളക്കനമുഷ്ഠാനം ദുദാ 


വാനില്‍ വന്നുടനുദിച്ചുയര്‍ന്നു മരുവും 
ശശാങ്കനു സമാനഥായ്‌ 
ഉന മറ്റോരു ഗുളോപ്പുതൂക്കി രസ- 
മിട്ട നന്മണികള്‍ ചുറ്റിലും 
വാനവറക്കും മൊരു വിസ്മയം വിളയു- 
മാറുനല്ല മണിമണ്ഡപം 
മാനിയാം ഹരിഹരാത്മജന്നുവിധി 
പോലെതന്നെ പണിചെയ്യണം 
മണ്ഡപങ്ങള്‍ ചതുരത്തില്‍ നാലുനട- 
വെച്ചുകൊണ്ടഥ ചമയ്ക്കണം 
എണ്ണമറ്റ വിഭവണ്ങള്‍കൊണ്ടു വിധി 
പോലെനല്ലതിറമാക്കണം 
വര്‍ണ്ണവൈഭവമിയന്ന്‌ നല്ലമണ- 
മാര്‍ന്ന പുമലര്‍ തൊടുക്കണം 
നിര്‍ണ്ണയം നിഖിലമങ്ങു നല്ലവരി 
ശുദ്ധിയോടുളവാക്കണം 
കാണികള്‍ക്കു ബഹുകാതുകം വളരു- 
മാറിരതാക്കെ യതി ശോഭനം 
വേണ മയ്യനുടെ സേവ ചെയ്യുവതി- 
നാവതൊക്കെയൊരുക്കണം 
ഭക്തിയോടു നിലവയ്യനും ഭഗവ- 
തിക്കു മങ്ങിളകൊള്ളുവാന്‍ 
ചിത്രമായ്‌ വിലസുമമ്പലങ്ങളില്‍ 
നിവേദ്യമൊക്കെയൊരുക്കണം 
ഭദ്രദീപനിവഹാദി കൊണ്ടിരവു- 
ശുദ്ധമായ പകലാക്കുവാന്‍ 
ഉദ്യമിച്ചതി സുഗന്ധമുള്ള ബഹു 
ധുപരാജിയുളളവാക്കണം 
മൃത്യുശാസന തനുജനായ നില 
വയ്യനുള്ള ചരിതങ്ങളെ 
ഭക്തിയോടുമിഹ പാടിടുന്നവനു- 
സിദ്ധമാം അഖില കാമവും 
ഹരിഹരശിവ പതിനെട്ടാംപടി 
നമ: ശിവസുതതൊഴുതഹം 


© ജാതകം:ഃ- 
ശാസ്താംപാട്ടിന്റെ സ്വാമീജനനം, ജാതകം എന്നിവ അതി 
പ്രധാനമാണ്‌. നിലവിലിരിക്കുന്ന പാടുകളില്‍ ജാതകത്തിലെ ഗ്രഹ 


യ യഹ പോയം യയ തോയം തനയം യോ യോയോ Qn യ pga 


നിലകളിലും ഫലങ്ങളിലും അല്പമായ ചില വ്യത്യാസങ്ങള്‍ 
കണ്ടുവരുന്നുണ്ട്‌. അവ താഴെ ചേര്‍ക്കുന്നു. 


1, 


ജാതകം (പുതിയത്‌) 
അയ്യപ്പന്‍ പിറന്നലക്ഷണം 
അറിയാനാശ വളര്‍ന്നമയ്ക്ക്‌ 
പൊന്‍ മകനെ വാരിയെടുത്ത്‌ 


ബുധൻ സൂര്യന്‍ 9-ല്‍, ഗുളികന്‍ 2-ല്‍ 


മാനുഷര്‍ക്ക്‌ കുലദൈവം, ചുരികയും വില്ലും ആയുധന്‍ 


യോഗം, അഷ്ടമത്തില്‍ ഗുളികനും ചൊവ്വയും 


വിളക്കനമുഷ്യാനം 333 


ഇടവം ലഗ്നം, മന്ദവാരം, മകരമാസം 
ഉത്രത്തികാല്‌, പഞ്ചമിപക്കം ചിങ്ങക്കൂറ്‌ 
ഗ്രഹനില ചന്ദ്രന്‍ 4-ല്‍, രാഹു-1ാ-ല്‍ 

കേതു 4-ല്‍, ചൊവ്വ 7-ല്‍, ശനി 3-ല്‍ 
ബുധന്‍ സുര്യന്‍-9-ല്‍, ഗുരു ശുര്രന്‍ 11-ല്‍ 
ഗുളികന്‍ 10-ല്‍ 

മറ്റൊരുവിധം 

ഇടവം ലഗ്നം, മന്ദവാരം, മകരമാസം 
ഉത്രത്തില്‍ കാല്‌, പഞ്ചമി പക്കം, ചിങ്ങക്കൂറ്‌ 
ഗ്രഹനില കേതു 6-ല്‍, ചൊവ്വ 7-ല്‍ 


ചന്ദ്രൻ വ്യാഴം 4-ല്‍, ശുക്രന്‍ - 8-ല്‍ 
സര്‍പ്പം -12ല്‍, ശനി-3-ല്‍, അര്‍ക്ക 

ശിഷ്ടം ടകൊല്ലം, (ഗര്‍ഭശിഷ്ടദശ) 
ചൊവൃദശയില്‍ വനവാസം, ലോകപൂജ്യത, 


(ഇത്രയുമാണ്‌ ഫലങ്ങളായി പറഞ്ഞിരിക്കുന്നത്‌.) 
ഇടവലഗ്നം, മന്ദവാരം, മകരമാസം, ഉശ്ര 
ത്തില്‍കാല്‌, പഞ്ചമിപക്കം, ചിങ്ങക്കൂറ്‌ 

ഗ്രഹനില ചന്ദ്രന്‍ ഗുരു-4-ല്‍, കേതു 6-ല്‍ 

രാഹു 12-ല്‍, ഗുളികന്‍ 10-ല്‍, ശനി-3-ല്‍ 

മധുകുടി, കുലദോഷം ദ്വിഭാര്യാത്വം, വേദസാരത്വം, 
അധിനായകത്വം, മനുഷ്യര്‍ക്ക്‌ കുലദൈവം, ശബരിഗിരി വാസം, 
വില്ലും ചുരികവല്ലഭത്വം, (ഇത്രയുമാണ്‌ ഫലങ്ങള്‍) 
ഉഗ്രം നക്ഷത്രം, മന്ദവാരം, വൃശ്വികലഗ്നം 
പഞ്ചമിപക്കം, അഞ്ചുഗ്രഹങ്ങള്‍ അത്യുച്ചം 
വ്യാഴവും ചന്ദ്രനും കര്‍ക്കിടകത്തില്‍, കേസരി 


ശനിദൃഷ്ടിയും മേടത്തില്‍ അര്‍ക്കന്‍, തുലാത്തില്‍ അര്‍ക്കജന്‍ 
(ഫലങ്ങള്‍ മുന്‍പറഞ്ഞതുതന്നെ) 


വിളക്കനുഷ്ഠാനം 


കാന്തനോടവളോതിയ നേരം 
കുന്നിന്‍മകള്‍ മണവാളന്‍ പര- 
മേശ്വരനുണ്ടായ്‌ മോഹതപ്പോള്‍ 
ഭൂതവനെ അയച്ചു വരുത്തി 
ചതുര്‍ വേദ പ്പട്ടരെയവിടെ 
ദേവകളതി സതേോോഷത്താല്‍ 
ശ്രീകൈലാസമലങ്കരിച്ചു . 
ഗിരിമകളുടെ തോഴികള്‍വാങ്ങി 
മകനെ കുളികുറികള്‍ കഴിപ്പാന്‍ 
നാരദമുനിവൃന്ദം വന്നു 
ചതുര്‍വേദ പ്പട്ടരൊരുങ്ങി 
ശുഭവേള വിളങ്ങുമൊരളവില്‍ 
മണിദീപം കുളിരെതെളിഞ്ഞു 
നിറയും പറ പൂക്കുലയോടെ 
ഇലയില്‍ വെളടദരി ദതങ്ങയും വെച്ചു. 
പണമൊടുതാംബുലംപഴവും 
പനിനീര്‍ കളഭം വിഭവങ്ങള്‍ 
ഹരിയുടെ വരവതിശയമായി 
ഹരനുടനെ ചെന്നെതിരേറ്റു 
ഹിമഗിരി സുതവിരിയും വിരിച്ചു 
ചതുര്‍വേദ പുട്ടരിരുന്നു 
അഭിമുഖമായന്തകവൈരി 
പാര്‍വ്വതിയോടൊപ്പമിരുന്നു 
മകനെയുമ പരമശിവന്റെ 
തിരുമടിയിലിരുത്തി കൊടുത്തു 
നാരദമുനിവൃദ്ധം ദേവകള്‍ 
തോഴികളും നിരനിരെ നിന്നു. 
ഇവനാണ്‌ എന്‍മകനുണ്ണി 
പിറന്നലക്ഷണ മറിയണമിപ്പോള്‍ 
ശംഭുദേവ ജോതിഷശാസ്ത്രം 
സത്യമാണതിത്‌ ശങ്കുവെടിഞ്ഞാല്‍ 
ശിവനറിയാ മരണമതുണ്ടോ ? 

- ഗൃഹനറിയാ ജോതിഷമുണ്ടോ ? 
അറുമുഖനെ അറിഞ്ഞു വിളിച്ച്‌ 
അറിവഖിലം ഓര്‍ത്തുര ചെയ്യാം. 
കവിടിസഞ്ചി അഴിച്ചു ചൊരിഞ്ഞ്‌ 
മുഹൂര്‍ത്തം നോക്കി രാശി നിരത്തി 


വീളക്കനുഷ്യാനം 


ശിവനപ്പോള്‍ പറഞ്ഞുകൊടുത്തു 
മകനുടെ ജനനസമയം 

കൃത്യസമയ മറിഞ്ഞു കഥിപ്പാന്‍ 
ആവില്ലാര്‍ക്കും സുരഗണമേന്യേ- 
ചതുര്‍വേദപ്പട്ടര്‍ ജോതിഷ- 
ശാസ്ത്രവിദഗ്ധന്‍ പണ്ഡിതരാജന്‍ 
ജോതിഷ മുറപോലെ ഗണിച്ചു 
സര്‍വ്വകാല ഫലങ്ങളറിഞ്ഞു 
പുരഹരരെ നോക്കിപ്പറഞ്ഞു 
ഹരസുതനുടെ ലക്ഷണമൊക്കെ 


2. അഴകില്‍ പുരഹരനൊട്‌ വേദ- 
പട്ടരുരച്ചതിലല്‍്പമുരക്കാം 
മകരസംക്രമം ഉശ്രം നാളില്‍ 
പക്കം പഞ്ചമി ശനിയാഴ്ചയതില്‍ 
ഇവന്‍വന്നു പിറന്നതു ഭാഗ്യം 
കാരണമുണ്ടവതാരമെടുപ്പാന്‍ 
ഇവനഴകില്‍ ചന്ദ്രനെവെല്ലും 
താരക്രഹ്മമാണഹോ ദിവ്യന്‍ 
ഇവന്നനവധി പേരുകളുണ്ട്‌ 
മുഖ്യമാണതില്‍ ചതുര്‍വിധനാമം 
വിദ്യയിൽ ജയമാണിവനെന്നും 
ചതുര്‍വേദാധിപത്യമതുണ്ട്‌ 
ഇവനാണ്‌ പൊൻന്‍ചുരികായുധന്‍ 
അധിപന്‍ വില്ലന്‍ വില്ലാളി വീരന്‍ 
സുരചതിയാല്‍ പനയുടെ മധുവെ 
കുടിച്ചു കുല ദോഷമണയ്ക്കും 
ഇവന ഭൂമിയില്‍ വാസവുണ്ടാം 
കാടുമുതല്‍ കൊട്ടാരംവരെ 
നരസേവക തല്പ്പരനാണ്‌ 
സത്യവാസം പന്ത്രണ്ടാണ്ട്‌ 
എഴുമന്നരെ സേവകഴിക്കും 
സുന്ദരിദ്വയമുണ്ട്‌ കളത്രം 
ഇവനെതിരെ പോരതിലാര്‍ക്കും 
ജയമില്ലെന്നറിയുക വേണം 
ദുഷ്ടനിഗ്രഹവും പുനശിഷ്ട- 
ധര്‍മ്മരക്ഷയാണിഹ കര്‍മ്മം 


335 


ക്യാ ൭ യാായയാവ്ഞാതടനാതംത്തയനോവതതാതാ യതായി യോയോ ഞാ മ ബാം അ യോയോ യോ യോ യോ പാലയുടെ ബയ്യ 


വിളക്കനമുഷ്യാനം 336 


ബാലയോഗി ബ്രഹ്മ വ്യതേന 
കാടുവാഴാനാണിഹ യോഗം 
നാലാശ്രമ ഭാവത്തില്‍ നരര്‍ 
നാല്‍വിധത്തില്‍ ഭജിക്കുക ചെയ്യും 
ശനിദോഷ മകറ്റാന്‍ ശക്തന്‍. 
ശനി തന്റെ വതാരവുമാണ്‌ 
മലനാട്‌ വസിച്ചിവനെന്നും 
കലിദോഷമകറ്റുക ചെയ്യും 
ധര്‍മ്മ രക്ഷകനാണിവനെന്നും 
ധര്‍മ്മ ശാന്‌താവെന്നറിയേണം 
.സേവിപ്പോര്‍ക്കിഷ്ടനിവന്‍ താന്‍ 
ഭനാവിപ്പോര്‍ക്കരിയുമതാണ്‌ 
ഇത്തരം ചതുര്‍വേദപ്പട്ടരുരച്ചു 
കുറിപ്പു കുറിച്ചു കൊടുത്തു 
ദക്ഷിണയായ്‌ പണമൊടുപുടവ 
വാങ്ങിരാശി മടക്കിയശേഷം 
കവിടിസഞ്ചി പഞ്ചാംഗം വടി 
കുടമെത്ിയടി ഒക്കെയുമായി 
ശാഭോ ശജ്കര യെന്നുജപിച്ചു 
ജറംഭാരിപുരെ ചെന്നുവസിച്ചു. 


ജാതകറ കുറത്തിപ്പാട്ട. ം (ത്ത കതക ത്തക)' (4 അടി) 
ഹരിഹരസുതന്‍ വിരുതന്‍ പൈതലായ്‌ ൦ 
പരിചിൽ വാഴുന്നകാലം 

വിരവില്‍ പാര്‍വ്വതി ഒരുദിനം തന്റെ 

മടിയില്‍ വെച്ചങ്ങ്‌ിരുന്നു 

. അതുപൊഴുതൊരു കുറത്തി മങ്കയാള്‍ 

കുതുക. ചിത്തയായെത്തി 

മടിയില്‍ വാഴുന്ന ശിശുവെ കണ്ടവള്‍ 
മടിവിടുമ്മയോടോതി- 

വളര്‍ന്ന ചില്ലിയും വിടര്‍ന്ന കണ്ണുകള്‍ 
തെളിഞ്ഞ പുഞ്ചിരി താനും 

അതിയായ്‌ കണ്ടു കണ്ടെനിക്കുചിത്തത്തില്‍- 
കൊതിപെരുകുന്നു തായെ- 

മതിബിംബ ക്കലയതിയായ്‌ നാണിക്കും 

മതി മുഖമിതു കണ്ടാല്‍ 

ഗിരിവരസുത മുഖപത്മം പാര്‍ത്തു 

കുറത്തി രങ്കാളോതി 


ccc tea sma ee sacs ee ae se ees aan em eee ems 


വിളക്കനമുഷ്ഠയാനം 337 


കയ്യുനോക്കി ലക്ഷണങ്ങള്‍ 
പയ്യവേയുരക്കാം 

വിടര്‍ന്നതാമര കുസുമകൈത്തലം 
അഴകിലൊന്നിങ്ങു നീട്ടു 

അതുകേട്ടമ്മ താന്‍ ഹര തനയന്റെ 
ചെറുകരം രണ്ടും നീട്ടി 
കുറത്തിമങ്കയാള്‍ കരതലത്തിലെ 
ചെറുതാം രേഖകള്‍ നോക്കി 

ഗണിച്ചു നോക്കിയങ്ങക കണ്ണാല്‍ പിന്നെ 
ഫലിക്കും ലക്ഷണ മോതി. 

ഹരനു മായയില്‍ ജനിച്ച പൈതലാ- 
ണിവനെന്നറിക താസെ- 

വില്ലും ചുരികക്കും ശാസ്ത്രത്തിനുമിവന്‍ 
വല്ലഭനായിടും തായെ- 

അമരരെയതി ചെറുപ്പത്തില്‍ വേദ- 
സമരം കൊണ്ടിവന്‍ വെല്ലും 

ചതിയില്‍ ദേവകള്‍ മധു കുടിപ്പിച്ചു 
കുലം പിഴപ്പിക്കും തായെ 

പാണ്ഡിയ രാജ്ഞിക്കു പുലിതന്‍പാലിനായ്‌ 
ഏറിയകാടേറി പോകും 

പകിട ചുതാടിയിളഹരജന്റെ 

മകളെ കല്യാണം ചെയ്യും 

മധുര പൂങ്കൊടി തരുണിയെ കൂടി 
മധുരമായ്‌ വരവേള്‍ക്കും 

ഉലകരാജന്റെ പടയെ തോല്‍പ്പിച്ചു 
പന്തളരാജനെ കാക്കും 
അന്തണരാജനെ കോഴിയങ്കത്തില്‍ 
സംഘടിപ്പിക്കും പാരം 

വേളാര്‍ നായര്‍ക്ക്‌ കിണറ്റില്‍ നിന്നിവന്‍ 
മോതിരമെടുത്തേക്കും 
വിരുതനാണിവന്‍ പടയെ വിട്ടിട്ടു. 
വരുമിവിടേക്ക്‌ തായെ- 
പഴയസത്യത്തെ നിറവേറ്റീടുവാന്‍ 
ശബരിമാമലെ വാഴും 

സത്യധര്‍മ്മാദി തന്‍ രക്ഷകനായിവന്‍ 
ധര്‍മ്മശാസ്താവായ്‌ തീരും 
മകരസംക്രമ നാളില്‍ മാനുഷര്‍ 
ശബരിമാമലെ യെത്തും 


| വിളക്കനമുഷ്യാനം 


ഗുണമേറും പൊന്നും ചുരികയും കാണി- 
പ്പണവും കാഴ്ചയായ്‌ വെക്കും- 
ആദരിച്ചീടുവോര്‍ക്കാനന്ദമൂര്‍ത്തി- 
യല്ലാത്തോര്‍ക്കവരാണ്ട മൂര്‍ത്തിയിവന്‍ 
ഇന്യുമുണ്ടേറേ ഗുണഗണങ്ങളെ 
ഇനിയൊരിക്കലുരക്കാം 
കുറത്തിമങ്കക്കു കൊടുത്തസമ്മാനം 
നിറത്തില്‍ ഞാനിങ്ങുചൊല്ലാം 
ഉടുക്കുവാന്‍ തുണി തലക്കു നല്ലെണ്ണ 
കൊടുത്തു സമ്മാനമായി 

കഴുത്തിത്‌ കെട്ടുവാന്‍ മണിപതക്കവും 
കൊടുത്തു സമ്മാനമായി 
ഗിരിവരസുത കൊടുത്ത സമ്മാനം 
അഴകൊടങ്ങവള്‍ വാങ്ങി 
മലംകുറത്തിയാള്‍ വിശുദ്ധ കൈലാസ 
മാമല വിട്ടു ഗമിച്ചു 

കൈലാസനാഥ തിരുമകനാക്കിയ 
അയ്യപ്പാ ഞാനിതാ കൈതൊഴുന്നേന്‍ 


വാണിഭം മുത്താളം 
വാണിയന്നാര്‍ വന്നവിടെ 
വാണിഭം വെച്ചത്‌ കണ്‌ 
ആരിയനാര്‍ വന്നവിടെ 
വാണിബം കാണ്മതിനായി 
അതുപൊഴുതു വാണിഭ- 
മെത്തയിലെഴുന്ന വാണിഭവിഭവം 
അരുതധരുതതു ചൊല്ലാന്‍ 
ഫണിരാജനുമെളുതല്ലാ 
അരിയോടരിയാറുമുഴന്നും 
തുരിരശാടരിതാര മരത്ത 

പയറും പൊരിയവലും വെളളരി 
ചെറുപയറൊടുമുതിരയു മെളളും 
കടലകരും പൊരിയും ശര്‍ക്കര 
മലരൊടു തേന്‍ കനി. പഞ്ചസാര 
പെട്ടിപെട്ടകം പട്ടുചേല- 
'യൊടുപട്ടുകള്‍ തൊങ്കലിത്തരം 
കിണ്ടിമൊന്ത തവിദരണിീ 
'യുരുളികള്‍ തവലവട്ടക കുടങ്ങള്‍ 


വീളക്കനമുഷ്ഠാനം 


തുരട്‌ തൂക്കു വിളക്ക്‌ പലവക 
ചങ്ങലവട്ടക കുത്തുവിളക്കുകള്‍ 
ഒത്ത ചെമ്പ്‌ ചരക്ക്‌ ചിരവകള്‍ 
കുട്ടിനെയ്യുരുളികള്‍ കോളാമ്പി 
കിണ്ണവുമെണ്ണ കിണ്ണം കണ്ണാടി 
ലോട്ട ഗ്ലാസ്‌ കിടാരങ്ങള്‍ 

തോക്ക്‌ കുന്തം ഈട്ടി വേലുകള്‍ 
വാള്‌ കത്തി കഠാരങ്ങള്‍ 
കൈക്കിണങ്ങിയ വെട്ടും കത്തികള്‍ 
പഞ്ചമിക്കല അരിവാളുകളും 
കുട്ട കോരിക വട്ടി മുറങ്ങള്‍ 
പായ പാദുകജോടി പനമ്പ്‌ 
ചീനഭരണി പിഞ്ഞാണ മീവക 
ചീനച്ചട്ടികളും കടലാസ്‌ 
എന്നല്ലപല ൌഷധമുണ്ട്‌ 
'പലവ്യജ്ഞന ഗവ്യമുമേറെ- 
പച്ചയായ മരുന്നുകളുണ്ട്‌ 
പെട്ടിമരുന്നുകളും മേല്‍വകകള്‍ 
അരിയാറ്‌ ജീരകം മൂന്ന്‌ 

ത്രിപാദം ത്രിഫല ത്രികടു 
അരക്കുരുക്കൊടു മൈലോശിഖയും 
തുത്ത്‌ തുരിശൊടു നാകം ചെമ്പ്‌ 
മൂലമഞ്ചും പത്രങ്ങളഞ്ചും 
പഞ്ചവല്ക്കല മുണ്ടതിലേറെ- 
ഏലവും എലവംശം ദാരു- 
'വയമ്പ്‌ ജാതി വെരുകിന്‍പുഴുവും 
അറ്റമില്ലാ ഈഷധമൊക്കെ 
തെറ്റില്ലാതെ പറവാനോപണി 
പഞ്ചലോഹങ്ങള്‍ വര്‍ണ്ണങ്ങളേഴും 
കുങ്കമാദിയ ഭേദങ്ങള്‍ വേറെ 
അംഗനമണിമാര്‍കള്‍ കൊതിക്കും 
അംഗരാഗ വിശേഷങ്ങളുണ്ട്‌ 
സോപ്പ്‌ ചീപ്പ്‌ സുഗന്ധ തൈലങ്ങള്‍ 
കണ്‍മഷി കുറി കൂട്ടുകള്‍ പലത്‌ 
അല്പകേശിനിമാര്‍ക്ക്‌ വാര്‍മുടി 
റിബണുണ്ട തെരികകള്‍ പലത്‌ 
ചഞ്ചലാക്ഷിമാര്‍കള്‍ കൊതിക്കും 
കഞ്ചുകം വള ഞാത്തുകള്‍ താലി 


വീളക്കനമുഷ്യാശാം 


പൊക്കണങ്ങള്‍ പൊങ്ങച്ച സഞ്ചി 
മടമ്പുയര്‍ന്നിന പാദുകമേറെ. 
ഹരഹരഹര ശിവനെന്നോതും 
വിരവില്‍ വാണിഭം പാര്‍ക്കുന്നേരം 
ഇത്തരം പലവാണിഭ വസ്തു 
കണ്ടുകണ്ടു നടന്നാരിയനും 
ഇഷ്ടമാം ചില പട്ടു തരങ്ങള്‍ 
ചേലകളെടുത്ത്‌ വിലപേശുന്നു 
പട്ടുചേലയതിന്നുടെ മേന്മ 
ശട്ടന്നോതി വാണിയനപ്പോള്‍ 


പട്ടാറയില്‍ ശാല പുകഴ്ത്ത്‌ 
പട്ടുനോക്കി ക്കാണുന്നപ്പോള്‍ 
പട്ടു നോക്കി ക്കാണുന്നുണ്ട്‌ 
പട്ടിന്‌ വില പേശുന്നുണ്ട്‌. 
കാരിപട്ടിനു എവവളവുപണം 
പറകെന്റെ വാണിയനാരെ 
കാരിപ്പട്ടിനു പൊന്‍പണമായിരം 
ഒന്നും കുറയാതെ തരേണം 
ചോഴും പട്ടിന്‌ വിലയെന്തെന്ന്‌ 
പറകെന്റെ വാണിയനാരെ 
ചോഴും പട്ടിന്‌ മുവ്വായിര- 
മത്രിലൊന്നും കുറവില്ല ധരിക്ക 
മുന്നിറ മേലും വര്‍ണ്ണപട്ടിന്‌ 
വിലചൊടല്ടോ വാണിയനാരെ 
തുന്നിറ വര്‍ണ്ണപട്ടിനു കുറയാ 
തായിരങ്ങളഞ്ചു തരേണം 
തങ്ക ്ഭതുകും പൊന്‍ന്നിറ- 
പട്ടിനുടെ വിലയെന്താ ഹോ? 
പൊന്‍നിറമോലും പട്ടിന്‌ 
പതിനായിരവും കുറയാതെ 
പട്ടുവാങ്ങി കപ്പലിലേറ്റി 
ആരിയന്താനിള കൊളളുന്നു 


ശ്രീശാസ്താംപാട്ട സമാപ്തം 


a ES SSS SSO ORE TS SERRE EEE EEE CGE OES NEE oo © 
4 
0 
° 
OS 
° 
° 
”, 
+* 
° 
9? 


യശോദാ യയാാോയോോായോയയയോയോയോമയടതടണയാണാാ മോ നാലോ ബയോ ിഞ്ോത്തോോണോടോായ & 


വിളക്കനുഷ്ഠാനം 341 


© ശാസ്താംപാട്ടിനേയും താളങ്ങളേയും അനേകതരത്തില്‍ പരി 
പോഷിച്ച മഹാന്മാരില്‍ നിന്ന്‌ (എന്റെ അറിവില്‍പ്പെട്ടത്‌) തെരഞ്ഞെ 
ടുത്ത 8ട പേരുടെ ഒരു ലിസ്റ്റ്‌ താഴെ ചേര്‍ക്കുന്നു. ഇവരില്‍ മിക്ക 
വരും ഈ കലയില്‍ അതീവവിദഗ്ധരും ആചാര്യന്മാരുമായിരുന്നു. 
വളരെ കുറച്ചുപേര്‍ മാത്രമേ ഇന്ന്‌ ജീവിച്ചിരിപ്പുളളു. 

ചരമം 'ശങ്കരന്‍കുട്ടി ആശാന്‍, പേരോത്ര 

മൂശാരി കണ്ടുണ്ണി ആശാന്‍, ചുണ്ടല്‍ 

തയ്യില്‍ ഇറ്റാമന്‍, പകുന്നാന 

കുഞ്ഞപ്പു വെളിച്ചപ്പാട്‌, തൊഴക്കാവ്‌ 

ചക്കുംമ്പുറം കുട്ടനാശാന്‍ 

മുണ്ടംതറ കൃഷ്ണന്‍, മരത്തംകോട്‌ 

അരങ്ങത്ത്‌ ഗോവിന്ദന്‍നായര്‍ 

കാരാത്ത്‌ ഗോപാലന്‍ നായര്‍, പുറനാട്ടുകര 

മന്തന്‍ നാരായണന്‍ നായര്‍, ചാലുക്കുടി 

10. പട്ടത്ത്‌ രാമനെഴുത്തശ്ശന്‍, മാടക്കത്തറ 

11. കോമ്പിയില്‍ അച്യുതന്‍നായര്‍, അയ്യന്തോള്‍ 

12. ശങ്കുണ്ണി ആശാന്‍, മുല്ലശ്ശേരി 

13. - കളത്തില്‍ കൃഷ്ണൻകുട്ടി ആശാന്‍ 

14. ഇട്ട്യേമ്പുറം ശങ്കരന്‍ കുട്ടി ആശാന്‍, പുങ്കുന്നം 

15. മൂച്ചിയില്‍ നാരായണന്‍നായര്‍, പൈങ്കുളം 

16. കോരങ്കണ്ടത്ത്‌ രാമന്‍ ആശാന്‍, പാലയൂര്‍ 

17. മുണ്ടത്ത്‌ നാരായണന്‍ നായര്‍, പാലയൂര്‍ 

18. കണ്ടുണ്ണി വെളിച്ചപ്പാട്‌, ചാവക്കാട്‌ 

19. തെക്കൂട്ട്‌ നാരായണന്‍ എഴുത്തശ്ശന്‍, മാടക്കത്തറ 

20. മലപ്പുറത്ത്‌ ചാമിആശാന്‍, പാടൂക്കാട്‌ 

21. വൈക്കം കൃഷ്ണന്‍നായര്‍ 

22. പെരളി രാമനെഴുത്തശ്ഗൂന്‍, പൂങ്കുന്നം 

23, -ഇന്താമത്ത്‌ ഗോപാലന്‍നായര്‍, തിരൂര്‍ 

24. തെയ്യം നമ്പ്യാര്‍, പറവൂര്‍ 

25. കെ.ജി. മേനോന്‍, നെന്മാറ 

26. ഗോവിന്ദന്വാമി, കുറ്റൂര്‍ 

27. ചുള്ളിയില്‍ കൃഷ്ണന്‍ 

28. നാഗത്ത്‌ അച്യുതന്‍ നായര്‍ 

29. കണ്ടെങ്കാവിൽ ഗോപാലന്‍നായര്‍, മനക്കൊടി 

30. ചിറക്കൽ കേശവന്‍ 

31. തരോത്ത്‌ കൃഷണന്‍കുട്ടിനായര്‍, മുക്കാട്ടുകര 

32. പെരളി ഉണ്ണി എഴുത്തശ്ശന്‍, പുങ്കുന്നം 


ec es de a a aH 


കൃഷ്ണന്‍കുട്ടി ആശാന്‍ കോതറക്കുറിശ്ശി 


ഉണ്ണിഷൃഷ്ണപണിക്കര്‍ മഠപതി വെള്ളടിക്കുന്ന്‌, പാലക്കാട്‌ 


ക്തം കത്ത യ്യാ യ്യു ്തയതാണയാോയങംത്ംംതായാനയുഗാഗനാത്തായണടറ്റംണ്തു ജായാ കോയ്കോ. ക ത്ത ജ്ജ 


വിഭളക്കനുഷ്രാറാം 242 


കല്ലാശാരി നാരായണന്‍, അരണാട്ടുകര 
വളക്കത്ര അച്ചു ആശാന്‍ 

അഞ്ചേരി രാoാന്‍നായര്‍ 

പനമുക്ക്‌ നാരായണന്‍ 

തരഷരത്‌ കൃഷ്ണന്‍, മച്ചാട്‌ 

ആമക്കാവ്‌ നമ്പിയാര്‍, പെരിങ്ങോട്‌ 
പെരിയത്തറ അയ്യര്‍, കുര്‍ക്കഞ്ചേരി 
തിരൂപറമ്പില്‍ ശങ്കരന്‍, കോലഴി 
ഈബഞബ്വയ്ക്കൽ വേലായുധന്‍, കോലഴി 
മങ്ങാട്ട ദാരു ആശാന്‍, പൂത്തോൾ ' 
തത്തെമ്പാട്‌ ശ്രീധരന്‍നായര്‍, പൂങ്കുന്നം 
ചക്കുമന്പുറം ഗോപാലൻ 

അപ്പുകുട്ടസ്വാമി, മരത്തംകോട്‌ . 

ചേകന്നൂര്‍ കൃഷ്ന്നന്‍കുട്ടി ആശാന്‍, കോട്ടയ്ക്കൽ 
രായിരനല്ലൂര്‍ ത്നയ്യപ്പന്‍ 

പാലോടി കറപ്പനാശാന്‍, വാടാനാംകുറിശ്ശി 
വാടാമ്പം കുറിശ്മി കേശവന്‍ 

എന്‍.വി. പ്രഭാകരന്‍നായര്‍ കുമരനെല്ലൂര്‍, മലപ്പുറം 
തെക്കേക്കര സുബ്രഹ്മണ്യന്‍ 
ഗോപാലകൃഷ്ണന്‍ തോട്ടാംപുറത്ത്‌ 
നടുവട്ടം കൃഷ്ണന്‍ ആശാന്‍ 

പട്ടക്കുളം ്രഭാകരന്‍, എടപ്പാള്‍ 
ബാലന്‍നായര്‍, ആലത്തിയൂര്‍ 

വലിയകത്ത്‌ കൃഷണന്‍, എടപ്പാള്‍ 
അപ്പന്‍സ്വാറി കോതറക്കുറിശ്ശി 


സി. നാരായണസ്വാമി ഗുരുക്കള്‍, കവളപ്പാറ 
പൊന്നരാശ്ശേരി അപ്പു, പാലയൂര്‍ 

പി.സി. ശങ്കരനെഴുത്തശ്ശന്‍, കോലഴി 
അകമല ശ്രീധരനാശാന്‍, ഏങ്കക്കാട്‌ 
കുറവന്‍ മാധവന്‍ 

കുറത്തി ലക്ഷമി 

അപ്പുണ്ണി ആശാന്‍, ഒരുമനയൂര്‍ 

കണ്േ്വ നാരായണന്‍, അറങ്ങോട്ടുകര 
കിട്ടുണ്ണി ആശാന്‍, കുറ്റൂര്‍ 

വേലാണ്ടി വെളിച്ചപ്പാട, തൊഴക്കാവ 


കോം കാടായ യാണോ പങ ഞാ തഹാ യല തയാ ാലംഹയോയായായ-ത ടട യാതോ ചതയം 


70. 
71. 
72. 
73. 
74. 
75. 
76. 

77. 
78. 
79. 
80. 
81. 
82. 
83. 
84. 
85. 
86. 


വിളക്കനുഷ്ഠാനം 


' മഴുവഞ്ചേരി ഗോപാലന്‍ നായര്‍, ചാലക്കുടി; 


കുട്ടന്‍ നമ്പിടി ആശാന്‍, വെളുത്തൂര്‍, തൃശ്ശൂര്‍ 
നാരായണന്‍നായര്‍, എരമയൂര്‍, ആലപ്പുഴ 
ചാമുആശാൻന്‍ ഗുരുസ്വാമി, മൈലംകുന്ന്‌ 
രാമന്‍ആശാന്‍, പൈങ്കുളം 

വളയംപറമ്പില്‍ കൃഷ്ണനാശാന്‍, ഒറ്റപ്പാലം 
മഠത്തിലാന്‍ ബാലന്‍നായര്‍, കരുമാത്ര;. തൃശ്ശൂര്‍ 
ശ്രീവേലുആശാന്‍, അരിമ്പൂര്‍. 

ചീരോത്ത്‌ വേലായുധന്‍: കുമ്പുഴ,, കേച്ചേരി 
വടാശ്ശേരി ശങ്കരന്‍കുട്ടി, എളവളളി-.- .- 
കോവട്ട നാരായണന്‍, കോട്ടപ്പടി 

കരിപ്പോട്‌ കറപ്പന്‍ആശാന്‍ | 
പൊലിയത്ത്‌ അപ്പുകുട്ടന്‍, പൂക്കോട്‌ 

ശങ്കു. വെളിച്ചപ്പാട, ചെറായി; -കണ്ടത്തോട്‌ 


കല്ലായില്‍ കറപ്പന്‍ (തയ്യില്‍ ഇറ്റാമന്റെ ഗുരുനാഥന്‍) 


വേലാണ്ടി “വെളിച്ചപ്പാട്‌, പാടൂര്‍ -.: 
വളയനപ്പറമ്പില്‍ ചിറ്റിയത്ത്‌ രാമന്‍ നായര്‍. 


ശുഭം 


“സ്വാമിയേ. ശരണ മയ്യപ്പു.....--ം. 


ക്ഷമാപണം | 


കരചരണ കൃതം വാ, കായജം കര്‍ത്മജംവാ 

ശ്രവണ നയന ജം വാ, മാനസം വാ/പരാധം 
വിഹിത മവിഹിതം വാ, സര്‍വ്വമേതല്‍_ ക്ഷമസ്വ 
ജയജയ കരുണാ. ബ്ധേ ശ്രീശബരീശ പോറ്റീ 


സ്വാമിയുടെ വിളക്കനുഷാനം 
സമാപ്തം 


343